<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>siraj &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/siraj/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 17 Sep 2025 07:20:37 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>siraj &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കാര്‍ ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു</title>
		<link>https://www.chandrikadaily.com/the-journalist-who-was-being-treated-after-being-hit-by-a-car-died.html</link>
					<comments>https://www.chandrikadaily.com/the-journalist-who-was-being-treated-after-being-hit-by-a-car-died.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 17 Sep 2025 07:20:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Journalist]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[siraj]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354599</guid>

					<description><![CDATA[കണ്ണൂര്‍ മുണ്ടേരി മൊട്ട കോളില്‍മൂല സ്വദേശിയും സിറാജ് ദിനപത്രത്തിന്റെ സബ് എഡിറ്ററുമാണ്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: നിയന്ത്രണം വിട്ട കാര്&#x200d; ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മാധ്യമപ്രവര്&#x200d;ത്തകന്&#x200d; ജാഫര്&#x200d; അബ്ദുര്&#x200d;റഹീം (33) മരിച്ചു. കണ്ണൂര്&#x200d; മുണ്ടേരി മൊട്ട കോളില്&#x200d;മൂല സ്വദേശിയും സിറാജ് ദിനപത്രത്തിന്റെ സബ് എഡിറ്ററുമാണ്.</p>
<p>അപകടം കോഴിക്കോട് വയനാട് ദേശീയപാതയില്&#x200d; ശനിയാഴ്ച പുലര്&#x200d;ച്ചെ 12.50ന് നടന്നു. ജോലി കഴിഞ്ഞ് ഓഫീസില്&#x200d; നിന്ന് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്ത് നിന്ന് അമിതവേഗത്തില്&#x200d; വന്ന കാര്&#x200d; നിയന്ത്രണം വിട്ട് ജാഫറിനെയും സുഹൃത്ത് അസീസിനെയും ഇടിക്കുകയായിരുന്നു. അസീസ് അത്ഭുതകരമായി രക്ഷപ്പെട്ടു.</p>
<p>ഗുരുതരമായി പരുക്കേറ്റ ജാഫറിനെ ആദ്യം കോഴിക്കോട് മെഡിക്കല്&#x200d; കോളജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.</p>
<p>മലപ്പുറം, കണ്ണൂര്&#x200d;, കൊച്ചി, ആലപ്പുഴ ബ്യൂറോകളില്&#x200d; റിപ്പോര്&#x200d;ട്ടറായും പ്രവര്&#x200d;ത്തിച്ച ജാഫര്&#x200d; അടുത്തിടെ കോഴിക്കോട് സെന്&#x200d;ട്രല്&#x200d; ഡെസ്‌കിലേക്ക് മാറിയിരുന്നു. പുതിയ പുരയിലെ അബ്ദുര്&#x200d;റഹീം  ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: സക്കിയ. സഹോദരി: റൈഹാനത്ത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-journalist-who-was-being-treated-after-being-hit-by-a-car-died.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്&#x200d; ശ്രീരാം വെങ്കട്ടരാമനെതിരെ  നരഹത്യാ കുറ്റം നിലനില്&#x200d;ക്കുമെന്ന് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/sirajsreeramvenkataramankmbasheersirajcase.html</link>
					<comments>https://www.chandrikadaily.com/sirajsreeramvenkataramankmbasheersirajcase.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 13 Apr 2023 05:36:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kmbasheer]]></category>
		<category><![CDATA[siraj]]></category>
		<category><![CDATA[sreeramvenkatraman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=247705</guid>

					<description><![CDATA[പ്രതി ശ്രീരാം വെങ്കിട്ടരാമനെ രക്ഷിച്ചെടുക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; സംവിധാനങ്ങള്&#x200d; ഗൂഢാലോചന നടത്തിയെന്ന ആരോപണം ഉയര്&#x200d;ന്ന കേസാണിത്.]]></description>
										<content:encoded><![CDATA[<p>സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ വാഹന മിടിച്ചു കൊലപ്പെടുത്തിയ കേസില്&#x200d; ശ്രീരാം വെങ്കട്ടരാമനെതിരെ  നരഹത്യാ കുറ്റം നിലനില്&#x200d;ക്കുമെന്നു ഹൈക്കോടതി. വഫയെ കേസില്&#x200d; നിന്ന് ഒഴിവാക്കി. സംസ്ഥാന സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയ അപ്പീലിലാണ് ഉത്തരവ്.കേസിലെ പ്രതി ഐ എ എസുകാരനായ ശ്രീരാംവെങ്കിട്ടരാമനു തിരിച്ചടിയാവുന്നതാണു വിധി. പ്രതി ശ്രീരാം വെങ്കിട്ടരാമനെ രക്ഷിച്ചെടുക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; സംവിധാനങ്ങള്&#x200d; ഗൂഢാലോചന നടത്തിയെന്ന ആരോപണം ഉയര്&#x200d;ന്ന കേസാണിത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sirajsreeramvenkataramankmbasheersirajcase.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യന്&#x200d; ക്രിക്കറ്റ് താരം സിറാജിന്റെ പിതാവ് അന്തരിച്ചു</title>
		<link>https://www.chandrikadaily.com/indian-cricketer-siraj-father-death.html</link>
					<comments>https://www.chandrikadaily.com/indian-cricketer-siraj-father-death.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Fri, 20 Nov 2020 15:24:04 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[siraj]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=168512</guid>

					<description><![CDATA[ഓസ്‌ട്രേലിയന്&#x200d; പര്യടനത്തിനുള്ള ഇന്ത്യന്&#x200d; ടീമിനൊപ്പമുള്ള സിറാജ് വെള്ളിയാഴ്ച നടന്ന പരിശീലന സെഷനു ശേഷമാണ് പിതാവിന്റെ മരണവാര്&#x200d;ത്ത അറിഞ്ഞത്]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: ഇന്ത്യന്&#x200d; ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന്റെ പിതാവ് മുഹമ്മദ് ഗൗസ്(53) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖം കാരണം ചികിത്സയിലായിരുന്നു. ഓസ്‌ട്രേലിയന്&#x200d; പര്യടനത്തിനുള്ള ഇന്ത്യന്&#x200d; ടീമിനൊപ്പമുള്ള സിറാജ് വെള്ളിയാഴ്ച നടന്ന പരിശീലന സെഷനു ശേഷമാണ് പിതാവിന്റെ മരണവാര്&#x200d;ത്ത അറിഞ്ഞത്.</p>
<p><img loading="lazy" class="alignnone size-full wp-image-168514" src="https://www.chandrikadaily.com/wp-content/uploads/2020/11/4cDev4ny.jpg" alt="" width="680" height="370" /></p>
<p>ഓസ്‌ട്രേലിയയില്&#x200d; കോവിഡ് നിയന്ത്രണങ്ങള്&#x200d; കര്&#x200d;ശനമായതിനാല്&#x200d; പിതാവിന്റെ അന്ത്യകര്&#x200d;മങ്ങളില്&#x200d; പങ്കെടുക്കാനായി സിറാജിന് ഇന്ത്യയിലെത്താനാവില്ല. രാജ്യത്തിന്റെ അഭിമാനമാവണമെന്നാണ് പിതാവ് തന്നോട് എപ്പോഴും പറയാറുള്ളതെന്നും അദ്ദേഹത്തിന്റെ ആഗ്രഹംപോലെ അതിനായി പരിശ്രമിക്കുമെന്നും സിറാജ് സ്‌പോര്&#x200d;ട്‌സ് സ്റ്റാറിനോട് പറഞ്ഞു. ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബത്തെയും തന്റെ ക്രിക്കറ്റ് കരിയറിനെയും പിതാവ് പരിപാലിച്ചതെന്ന് സിറാജ് പറഞ്ഞു.</p>
<p><img loading="lazy" class="alignnone size-full wp-image-168515" src="https://www.chandrikadaily.com/wp-content/uploads/2020/11/EnRakoZWEAI9m73.jpg" alt="" width="680" height="381" /></p>
<p>ഐപിഎല്ലില്&#x200d; കൊല്&#x200d;ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ എട്ട് റണ്&#x200d;സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത സിറാജ് രണ്ട് മെയ്ഡന്&#x200d; ഓവറുകള്&#x200d; എറിഞ്ഞ് റെക്കോര്&#x200d;ഡിട്ടിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indian-cricketer-siraj-father-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശ്രീറാമിനെ ഇന്ന് സ്വകാര്യ ആസ്പത്രിയില്&#x200d; നിന്ന് മാറ്റില്ല, വണ്ടിയിടിച്ചു കൊന്ന കേസിലെ പൊലീസിന്റെ അനാസ്ഥ തുടരുന്നു</title>
		<link>https://www.chandrikadaily.com/media-person-murder-case.html</link>
					<comments>https://www.chandrikadaily.com/media-person-murder-case.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 03 Aug 2019 13:56:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[basheer]]></category>
		<category><![CDATA[Journalist Killed]]></category>
		<category><![CDATA[media person]]></category>
		<category><![CDATA[siraj]]></category>
		<category><![CDATA[Sreeram venkitta raman]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=135230</guid>

					<description><![CDATA[തിരുവനന്തപുരം: മാധ്യമപ്രവര്&#x200d;ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമനെ ഇന്ന് സ്വകാര്യ ആശുപത്രിയില്&#x200d; നിന്ന് മാറ്റില്ല. തിരുവനന്തപുരം മെഡിക്കല്&#x200d; കോളജിലേക്ക് മാറ്റുന്നതിനെ ആരോഗ്യാവസ്ഥകള്&#x200d; ചൂണ്ടിക്കാട്ടി ഡോക്ടര്&#x200d;മാര്&#x200d; എതിര്&#x200d;ത്തെന്നാണ് സൂചന. ശ്രീറാം വെങ്കിട്ടരാമന്റെ വിരലടയാളം രേഖപ്പെടുത്താന്&#x200d; പൊലീസിന് കഴിഞ്ഞില്ല. ഒരു കൈയില്&#x200d; ഡ്രിപ്പും മറ്റൊരു കൈയില്&#x200d; മുറിവുമായതിനാല്&#x200d; വിരലടയാളം രേഖപ്പെടുത്താന്&#x200d; ഡോക്ടര്&#x200d; അനുവദിച്ചില്ല. ഡ്രൈവിങ് സീറ്റില്&#x200d; നിന്നുളള വിരലടയാളം ഫോറന്&#x200d;സിക് ടീം എടുത്തെങ്കിലും അത് ഒത്തു നോക്കാന്&#x200d; പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വണ്ടിയോടിച്ചത് ശ്രീറാം [&#8230;]]]></description>
										<content:encoded><![CDATA[
<p><br> തിരുവനന്തപുരം: മാധ്യമപ്രവര്&#x200d;ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമനെ ഇന്ന് സ്വകാര്യ ആശുപത്രിയില്&#x200d; നിന്ന് മാറ്റില്ല. തിരുവനന്തപുരം മെഡിക്കല്&#x200d; കോളജിലേക്ക് മാറ്റുന്നതിനെ ആരോഗ്യാവസ്ഥകള്&#x200d;  ചൂണ്ടിക്കാട്ടി ഡോക്ടര്&#x200d;മാര്&#x200d; എതിര്&#x200d;ത്തെന്നാണ് സൂചന. </p>



<p>ശ്രീറാം വെങ്കിട്ടരാമന്റെ വിരലടയാളം രേഖപ്പെടുത്താന്&#x200d; പൊലീസിന് കഴിഞ്ഞില്ല. ഒരു കൈയില്&#x200d; ഡ്രിപ്പും മറ്റൊരു കൈയില്&#x200d; മുറിവുമായതിനാല്&#x200d; വിരലടയാളം രേഖപ്പെടുത്താന്&#x200d; ഡോക്ടര്&#x200d; അനുവദിച്ചില്ല. ഡ്രൈവിങ് സീറ്റില്&#x200d; നിന്നുളള വിരലടയാളം ഫോറന്&#x200d;സിക് ടീം എടുത്തെങ്കിലും അത് ഒത്തു നോക്കാന്&#x200d; പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വണ്ടിയോടിച്ചത് ശ്രീറാം തന്നെയാണെന്ന് പല ദൃക്‌സാക്ഷി മൊഴികള്&#x200d; ഒത്തുനോക്കി പൊലീസ് സ്ഥിരീകരിച്ചെങ്കിലും അതിന് കൃത്യമായ ശാസ്ത്രീയ തെളിവുകള്&#x200d; കൂടി വേണം. </p>



<p>അപകടമുണ്ടായ ശേഷം ജനറല്&#x200d; ആസ്പത്രിയില്&#x200d; നിന്ന് മെഡിക്കല്&#x200d; കോളജിലേക്ക് പോകാനാണ് ജനറല്&#x200d; ആസ്പത്രിയിലെ ഡോക്ടര്&#x200d; റഫര്&#x200d; ചെയ്തത്. എന്നാല്&#x200d; ഇതിന് വിസമ്മതിച്ച ശ്രീറാം കിംസ് ആസ്പത്രിയില്&#x200d; പോയി അഡ്മിറ്റാവുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/media-person-murder-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പേസ് വാഗ്ദാനമായി മുഹമ്മദ് സിറാജ്</title>
		<link>https://www.chandrikadaily.com/muhammed-siraj-indian-player.html</link>
					<comments>https://www.chandrikadaily.com/muhammed-siraj-indian-player.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 04 Nov 2017 17:58:59 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[siraj]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=51936</guid>

					<description><![CDATA[രാജ്‌ക്കോട്ട്: അവന്‍ എന്നോ രാജ്യത്തിനായി കളിച്ച് കഴിഞ്ഞു. പ്രതിയോഗികളെ വിറപ്പിച്ച് എത്രയോ വിക്കറ്റുകള്‍ സ്വന്തമാക്കിക്കഴിഞ്ഞു. രാജ്യത്തെ ലോക ജേതാക്കളാക്കിക്കഴിഞ്ഞു&#8230;. 23 വയസ്സാണ് ഇപ്പോള്‍ ഇവന്റെ പ്രായം. ഈ പ്രായത്തില്‍ ഇത്രയധികം നേട്ടങ്ങള്‍ ഇവന്‍ സ്വന്തമാക്കിയോ എന്ന് നിങ്ങള്‍ക്ക് തോന്നാം- പക്ഷേ ഹൈദരാബാദിന്റെ പുത്തന്‍ ക്രിക്കറ്റ് പ്രതിഭയായ മുഹമ്മദ് സിറാജ് ഈ കാര്യങ്ങളെല്ലാം സ്വപ്‌നത്തില്‍ കണ്ട് കഴിഞ്ഞു. ഇന്നലെ രാജ്‌ക്കോട്ടിലെ മൈതാനത്ത് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന 71-ാമത്തെ ടി-20 താരമായി മാറുമ്പോള്‍ സിറാജ് എന്ന ചെറുപ്പക്കാരന്‍ വളര്‍ച്ചയുടെ വലിയ ഘട്ടമാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>രാജ്‌ക്കോട്ട്: അവന്&#x200d; എന്നോ രാജ്യത്തിനായി കളിച്ച് കഴിഞ്ഞു. പ്രതിയോഗികളെ വിറപ്പിച്ച് എത്രയോ വിക്കറ്റുകള്&#x200d; സ്വന്തമാക്കിക്കഴിഞ്ഞു. രാജ്യത്തെ ലോക ജേതാക്കളാക്കിക്കഴിഞ്ഞു&#8230;. 23 വയസ്സാണ് ഇപ്പോള്&#x200d; ഇവന്റെ പ്രായം. ഈ പ്രായത്തില്&#x200d; ഇത്രയധികം നേട്ടങ്ങള്&#x200d; ഇവന്&#x200d; സ്വന്തമാക്കിയോ എന്ന് നിങ്ങള്&#x200d;ക്ക് തോന്നാം- പക്ഷേ ഹൈദരാബാദിന്റെ പുത്തന്&#x200d; ക്രിക്കറ്റ് പ്രതിഭയായ മുഹമ്മദ് സിറാജ് ഈ കാര്യങ്ങളെല്ലാം സ്വപ്‌നത്തില്&#x200d; കണ്ട് കഴിഞ്ഞു. ഇന്നലെ രാജ്‌ക്കോട്ടിലെ മൈതാനത്ത് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന 71-ാമത്തെ ടി-20 താരമായി മാറുമ്പോള്&#x200d; സിറാജ് എന്ന ചെറുപ്പക്കാരന്&#x200d; വളര്&#x200d;ച്ചയുടെ വലിയ ഘട്ടമാണ് പിന്നിട്ടിരിക്കുന്നത്. ആദ്യ മല്&#x200d;സരത്തില്&#x200d; തന്നെ കിവി ക്യാപ്റ്റന്&#x200d; കെയിന്&#x200d; വില്ല്യംസണിന്റെ വിക്കറ്റും സിറാജ് നേടി. നാല് ഓവറില്&#x200d; 53 റണ്&#x200d;സ് വഴങ്ങിയെങ്കിലും പലപ്പോഴും നിര്&#x200d;ഭാഗ്യവാനായിരുന്നു കന്നി മല്&#x200d;സരത്തില്&#x200d; സിറാജ്. നല്ല പന്തുകള്&#x200d; പലതും ബൗണ്ടറി കടന്നു.</p>
<p>ഇന്ത്യന്&#x200d; പ്രീമിയര്&#x200d; ലീഗ് ക്രിക്കറ്റിലൂടെയാണ് സിറാജ് വളര്&#x200d;ന്നത്. അതിവേഗതയില്&#x200d; പന്തെറിയുന്ന കൗമാര പ്രതിഭ. പ്രതിയോഗികള്&#x200d; കടന്നാക്രമണത്തിന് മുതിരുമ്പോള്&#x200d; പോലും ആത്മവിശ്വാസം കൈവിടാതെ പന്തെറിയുന്ന യുവതാരം. സിറാജിനെ ആദ്യം നോട്ടമിട്ടത് രാഹുല്&#x200d; ദ്രാവിഡാണ്. ഐ.പി.എല്&#x200d; മികവിന് ശേഷം സിറാജിനെ ഇന്ത്യന്&#x200d; എ സംഘത്തിലേക്ക് വിളിച്ചത് ടീമിന്റെ പരിശീലകനായിരുന്ന ദ്രാവിഡായിരുന്നു. അച്ചടക്കത്തിന്റെ വക്താവായ ദ്രാവിഡ് ഒരു കാര്യം മാത്രമാണ് സിറാജിനോട് പറഞ്ഞത്-നിന്റെ സ്വാഭാവിക ശൈലിയില്&#x200d; പന്തെറിയുക. വേഗത കുറക്കരുത്. ഇഷ്ട ക്രിക്കറ്ററുടെ വാക്കുകള്&#x200d; അതേ പടി നടപ്പിലാക്കിയ സിറാജ് ഇപ്പോള്&#x200d; ഇന്ത്യന്&#x200d; താരമാണ്. ആ സന്തോഷത്തിലും കൊച്ചു താരം മതി മറക്കുന്നില്ല. ഇന്നലെ പുതിയ താരത്തിന് പരിശീലകന്&#x200d; രവിശാസ്ത്രി രാജ്യത്തിന്റെ ക്യാപ്പ് നല്&#x200d;കുമ്പോള്&#x200d; സിറാജിന്റെ കണ്ണുകള്&#x200d; ഈറനണിഞ്ഞിരുന്നു. വിരാത് കോലി ഉള്&#x200d;പ്പെടെ എല്ലാവരും ചുമലില്&#x200d; തട്ടി അനുമോദിക്കുമ്പോഴും സിറാജിന് വിശ്വാസമാവാത്തത് പോലെ-താന്&#x200d; രാജ്യത്തിനായാണോ കളിക്കുന്നതെന്ന്.</p>
<p>രാജ്യത്തിനായി എറിഞ്ഞ ആദ്യ പന്ത് തന്നെ കിവി ഓപ്പണര്&#x200d; മാര്&#x200d;ടിന്&#x200d; ഗപ്ടില്&#x200d; ബൗണ്ടറി കടത്തിയപ്പോള്&#x200d; പക്ഷേ സിറാജ് തല ഉയര്&#x200d;ത്തി നിന്നു. അടുത്ത പന്ത് ഫുള്&#x200d; ലെംഗ്ത്തില്&#x200d; നല്&#x200d;കി പേടിച്ച് പിന്മാറില്ലെന്ന സൂചനയും നല്&#x200d;കി. ആശിഷ് നെഹ്‌റയെ പോലെ ഒരാള്&#x200d; ഒഴിച്ചിട്ട കസേരയാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്ന് സിറാജിന് വ്യക്തമായി അറിയാം. നെഹ്‌റ കഠിനാദ്ധ്വാനിയായിരുന്നു. ഏത് സാഹചര്യത്തിലും ആത്മാര്&#x200d;ത്ഥമായി പന്തെറിയുന്ന ശൈലിക്കാരനാണ് നെഹ്‌റ. ആ മികവിലാണ് അദ്ദേഹം ദീര്&#x200d;ഘകാലം ദേശീയ ടീമില്&#x200d; ഇടം നിലനിര്&#x200d;ത്തിയത്. ഈ ആത്മാര്&#x200d;ത്ഥയെ സിറാജ് ഇഷ്ടപ്പെടുന്നു. അങ്ങനെ വളരാനാണ് അവന്റെയും താല്&#x200d;പ്പര്യം.</p>
<p>ഓട്ടോ റിക്ഷാ ഡ്രൈവറുടെ മകനാണ് സിറാജ്. ജനിച്ചതും വളര്&#x200d;ന്നതും കളി പഠിച്ചതും ദരിദ്രമായ സാഹചര്യത്തില്&#x200d;. സ്‌ക്കൂള്&#x200d; ക്രിക്കറ്റിലൂടെ വളര്&#x200d;ന്ന അസ്ഹറുദ്ദീന്റെ നാട്ടുകാരന് ബ്രേക്കായത് ആഭ്യന്തര ക്രിക്കറ്റാണ്. രജ്ഞി ട്രോഫി ക്രിക്കറ്റിലെ മികവില്&#x200d; ഐ.പി.എല്&#x200d; ആരവങ്ങളിലെത്തി. 2016-17 രജ്ഞി സീസണില്&#x200d; 41 വിക്കറ്റുകളാണ് സിറാജ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്&#x200d; സണ്&#x200d;റൈസേഴ്‌സ് ഹൈദരാബാദ് 2.6 കോടിക്കാണ് സിറാജിനെ ടീമിലെടുത്തത്. വലിയ കാശ് മുടക്കിയതിനുളള പ്രതിഫലവും ടീമിന് സിറാജ് തിരിച്ചുനല്&#x200d;കി-കളിച്ച എല്ലാ മല്&#x200d;സരങ്ങളിലും ഉജ്ജ്വല ബൗളിംഗ് പ്രകടനമായിരുന്നു യുവതാരത്തിന്റേത്.</p>
<p>ഇന്ത്യന്&#x200d; എ ടീമില്&#x200d; കളിച്ചത് മുതല്&#x200d; ദേശീയ നിരയില്&#x200d; എത്തുമെന്ന് സിറാജിന് അറിയാമയിരുന്നു. ദ്രാവിഡ് സാറാണ് തന്റെ ആത്മവിശ്വാസം ഉയര്&#x200d;ത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ടീമിലെത്തിയത് മുതല്&#x200d; അദ്ദേഹം വ്യക്തിഗതമായി തന്നെ എന്നെ പരിഗണിച്ചു. ഒരു സാഹചര്യത്തിലും ബൗളിംഗ് ആക്ഷന്&#x200d; മാറ്റേണ്ടതില്ലെന്ന് ഉപദേശിച്ചു. കഠിനാദ്ധ്വാനം റിസല്&#x200d;ട്ട് തരുമെന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോള്&#x200d; സത്യമായിരിക്കുന്നതെന്നും സിറാജ് പറഞ്ഞു. നിലവില്&#x200d; ഇന്ത്യന്&#x200d; ടീമിന്റെ ബൗളിംഗ് കോച്ചായ ഭാരത് അരുണിനും സിറാജിന്റെ വളര്&#x200d;ച്ചയില്&#x200d; പങ്കുണ്ട്. ഇന്ത്യന്&#x200d; സീനിയര്&#x200d; സംഘത്തിലെ ഭുവനേശ്വര്&#x200d;, ആശിഷ് നെഹ്‌റ എന്നിവരെല്ലാം വലിയ പ്രോല്&#x200d;സാഹനമാണ് നല്&#x200d;കുന്നതെന്നും സിറാജ് പറഞ്ഞു. ആദ്യ മല്&#x200d;സരം നല്&#x200d;കുന്നത് വലിയ വിശ്വാസമാണെന്നും യുവ സീമര്&#x200d; വ്യക്തമാക്കി</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muhammed-siraj-indian-player.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രണ്ടാം ടി-20 മല്‍സരം : സിറാജിന് അവസരം നല്‍കും</title>
		<link>https://www.chandrikadaily.com/t20-twenty-rajkott-india-kivees.html</link>
					<comments>https://www.chandrikadaily.com/t20-twenty-rajkott-india-kivees.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 03 Nov 2017 18:22:51 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[siraj]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=51756</guid>

					<description><![CDATA[രാജ്്‌ക്കോട്ട്: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുളള ടി-20 പരമ്പരയിലെ രണ്ടാം മല്‍സരം ശനിയാഴിച്ച് . ന്യൂഡല്‍ഡഹി ഫിറോസ് ഷാ കോട്‌ലയില്‍ നടന്ന ആദ്യ ഏകദിനത്തിലെ തകര്‍പ്പന്‍ വിജയത്തിന് ശേഷം രാജ്യാന്തര ക്രിക്കറ്റ് വിട്ട് ആശിഷ് നെഹ്‌റക്ക് പകരം ഇന്ത്യന്‍ ഇലവനില്‍ മുഹമ്മദ് സിറാജ് എന്ന കന്നിക്കാരന്‍ വരുമോ എന്നതാണ് ചോദ്യം. നെഹ്‌റ വിരമിച്ചതോടെ ഒഴിവുന്ന ഫാസ്റ്റ് ബൗളര്‍ കസേരയില്‍ ഇരിക്കാന്‍ എന്ത് കൊണ്ടും യോഗ്യനാണ് സിറാജെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെല്ലാം പറഞ്ഞ് കഴിഞ്ഞിരിക്കെ യുവ താരത്തിന്റെ അരങ്ങേറ്റം ഇവിടെയുണ്ടാവും. [&#8230;]]]></description>
										<content:encoded><![CDATA[<p>രാജ്്‌ക്കോട്ട്: ഇന്ത്യയും ന്യൂസിലാന്&#x200d;ഡും തമ്മിലുളള ടി-20 പരമ്പരയിലെ രണ്ടാം മല്&#x200d;സരം ശനിയാഴിച്ച് . ന്യൂഡല്&#x200d;ഡഹി ഫിറോസ് ഷാ കോട്‌ലയില്&#x200d; നടന്ന ആദ്യ ഏകദിനത്തിലെ തകര്&#x200d;പ്പന്&#x200d; വിജയത്തിന് ശേഷം രാജ്യാന്തര ക്രിക്കറ്റ് വിട്ട് ആശിഷ് നെഹ്‌റക്ക് പകരം ഇന്ത്യന്&#x200d; ഇലവനില്&#x200d; മുഹമ്മദ് സിറാജ് എന്ന കന്നിക്കാരന്&#x200d; വരുമോ എന്നതാണ് ചോദ്യം. നെഹ്‌റ വിരമിച്ചതോടെ ഒഴിവുന്ന ഫാസ്റ്റ് ബൗളര്&#x200d; കസേരയില്&#x200d; ഇരിക്കാന്&#x200d; എന്ത് കൊണ്ടും യോഗ്യനാണ് സിറാജെന്ന് മുന്&#x200d; ഇന്ത്യന്&#x200d; ക്രിക്കറ്റര്&#x200d;മാരെല്ലാം പറഞ്ഞ് കഴിഞ്ഞിരിക്കെ യുവ താരത്തിന്റെ അരങ്ങേറ്റം ഇവിടെയുണ്ടാവും.</p>
<p>തിരുവനന്തപുരത്ത് നടക്കുന്ന പരമ്പരയിലെ അവസാന മല്&#x200d;സരം ആവേശകരമാവണമെങ്കില്&#x200d; ന്യൂസിലാന്&#x200d;ഡിന് ഇവിടെ വിജയിക്കണം. പക്ഷേ കോട്‌ലാ മല്&#x200d;സരം കിവീസിന് നല്&#x200d;കുന്നത് സുഖകരമായ ഓര്&#x200d;മ്മകളല്ല. തോല്&#x200d;വിയല്ല അവരെ അലട്ടുന്നത്. ഫീല്&#x200d;ഡിംഗിലെ പിഴവുകളാണ്. കെയിനെ വില്ല്യംസണ്&#x200d; നയിക്കുന്ന സംഘം ടി-20 റാങ്കിംഗില്&#x200d; ഒന്നാമന്മാരാണ്. പക്ഷേ ഒന്നാം നമ്പര്&#x200d; ടീമായി കിവീസ് ഉയരാന്&#x200d; കാരണമായ ഫീല്&#x200d;ഡിംഗ് കോട്‌ലയില്&#x200d; അമ്പേ പാളിയിരുന്നു. കോട്‌ലയില്&#x200d; ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 202 റണ്&#x200d;സാണ് വാരിക്കൂട്ടിയത്. ശിഖര്&#x200d; ധവാനും രോഹിത് ശര്&#x200d;മയും പലവട്ടം ഫീല്&#x200d;ഡര്&#x200d;മാരുടെ കരങ്ങളില്&#x200d; നിന്ന് രക്ഷപ്പെട്ടു.</p>
<p>ബാറ്റിംഗില്&#x200d; ടോം ലതാം, വില്ല്യംസണ്&#x200d; എന്നിവര്&#x200d; ഏകദിന പരമ്പരയില്&#x200d; മികവ് പ്രകടിപ്പിച്ചവരാണ്. പക്ഷേ കുട്ടി ക്രിക്കറ്റിലേക്ക് വരുമ്പോള്&#x200d; ശക്തരായ ഫീനിഷര്&#x200d;മാര്&#x200d; കിവീസിന് ആവശ്യം. രാജ്‌ക്കോട്ടിലെ പിച്ചില്&#x200d; റണ്ണൊഴുകാന്&#x200d; സാധ്യതാ കുറവാണ്. സ്പിന്നര്&#x200d;മാര്&#x200d;ക്ക് വ്യക്തമായ ആധിപത്യം ലഭിക്കുമെന്നാണ് റിപ്പോര്&#x200d;ട്ട്. ഇന്ത്യന്&#x200d; നിരയില്&#x200d; യുവേന്ദ്ര ചാഹല്&#x200d;, അക്‌സര്&#x200d; പട്ടേല്&#x200d; എന്നിവര്&#x200d; നന്നായി പന്തെറിയുന്നുണ്ട്. ഇവരുടെ റോള്&#x200d; ഇന്ന് നിര്&#x200d;ണായകമാണ്. മല്&#x200d;സരം വൈകീട്ട് 6-50 മുതല്&#x200d;. സ്റ്റാര്&#x200d; സ്‌പോര്&#x200d;ട്‌സ് വണ്ണില്&#x200d; തല്&#x200d;സമയം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/t20-twenty-rajkott-india-kivees.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
