<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>simi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/simi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 21 Jan 2023 07:29:10 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>simi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സിമി നിരോധനം: ഇസ്‌ലാമികരാഷ്ട്രം സ്ഥാപിക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്&#x200d;</title>
		<link>https://www.chandrikadaily.com/0simi-ban-sc.html</link>
					<comments>https://www.chandrikadaily.com/0simi-ban-sc.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Sat, 21 Jan 2023 07:21:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BAN]]></category>
		<category><![CDATA[news]]></category>
		<category><![CDATA[SC]]></category>
		<category><![CDATA[simi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=233839</guid>

					<description><![CDATA[കേരളത്തിലും ആന്ധ്രപ്രദേശ്, ബീഹാര്&#x200d;, ഗുജറാത്ത്, കര്&#x200d;ണാടക, ഉത്തര്&#x200d;പ്രദേശ്, ഡല്&#x200d;ഹി, പശ്ചിമബംഗാള്&#x200d;, മഹാരാഷ്ട്ര, തമിഴ് നാട്, രാജ്‌സഥാന്&#x200d; എന്നിവിടങ്ങളില്&#x200d; സിമിക്ക് പ്രവര്&#x200d;ത്തനമുണ്ടെന്ന് സത്യവാങ് മൂലത്തില്&#x200d; പറയുന്നു. ഖലീഫ ഭരണം സ്ഥാപിക്കലാണ് അവരുടെ ലക്ഷ്യം. ഇന്ത്യന്&#x200d; ദേശീയതയെ ഇവര്&#x200d; അംഗീകരിക്കുന്നില്ല. അടുത്ത മാസം കേസ് വീണ്ടും പരിഗണിക്കും.]]></description>
										<content:encoded><![CDATA[<p>സിമി നിരോധനക്കേസില്&#x200d; സത്യവാങ്മൂലവുമായി കേന്ദ്രം സുപ്രീംകോടതിയില്&#x200d;. രാജ്യത്ത് ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കുന്നതിനാണ് സിമി ശ്രമിക്കുന്നതെന്നും ഇവര്&#x200d; അന്യരാജ്യങ്ങളിലെ ഭീകരപ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും കേന്ദ് ആഭ്യന്തര അണ്ടര്&#x200d; സെക്രട്ടറി നല്&#x200d;കിയ കത്തില്&#x200d; പറയുന്നു. എസ്.കെ കൗള്&#x200d;. എ.എസ് ഓഗ, ജെ.പി പര്&#x200d;ദിവാല എന്നീ ജഡ്ജിമാരാണ ്‌കേസ് പരിഗണിച്ചത്. അഡ്വ. രജത് നായരാണ് കേന്ദ്രത്തിനുവേണ്ടി ഹാജരാകുന്നത്. 2001 സെപ്തംബര്&#x200d; 27 നാണ് നിരോധിച്ചത്.</p>
<p>എട്ടുതവണ ഇത് തുടര്&#x200d;ന്നു. ലഷ്‌കര്&#x200d; ഇ ത്വയ്ബ, ഐസിസ് തുടങ്ങിയവയുമായി സിമിക്ക് ബന്ധമുണ്ടെന്നും കേന്ദ്രത്തിന്&#x200d;രെ കത്തില്&#x200d; പറയുന്നു. ശരീഅത്ത് നിയമം നടപ്പാക്കാനും ഇസ്‌ലാമിക വിപ്ലവം സ്ഥാപിക്കാനുമാണ് ശ്രമം. വിഗ്രഹാരാധന പാപമായാണ് സംഘടന കാണുന്നത്. നിരോധനത്തിന് ശേഷവും ഗൂഢമായി സംഘടന പ്രവര്&#x200d;ത്തിക്കുന്നുണ്ട്. പാക്കിസ്താന്&#x200d;, അഫ്ഗാനിസ്ഥാന്&#x200d;, സഈദി, ബംഗ്ലാദേശ്,നേപ്പാള്&#x200d; എന്നീ രാജ്യങ്ങളില്&#x200d;നിന്ന് സംഘടനക്ക് സഹായം ലഭിക്കുന്നുണ്ടെന്നും കത്തില്&#x200d; കുറ്റപ്പെടുത്തുന്നു. മൂന്ന ്ഡസന്&#x200d; സംഘടനകള്&#x200d; സിമിക്ക് കീഴിലുണ്ട്.</p>
<p>കേരളത്തിലും ആന്ധ്രപ്രദേശ്, ബീഹാര്&#x200d;, ഗുജറാത്ത്, കര്&#x200d;ണാടക, ഉത്തര്&#x200d;പ്രദേശ്, ഡല്&#x200d;ഹി, പശ്ചിമബംഗാള്&#x200d;, മഹാരാഷ്ട്ര, തമിഴ് നാട്, രാജ്‌സഥാന്&#x200d; എന്നിവിടങ്ങളില്&#x200d; സിമിക്ക് പ്രവര്&#x200d;ത്തനമുണ്ടെന്ന് സത്യവാങ് മൂലത്തില്&#x200d; പറയുന്നു. ഖലീഫ ഭരണം സ്ഥാപിക്കലാണ് അവരുടെ ലക്ഷ്യം. ഇന്ത്യന്&#x200d; ദേശീയതയെ ഇവര്&#x200d; അംഗീകരിക്കുന്നില്ല. അടുത്ത മാസം കേസ് വീണ്ടും പരിഗണിക്കും.</p>
<p>അതേസമയം, 2047ല്&#x200d; ഇന്ത്യയില്&#x200d; ഇസ്‌ലാമികരാഷ്ട്രം സ്ഥാപിക്കാന്&#x200d; പോപ്പുലര്&#x200d; ഫ്രണ്ട് ഓഫ് ഇന്ത്യ പദ്ധതിയിട്ടതായും ഇവരുടെ ചാവേര്&#x200d;പടയാണ് കര്&#x200d;ണാടകയില്&#x200d; പ്രവീണ്&#x200d; നെട്ടാരു എന്ന ആര്&#x200d;.എസ്.എസ്സുകാരനെ കൊന്നതെന്നും കൊലപാതകക്കേസിന്റെ കുറ്റപത്രത്തില്&#x200d; എന്&#x200d;.ഐ.എ കുറ്റപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/0simi-ban-sc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാനായിക്കുളം കേസ്: കേന്ദ്രം സുപ്രീംകോടതിയിലേക്ക്</title>
		<link>https://www.chandrikadaily.com/panayikkulam-case-central-government-moves-supreme-court-news.html</link>
					<comments>https://www.chandrikadaily.com/panayikkulam-case-central-government-moves-supreme-court-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 03 Jun 2019 07:38:48 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[panayikkulam case]]></category>
		<category><![CDATA[simi]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129204</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: പാനായിക്കുളം കേസില്&#x200d; കേന്ദ്രം സുപ്രിം കോടതിയില്&#x200d; അപ്പീല്&#x200d; നല്&#x200d;കും. എന്&#x200d;.ഐ.എ കോടതി ശിക്ഷിച്ച അഞ്ച് പേരെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരെയാണ് അപ്പീല്&#x200d; നല്&#x200d;കുന്നത്. പാനായിക്കുളം സിമി ക്യാമ്പ് കേസില്&#x200d; എന്&#x200d;.ഐ.എ കോടതി ശിക്ഷിച്ച അഞ്ചു പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു. വിചാരണക്കോടതി വെറുതെ വിട്ട എട്ട് പേര്&#x200d;ക്കെതിരെ എന്&#x200d;.ഐ.എ നല്&#x200d;കിയ അപ്പീലും കോടതി തള്ളിയിരുന്നു. തെളിവുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണ് കോടതി നടപടിയെടുത്തത്. പാനായിക്കുളം ക്യാമ്പ് സിമിയാണ് നടത്തിയതെന്ന് തെളിയിക്കാനായില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കേസില്&#x200d; പ്രതികളായ ഷാദുലി, [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: പാനായിക്കുളം കേസില്&#x200d; കേന്ദ്രം സുപ്രിം കോടതിയില്&#x200d; അപ്പീല്&#x200d; നല്&#x200d;കും. എന്&#x200d;.ഐ.എ കോടതി ശിക്ഷിച്ച അഞ്ച് പേരെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരെയാണ് അപ്പീല്&#x200d; നല്&#x200d;കുന്നത്. </p>



<p>പാനായിക്കുളം സിമി ക്യാമ്പ് കേസില്&#x200d; എന്&#x200d;.ഐ.എ കോടതി ശിക്ഷിച്ച അഞ്ചു പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു. വിചാരണക്കോടതി വെറുതെ വിട്ട എട്ട് പേര്&#x200d;ക്കെതിരെ എന്&#x200d;.ഐ.എ നല്&#x200d;കിയ അപ്പീലും കോടതി തള്ളിയിരുന്നു. തെളിവുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണ് കോടതി നടപടിയെടുത്തത്. പാനായിക്കുളം ക്യാമ്പ് സിമിയാണ് നടത്തിയതെന്ന് തെളിയിക്കാനായില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.</p>



<p>കേസില്&#x200d; പ്രതികളായ ഷാദുലി, അബ്ദുല്&#x200d; റാസിഖ് അന്&#x200d;സാര്&#x200d; നദ്വി, നിസാമുദ്ദീന്&#x200d;, ഷമ്മാസ് എന്നിവരെയാണ് എന്&#x200d;.ഐ.എ കോടതി ശിക്ഷിച്ചത്. ഷാദുലി, അബ്ദുല്&#x200d; റാസിഖ് എന്നിവരെ 14 വര്&#x200d;ഷം തടവിനും അന്&#x200d;സാര്&#x200d; നദ്വി, നിസാമുദ്ദീന്&#x200d;, ഷമ്മാസ് എന്നിവരെ 12 വര്&#x200d;ഷം തടവിനുമാണ് ശിക്ഷിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/panayikkulam-case-central-government-moves-supreme-court-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എട്ട് സിമി പ്രവര്&#x200d;ത്തകരെ വെടിവെച്ചുകൊന്ന സംഭവം,   പൊലീസിനെ ന്യായീകരിച്ച്  ജുഡീഷ്യല്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട്</title>
		<link>https://www.chandrikadaily.com/eight-simi-activists.html</link>
					<comments>https://www.chandrikadaily.com/eight-simi-activists.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 25 Jun 2018 17:42:19 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[simi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=91636</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഭോപാല്&#x200d; സെന്&#x200d;ട്രല്&#x200d; ജയിലില്&#x200d; നിന്ന് തടവുചാടിയ എട്ട് സിമി പ്രവര്&#x200d;ത്തകരെ വെടിവെച്ചുകൊന്ന സംഭവത്തില്&#x200d; പൊലീസ് നടപടിയെ ന്യായീകരിച്ച് ഏകാംഗ ജുഡീഷ്യല്&#x200d; കമ്മീഷന്റെ റിപ്പോര്&#x200d;ട്ട്. പൊലീസ് നടപടി ഒഴിവാക്കാന്&#x200d; കഴിയാത്ത സാഹചര്യത്തിലായിരുന്നുവെന്ന് റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.കെ പാണ്ഡെ സമര്&#x200d;പ്പിച്ച റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണമുയരുകയും ഭരണകൂട കൊലപാതകങ്ങള്&#x200d; സംബന്ധിച്ച് രാജ്യത്ത് വലിയ വിവാദങ്ങള്&#x200d;ക്കും ചര്&#x200d;ച്ചകള്&#x200d;ക്കും വഴിയൊരുക്കുകയും ചെയ്ത സംഭവമായിരുന്നു ഭോപാല്&#x200d; വെടിവെപ്പ് കേസ്. 2016 ഒക്ടോബര്&#x200d; 31നാണ് ഭോപാലിന്റെ പ്രാന്തമേഖലയില്&#x200d; ആളൊഴിഞ്ഞ കുന്നിന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഭോപാല്&#x200d; സെന്&#x200d;ട്രല്&#x200d; ജയിലില്&#x200d; നിന്ന് തടവുചാടിയ എട്ട് സിമി പ്രവര്&#x200d;ത്തകരെ വെടിവെച്ചുകൊന്ന സംഭവത്തില്&#x200d; പൊലീസ് നടപടിയെ ന്യായീകരിച്ച് ഏകാംഗ ജുഡീഷ്യല്&#x200d; കമ്മീഷന്റെ റിപ്പോര്&#x200d;ട്ട്. പൊലീസ് നടപടി ഒഴിവാക്കാന്&#x200d; കഴിയാത്ത സാഹചര്യത്തിലായിരുന്നുവെന്ന് റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.കെ പാണ്ഡെ സമര്&#x200d;പ്പിച്ച റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണമുയരുകയും ഭരണകൂട കൊലപാതകങ്ങള്&#x200d; സംബന്ധിച്ച് രാജ്യത്ത് വലിയ വിവാദങ്ങള്&#x200d;ക്കും ചര്&#x200d;ച്ചകള്&#x200d;ക്കും വഴിയൊരുക്കുകയും ചെയ്ത സംഭവമായിരുന്നു ഭോപാല്&#x200d; വെടിവെപ്പ് കേസ്.<br />
2016 ഒക്ടോബര്&#x200d; 31നാണ് ഭോപാലിന്റെ പ്രാന്തമേഖലയില്&#x200d; ആളൊഴിഞ്ഞ കുന്നിന്&#x200d; പ്രദേശത്ത് എട്ട് സിമി പ്രവര്&#x200d;ത്തകരെ പൊലീസ് വെടിവെച്ചുകൊന്നത്. തലേദിവസം രാത്രി ഭോപാല്&#x200d; സെന്&#x200d;ട്രല്&#x200d; ജയിലില്&#x200d;നിന്ന് രക്ഷപ്പെട്ടവരായിരുന്നു എല്ലാവരും. തടവുചാടിയ പ്രതികളെ ഗ്രാമീണര്&#x200d; നല്&#x200d;കിയ വിവരത്തിന്റെ അടിസ്ഥാനത്തില്&#x200d; പിന്തുടര്&#x200d;ന്നെത്തി വധിച്ചെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്&#x200d; പൊലീസ് തന്നെ എട്ടുപേരേയും സംഭവ സ്ഥലത്തെത്തിച്ച് വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി വിവരങ്ങളുടെ അടിസ്ഥാനത്തില്&#x200d; മാധ്യമങ്ങള്&#x200d; വാര്&#x200d;ത്ത പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായതും മധ്യപ്രദേശ് സര്&#x200d;ക്കാര്&#x200d; ജുഡീഷ്യല്&#x200d; അന്വേഷണ കമ്മീഷനെ നിയോഗിച്ചതും. 2017 സെപ്തംബറില്&#x200d; തന്നെ ജസ്റ്റിസ് പാണ്ഡെ കമ്മീഷന്&#x200d; മധ്യപ്രദേശ് സര്&#x200d;ക്കാറിന് റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ചിരുന്നെങ്കിലും ഇന്നലെ നിയമസഭയില്&#x200d; വച്ചതോടെ മാത്രമാണ് ഇതിലെ വിവരങ്ങള്&#x200d; പുറത്തുവന്നത്. കൊല്ലപ്പെട്ട പ്രതികളോട് പൊലീസ് സേന കീഴടങ്ങാന്&#x200d; ആവശ്യപ്പെട്ടെങ്കിലും ഇവര്&#x200d; ഇതിന് വഴങ്ങാതെ പൊലീസിനും ജനങ്ങള്&#x200d;ക്കും നേരെ വെടിയുതിര്&#x200d;ക്കുകയായിരുന്നുവെന്നും ഇതുകൊണ്ടാണ് പൊലീസിന് തിരിച്ച് വെടിവെക്കേണ്ടി വന്നതെന്നുമാണ് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നത്.<br />
വ്യാജ താക്കോല്&#x200d; ഉപയോഗിച്ച് സെല്&#x200d; തുറന്ന ശേഷമാണ് പ്രതികള്&#x200d; ജയില്&#x200d; ചാടിയതെന്നും ജയില്&#x200d; കോമ്പൗണ്ടിലെ ചുറ്റുമതലിന്റെ ഉയരക്കുറവ് പ്രതികള്&#x200d;ക്ക് കാര്യങ്ങള്&#x200d; എളുപ്പമാക്കിയെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പരാമര്&#x200d;ശിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/eight-simi-activists.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭോപ്പാല്‍ &#8216;ഏറ്റുമുട്ടല്‍&#8217; കൊലപാതകം: പൊലീസുകാര്‍ക്കുള്ള പാരിതോഷികം തടഞ്ഞു</title>
		<link>https://www.chandrikadaily.com/simi-enconuter.html</link>
					<comments>https://www.chandrikadaily.com/simi-enconuter.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 05 Nov 2016 17:39:07 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[simi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=6699</guid>

					<description><![CDATA[ഭോപ്പാല്‍: തടവു ചാടിയ സിമി പ്രവര്‍ത്തകരെ &#8216;ഏറ്റുമുട്ടലിലൂടെ&#8217; കൊലപ്പെടുത്തിയ പൊലീസുകാര്‍ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന പാരിതോഷികം തടഞ്ഞു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പാരിതോഷികം നല്‍കുന്നത് നീട്ടിവെച്ചത്. അന്വേഷണം കഴിഞ്ഞ ശേഷം മാത്രമേ ഇതു നല്‍കൂ എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. &#8216;ഏറ്റുമുട്ടലില്‍&#8217; പങ്കെടുത്ത ഓരോ പൊലീസുകാരനും രണ്ട് ലക്ഷം രൂപ നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. സംഭവം നടന്നതിന് പിറ്റേന്ന്, സംസ്ഥാനപ്പിറവി ആഘോഷങ്ങള്‍ക്കിടെയായിരുന്നു മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെ പ്രഖ്യാപനം. പാരിതോഷിക പ്രഖ്യാപനത്തിനെതിരെ നിരവധി മനുഷ്യാവകാശ [&#8230;]]]></description>
										<content:encoded><![CDATA[<p>ഭോപ്പാല്&#x200d;: തടവു ചാടിയ സിമി പ്രവര്&#x200d;ത്തകരെ &#8216;ഏറ്റുമുട്ടലിലൂടെ&#8217; കൊലപ്പെടുത്തിയ പൊലീസുകാര്&#x200d;ക്ക് മധ്യപ്രദേശ് സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ചിരുന്ന പാരിതോഷികം തടഞ്ഞു.</p>
<p>സംഭവത്തില്&#x200d; ജുഡീഷ്യല്&#x200d; അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പാരിതോഷികം നല്&#x200d;കുന്നത് നീട്ടിവെച്ചത്. അന്വേഷണം കഴിഞ്ഞ ശേഷം മാത്രമേ ഇതു നല്&#x200d;കൂ എന്ന് സര്&#x200d;ക്കാര്&#x200d; വൃത്തങ്ങള്&#x200d; വ്യക്തമാക്കി. &#8216;ഏറ്റുമുട്ടലില്&#x200d;&#8217; പങ്കെടുത്ത ഓരോ പൊലീസുകാരനും രണ്ട് ലക്ഷം രൂപ നല്&#x200d;കുമെന്നാണ് സര്&#x200d;ക്കാര്&#x200d; അറിയിച്ചിരുന്നത്. സംഭവം നടന്നതിന് പിറ്റേന്ന്, സംസ്ഥാനപ്പിറവി ആഘോഷങ്ങള്&#x200d;ക്കിടെയായിരുന്നു മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെ പ്രഖ്യാപനം. പാരിതോഷിക പ്രഖ്യാപനത്തിനെതിരെ നിരവധി മനുഷ്യാവകാശ സംഘടനകള്&#x200d; രംഗത്തുവന്നിരുന്നു.</p>
<p>അന്വേഷണം കഴിയും വരെയെങ്കിലും സര്&#x200d;ക്കാര്&#x200d; കാത്തുനില്&#x200d;ക്കണമെന്നായിരുന്നു ഭോപ്പാല്&#x200d; വാതക ദുരന്ത ഇരകള്&#x200d;ക്ക് വേണ്ടി പ്രവര്&#x200d;ത്തിക്കുന്ന സന്നദ്ധ പ്രവര്&#x200d;ത്തകന്&#x200d; അബ്ദുല്&#x200d; ജബ്ബാറിന്റെ പ്രതികരണം. ഏറ്റുമുട്ടലില്&#x200d; ദുരൂഹത നിലനില്&#x200d;ക്കുന്ന സാഹചര്യത്തില്&#x200d; പാരിതോഷികം പ്രഖ്യാപിച്ചതിലെ അസാംഗത്യം ട്രാന്&#x200d;സ്പാരന്&#x200d;സി ഇന്റര്&#x200d;നാഷണലിലെ അജയ്ദുബെയും പങ്കുവെച്ചിരുന്നു.</p>
<p>ജയില്&#x200d;ച്ചാട്ടവും പിന്നീട് അവരെ വെടിവെച്ചു കൊന്നതും റിട്ടയേഡ് ജസ്റ്റിസ് എസ്.കെ പാണ്ഡെയാണ് അന്വേഷിക്കുന്നത്. വിവിധ കോണുകളില്&#x200d; നിന്നുയര്&#x200d;ന്ന സമ്മര്&#x200d;ദത്തെ തുടര്&#x200d;ന്നാണ് സര്&#x200d;ക്കാര്&#x200d; നടപടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/simi-enconuter.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭോപ്പാല്‍ ഏറ്റുമുട്ടല്‍ വ്യാജം തന്നെ; പൊലീസ് കണ്‍ട്രോള്‍ റൂം ഓഡിയോ പുറത്ത്</title>
		<link>https://www.chandrikadaily.com/bhopal-encounter.html</link>
					<comments>https://www.chandrikadaily.com/bhopal-encounter.html#respond</comments>
		
		<dc:creator><![CDATA[Web Desk]]></dc:creator>
		<pubDate>Thu, 03 Nov 2016 15:03:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[simi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=6382</guid>

					<description><![CDATA[ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവു ചാടിയ എട്ടു സിമി പ്രവര്‍ത്തകരെ ഏറ്റുട്ടലിലൂടെ വധിച്ചുവെന്ന പൊലീസ് വാദം പൊളിക്കുന്ന പൊലീസ് കണ്‍ട്രോള്‍ റൂം സന്ദേശം പുറത്ത്.  ജയിലില്‍ നിന്ന് രക്ഷപ്പെട്ട എട്ടു വിചാരണാ തടവുകാരെയും കൊലപ്പെടുത്താന്‍ ഉന്നത തലത്തില്‍ നിന്നും നിര്‍ദേശം നല്‍കുന്ന വിഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. എന്നാല്‍ ഓഡിയോ ക്ലിപ്പിന്റെ ആധികാരികത ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. രക്ഷപ്പെട്ടോടുന്ന എട്ടുപേരെയും കൊലപ്പെടുത്താനാണ് ബോസിന്റെ നിര്‍ദേശമെന്നും അങ്ങോട്ട് അദ്ദേഹം എത്തിക്കൊണ്ടിരിക്കുകയാണെന്നും ഓഡിയോ സന്ദേശം പറയുന്നു. ജയില്‍ ചാടിയവരെയെല്ലാം കൊന്നൊടുക്കിയ ശേഷം [&#8230;]]]></description>
										<content:encoded><![CDATA[<p>ഭോപ്പാല്&#x200d; സെന്&#x200d;ട്രല്&#x200d; ജയിലില്&#x200d; നിന്ന് തടവു ചാടിയ എട്ടു സിമി പ്രവര്&#x200d;ത്തകരെ ഏറ്റുട്ടലിലൂടെ വധിച്ചുവെന്ന പൊലീസ് വാദം പൊളിക്കുന്ന പൊലീസ് കണ്&#x200d;ട്രോള്&#x200d; റൂം സന്ദേശം പുറത്ത്.  ജയിലില്&#x200d; നിന്ന് രക്ഷപ്പെട്ട എട്ടു വിചാരണാ തടവുകാരെയും കൊലപ്പെടുത്താന്&#x200d; ഉന്നത തലത്തില്&#x200d; നിന്നും നിര്&#x200d;ദേശം നല്&#x200d;കുന്ന വിഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. എന്നാല്&#x200d; ഓഡിയോ ക്ലിപ്പിന്റെ ആധികാരികത ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.</p>
<p>രക്ഷപ്പെട്ടോടുന്ന എട്ടുപേരെയും കൊലപ്പെടുത്താനാണ് ബോസിന്റെ നിര്&#x200d;ദേശമെന്നും അങ്ങോട്ട് അദ്ദേഹം എത്തിക്കൊണ്ടിരിക്കുകയാണെന്നും ഓഡിയോ സന്ദേശം പറയുന്നു.</p>
<p><!--[if lt IE 9]><script>document.createElement('audio');</script><![endif]-->
<audio class="wp-audio-shortcode" id="audio-6382-1" preload="none" style="width: 100%;" controls="controls"><source type="audio/ogg" src="https://www.chandrikadaily.com/wp-content/uploads/2016/11/bhopal-audio-clip-01-1.ogg?_=1" /><a href="https://www.chandrikadaily.com/wp-content/uploads/2016/11/bhopal-audio-clip-01-1.ogg">https://www.chandrikadaily.com/wp-content/uploads/2016/11/bhopal-audio-clip-01-1.ogg</a></audio></p>
<p>ജയില്&#x200d; ചാടിയവരെയെല്ലാം കൊന്നൊടുക്കിയ ശേഷം &#8216; ഗെയിം ഇവിടെ അവസാനിച്ചിരിക്കുന്നു, എട്ടു പേരെയും കൊന്നൊടുക്കിയിരിക്കുന്നു&#8217; എന്ന് ഉച്ചത്തിലുള്ള ആഹ്ലാദ പ്രകടനവും ഓഡിയോയിലുണ്ട്.</p>
<p>ഒന്നര മണിക്കൂറോളം ഏറ്റുമുട്ടല്&#x200d; നീണ്ടുവെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്&#x200d; പുറത്തായ ഓഡിയോ ഏറ്റുമുട്ടല്&#x200d; 10 മിനിറ്റിനകം അവസാനിച്ചുവെന്ന സൂചനയാണ് നല്&#x200d;കുന്നത്. മൂന്നു പൊലീസുകാരെ മൂര്&#x200d;ച്ചയേറിയ കത്തികൊണ്ട് ഇവര്&#x200d; ആക്രമിച്ചതായും പൊലീസ് അറിയിച്ചിരുന്നു.<br />
ജയില്&#x200d; കോണ്&#x200d;സ്റ്റബിളിനെ കൊലപ്പെടുത്തിയ ശേഷം 32 അടിയുള്ള ചുറ്റുമതില്&#x200d; ബെഡ്ഷീറ്റുപയോഗിച്ച് ചാടിക്കടന്നാണ് ഇവര്&#x200d; രക്ഷപ്പെട്ടതെന്നാണ് പൊലീസ് ഭാഷ്യം. മണിക്കൂറുകള്&#x200d;ക്ക് ശേഷം ജയിലില്&#x200d; നിന്നും 12 കിലോമീറ്റര്&#x200d; അകലെ അചാര്&#x200d;പുരയില്&#x200d; വെച്ച് ഇവരെ പൊലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bhopal-encounter.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		<enclosure url="http://www.chandrikadaily.com/wp-content/uploads/2016/11/bhopal-audio-clip-01-1.ogg" length="3649845" type="audio/ogg" />

			</item>
		<item>
		<title>ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്</title>
		<link>https://www.chandrikadaily.com/simi-encounter-the-third-video-that-you-havent-seen.html</link>
					<comments>https://www.chandrikadaily.com/simi-encounter-the-third-video-that-you-havent-seen.html#respond</comments>
		
		<dc:creator><![CDATA[Web Desk]]></dc:creator>
		<pubDate>Tue, 01 Nov 2016 17:48:12 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bhopal encounter]]></category>
		<category><![CDATA[killed]]></category>
		<category><![CDATA[police]]></category>
		<category><![CDATA[simi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=6043</guid>

					<description><![CDATA[ഭോപ്പാലില്‍ ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരായ എട്ട് വിചാരണ തടവുകാരെ ഏറ്റുമുട്ടലിനൊടുവില്‍ വെടിവച്ച് കൊലപ്പെടുത്തിയതായുള്ള പൊലീസ് വാദങ്ങളെ കൂടുതല്‍ ദുര്‍ബലമാക്കി സംഭവത്തിന്റെ മൂന്നാമത്തെ ഒരു വീഡിയോ കൂടി പുറത്ത്. വിചാരണ തടവുകാരില്‍ ഒരാള്‍ ജീവനോടെയുണ്ടെന്ന് പൊലീസ് സംഘത്തിലൊരാള്‍ പറയുമ്പോള്‍ എസ്.ടി.എഫിലൊരാള്‍ വെടിയുതിര്‍ക്കുന്ന സംഭവങ്ങള്‍ അടങ്ങിയ വീഡിയോയാണ് പുറത്തായത്. എന്നാല്‍ ഇതിനകം വിവാദത്തിലായ ഏറ്റുമുട്ടലിനെതിരെ കൂടുതല്‍ തെളിവുകളാണ് മൂന്നാമത്തെ വീഡിയോയിലൂടെ സംഭാഷണങ്ങളായി പുറത്തുവന്നത്. വെടിവെപ്പിനെ തുടര്‍ന്ന് കൂട്ടത്തില്‍ ഒരാള്‍ ഉന്നയിക്കുന്ന സംശയമാണ് സംഭാഷണമായി പുറത്തായത്. ഇതിന്റെയെല്ലാം വീഡിയോ ആരെങ്കിലും [&#8230;]]]></description>
										<content:encoded><![CDATA[<p>ഭോപ്പാലില്&#x200d; ജയില്&#x200d; ചാടിയ സിമി പ്രവര്&#x200d;ത്തകരായ എട്ട് വിചാരണ തടവുകാരെ ഏറ്റുമുട്ടലിനൊടുവില്&#x200d; വെടിവച്ച് കൊലപ്പെടുത്തിയതായുള്ള പൊലീസ് വാദങ്ങളെ കൂടുതല്&#x200d; ദുര്&#x200d;ബലമാക്കി സംഭവത്തിന്റെ മൂന്നാമത്തെ ഒരു വീഡിയോ കൂടി പുറത്ത്.</p>
<p>വിചാരണ തടവുകാരില്&#x200d; ഒരാള്&#x200d; ജീവനോടെയുണ്ടെന്ന് പൊലീസ് സംഘത്തിലൊരാള്&#x200d; പറയുമ്പോള്&#x200d; എസ്.ടി.എഫിലൊരാള്&#x200d; വെടിയുതിര്&#x200d;ക്കുന്ന സംഭവങ്ങള്&#x200d; അടങ്ങിയ വീഡിയോയാണ് പുറത്തായത്. എന്നാല്&#x200d; ഇതിനകം വിവാദത്തിലായ ഏറ്റുമുട്ടലിനെതിരെ കൂടുതല്&#x200d; തെളിവുകളാണ് മൂന്നാമത്തെ വീഡിയോയിലൂടെ സംഭാഷണങ്ങളായി പുറത്തുവന്നത്.</p>
<p>വെടിവെപ്പിനെ തുടര്&#x200d;ന്ന് കൂട്ടത്തില്&#x200d; ഒരാള്&#x200d; ഉന്നയിക്കുന്ന സംശയമാണ് സംഭാഷണമായി പുറത്തായത്. ഇതിന്റെയെല്ലാം വീഡിയോ ആരെങ്കിലും പകര്&#x200d;ത്തുന്നുണ്ടോ എന്നായിരുന്നു ആയാളുടെ ചോദ്യം. ഭായ് ഉടന്&#x200d; തന്നെ വീഡിയോ ചിത്രീകരണം നിര്&#x200d;ത്തിവയ്ക്കു എന്ന് മറ്റൊരാള്&#x200d; പറയുന്നതും കേള്&#x200d;ക്കാം. വെടിവെച്ച് കൊല്ലൂ എന്നും നെഞ്ചത്ത് തന്നെ വെടിവെക്കു എന്നും ഹിന്ദിയില്&#x200d; പറയുന്നത് വ്യക്തമായി കേള്&#x200d;ക്കാം.</p>
<p><iframe loading="lazy" src="http://indiatoday.intoday.in/embed/j4qk9o0rb4" width="648" height="396" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
<p>ഗ്രാമത്തിലെ ഒറ്റപ്പെട്ട സ്ഥലത്തെ പാറക്കെട്ടുകള്&#x200d;ക്ക് മുകളില്&#x200d; വെച്ചാണ് തടവു ചാടിയ എട്ടു സിമി പ്രവര്&#x200d;ത്തകരെയും വെടിവെച്ചു കൊന്നത്. ഇതില്&#x200d; ഒരു സിമി പ്രവര്&#x200d;ത്തകനെ പൊലീസ് ഓഫീസര്&#x200d; വെടിവെക്കുന്ന ദൃശ്യങ്ങള്&#x200d; നേരത്തെ പുറത്തായിരുന്നു. ആ ദൃശ്യം മൂന്നാമത്തെ വീഡിയോയിലും കാണാം.</p>
<p>നിലത്ത് കമിഴ്ന്ന് കിടക്കുന്ന സിമി പ്രവര്&#x200d;ത്തകനെയാണ് പൊലീസുകാരന്&#x200d; വെടിവെക്കുന്നത്.</p>
<p>ഭോപ്പാലില്&#x200d; നടന്നത് വ്യാജ ഏറ്റുമുട്ടലായിരുന്നെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് മൂന്നാമത്തെ വീഡിയോ പുറത്തു വന്നത്.</p>
<p>ഞായര്&#x200d; പുലര്&#x200d;ച്ചെ മൂന്ന്് മണിയോടെയാണ് ഭോപ്പാല്&#x200d; സെന്&#x200d;ട്രല്&#x200d; ജയിലില്&#x200d; നിന്നും സിമി പ്രവര്&#x200d;ത്തകര്&#x200d; തടവ് ചാടിയത്. തുടര്&#x200d;ന്ന് ഇവരെ പിന്തുടരുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/simi-encounter-the-third-video-that-you-havent-seen.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എങ്ങനെ ജയില്‍ചാടി; ഉത്തരം കിട്ടാതെ ദുരൂഹതകള്‍</title>
		<link>https://www.chandrikadaily.com/5874.html</link>
					<comments>https://www.chandrikadaily.com/5874.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 31 Oct 2016 17:24:09 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[simi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=5874</guid>

					<description><![CDATA[ജയില്‍ച്ചാട്ടത്തിനുള്ള സാധ്യതകള്‍ 1- ദീപാവലി ആഘോഷങ്ങള്‍ക്കിടെ ജയില്‍പ്പുള്ളികള്‍ രക്ഷപ്പെട്ടു. അന്തരീക്ഷത്തില്‍ നിറഞ്ഞ പുക മതില്‍ച്ചാട്ടം എളുപ്പമാക്കി. ചാട്ടം പൊലീസ് ഉടന്‍ അറിയുകയും അവരെ വകവരുത്തുകയും ചെയ്തു. 2- ഏറ്റുമുട്ടല്‍ കൊലപാതകത്തിലൂടെ വകവരുത്തുന്നതിന്റെ ഭാഗമായി ജയില്‍ അധികൃതര്‍ ഇവരെ തടവുചാടാന്‍ അനുവദിച്ചു. ഇങ്ങനെ ജയില്‍പ്പുള്ളികള്‍ പൊലീസിന്റെ കെണിയില്‍ വീണു. ചോദ്യങ്ങള്‍ ജയില്‍ചാടിയ മൂന്നു പേര്‍ 2013ല്‍ കന്ദ്വ ജയില്‍ ചാടിയവരാണ്. സ്വാഭാവികമായും ഇവര്‍ കര്‍ശന നിരീക്ഷണത്തിന് വിധേയരാകേണ്ടവരാണ്. ജയില്‍ച്ചാട്ട റെക്കോര്‍ഡുള്ള തടവു പുള്ളികള്‍ക്ക് വീണ്ടുമെങ്ങനെ ജയില്‍ ചാടാനായി? ജയിലിലെ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ജയില്&#x200d;ച്ചാട്ടത്തിനുള്ള സാധ്യതകള്&#x200d;</strong><br />
1- ദീപാവലി ആഘോഷങ്ങള്&#x200d;ക്കിടെ ജയില്&#x200d;പ്പുള്ളികള്&#x200d; രക്ഷപ്പെട്ടു. അന്തരീക്ഷത്തില്&#x200d; നിറഞ്ഞ പുക മതില്&#x200d;ച്ചാട്ടം എളുപ്പമാക്കി. ചാട്ടം പൊലീസ് ഉടന്&#x200d; അറിയുകയും അവരെ വകവരുത്തുകയും ചെയ്തു.<br />
2- ഏറ്റുമുട്ടല്&#x200d; കൊലപാതകത്തിലൂടെ വകവരുത്തുന്നതിന്റെ ഭാഗമായി ജയില്&#x200d; അധികൃതര്&#x200d; ഇവരെ തടവുചാടാന്&#x200d; അനുവദിച്ചു. ഇങ്ങനെ ജയില്&#x200d;പ്പുള്ളികള്&#x200d; പൊലീസിന്റെ കെണിയില്&#x200d; വീണു.</p>
<p><strong>ചോദ്യങ്ങള്&#x200d;</strong></p>
<p>ജയില്&#x200d;ചാടിയ മൂന്നു പേര്&#x200d; 2013ല്&#x200d; കന്ദ്വ ജയില്&#x200d; ചാടിയവരാണ്. സ്വാഭാവികമായും ഇവര്&#x200d; കര്&#x200d;ശന നിരീക്ഷണത്തിന് വിധേയരാകേണ്ടവരാണ്. ജയില്&#x200d;ച്ചാട്ട റെക്കോര്&#x200d;ഡുള്ള തടവു പുള്ളികള്&#x200d;ക്ക് വീണ്ടുമെങ്ങനെ ജയില്&#x200d; ചാടാനായി?</p>
<p>ജയിലിലെ നിരീക്ഷണ ക്യാമറകള്&#x200d; പ്രവര്&#x200d;ത്തിച്ചിരുന്നോ? ഉണ്ടായിരുന്നെങ്കില്&#x200d; എന്തു കൊണ്ട് ഇവര്&#x200d; ജയില്&#x200d; ചാടുമ്പോള്&#x200d; അലാറം മുഴക്കിയില്ല?</p>
<p>എല്ലാ സെന്&#x200d;ട്രല്&#x200d; ജയിലിലും മതിലിനു മുകളില്&#x200d; പ്രവര്&#x200d;ത്തനക്ഷമമായ വൈദ്യുതക്കമ്പിയുണ്ട്. 20 അടിയുള്ള മതില്&#x200d; ചാടാന്&#x200d; ബെഡ്ഷീറ്റുകളാണ് തടവുപുള്ളികള്&#x200d; ഉപയോഗിച്ചിട്ടുള്ളത്. വൈദ്യുതിക്കമ്പി പ്രവര്&#x200d;ത്തിച്ചിരുന്നില്ലേ? ഇല്ലെങ്കില്&#x200d; അകത്തു നിന്ന് ആരാണ് അതു സ്വിച്ച് ഓഫ് ആക്കിയത്.</p>
<p>എല്ലാ സെന്&#x200d;ട്രല്&#x200d; ജയിലുകളിലെയും നിരീക്ഷണ ടവറുകളില്&#x200d; സായുധ പൊലീസിനെയാണ് വിന്യസിച്ചിട്ടുുള്ളത്. ജയില്&#x200d; ജീവനക്കാരെയല്ല. ഒരു നിരീക്ഷണ ടവറിനും ജയില്&#x200d;ച്ചാട്ടം കണ്ടുപിടിക്കാന്&#x200d; കഴിയാതിരുന്നതെങ്ങനെ? എട്ടു പേര്&#x200d; ജയില്&#x200d; ചാടാന്&#x200d; കുറച്ചധികം സമയമെടുക്കുമെന്നതും ശ്രദ്ധേയം.</p>
<p>മൂര്&#x200d;ച്ചയുള്ള വസ്തു കൊണ്ടാണ് ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥനെ സംഘം കൊലപ്പെടുത്തിയത്. ഇത് ഇവര്&#x200d;ക്ക് എവിടെ നിന്ന് ലഭിച്ചു.<br />
എട്ടുപേരും ഒരേ സമയത്ത് ഒരേ സ്ഥലത്തു വെച്ച് എങ്ങനെ കൊല്ലപ്പെട്ടു. തടവു ചാടുമ്പോള്&#x200d; ആദ്യമായി ചെയ്യുന്നത് ഒറ്റ തിരിഞ്ഞ് രക്ഷപ്പെടുക എന്ന തന്ത്രമാകുമ്പോള്&#x200d; ഈ ചോദ്യത്തിന് പ്രസക്തിയേറെ.</p>
<p>പൊലീസുകാരനെ കൊല്ലാന്&#x200d; ഉപയോഗിച്ച കത്തിയില്&#x200d; ചോരക്കറയോ പാടോ ഇല്ലാത്തതും ദുരൂഹം. പ്ലാസ്റ്റിക് ഉറയില്&#x200d; പൊതിഞ്ഞ നിലയിലാണ് കത്തി പ്രദര്&#x200d;ശിപ്പിക്കപ്പെട്ടത്. ആയുധവുമായി ബന്ധപ്പെട്ട് ഫോറന്&#x200d;സിക് പ്രോട്ടോകോളുകള്&#x200d; നടന്നിട്ടുണ്ടോ എന്നതില്&#x200d; അജ്ഞത.<br />
പൊലീസിന്റെയും സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും വിശദീകരണങ്ങളില്&#x200d; പ്രകടമായ വൈരുധ്യം.</p>
<p>തടവു പുള്ളികളുടെ പക്കല്&#x200d; സ്പൂണ്&#x200d;, പ്ലേറ്റ് എന്നിവ കൊണ്ട് താത്കാലികമായി ഉണ്ടാക്കിയ ആയുധങ്ങളാണ് ഉണ്ടായിരുന്നത് എന്ന് സംഭവ ശേഷം ആഭ്യന്തര മന്ത്രി ഭൂപേന്ദ്രസിങ്. പിന്നെ എന്തിന് അവരെ ജീവനോടെ പിടിക്കാതെ വെടിവെച്ചു കൊന്നു?</p>
<p>ജയില്&#x200d; ചാടിയവര്&#x200d; പൊലീസിനു നേരെ തോക്കു കൊണ്ട് നിറയൊഴിച്ചെന്ന് ഡി.ഐ.ജി രമണ്&#x200d;സിങ്. മൊഴികളുടെ വൈരുധ്യം വിരല്&#x200d;ചൂണ്ടുന്നത് വ്യാജ ഏറ്റുമുട്ടലിലേക്ക്.<br />
പൊലീസ് ഭാഷ്യം ശരിയാണെങ്കില്&#x200d; തടവുപുള്ളികള്&#x200d;ക്ക് പുറത്തു നിന്ന് സഹായം ലഭിച്ചിട്ടുണ്ട്. അല്ലെങ്കില്&#x200d; ഇവര്&#x200d;ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്&#x200d; ആയുധങ്ങള്&#x200d; ലഭിക്കില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/5874.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭോപ്പാല്‍ ജയില്‍ച്ചാട്ടം: ജുഡീഷ്യല്‍ അന്വേഷണം  വേണമെന്ന് പ്രതിപക്ഷം</title>
		<link>https://www.chandrikadaily.com/bhopal-jail-brokeout.html</link>
					<comments>https://www.chandrikadaily.com/bhopal-jail-brokeout.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 31 Oct 2016 17:22:02 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[kamalnath]]></category>
		<category><![CDATA[simi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=5871</guid>

					<description><![CDATA[ന്യൂഡല്‍ഹി: തടവുപുള്ളികള്‍ ജയില്‍ചാടിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന നിലപാടുമായി പ്രതിപക്ഷ കക്ഷികള്‍. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് നടപടിയെ ബി.ജെ.പി ന്യായീകരിച്ചു. കോണ്‍ഗ്രസും സി.പി.എമ്മും ആം ആദ്മി പാര്‍ട്ടിയുമാണ് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്തുവന്നത്. ഏതു സാഹചര്യത്തിലാണ് ജയില്‍പ്പുള്ളികള്‍ തടവു ചാടിയതെന്ന് അറിയേണ്ടതുണ്ടെന്നും സംഭവത്തിലെ സത്യം ജനത്തിന് ബോധ്യമാവേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് പറഞ്ഞു. അതീവ സുരക്ഷയുള്ള ജയിലില്‍ നിന്ന് തടവു ചാടിയതെങ്ങനെ, സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അവര്‍ കൊല്ലപ്പെട്ടതെങ്ങനെ? എന്നതു [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: തടവുപുള്ളികള്&#x200d; ജയില്&#x200d;ചാടിയ സംഭവത്തില്&#x200d; ദുരൂഹതയുണ്ടെന്ന നിലപാടുമായി പ്രതിപക്ഷ കക്ഷികള്&#x200d;. സംഭവത്തില്&#x200d; ജുഡീഷ്യല്&#x200d; അന്വേഷണം വേണമെന്നും അവര്&#x200d; ആവശ്യപ്പെട്ടു. എന്നാല്&#x200d; പൊലീസ് നടപടിയെ ബി.ജെ.പി ന്യായീകരിച്ചു.<br />
കോണ്&#x200d;ഗ്രസും സി.പി.എമ്മും ആം ആദ്മി പാര്&#x200d;ട്ടിയുമാണ് ജുഡീഷ്യല്&#x200d; അന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്തുവന്നത്. ഏതു സാഹചര്യത്തിലാണ് ജയില്&#x200d;പ്പുള്ളികള്&#x200d; തടവു ചാടിയതെന്ന് അറിയേണ്ടതുണ്ടെന്നും സംഭവത്തിലെ സത്യം ജനത്തിന് ബോധ്യമാവേണ്ടതുണ്ടെന്നും കോണ്&#x200d;ഗ്രസ് നേതാവ് കമല്&#x200d;നാഥ് പറഞ്ഞു.</p>
<p>അതീവ സുരക്ഷയുള്ള ജയിലില്&#x200d; നിന്ന് തടവു ചാടിയതെങ്ങനെ, സംഭവം നടന്ന് മണിക്കൂറുകള്&#x200d;ക്കുള്ളില്&#x200d; അവര്&#x200d; കൊല്ലപ്പെട്ടതെങ്ങനെ? എന്നതു കൂടി അറിയേണ്ടതുണ്ടെന്ന് മധ്യപ്രദേശില്&#x200d; നിന്നുള്ള കോണ്&#x200d;ഗ്രസ് എം.പി കൂടിയായ കമല്&#x200d;നാഥ് കൂട്ടിച്ചേര്&#x200d;ത്തു. കൂടുതല്&#x200d; വിവരം ലഭിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു മറ്റൊരു പാര്&#x200d;ട്ടി നേതാവ് മനീഷ് തിവാരിയുടെ പ്രതികരണം.</p>
<p>അവര്&#x200d; ജയില്&#x200d; ചാടിയതാണോ അതോ മുന്&#x200d;കൂട്ടി തയാറാക്കിയ പദ്ധതി പ്രകാരം അവരെ പോകാന്&#x200d; അനുവദിച്ചതാണോ എന്നായിരുന്നു കോണ്&#x200d;ഗ്രസ് ജനറല്&#x200d; സെക്രട്ടറി ദിഗ്‌വിജയ്‌സിങിന്റെ ചോദ്യം. ഏറ്റുമുട്ടല്&#x200d; രാഷ്ട്രീയമാണ് നടക്കുന്നതെന്നും അദ്ദേഹം ട്വിറ്ററില്&#x200d; ആരോപിച്ചു. ജയില്&#x200d; ചാടിയ എല്ലാവരും ഒരേ സ്ഥലത്തു വെച്ച് കൊല്ലപ്പെട്ടത് എങ്ങനെയാണ് എന്നായിരുന്നു ആം ആദ്മി പാര്&#x200d;ട്ടി എം.എല്&#x200d;.എ അല്&#x200d;ക ലാംബയുടെ ചോദ്യം.<br />
സംഭവത്തില്&#x200d; അതീവ ദുരൂഹതയുണ്ടെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. പൊലീസും സംസ്ഥാന സര്&#x200d;ക്കാറും നല്&#x200d;കുന്ന മൊഴികളില്&#x200d; വൈരുധ്യമുണ്ടെന്നും അവര്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>അതേസമയം, കോണ്&#x200d;ഗ്രസ് തീവ്രവാദികള്&#x200d;ക്കു വേണ്ടി യുദ്ധം ചെയ്യുകയാണ് എന്നായിരുന്നു ബി.ജെ.പി വക്താവ് ജി.വി.എല്&#x200d; നരസിംഹറാവുവിന്റെ പ്രതികരണം. ഇത്തരം വ്യക്തികള്&#x200d;ക്ക് വേണ്ടി കോണ്&#x200d;ഗ്രസ് എന്തിനു വേണ്ടിയാണ് സംസാരിക്കുന്നത് എന്നതറിയില്ല. ഏറ്റുമുട്ടലിനെ രാഷ്ട്രീയവല്&#x200d;ക്കരിക്കുന്നത് ശരിയല്ല. കോണ്&#x200d;ഗ്രസ് എല്ലാ കാലത്തും അതു ചെയ്തിട്ടുണ്ട്- അദ്ദേഹം കുറ്റപ്പെടുത്തി.</p>
<p>സംഭവത്തില്&#x200d; ദുരൂഹതയുണ്ടെന്ന് കൊല്ലപ്പെട്ട മുഹമ്മദ് ഖാലിദ് അഹമ്മദിന്റെ അഭിഭാഷകന്&#x200d; തഹവ്വുര്&#x200d; ഖാനും പറഞ്ഞു. സിമി ക്യാമ്പ് കേസിന്റെ നിലയനുസരിച്ച് ഖാലിദിന് അനുകൂല വിധി ലഭിക്കുമെന്ന് വ്യക്തമായിരുന്നു. വിചാരണ അന്തിമഘട്ടത്തിലെത്തിയിരിക്കെ തടവു ചാടില്ലെന്നും തഹവ്വുര്&#x200d; ഖാന്&#x200d; പറഞ്ഞു.ജയിലില്&#x200d;നിന്ന് രക്ഷപ്പെടേണ്ട ഒരു സാഹചര്യവും ഖാലിദിന് ഉണ്ടായിരുന്നില്ല. സംഭവത്തില്&#x200d; കുടുംബവുമായി ആലോചിച്ച് നിഷ്പക്ഷ അന്വേഷണത്തിന് നടപടി സ്വീകരിക്കുമെന്നും അഭിഭാഷകന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bhopal-jail-brokeout.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭോപ്പാല്‍ ഏറ്റുമുട്ടല്‍: ഉത്തരം കിട്ടാത്ത 11 ചോദ്യങ്ങള്‍</title>
		<link>https://www.chandrikadaily.com/bhopal-encounter-11-unanswered-questions.html</link>
					<comments>https://www.chandrikadaily.com/bhopal-encounter-11-unanswered-questions.html#respond</comments>
		
		<dc:creator><![CDATA[Web Desk]]></dc:creator>
		<pubDate>Mon, 31 Oct 2016 15:13:41 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[bhopal]]></category>
		<category><![CDATA[encounter]]></category>
		<category><![CDATA[simi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=5862</guid>

					<description><![CDATA[ഇന്ന് പുലര്‍ച്ചെ രണ്ടിനും മൂന്നിനുമിടയിലാണ് ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലെ വിചാരണാ തടവുകാരായ എട്ട് സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടിയത്. ജയിലിന്റെ ശക്തമായ അഴികള്‍ അഴിക്കാന്‍ ഇവര്‍ ബെഡ്ഷീറ്റുകള്‍ ഉപയോഗിച്ചുവെന്നാണ് പൊലീസ് പറയുന്നത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഒരു ജയില്‍ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുകയും മറ്റു രണ്ട് പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു. മണിക്കൂറുകള്‍ക്കകം പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇവര്‍ കൊല്ലപ്പെടുകയും ചെയ്തു. വെടിവെപ്പിനു മുമ്പ് ഒരു കുന്നിന്മേല്‍ പൊലീസുമായി സംസാരിക്കാന്‍ നില്‍ക്കുന്നുവെന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ വിഡിയോ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഏറ്റുമുട്ടലില്‍ രാജ്യവ്യാപകമായി [&#8230;]]]></description>
										<content:encoded><![CDATA[<p>ഇന്ന് പുലര്&#x200d;ച്ചെ രണ്ടിനും മൂന്നിനുമിടയിലാണ് ഭോപ്പാല്&#x200d; സെന്&#x200d;ട്രല്&#x200d; ജയിലിലെ വിചാരണാ തടവുകാരായ എട്ട് സിമി പ്രവര്&#x200d;ത്തകര്&#x200d; ജയില്&#x200d; ചാടിയത്. ജയിലിന്റെ ശക്തമായ അഴികള്&#x200d; അഴിക്കാന്&#x200d; ഇവര്&#x200d; ബെഡ്ഷീറ്റുകള്&#x200d; ഉപയോഗിച്ചുവെന്നാണ് പൊലീസ് പറയുന്നത്.</p>
<p>രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഒരു ജയില്&#x200d; ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുകയും മറ്റു രണ്ട് പേര്&#x200d;ക്ക് പരിക്കേല്&#x200d;പ്പിക്കുകയും ചെയ്തു. മണിക്കൂറുകള്&#x200d;ക്കകം പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്&#x200d; ഇവര്&#x200d; കൊല്ലപ്പെടുകയും ചെയ്തു. വെടിവെപ്പിനു മുമ്പ് ഒരു കുന്നിന്മേല്&#x200d; പൊലീസുമായി സംസാരിക്കാന്&#x200d; നില്&#x200d;ക്കുന്നുവെന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. എന്നാല്&#x200d; വിഡിയോ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.</p>
<p><iframe loading="lazy" title="The Quint: More Video Emerges: SIMI Men Seen Alive Before Bhopal ‘Encounter’" width="740" height="416" src="https://www.youtube.com/embed/Ch04LT4QlZM?feature=oembed" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture" allowfullscreen></iframe></p>
<p>ഏറ്റുമുട്ടലില്&#x200d; രാജ്യവ്യാപകമായി മാധ്യമപ്രവര്&#x200d;ത്തകരും പ്രതിപക്ഷ കക്ഷികളും സംശയമുന്നയിക്കുകയുമാണ്. ഇതുമായി ബന്ധപ്പെട്ട് ദ ക്വിന്റ് ഡോട്ട് കോം ഉയര്&#x200d;ത്തിയ ചില സംശങ്ങയങ്ങളിതാ:</p>
<p>1. കൊല്ലപ്പെട്ട അംജദ്ഖാന്&#x200d;, സാക്കിര്&#x200d;ഖാന്&#x200d;, മുഹമ്മദ് സലീഖ്, മെഹ്ബൂബ് ഖാന്&#x200d; എന്നിവര്&#x200d; ഇതിനു മുമ്പ് 2011ല്&#x200d; ഖന്ത്വാര ജയിലില്&#x200d; നിന്നും രക്ഷപ്പെടാന്&#x200d; ശ്രമിച്ചിരുന്നു. എന്നിട്ടും ഇവരെ എന്ത്‌കൊണ്ട് ഒരേ സെല്ലില്&#x200d; തന്നെ പാര്&#x200d;പ്പിച്ചു?</p>
<p>2. ജയിലിലെ ബ്ലോക്ക് ബിയില്&#x200d; പാര്&#x200d;പ്പിച്ചിരുന്ന ഇവര്&#x200d; ജയില്&#x200d; ബാരക്ക് തകര്&#x200d;ത്ത് ഹെഡ് കോണ്&#x200d;സ്റ്റബിള്&#x200d; രമേശ് ശങ്കറിനെ കൊലപ്പെടുത്തിയാണ് രക്ഷപ്പെട്ടത്. ഇതിനു ശേഷം അവര്&#x200d; ബെഡ്ഷീറ്റുകള്&#x200d; ഉപയോഗിച്ചാണത്രെ ജയില്&#x200d; ചാടിയത്. ഇതിനു മാത്രം ബെഡ്ഷീറ്റുകള്&#x200d; അവര്&#x200d;ക്ക് എവിടെ നിന്നു ലഭിച്ചു?</p>
<p>3. രക്ഷപ്പെട്ട് 90 മിനിറ്റ് കഴിഞ്ഞാണ് അധികൃതര്&#x200d; തടവുചാട്ടം പൊലീസിനെ അറിയിച്ചത്. വന്&#x200d; സുരക്ഷാ സന്നാഹമുള്ള ജയിലില്&#x200d; എന്ത്‌കൊണ്ട് പൊലീസിനെ അറിയിക്കാന്&#x200d; ഇത്രയും വൈകി?</p>
<p>4. രമേശ് ശങ്കറിനെ കൊലപ്പെടുത്തിയത് ഗ്ലാസും മൂര്&#x200d;ച്ചയുള്ള സ്പൂണുകളും ഉപയോഗിച്ചാണ്. ജയിലില്&#x200d; ഇവ ലഭിച്ചു?</p>
<p>5. രാവിലെ 10 മണിയോടെയാണ് ഇവര്&#x200d; കൊല്ലപ്പെട്ടതായുള്ള റിപ്പോര്&#x200d;ട്ടുകള്&#x200d; പുറത്തുവന്നത്. ഇവര്&#x200d; ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്&#x200d; വ്യക്തമാക്കിയത്. ഇവരുടെ പക്കല്&#x200d; ആയുധങ്ങളുണ്ടായിരുന്നതായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും വ്യക്തമാക്കി. അങ്ങനെയാണെങ്കില്&#x200d; ഇവര്&#x200d;ക്ക് ഇത്രപെട്ടെന്ന് എങ്ങനെ ആയുധങ്ങള്&#x200d; ലഭിച്ചു. ഇവര്&#x200d; നിരായുധരായിരുന്നുവെന്ന ആഭ്യന്തര മന്ത്രി ഭൂപേന്ദ്രസിങിന്റെ പ്രസ്താവനയാണ് അതിലേറെ കൗതുകകരം.</p>
<p>6. വിചാരണാ തടവുകാരായ ഇവരെ എന്ത് കൊണ്ട് ചാനലുകള്&#x200d; ഭീകരവാദികളെന്നോ ഭീകരരെന്ന് സംശയിക്കുന്നവരെന്നോ നിരന്തരം പ്രചരിപ്പിക്കുന്നത്.</p>
<p>7. പൊലീസ് പ്രത്യാക്രമണത്തില്&#x200d; ഇവരെ കൊലപ്പെടുത്തിയതിനു ശേഷം പോസ്റ്റ്‌മോര്&#x200d;ട്ടം നടത്തിയതായി ഇതുവരെ റിപ്പോര്&#x200d;ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. വെടിവെപ്പില്&#x200d; രണ്ട് പേരെ വെടിവെച്ച ശേഷം മറ്റുള്ളവര്&#x200d;ക്ക് കീഴടങ്ങാന്&#x200d; അവസരം നല്&#x200d;കിയിരുന്നോ?</p>
<p>8. ജയില്&#x200d; യൂണിഫോമിലായിരുന്ന ഇവര്&#x200d;ക്കെങ്ങനെ കളര്&#x200d; വസ്ത്രങ്ങള്&#x200d; ലഭിച്ചു?</p>
<p>9. തടവു ചാടിയവരായിട്ടും ഗ്രാമീണര്&#x200d; ഇവരെക്കുറിച്ച് വിവരങ്ങള്&#x200d; നല്&#x200d;കിയ ശേഷവും എന്ത്‌കൊണ്ട് രക്ഷപ്പെടാന്&#x200d; ശ്രമിച്ചില്ല.</p>
<p>10. ഇവരെ വെടിവെച്ച് വീഴ്ത്തിയത് ക്ലോസ് റേഞ്ചില്&#x200d; നിന്നോ, മുന്നില്&#x200d; നിന്നോ അതോ പിന്നില്&#x200d; നിന്നാണോ വീഴ്ത്തിയത്?</p>
<p>11. തടവു രക്ഷപ്പെട്ട ഇവര്&#x200d; എന്ത്‌കൊണ്ട് ഒരേസ്ഥലത്തേക്ക് തന്നെ രക്ഷപ്പെടാന്&#x200d; ശ്രമിച്ചു?</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bhopal-encounter-11-unanswered-questions.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആഴ്ചകള്‍ക്കുള്ളില്‍ വിധി വരാനിരിക്കെ ജയില്‍ ചാട്ടം; വിശ്വസിക്കാനാവാതെ അഭിഭാഷകന്‍</title>
		<link>https://www.chandrikadaily.com/advocate-questions-police-version-of-simi-activists-escape.html</link>
					<comments>https://www.chandrikadaily.com/advocate-questions-police-version-of-simi-activists-escape.html#respond</comments>
		
		<dc:creator><![CDATA[Web Desk]]></dc:creator>
		<pubDate>Mon, 31 Oct 2016 13:34:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bhopal encounter]]></category>
		<category><![CDATA[encounter]]></category>
		<category><![CDATA[simi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=5851</guid>

					<description><![CDATA[ഭോപ്പാല്‍ ഏറ്റുമുട്ടലില്‍ ദുരൂഹതയുണ്ടെന്ന് കൊല്ലപ്പെട്ട ഖാലിദിന്റെ അഭിഭാഷന്‍ തഹവ്വുര്‍ഖാന്‍. വന്‍ സുരക്ഷാ സന്നാഹമുള്ള ജയിലില്‍ നിന്ന് പൊലീസിനെ അക്രമിച്ച് ജയില്‍ ചാടുക അസാധ്യമാണെന്നും സര്‍ക്കാര്‍ ഭാഷ്യത്തില്‍ സംശയമുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. &#8216;കോടതിയില്‍ വിചാരണ പൂര്‍ത്തിയാവാനിരിക്കുകയായിരുന്നു. 18ഓളം സാക്ഷികളുടെ വിചാരണയേ പൂര്‍ത്തിയാവാനുണ്ടായിരുന്നുള്ളൂ. അവര്‍ക്കെതിരെ വ്യക്തമായ ഒരു തെളിവും ഉണ്ടായിരുന്നില്ലെന്ന് അവരുടെ അഭിഭാഷകനെന്ന നിലയില്‍ ഒരു കാര്യം ഉറപ്പു പറയാനാവും. ആഴ്ചകള്‍ക്കുള്ളില്‍ അന്തിമ വിധി പ്രതീക്ഷിച്ചിരിക്കെ അവര്‍ പിന്നീടെന്തിന് ജയില്‍ ചാടണം &#8211; തഹാവൂര്‍ഖാന്‍ ചോദിക്കുന്നു. &#8216; ജുഡീഷ്യറിയില്‍ പൂര്‍ണ [&#8230;]]]></description>
										<content:encoded><![CDATA[<p>ഭോപ്പാല്&#x200d; ഏറ്റുമുട്ടലില്&#x200d; ദുരൂഹതയുണ്ടെന്ന് കൊല്ലപ്പെട്ട ഖാലിദിന്റെ അഭിഭാഷന്&#x200d; തഹവ്വുര്&#x200d;ഖാന്&#x200d;. വന്&#x200d; സുരക്ഷാ സന്നാഹമുള്ള ജയിലില്&#x200d; നിന്ന് പൊലീസിനെ അക്രമിച്ച് ജയില്&#x200d; ചാടുക അസാധ്യമാണെന്നും സര്&#x200d;ക്കാര്&#x200d; ഭാഷ്യത്തില്&#x200d; സംശയമുണ്ടെന്നും അഭിഭാഷകന്&#x200d; പറഞ്ഞു.</p>
<p>&#8216;കോടതിയില്&#x200d; വിചാരണ പൂര്&#x200d;ത്തിയാവാനിരിക്കുകയായിരുന്നു. 18ഓളം സാക്ഷികളുടെ വിചാരണയേ പൂര്&#x200d;ത്തിയാവാനുണ്ടായിരുന്നുള്ളൂ. അവര്&#x200d;ക്കെതിരെ വ്യക്തമായ ഒരു തെളിവും ഉണ്ടായിരുന്നില്ലെന്ന് അവരുടെ അഭിഭാഷകനെന്ന നിലയില്&#x200d; ഒരു കാര്യം ഉറപ്പു പറയാനാവും. ആഴ്ചകള്&#x200d;ക്കുള്ളില്&#x200d; അന്തിമ വിധി പ്രതീക്ഷിച്ചിരിക്കെ അവര്&#x200d; പിന്നീടെന്തിന് ജയില്&#x200d; ചാടണം &#8211; തഹാവൂര്&#x200d;ഖാന്&#x200d; ചോദിക്കുന്നു.</p>
<p>&#8216; ജുഡീഷ്യറിയില്&#x200d; പൂര്&#x200d;ണ വിശ്വാസമുണ്ടായിരുന്നു അവര്&#x200d;ക്ക്. ജയില്&#x200d;ചാടിയ വാര്&#x200d;ത്ത കേട്ടപ്പോള്&#x200d; ഒരിക്കലുമത് ഉള്&#x200d;ക്കൊള്ളാനായില്ല. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ, ഏഴുനില സെക്യൂരിറ്റിയുള്ള ഭോപ്പാല്&#x200d; ജയിലില്&#x200d; നിന്ന് എങ്ങനെ രക്ഷപ്പെടാനാകും&#8217;- ഉന്നത അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും അഭിഭാഷകന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/advocate-questions-police-version-of-simi-activists-escape.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
