<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Sinha &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sinha/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 05 Nov 2017 14:39:43 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Sinha &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബി.ജെ.പി വണ്‍മാന്‍ ഷോയോ ടു മാന്‍ ആര്‍മിയോ ആകരുത്: ശത്രുഘ്‌നന്‍ സിന്‍ഹ</title>
		<link>https://www.chandrikadaily.com/bjp-mustnt-be-one-man-show-two-man-army-shatrughan-sinha.html</link>
					<comments>https://www.chandrikadaily.com/bjp-mustnt-be-one-man-show-two-man-army-shatrughan-sinha.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 05 Nov 2017 14:26:04 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#naredramodi]]></category>
		<category><![CDATA[amit shah]]></category>
		<category><![CDATA[Modi Govt]]></category>
		<category><![CDATA[Shatrughan Sinha]]></category>
		<category><![CDATA[Sinha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52136</guid>

					<description><![CDATA[SINപട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി ദേശിയ അധ്യക്ഷന്‍ അമിത് ഷാക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. പാര്‍ട്ടി വണ്‍മാന്‍ ഷോയില്‍ നിന്നും ടു മാന്‍ ആര്‍മിയില്‍ നിന്നും മുക്തമായാല്‍ മാത്രമേ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരൂ എന്ന് സിന്‍ഹ പറഞ്ഞു. കര്‍ഷകരും വ്യാപാരികളും യുവാക്കളും പാര്‍ട്ടിയുടെ നിലവിലെ നയങ്ങളില്‍ അതൃപ്തിയുള്ളവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിന്‍ഹ. ഇവര്‍ക്കിടയില്‍ അസംതൃപ്തി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പുകള്‍ വലിയ വെല്ലുവിളിയാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>SINപട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി ദേശിയ അധ്യക്ഷന്&#x200d; അമിത് ഷാക്കുമെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി മുതിര്&#x200d;ന്ന നേതാവ് ശത്രുഘ്‌നന്&#x200d; സിന്&#x200d;ഹ. പാര്&#x200d;ട്ടി വണ്&#x200d;മാന്&#x200d; ഷോയില്&#x200d; നിന്നും ടു മാന്&#x200d; ആര്&#x200d;മിയില്&#x200d; നിന്നും മുക്തമായാല്&#x200d; മാത്രമേ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരൂ എന്ന് സിന്&#x200d;ഹ പറഞ്ഞു. കര്&#x200d;ഷകരും വ്യാപാരികളും യുവാക്കളും പാര്&#x200d;ട്ടിയുടെ നിലവിലെ നയങ്ങളില്&#x200d; അതൃപ്തിയുള്ളവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാര്&#x200d;ത്താ ഏജന്&#x200d;സിയായ പി.ടി.ഐക്ക് നല്&#x200d;കിയ അഭിമുഖത്തില്&#x200d; സംസാരിക്കുകയായിരുന്നു സിന്&#x200d;ഹ.</p>
<p>ഇവര്&#x200d;ക്കിടയില്&#x200d; അസംതൃപ്തി നിലനില്&#x200d;ക്കുന്ന സാഹചര്യത്തില്&#x200d; ഗുജറാത്ത്, ഹിമാചല്&#x200d; തെരഞ്ഞെടുപ്പുകള്&#x200d; വലിയ വെല്ലുവിളിയാണ് ഉയര്&#x200d;ത്തുന്നത് എന്ന് തനിക്ക് തോന്നുന്നു. നമ്മള്&#x200d; കാലത്തിന്റെ ചുവരെഴുത്തുകള്&#x200d; വായിക്കണം. പ്രതിപക്ഷത്തെ ലഘുവായി സമീപിക്കുന്നത് അവസാനിപ്പിക്കുകയും വേണം. ഉപേക്ഷിക്കാനല്ല താന്&#x200d; ബി.ജെ.പിയില്&#x200d; ചേര്&#x200d;ന്നത്- അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. പാര്&#x200d;ട്ടിയുടെ വളര്&#x200d;ച്ചയ്ക്ക് വലിയ സംഭാവന നല്&#x200d;കിയ മുതിര്&#x200d;ന്ന നേതാക്കളുടെ അനുഗ്രഹത്തോടെയായിരിക്കണം പാര്&#x200d;ട്ടിയുടെ പ്രവര്&#x200d;ത്തനമെന്നും മുന്&#x200d; കേന്ദ്രമന്ത്രി കൂടിയായ സിന്&#x200d;ഹ പറഞ്ഞു.</p>
<p>അദ്വാനി, മുരളീ മനോഹര്&#x200d; ജോഷി, യശ്വന്ത് സിന്&#x200d;ഹ, അരുണ്&#x200d; ഷൂരി തുടങ്ങിയ മുതിര്&#x200d;ന്ന നേതാക്കള്&#x200d; ചെയ്ത കുറ്റമെന്താണെന്ന് തനിക്ക് മനസ്സിലാകുന്നില്ല. എന്തു കൊണ്ടാണ് അവര്&#x200d; അരികുവല്&#x200d;ക്കരിക്കപ്പെട്ടത്. നമ്മള്&#x200d; ഒരു കുടുംബം പോലെയാണ്. എന്തെങ്കിലും തെറ്റുണ്ടെങ്കില്&#x200d; അനുരഞ്ജനത്തിനായി എന്തു കൊണ്ട് ശ്രമങ്ങളുണ്ടാകുന്നില്ല- അദ്ദേഹം ചോദിച്ചു.<br />
മോദിയുടെയും ഷായുടെയും വരവിന് ശേഷം പാര്&#x200d;ട്ടിയുടെ പുറമ്പോക്കിലാണ് അദ്വാനിയുടെയും ജോഷിയുടെയും സ്ഥാനം. യശ്വന്ത് സിന്&#x200d;ഹയും അരുണ്&#x200d; ഷൂരിയും മോദിയുടെ സാമ്പത്തിക നയങ്ങളെ ഈയിടെ രൂക്ഷമായ ഭാഷയില്&#x200d; വിമര്&#x200d;ശിച്ചിരുന്നു.</p>
<p>നോട്ടുനിരോധനത്തെയും ജി.എസ്.ടി നടപ്പാക്കിയ രീതിയെയും സിന്&#x200d;ഹ രൂക്ഷമായി വിമര്&#x200d;ശിച്ചു. കള്ളപ്പണം ഇല്ലാതാക്കാനാണ് ഉയര്&#x200d;ന്ന മൂല്യമുള്ള നോട്ടുകള്&#x200d; അസാധുവിക്കിയത്. എന്നാല്&#x200d; അതിനായില്ല. ജി.എസ്.ടി സങ്കീര്&#x200d;ണമായ നികുതി സംവിധാനമാണ് കൊണ്ടുവന്നത്. ചാര്&#x200d;ട്ടേഡ് അക്കൗണ്ടന്റുമാര്&#x200d;ക്ക് മാത്രമാണ് ഇതിന്റെ ഗുണം ലഭിച്ചത്. അന്താരാഷ്ട്ര വിപണയില്&#x200d; അസംസ്‌കൃത എണ്ണയുടെ വില വര്&#x200d;ധിക്കുന്ന വേളയില്&#x200d; രാജ്യത്ത് ഇന്ധന വില കുതിക്കുകയാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>ഗുജറാത്തില്&#x200d; പട്ടേല്&#x200d; സമരനേതാവ് ഹര്&#x200d;ദിക് പട്ടേലിനെ സ്വന്തം പക്ഷത്തേക്ക് കൊണ്ടുവരാന്&#x200d; ആയില്ലെന്നും സിന്&#x200d;ഹ കുറ്റപ്പെടുത്തി. ആശയപരമായ ബി.ജെ.പിയോട് അടുത്തു നില്&#x200d;ക്കുന്നയാളായിരുന്നു ഹര്&#x200d;ദിക്. നന്നായി കൈകാര്യം ചെയ്തിരുന്നെങ്കില്&#x200d; അദ്ദേഹത്തെ കൂടെ നിര്&#x200d;ത്താനാകുമായിരുന്നു- അദ്ദേഹം പറഞ്ഞു. എം.എല്&#x200d;.എമാര്&#x200d;ക്കും ന്യായാധിപന്മാര്&#x200d;ക്കുമെതിരെയുള്ള വാര്&#x200d;ത്തകള്&#x200d;ക്കു മേല്&#x200d; സെന്&#x200d;സറിങ് ഏര്&#x200d;പ്പെടുത്തിയ രാജസ്ഥാന്&#x200d; സര്&#x200d;ക്കാറിന്റെ നടപടിയെയും അദ്ദേഹം വിമര്&#x200d;ശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-mustnt-be-one-man-show-two-man-army-shatrughan-sinha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയ്റ്റലിയുടെ പരിഹാസത്തിന് കടുത്ത മറുപടിയുമായി സിന്‍ഹ</title>
		<link>https://www.chandrikadaily.com/jaitily-vs-sinha-against-demo.html</link>
					<comments>https://www.chandrikadaily.com/jaitily-vs-sinha-against-demo.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 29 Sep 2017 09:37:36 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[jaitely]]></category>
		<category><![CDATA[Sinha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45746</guid>

					<description><![CDATA[എണ്‍പതാം വയസ്സിലെ തൊഴിലന്വോഷന്‍ എന്നു വിളിച്ചു പരിഹസിച്ച കേന്ദ്ര ധനമന്ത്രി അരൂണ്‍ ജയ്റ്റലിക്കും മറുപടിയുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് രംഗത്ത്. എണ്‍പതാം വയസ്സിലും തൊഴില്‍ അന്വേഷിച്ചു നടക്കുന്നയാളായിരുന്നു താനെങ്കില്‍ അരൂണ്‍ ജയ്റ്റ്‌ലി തൊഴിലുന്നുമില്ലാതെ വീട്ടിലിരിക്കേണ്ടി വന്നേനെയെന്ന് യശ്വന്ത് സിന്‍ഹ വ്യക്തമാക്കി. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയത്തിലേക്കു വന്നയാളല്ല താന്‍. ഐ എ എസ് പദവി ഉപേക്ഷിച്ചാണ് താന്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. അതുകൊണ്ടു തന്നെ എണ്‍പതാം വയസ്സിലും ജോലി തേടി നടക്കേണ്ട കാര്യം തനിക്കില്ലെന്നും സിന്‍ഹ [&#8230;]]]></description>
										<content:encoded><![CDATA[<p>എണ്&#x200d;പതാം വയസ്സിലെ തൊഴിലന്വോഷന്&#x200d; എന്നു വിളിച്ചു പരിഹസിച്ച കേന്ദ്ര ധനമന്ത്രി അരൂണ്&#x200d; ജയ്റ്റലിക്കും മറുപടിയുമായി മുതിര്&#x200d;ന്ന ബി.ജെ.പി നേതാവ് യശ്വന്ത് രംഗത്ത്. എണ്&#x200d;പതാം വയസ്സിലും തൊഴില്&#x200d; അന്വേഷിച്ചു നടക്കുന്നയാളായിരുന്നു താനെങ്കില്&#x200d; അരൂണ്&#x200d; ജയ്റ്റ്‌ലി തൊഴിലുന്നുമില്ലാതെ വീട്ടിലിരിക്കേണ്ടി വന്നേനെയെന്ന് യശ്വന്ത് സിന്&#x200d;ഹ വ്യക്തമാക്കി. ജോലിയില്&#x200d; നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയത്തിലേക്കു വന്നയാളല്ല താന്&#x200d;. ഐ എ എസ് പദവി ഉപേക്ഷിച്ചാണ് താന്&#x200d; രാഷ്ട്രീയത്തിലേക്ക് വന്നത്. അതുകൊണ്ടു തന്നെ എണ്&#x200d;പതാം വയസ്സിലും ജോലി തേടി നടക്കേണ്ട കാര്യം തനിക്കില്ലെന്നും സിന്&#x200d;ഹ പറഞ്ഞു.</p>
<p>രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ പേരില്&#x200d; ധനമന്ത്രി അരൂണ്&#x200d; ജെയ്റ്റ്‌ലിയെ കടുത്ത ഭാഷയില്&#x200d; വിമര്&#x200d;ശിച്ച് ഒരു ദേശീയ മാധ്യമത്തില്&#x200d; യശ്വന്ത് സിന്&#x200d;ഹ എഴുതിയ ലേഖനമാണ് ഇരുവരും തമ്മുലള്ള വാക്‌പോരിനു പിന്നില്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jaitily-vs-sinha-against-demo.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
