<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>siddique kappan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/siddique-kappan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 14 Dec 2023 08:20:47 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>siddique kappan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുകുന്ദന്&#x200d; സി മേനോന്&#x200d; സുഹൃദ് സംഘം പ്രഥമ അവാര്&#x200d;ഡ് സിദ്ദീഖ് കാപ്പന് ആര്&#x200d; രാജഗോപാല്&#x200d; സമ്മാനിച്ചു</title>
		<link>https://www.chandrikadaily.com/mukundan-c-menon-suhrid-sangam-first-award-presented-to-siddique-kappan-by-r-rajagopal.html</link>
					<comments>https://www.chandrikadaily.com/mukundan-c-menon-suhrid-sangam-first-award-presented-to-siddique-kappan-by-r-rajagopal.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 14 Dec 2023 08:20:47 +0000</pubDate>
				<category><![CDATA[award]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Award presented]]></category>
		<category><![CDATA[Mukundan C. Menon]]></category>
		<category><![CDATA[siddique kappan]]></category>
		<category><![CDATA[Suhrid Sangam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=285675</guid>

					<description><![CDATA[മാവൂര്&#x200d; റോഡിലെ കൈരളി തിയേറ്ററിലെ വേദി ഹാളില്&#x200d; നടന്ന ചടങ്ങിലാണ് അവാര്&#x200d;ഡ് സമ്മാനിച്ചത്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: മുകുന്ദന്&#x200d; സി മേനോന്&#x200d; സുഹൃദ് സംഘത്തിന്റെ പ്രഥമ അവാര്&#x200d;ഡ് മാധ്യമപ്രവര്&#x200d;ത്തകന്&#x200d; സിദ്ദീഖ് കാപ്പന് ടെലഗ്രാഫ് എഡിറ്റര്&#x200d; അറ്റ്‌ലാര്&#x200d;ജ് ആര്&#x200d; രാജഗോപാല്&#x200d; സമ്മാനിച്ചു. മാവൂര്&#x200d; റോഡിലെ കൈരളി തിയേറ്ററിലെ വേദി ഹാളില്&#x200d; നടന്ന ചടങ്ങിലാണ് അവാര്&#x200d;ഡ് സമ്മാനിച്ചത്. അഭിപ്രായം പറയാന്&#x200d; ഇന്ന് ഭയം തോന്നുകയാണെന്നും നാമറിയാതെ തന്നെ നമ്മിലേക്ക് ഭയം വരികയാണെന്നും ആര്&#x200d; രാജഗോപാല്&#x200d; പറഞ്ഞു.</p>
<p>രണ്ടുവര്&#x200d;ഷത്തിനിടെയാണ് ഇത്തരത്തിലുള്ള പ്രവണതയുണ്ടായത്. ഇപ്പോള്&#x200d; സ്വതന്ത്രമായി അഭിപ്രായം പറഞ്ഞാല്&#x200d; എന്റെ സ്ഥാപനം എന്നെ പിന്തുണയ്ക്കുമോയെന്ന് എനിക്ക് സംശയമാണ്. ഇത്തരത്തിലുള്ള പരിപാടികള്&#x200d; സ്വതന്ത്രമാധ്യമപ്രവര്&#x200d;ത്തനത്തിനുള്ള പിന്തുണയാണ്.</p>
<p>ഈ പരിപാടിയില്&#x200d; സംബന്ധിക്കുന്നതിനെക്കുറിച്ച് കേരളത്തിനു പുറത്തെ പത്രപ്രവര്&#x200d;ത്തകരുമായി സംസാരിച്ചപ്പോള്&#x200d; പങ്കെടുക്കരുതെന്നായിരുന്നു അവര്&#x200d; മുന്നറിയിപ്പ് നല്&#x200d;കിയത്. എന്നാല്&#x200d; കേരളത്തിലെ എന്റെ സുഹൃത്തുക്കള്&#x200d; ഈ പരിപാടിയില്&#x200d; പങ്കെടുക്കുക തന്നെ വേണമെന്നാണ് എന്നെ ഉപദേശിച്ചത്. കേരളത്തെ നാം എത്ര കുറ്റപ്പെടുത്തിയാലും ഇത്തരം പരിപാടികള്&#x200d; നടത്താന്&#x200d; കഴിയുന്നത് ഏറെ ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>കഴിഞ്ഞകാലങ്ങളില്&#x200d; എല്ലാ സത്യങ്ങളും വിളിച്ചുപറയാന്&#x200d; എനിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. എന്നാല്&#x200d; ഇന്ന് എന്റെയുള്ളില്&#x200d; ഭയം വരികയാണെന്നും അദ്ദേഹം പറഞ്ഞു. കെ പി ഒ റഹ്മത്തുല്ല സ്വാഗതം പറഞ്ഞു. എന്&#x200d; പി ചെക്കുട്ടി അധ്യക്ഷത വഹിച്ചു. ഒ അബ്ദുല്ല, പി എ എം ഹാരിസ്, പ്രഫ. രമാ സുന്ദരി തെലങ്കാന, ജമാല്&#x200d; കൊച്ചങ്ങാടി സംസാരിച്ചു. സിദ്ദീഖ് കാപ്പന്&#x200d; മറുടപടി പ്രസംഗം നടത്തി.</p>
<p>അഡ്വ. എം കെ ഷറഫുദ്ദീന്&#x200d; നന്ദി പറഞ്ഞു. 50,001 രൂപയും പ്രശസ്തി പത്രവുമാണ് അവാര്&#x200d;ഡ്. പ്രാ. ജെ ദേവിക, ഒ അബ്ദുല്ല, എന്&#x200d; പി ചെക്കുട്ടി, എ എസ് അജിത് കുമാര്&#x200d;, പി എ എം ഹാരിസ് എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് അവാര്&#x200d;ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ഗ്രോ വാസു ചെയര്&#x200d;മാനും എന്&#x200d; പി ചെക്കുട്ടി ജനറല്&#x200d; കണ്&#x200d;വീനറുമായി രൂപീകരിച്ച മുകുന്ദന്&#x200d; സി മേനോന്&#x200d; സുഹൃദ് സംഘമാണ് അവാര്&#x200d;ഡ് നല്&#x200d;കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mukundan-c-menon-suhrid-sangam-first-award-presented-to-siddique-kappan-by-r-rajagopal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുകുന്ദന്&#x200d; സി മേനോന്&#x200d; സുഹൃദ് സംഘത്തിന്റെ  പ്രഥമ അവാര്&#x200d;ഡ് സിദ്ദിഖ് കാപ്പന്</title>
		<link>https://www.chandrikadaily.com/mukundan-c-menon-suhrid-sangh-first-award-to-siddique-kappan.html</link>
					<comments>https://www.chandrikadaily.com/mukundan-c-menon-suhrid-sangh-first-award-to-siddique-kappan.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 06 Dec 2023 14:27:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[award]]></category>
		<category><![CDATA[Journalist]]></category>
		<category><![CDATA[news]]></category>
		<category><![CDATA[siddique kappan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=285163</guid>

					<description><![CDATA[ഹത്രാസിലെ ബലാത്സംഗം കേസ്സ് റിപ്പോര്&#x200d;ട്ട് ചെയ്യാനായി ഡല്&#x200d;ഹിയില്&#x200d; നിന്നും പോയ മാധ്യമ പ്രവര്&#x200d;ത്തകനായ സിദ്ധീഖ് കാപ്പനെ രണ്ട് വര്&#x200d;ഷത്തോളം ഉത്തര പ്രദേശിലെ യോഗി സര്&#x200d;ക്കാര്&#x200d; യു.എ.പി.എ. നിയമം ഉപയോഗിച്ച് തടവറയിലിട്ടിരുന്നു]]></description>
										<content:encoded><![CDATA[<div>കോഴിക്കോട് : പ്രമുഖ മനുഷ്യാവകാശ പ്രവര്&#x200d;ത്തകനായിരുന്ന മുകുന്ദന്&#x200d; സി. മേനോന്റെ സ്മരണാര്&#x200d;ത്ഥം അദ്ദേഹത്തിന്റ സുഹൃത്തുക്കള്&#x200d; ഏര്&#x200d;പ്പെടുത്തിയ പ്രഥമ മുകുന്ദന്&#x200d; സി മേനോന്&#x200d; സുഹൃദ് സംഘത്തിന്റെ അവാര്&#x200d;ഡ് സിദ്ദിഖ് കാപ്പനെ തിരഞ്ഞെടുത്തു.</div>
<div></div>
<div>ഹത്രാസിലെ ബലാത്സംഗം കേസ്സ് റിപ്പോര്&#x200d;ട്ട് ചെയ്യാനായി ഡല്&#x200d;ഹിയില്&#x200d; നിന്നും പോയ മാധ്യമ പ്രവര്&#x200d;ത്തകനായ സിദ്ധീഖ് കാപ്പനെ രണ്ട് വര്&#x200d;ഷത്തോളം ഉത്തര പ്രദേശിലെ യോഗി സര്&#x200d;ക്കാര്&#x200d; യു.എ.പി.എ. നിയമം ഉപയോഗിച്ച് തടവറയിലിട്ടിരുന്നു. ഒടുവില്&#x200d; സുപ്രീം കോടതി ഇടപെട്ടാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.</div>
<div></div>
<div>കടുത്ത മനുഷ്യാവകാശ ലംഘനം നേരിട്ട മാധ്യമ പ്രവര്&#x200d;ത്തകനായ സിദ്ധീഖ് കാപ്പനെ ജൂറി കമ്മിറ്റി ഐക്യകണേ്ഠനയാണ് അവാര്&#x200d;ഡിന് തെരഞ്ഞെടുത്തത്. മുകുന്ദന്&#x200d; സി.മേനോന്റെ 17 -ാം ചരമ വാര്&#x200d;ഷിക ദിനമായ ഡിസംബര്&#x200d; 13 ന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട് മാവൂര്&#x200d; റോഡിലെ കൈരളി തിയേറ്ററിലെ വേദി ഓഡിറ്റോറിയത്തില്&#x200d; നടക്കുന്ന ചടങ്ങില്&#x200d; കല്&#x200d;പ്പറ്റ നാരായണന്&#x200d; അവാര്&#x200d;ഡ് വിതരണം ചെയ്യും. 50,001 രൂപയും പ്രശസ്തി പത്രവുമാണ് അവാര്&#x200d;ഡ്.</div>
<div></div>
<div>പ്രൊ. ജെ.ദേവിക, ഒ. അബ്ദുല്ല, എന്&#x200d;.പി.ചെക്കുട്ടി, എ.എസ്. അജിത് കുമാര്,  പി.എ. എം.ഹാരിസ് എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് അവാര്&#x200d;ഡ് നിര്&#x200d;ണ്ണയം നടത്തിയത്. ഗ്രോ വാസു ചെയര്&#x200d;മാനും, എന്&#x200d;.പി.ചെക്കുട്ടി ജനറല്&#x200d; കണ്&#x200d;വീനറുമായി രൂപീകരിച്ച മുകുന്ദന്&#x200d; സി.മേനോന്&#x200d; സുഹൃദ് സംഘമാണ് അവാര്&#x200d;ഡ് നല്&#x200d;കുന്നത്. വരും വര്&#x200d;ഷങ്ങളിലും അവാര്ഡ് തുടരും.</div>
<div></div>
<div></div>
<div>ഗ്രോ വാസു എന്&#x200d;.പി. ചെക്കുട്ടി</div>
<div>       (ചെയര്&#x200d;മാന്&#x200d;)       (ജനറല്&#x200d; കണ്&#x200d;വീനര്&#x200d;)</div>
<div></div>
<div> 9847321623      9388899300</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mukundan-c-menon-suhrid-sangh-first-award-to-siddique-kappan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിദ്ദീഖ് കാപ്പനൊപ്പം അറസ്റ്റിലായ അതീഖുർ റഹ്മാന്&#x200d; ജയിൽ മോചിതനായി</title>
		<link>https://www.chandrikadaily.com/siddhiqukapancaseathikhurrahmanreleased.html</link>
					<comments>https://www.chandrikadaily.com/siddhiqukapancaseathikhurrahmanreleased.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 15 Jun 2023 06:41:38 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[siddique kappan]]></category>
		<category><![CDATA[uppolice]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=259422</guid>

					<description><![CDATA[2020 ആ​ഗസ്റ്റ് അഞ്ചിന് മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനൊപ്പം അതീഖുർ റഹ്മാൻ, ജാമിഅ മില്ലിയ്യ പി.ജി വിദ്യാർഥി മസൂദ് അഹമ്മദ്, ടാക്സി ഡ്രൈവർ മുഹമ്മദ് ആലം എന്നിവരെയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്.]]></description>
										<content:encoded><![CDATA[<p>അലഹബാദ് ഹൈകോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് സിദ്ദീഖ് കാപ്പനൊപ്പം ഉത്തർ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത അതീഖുർ റഹ്മാന്&#x200d; ജയിൽ മോചിതനായി.983 ദിവസത്തിന് ശേഷമാണ് അതീഖുർ റഹ്മാന്&#x200d; ലഖ്‌നോ ജയിലിൽനിന്ന് പുറത്തിറങ്ങിയത്.യു.പിയിലെ മുസഫർനഗർ സ്വദേശിയായ അതീഖ്, ചൗധരി ചരൺ സിങ് യൂനിവേഴ്‌സിറ്റിയിലെ ലൈബ്രറി സയൻസ് ഗവേഷക വിദ്യാർഥിയാണ്.2020 ആ​ഗസ്റ്റ് അഞ്ചിന് മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനൊപ്പം അതീഖുർ റഹ്മാൻ, ജാമിഅ മില്ലിയ്യ പി.ജി വിദ്യാർഥി മസൂദ് അഹമ്മദ്, ടാക്സി ഡ്രൈവർ മുഹമ്മദ് ആലം എന്നിവരെയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്.മുഹമ്മദ് ആലമും സിദ്ദീഖ് കാപ്പനും നേരത്തെ ജാമ്യത്തിൽ ഇങ്ങിയിരുന്നു.ഹൃദ്രോഗിയായ അതീഖുര്&#x200d; റഹ്‌മാന് ജയിലില്&#x200d; തുടര്&#x200d;ചികിത്സ ലഭിക്കാതെ ഇടതുവശം തളർന്നു പോയിരുന്നു</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/siddhiqukapancaseathikhurrahmanreleased.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിദ്ദീഖ് കാപ്പന്റെ കേസ് കേരളത്തിലേക്ക് മാറ്റരുത്; സുപ്രീംകോടതിയില്&#x200d; ഇ.ഡി</title>
		<link>https://www.chandrikadaily.com/siddique-kappan-case-transfer.html</link>
					<comments>https://www.chandrikadaily.com/siddique-kappan-case-transfer.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 16 Mar 2023 17:35:07 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Journalist]]></category>
		<category><![CDATA[siddique kappan]]></category>
		<category><![CDATA[supremecourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=242990</guid>

					<description><![CDATA[ഈ കേസ് കേരളത്തിന്റെ അതിര്&#x200d;ത്തിയില്&#x200d;പ്പെടുന്നതല്ലെന്നും ലഖ്‌നൗവുമായി ബന്ധപ്പെട്ട പണമിടപാട് കൂടിയുണ്ടെന്നും ഇ.ഡി അഭിഭാഷകന്&#x200d; വാദിച്ചു]]></description>
										<content:encoded><![CDATA[<p>രാജ്യദ്രോഹകുറ്റം ചുമത്തി ജയിലടച്ച് ജാമ്യത്തിലിറങ്ങിയ മലയാളി മാധ്യമ പ്രവര്&#x200d;ത്തകന്&#x200d; സിദ്ദീഖ് കാപ്പന്റെ കേസ് യുപിയില്&#x200d; നിന്ന് കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യം അംഗീകരിക്കരുതെന്ന് എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയല്&#x200d; ആവശ്യപ്പെട്ടു.</p>
<p>ഈ കേസ് കേരളത്തിന്റെ അതിര്&#x200d;ത്തിയില്&#x200d;പ്പെടുന്നതല്ലെന്നും ലഖ്‌നൗവുമായി ബന്ധപ്പെട്ട പണമിടപാട് കൂടിയുണ്ടെന്നും ഇ.ഡി അഭിഭാഷകന്&#x200d; വാദിച്ചു. ഈ വിഷയത്തില്&#x200d; വിശദമായ സത്യവാങ്മൂലം സമര്&#x200d;പ്പിക്കാമെന്ന ഇ.ഡിയുടെ അപേക്ഷ അംഗീകരിച്ച സുപ്രീംകോടതി അതിനായി സമയം നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/siddique-kappan-case-transfer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വാമി പറഞ്ഞു; ഇതെന്റെ ബാധ്യതയാണ്</title>
		<link>https://www.chandrikadaily.com/siddique-kaapan.html</link>
					<comments>https://www.chandrikadaily.com/siddique-kaapan.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 15 Mar 2023 05:57:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Journalist]]></category>
		<category><![CDATA[siddique kappan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=242733</guid>

					<description><![CDATA[ഷഹബാസ് വെള്ളില &#160; നഗ്നപാദനായി, തൂവെള്ള വസ്ത്രവും അതുപോലെ നിറവും തിളക്കവുമുള്ള താടിയും മുഖവുമുള്ള ആ സന്യാസി പതിവുതെറ്റാതെ ഇടക്കിടക്ക് ജയിലില്&#x200d; വരും. ഒന്നര മാസത്തിനുള്ളില്&#x200d; ഒരിക്കല്&#x200d; എന്നതാണ് ഓര്&#x200d;മ. മധുര ജയിലിലും പിന്നീട് കിടന്ന ലക്‌നൗ ജില്ലാ ജയിലിലും നിരവധി തവണ അദ്ദേഹം വന്നു. കൈയില്&#x200d; സമ്മാനങ്ങളുണ്ടാകും. പുതപ്പും പഴങ്ങളും പുസ്തകങ്ങളുമെല്ലാം ഉണ്ടാകും. യു.എ.പി.എ ചുമത്തി യു.പി പൊലീസ് തീവ്രവാദിയാക്കി മുദ്രകുത്തി ജയിലിലടച്ച മാധ്യമ പ്രവര്&#x200d;ത്തകനെ കാണാന്&#x200d; കൊടും തണുപ്പിലും ചൂടിലും പ്രായം ഒരുപാടായ ഈ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ഷഹബാസ് വെള്ളില</strong></p>
<p>&nbsp;</p>
<p>നഗ്നപാദനായി, തൂവെള്ള വസ്ത്രവും അതുപോലെ നിറവും തിളക്കവുമുള്ള താടിയും മുഖവുമുള്ള ആ സന്യാസി പതിവുതെറ്റാതെ ഇടക്കിടക്ക് ജയിലില്&#x200d; വരും. ഒന്നര മാസത്തിനുള്ളില്&#x200d; ഒരിക്കല്&#x200d; എന്നതാണ് ഓര്&#x200d;മ. മധുര ജയിലിലും പിന്നീട് കിടന്ന ലക്‌നൗ ജില്ലാ ജയിലിലും നിരവധി തവണ അദ്ദേഹം വന്നു. കൈയില്&#x200d; സമ്മാനങ്ങളുണ്ടാകും. പുതപ്പും പഴങ്ങളും പുസ്തകങ്ങളുമെല്ലാം ഉണ്ടാകും. യു.എ.പി.എ ചുമത്തി യു.പി പൊലീസ് തീവ്രവാദിയാക്കി മുദ്രകുത്തി ജയിലിലടച്ച മാധ്യമ പ്രവര്&#x200d;ത്തകനെ കാണാന്&#x200d; കൊടും തണുപ്പിലും ചൂടിലും പ്രായം ഒരുപാടായ ഈ സന്യാസി എന്തിനാണ് വരുന്നതെന്ന ചോദ്യങ്ങളോട് ആദ്യമൊന്നും അയാളും പ്രതികരിച്ചില്ല. നിറഞ്ഞ പുഞ്ചിരിയായിരുന്നത്രെ മറുപടി.</p>
<p>പലവട്ടം ചോദിച്ചപ്പോള്&#x200d; പതിഞ്ഞ സ്വരത്തില്&#x200d; സന്യാസി മറുപടി നല്&#x200d;കി &#8216;ഈ ഇരുണ്ട കാലത്ത് എന്റെ കടമയും ബാധ്യതയും ഇതാകുന്നു&#8217;. പിന്നീട് ഞാന്&#x200d; കൂടുതലൊന്നും ചോദിച്ചില്ല. ഭരണകൂട ഭീകരതക്ക് ഇരായായി നീണ്ട 28 മാസത്തെ ജയില്&#x200d; വാസത്തിനും, 6 മാസക്കാലത്തെ വിട്ട് തടങ്കലിന് സമാപനമായ ഡല്&#x200d;ഹി വാസത്തിനും ശേഷം വേങ്ങരയിലെ വീട്ടില്&#x200d; തിരിച്ചെത്തിയ മാധ്യമ പ്രവര്&#x200d;ത്തകന്&#x200d; സിദ്ദീഖ് കാപ്പന്റെ വാക്കുകളാണ്. ജയില്&#x200d; ഓര്&#x200d;മ്മകളില്&#x200d; ഏറെ പ്രിയപ്പെട്ട ഓര്&#x200d;ത്തെടുക്കുകയായിരുന്നു അദ്ദേഹം. മലയാളി മാധ്യമപ്രവര്&#x200d;ത്തകന്&#x200d; വഴിയാണ് സന്യാസി തന്നെ കാണാന്&#x200d; വരുന്നതെന്നും പിന്നീട് നിത്യ സന്ദര്&#x200d;ശകാനായെന്നും അദ്ദേഹം പറയുന്നു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം മുഖമുദ്രയാക്കി രാജ്യം വിഭജിച്ച് ഭരിക്കുന്നവര്&#x200d; തോറ്റുപോകുന്നത് ഇത്തരത്തില്&#x200d; നന്മയും സ്‌നേഹവും മാനവികതയും ഉയര്&#x200d;ത്തിപിടിക്കുന്ന ആനേകായിരം പേരുടെ മുന്നിലാണെന്നും സിദ്ദീഖ് കാപ്പന്&#x200d; സാക്ഷ്യപ്പെടുത്തുന്നു. ജയില്&#x200d; മോചിതനായതിന് ശേഷം ഡല്&#x200d;ഹിയിലെ വീട്ടിലേക്കും സ്വാമി നാരായണന്&#x200d; ദാസ് വന്നിരുന്നു. മലയാള പത്രങ്ങളും ഭക്ഷണ സാധനങ്ങളുമായിരുന്നു സമ്മാനം. ആരും കാണാതെ എവിടെയെങ്കിലും പണം വെച്ച് പോകുന്നതും പതിവായിരുന്നു. രണ്ടായിരവും മൂവായിരിവുമെല്ലാം ഉണ്ടാകും.</p>
<p><img loading="lazy" class="alignnone size-full wp-image-242738" src="https://www.chandrikadaily.com/wp-content/uploads/2023/03/Untitled-3-Recovered.jpg" alt="" width="800" height="600" srcset="https://www.chandrikadaily.com/wp-content/uploads/2023/03/Untitled-3-Recovered.jpg 800w, https://www.chandrikadaily.com/wp-content/uploads/2023/03/Untitled-3-Recovered-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2023/03/Untitled-3-Recovered-768x576.jpg 768w" sizes="(max-width: 800px) 100vw, 800px" /></p>
<p>ദൈവദൂതനെ പോലെ തന്നെയാണ് അദ്ദേഹത്തെ കാണുന്നതെന്നും സിദ്ദീഖ് കാപ്പന്&#x200d; പറയുന്നു. മുസ്‌ലിംലീഗ് നേതാക്കളായ പാണക്കാട് സയ്യിദ് മുനവ്വറളി ശിഹാബ് തങ്ങള്&#x200d;, ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി, പി.വി അബ്ദുല്&#x200d; വഹാബ് എന്നിവരും ശശി തരൂര്&#x200d; എം.പിയും വലിയ സഹായം ചെയ്തു. സിറ്റിങിന് ലക്ഷങ്ങള്&#x200d; പ്രതിഫലം വാങ്ങുന്ന കബില്&#x200d; സിബല്&#x200d; ഒരു രൂപ പോലും വര്&#x200d;മ ജാമ്യം നിന്നു. കെ.എ ഷാജിയെന്ന മലയാളി മാധ്യമപ്രവര്&#x200d;ത്തകനാണ് അതിനായി ശ്രമിച്ചത്. ഡല്&#x200d;ഹിയിലേയും പത്രപ്രവര്&#x200d;ത്തക യൂണിയനും സുഹൃത്തുക്കളും കുടുംബവും വലിയ പിന്തുണയും ബലവുമായിരുന്നു. സിദ്ദീഖ് പറഞ്ഞു. 28 മാസത്തെ നിയമ യുദ്ധങ്ങള്&#x200d;ക്കൊടുവിലാണ് സിദ്ദീഖ് കാപ്പന്&#x200d; വേങ്ങര പൂച്ചോലമാട്ടിലെ വീട്ടിലെത്തുന്നത്. ദലിത് പെണ്&#x200d;കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ഹത്രാസിലേക്ക് റിപ്പോര്&#x200d;ട്ടിങ്ങിനായി പോകുന്നതിനിടെ 2020 ഒക്ടോബര്&#x200d; 5നാണ് കേരള പത്രപ്രവര്&#x200d;ത്തക യൂണിയന്&#x200d; ഡല്&#x200d;ഹി ഘടകം സെക്രട്ടറി കൂടിയായ സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 02 ലഖ്‌നൗ ജയിലില്&#x200d; നിന്ന് മോചിതനായിരുന്നുവെങ്കിലും 6 ആഴ്ച കാലാവധി നിശ്ചയിച്ച് എല്ലാ തിങ്കളാഴ്ചയും നിസാമുദ്ദീന്&#x200d; ജയിലില്&#x200d; നേരില്&#x200d; ചെന്ന് ഒപ്പ് വെക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇതിനിടെയാണ് ഇത് പൂര്&#x200d;ത്തീകരിച്ച് കഴിഞ്ഞ ദിവസം രാത്രിയോടെ വീട്ടിലെത്തിയത്. ഇനി തിങ്കളാഴ്ചകളില്&#x200d; വേങ്ങര പൊലീസ് സ്റ്റേഷനില്&#x200d; ചെന്ന് ഒപ്പിടണം.</p>
<p><img loading="lazy" class="alignnone size-full wp-image-242739" src="https://www.chandrikadaily.com/wp-content/uploads/2023/03/762.jpg" alt="" width="800" height="600" srcset="https://www.chandrikadaily.com/wp-content/uploads/2023/03/762.jpg 800w, https://www.chandrikadaily.com/wp-content/uploads/2023/03/762-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2023/03/762-768x576.jpg 768w" sizes="(max-width: 800px) 100vw, 800px" /></p>
<p>നിയമവ്യവസ്ഥയില്&#x200d; വിശ്വാസമുണ്ടായിരുന്നു</p>
<p>തീവ്രവാദിയാക്കി മുദ്രകുത്തി ജയിലിലടച്ചപ്പോഴും നീതിന്യായ വ്യവസ്ഥയില്&#x200d; വിശ്വാസമുണ്ടായിരുന്നു. എന്റെ നിരപരാധിത്വം തെളിയിക്കാനാകുമെന്ന് ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. ബി.ജെ.പി നേതാവിന്റെ മകനായിരുന്നു സര്&#x200d;ക്കാര്&#x200d; വക്കീല്&#x200d;. എന്നാല്&#x200d; ഇവര്&#x200d; ഉയര്&#x200d;ത്തിയ ദുര്&#x200d;ബല വാദങ്ങളും കള്ള സാക്ഷികളും തെളിവുകളും കോടതി തള്ളി. ഒരുവേള ജഡ്ജിയും പ്രോസിക്യൂട്ടറും നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥിതിവരെ ഉണ്ടായിരുന്നു. അമേരിക്കയിലെ കറുത്ത വര്&#x200d;ഗ സമരത്തില്&#x200d; വിതരണം ചെയ്ത ലഘുലേഖ കോപ്പിയെടുത്ത് ഹത്രസ്സില്&#x200d; വിതരണം ചെയ്തതാണ് വരെ പറഞ്ഞു. ഇതെല്ലാം കോടതിയില്&#x200d; പൊളിഞ്ഞു.</p>
<p>പാക്കിസ്ഥാനില്&#x200d; പോയില്ലേ, സാക്കിര്&#x200d; നായിക്കിനേ കണ്ടിട്ടില്ലേ</p>
<p>പ്രഭാഷകന്&#x200d; സാക്കിര്&#x200d; നായിക്കിനെ കണ്ടിട്ടില്ലേയെന്നും എന്നാണ് പാക്കിസ്ഥാനില്&#x200d; പോയതെന്നടക്കമുള്ള ചോദ്യങ്ങളും പരിഹാസങ്ങളുമായിരുന്നു പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു. മുഖത്തടിക്കലും അപമാനിക്കലും സഹിച്ചു. ബീഫ് കഴിക്കാറില്ലേ എന്ന് ചോദിച്ചു. തീവ്രവാദിയാക്കി മുദ്രകുത്തി അതിനനുസരിച്ചുള്ള പെരുമാറ്റവും ചോദ്യം ചെയ്യലുമാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.</p>
<p>എസ്.ഡി.എം മുമ്പാകെ ഹാജരാക്കാന്&#x200d; കൊണ്ടുപോകുന്നത് ബി.ജെ.പിയുടെ കൊടി വെച്ച കാറിലായിരുന്നു. പോലീസ് സ്‌റ്റേഷനില്&#x200d; നിന്ന് ഏറെ മാനസികവും ശാരീരികവുമായ പീഡനമാണ് നേരിട്ടത്. അയ്യായിരം പേജുള്ള ചാര്&#x200d;ജ്ജ് ഷീറ്റില്&#x200d; നിറയെ കള്ളങ്ങളായിരുന്നു. കോടതിക്ക് എല്ലാം ബോധ്യപ്പെട്ടു. കോടതിക്ക് മുമ്പാകെ സത്യം ബോധിപ്പിക്കാനായി എന്നതാണ് ജാമ്യം ലഭിക്കാന്&#x200d; പ്രധാനപ്പെട്ട കാരണം.</p>
<p>അവര്&#x200d; നിരത്തിയ തെളിവുകും സാക്ഷികളും കള്ളമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. യു.എ.പി.എ കേസില്&#x200d; ജാമ്യം ലഭിക്കുന്നുവെന്നത് തന്നെ കോടതി മുമ്പാകെ സത്യം തെളിയിക്കാനായി എന്നതുകൊണ്ടാണ്. അനേകം കള്ള തെളിവുകയും സാക്ഷികളും നിരത്തപ്പെട്ടു. എന്നാല്&#x200d; ഒന്നിനും വിശ്വാസ്യതയുണ്ടായിരുന്നില്ല. കേസ് വീണ്ടും ലക്‌നൗ സെക്ഷന്&#x200d; കോടതി വെള്ളിയാഴ്ച്ച പരിഗണിക്കുന്നുണ്ട്. വക്കീല്&#x200d; ഹാജരാകും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/siddique-kaapan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിദ്ദീഖ് കാപ്പന്&#x200d; ജയില്&#x200d; മോചിതനായി</title>
		<link>https://www.chandrikadaily.com/0news-siddique-kappan-release.html</link>
					<comments>https://www.chandrikadaily.com/0news-siddique-kappan-release.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Thu, 02 Feb 2023 04:09:51 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[news]]></category>
		<category><![CDATA[siddique kappan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235599</guid>

					<description><![CDATA[ഇന്ന് രാവിലെ അദ്ദേഹം ജയിലില്&#x200d;നിന്ന് മോചിതനാകുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>ഹാഥറസ് ബലാത്സംഗക്കൊല റിപ്പോര്&#x200d;ട്ട് ചെയ്യാന്&#x200d; പോകുന്നതിനിടെ ഉത്തര്&#x200d; പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്&#x200d;ത്തകന്&#x200d; സിദ്ദീഖ് കാപ്പന്&#x200d; രണ്ടു വര്&#x200d;ഷത്തിനുശേഷം ജയില്&#x200d; മോചിതനായി.</p>
<p>ജാമ്യനടപടികള്&#x200d; പൂര്&#x200d;ത്തിയാക്കി മോചന ഉത്തരവ് വിചാരണ കോടതി ബുധനാഴ്ച വൈകീട്ട് ലഖ്നോ ജയിലിലേക്കയച്ചിരുന്നു. ഓര്&#x200d;ഡര്&#x200d; ജയിലില്&#x200d; ലഭിക്കാന്&#x200d; സമയം വൈകിയതോടെയാണ് പുറത്തിറങ്ങാന്&#x200d; ഒരുദിവസം കൂടെ അധികമെടുത്തത്. തുടര്&#x200d;ന്ന് ഇന്ന് രാവിലെ അദ്ദേഹം ജയിലില്&#x200d;നിന്ന് മോചിതനാകുകയായിരുന്നു. നിയമ പോരാട്ടം തുടരുമെന്നും തനിക്ക് വേണ്ടി പ്രയത്നിച്ച എല്ലവർക്കും നന്ദിയുണ്ടെന്നും കാപ്പൻ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/0news-siddique-kappan-release.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>27 മാസമായി ജയിലില്&#x200d;; സിദ്ദിഖ് കാപ്പന്&#x200d; ഇന്ന് മോചിതനാകും</title>
		<link>https://www.chandrikadaily.com/news-india-siddiquekappan.html</link>
					<comments>https://www.chandrikadaily.com/news-india-siddiquekappan.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Thu, 02 Feb 2023 01:45:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[siddique kappan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235571</guid>

					<description><![CDATA[ബുധനാഴ്ച പുറത്തിറങ്ങേണ്ടതായിരുന്നെങ്കിലും റിലീസിങ് ഓര്&#x200d;ഡര്&#x200d; എത്താന്&#x200d; നാലുമണി കഴിഞ്ഞതിനാല്&#x200d; മോചനം ഒരുദിവസം കൂടി നീളുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശിലെ ജയിലില്&#x200d; കഴിയുന്ന മലയാളി മാധ്യമപ്രവര്&#x200d;ത്തകന്&#x200d; സിദ്ദിഖ് കാപ്പന്&#x200d; ഇന്ന് ജയില്&#x200d;മോചിതനാകും.ഇതിനുള്ള നടപടിക്രമങ്ങള്&#x200d; പൂര്&#x200d;ത്തിയായി. റിലീസിങ് ഓര്&#x200d;ഡര്&#x200d; വിചാരണകോടതിയില്&#x200d;നിന്ന് ജയിലിലേക്ക് അയച്ചു. ബുധനാഴ്ച പുറത്തിറങ്ങേണ്ടതായിരുന്നെങ്കിലും റിലീസിങ് ഓര്&#x200d;ഡര്&#x200d; എത്താന്&#x200d; നാലുമണി കഴിഞ്ഞതിനാല്&#x200d; മോചനം ഒരുദിവസം കൂടി നീളുകയായിരുന്നു.</p>
<p>നേരത്തെ രണ്ടുതവണ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചിരുന്നു. രോഗബാധിതയായ മാതാവിനെ കാണാനും കോവിഡ് ബാധിതനായപ്പോള്&#x200d; എയിംസില്&#x200d; ചികിത്സക്ക് വേണ്ടിയുമാണ് പുറത്തിറങ്ങിയിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-india-siddiquekappan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാധ്യമപ്രവര്&#x200d;ത്തകന്&#x200d; സിദ്ദിഖ് കാപ്പന് ജാമ്യം</title>
		<link>https://www.chandrikadaily.com/news-kerala-siddique-kappan.html</link>
					<comments>https://www.chandrikadaily.com/news-kerala-siddique-kappan.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Fri, 23 Dec 2022 12:46:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[siddique kappan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=228351</guid>

					<description><![CDATA[ലഖ്നൗ: കേരളത്തിലെ മാധ്യമപ്രവര്&#x200d;ത്തകന്&#x200d; സിദ്ദിഖ് കാപ്പന് കള്ളപ്പണം വെളുപ്പിക്കല്&#x200d; കേസില്&#x200d; ഹൈക്കോടതിയില്&#x200d; നിന്ന് ജാമ്യം ലഭിച്ചു. രണ്ട് വര്&#x200d;ഷം മുമ്പ് ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്&#x200d;ട്ട് ചെയ്യാന്&#x200d; യുപിയിലെ ഹത്രാസിലേക്ക് പോകുന്നതിനിടെ ഭീകരാക്രമണക്കേസില്&#x200d; അറസ്റ്റിലായതായിരുന്നു. സെപ്തംബറില്&#x200d; സുപ്രീം കോടതിയില്&#x200d; നിന്ന് നിയമവിരുദ്ധ പ്രവര്&#x200d;ത്തന നിരോധന നിയമത്തിനും (യുഎപിഎ) മറ്റ് അനുബന്ധ നിയമങ്ങള്&#x200d;ക്കും കീഴിലുള്ള ഭീകരവാദ കേസില്&#x200d; ജാമ്യം നേടിയിരുന്നുവെങ്കിലും ഇതുമായി ബന്ധപ്പെട്ട കേസില്&#x200d; ഇതുവരെ ഇളവ് ലഭിക്കാത്തതിനാല്&#x200d; ലഖ്നൗവിലെ ജയിലില്&#x200d; കഴിയുകയായിരുന്നു. എന്&#x200d;ഫോഴ്‌സ്‌മെന്റ് [&#8230;]]]></description>
										<content:encoded><![CDATA[<p>ലഖ്നൗ: കേരളത്തിലെ മാധ്യമപ്രവര്&#x200d;ത്തകന്&#x200d; സിദ്ദിഖ് കാപ്പന് കള്ളപ്പണം വെളുപ്പിക്കല്&#x200d; കേസില്&#x200d; ഹൈക്കോടതിയില്&#x200d; നിന്ന് ജാമ്യം ലഭിച്ചു.<br />
രണ്ട് വര്&#x200d;ഷം മുമ്പ് ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്&#x200d;ട്ട് ചെയ്യാന്&#x200d; യുപിയിലെ ഹത്രാസിലേക്ക് പോകുന്നതിനിടെ ഭീകരാക്രമണക്കേസില്&#x200d; അറസ്റ്റിലായതായിരുന്നു.</p>
<p>സെപ്തംബറില്&#x200d; സുപ്രീം കോടതിയില്&#x200d; നിന്ന് നിയമവിരുദ്ധ പ്രവര്&#x200d;ത്തന നിരോധന നിയമത്തിനും (യുഎപിഎ) മറ്റ് അനുബന്ധ നിയമങ്ങള്&#x200d;ക്കും കീഴിലുള്ള ഭീകരവാദ കേസില്&#x200d; ജാമ്യം നേടിയിരുന്നുവെങ്കിലും ഇതുമായി ബന്ധപ്പെട്ട കേസില്&#x200d; ഇതുവരെ ഇളവ് ലഭിക്കാത്തതിനാല്&#x200d; ലഖ്നൗവിലെ ജയിലില്&#x200d; കഴിയുകയായിരുന്നു. എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് കേസ് ഫയല്&#x200d; ചെയ്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-siddique-kappan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിദ്ദീഖ് കാപ്പന് ജാമ്യം നിഷേധിച്ച് അലഹബാദ് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/allahabad-highcourt-denies-bail-to-siddique-kappan.html</link>
					<comments>https://www.chandrikadaily.com/allahabad-highcourt-denies-bail-to-siddique-kappan.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 04 Aug 2022 08:46:54 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[siddique kappan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=216042</guid>

					<description><![CDATA[ജസ്റ്റിസ് കൃഷ്ണ പഹല്&#x200d; അടങ്ങിയ ബെഞ്ചാണ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളിയത്.]]></description>
										<content:encoded><![CDATA[<p>ലക്‌നോ: ഉത്തര്&#x200d;പ്രദേശ് പൊലീസ് അന്യായമായി ജയിലിലടച്ച മലയാളി മാധ്യമപ്രവര്&#x200d;ത്തകന്&#x200d; സിദ്ദീഖ് കാപ്പന് ജാമ്യം നിഷേധിച്ച് അലഹബാദ് ഹൈക്കോടതി. ജസ്റ്റിസ് കൃഷ്ണ പഹല്&#x200d; അടങ്ങിയ ബെഞ്ചാണ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളിയത്. ഹര്&#x200d;ജിയില്&#x200d; ഇന്നലെ വാദം പൂര്&#x200d;ത്തിയായെങ്കിലും വിധി പറയാന്&#x200d; ഇന്നത്തേക്ക് മാറ്റുകയായിരുന്നു.</p>
<p>മുതിര്&#x200d;ന്ന അഭിഭാഷകരായ ഐ.ബി സിങ്, ഇഷാന്&#x200d; ഭഗല്&#x200d; എന്നിവരാണ് കാപ്പന് വേണ്ടി കോടതിയില്&#x200d; ഹാജരായത്. ജാമ്യം നിഷേധിച്ചതോടെ സിദ്ദീഖ് കാപ്പന്&#x200d; സുപ്രീംകോടതിയെ സമീപിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/allahabad-highcourt-denies-bail-to-siddique-kappan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
