<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Solar Bomb &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/solar-bomb/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 16 Nov 2017 03:35:02 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Solar Bomb &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സോളാര്‍ കേസ്; സരിതയുടെ കത്തും പരാതിയും മാത്രം വിശ്വസിച്ച് കേസെടുക്കാനാവില്ല</title>
		<link>https://www.chandrikadaily.com/no-enquiry-about-sarithas-letter-in-solar-case.html</link>
					<comments>https://www.chandrikadaily.com/no-enquiry-about-sarithas-letter-in-solar-case.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 16 Nov 2017 03:21:47 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[oommenchandy]]></category>
		<category><![CDATA[pinarai vijayan]]></category>
		<category><![CDATA[solar]]></category>
		<category><![CDATA[Solar Bomb]]></category>
		<category><![CDATA[solar case]]></category>
		<category><![CDATA[SOLAR COMMISSION]]></category>
		<category><![CDATA[Solar report]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=54210</guid>

					<description><![CDATA[തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണ നടപടികള്‍ വേഗത്തിലുണ്ടാകില്ലെന്ന് ഉന്നതതലത്തില്‍ ധാരണ. സരിതയുടെ കത്തും പരാതിയും മാത്രം വിശ്വസിച്ച് കേസെടുക്കാനാവില്ലെന്ന് അന്വേഷണ സംഘം വിലയിരുത്തി. ആരോപണ വിധേയര്‍ക്ക് പറയാനുള്ളതും സാഹചര്യത്തെളിവുകളും വിശദമായി പഠിക്കാനും ധാരണയായി. ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്‍, ഐ.ജി ദിനേന്ദ്ര കശ്യപ് എന്നിവര്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സോളാര്‍ കേസില്‍ ആരോപണ വിധേയരായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ ഉടന്‍ നടപടികളൊന്നും വേണ്ടെന്നാണ് തുടരന്വേഷണരീതി [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സോളാര്&#x200d; ജുഡീഷ്യല്&#x200d; കമ്മീഷന്റെ റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തില്&#x200d; കേസില്&#x200d; തുടരന്വേഷണ നടപടികള്&#x200d; വേഗത്തിലുണ്ടാകില്ലെന്ന് ഉന്നതതലത്തില്&#x200d; ധാരണ. സരിതയുടെ കത്തും പരാതിയും മാത്രം വിശ്വസിച്ച് കേസെടുക്കാനാവില്ലെന്ന് അന്വേഷണ സംഘം വിലയിരുത്തി. ആരോപണ വിധേയര്&#x200d;ക്ക് പറയാനുള്ളതും സാഹചര്യത്തെളിവുകളും വിശദമായി പഠിക്കാനും ധാരണയായി. ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്&#x200d;, ഐ.ജി ദിനേന്ദ്ര കശ്യപ് എന്നിവര്&#x200d; പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുമായി നടത്തിയ ചര്&#x200d;ച്ചയിലാണ് തീരുമാനം.</p>
<p>സോളാര്&#x200d; കേസില്&#x200d; ആരോപണ വിധേയരായ മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടി അടക്കമുള്ളവര്&#x200d;ക്കെതിരെ ഉടന്&#x200d; നടപടികളൊന്നും വേണ്ടെന്നാണ് തുടരന്വേഷണരീതി നിശ്ചയിക്കാനുള്ള അന്വേഷണസംഘത്തിന്റെ ആദ്യയോഗത്തിലെ ധാരണ. കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടിലെ കണ്ടെത്തലുകളും പൊരുത്തക്കേടുമെല്ലാം വിശദമായി ചര്&#x200d;ച്ച ചെയ്തു. കത്തിന്റെ അടിസ്ഥാനത്തില്&#x200d; മാത്രമായി കേസെടുക്കേണ്ടന്ന നിലപാടാണ് അവര്&#x200d;ക്കുള്ളത്. ഈ കത്തിലെ ലൈംഗിക ആരോപണം പിന്നീട് എഴുതിച്ചേര്&#x200d;ത്തതാണെന്ന് സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്&#x200d; വെളിപ്പെടുത്തിയിരുന്നു. നിരന്തരം മൊഴിമാറ്റുകയും മുമ്പു നല്&#x200d;കിയ പരാതികളില്&#x200d; മൊഴി നല്&#x200d;കാന്&#x200d; എത്താതിരിക്കുകയും ചെയ്ത വ്യക്തിയാണ് സരിത. അതിനാല്&#x200d; സരിതയില്&#x200d; നിന്ന് ആദ്യം വിശദമായ മൊഴി രേഖപ്പെടുത്തണമെന്നും അതില്&#x200d; പറയുന്ന കാര്യങ്ങള്&#x200d; സത്യമാണോയെന്നും പരിശോധിക്കണമെന്നുമാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ആരോപണവിധേയര്&#x200d;ക്ക് പറയാനുള്ളതും കേള്&#x200d;ക്കണമെന്നും ആവശ്യമെങ്കില്&#x200d; അതിനുശേഷം കേസെടുത്താല്&#x200d; മതിയെന്നുമാണ് തീരുമാനമുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-enquiry-about-sarithas-letter-in-solar-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സോളാര്‍ ബോംബ്&#8217; ചീറ്റിയതിന്റെ  ജാള്യതയില്‍ പിണറായി</title>
		<link>https://www.chandrikadaily.com/solar-case-pinarayi-cheated.html</link>
					<comments>https://www.chandrikadaily.com/solar-case-pinarayi-cheated.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 12 Nov 2017 05:24:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Pinarati cheated]]></category>
		<category><![CDATA[Solar Bomb]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=53458</guid>

					<description><![CDATA[റിപ്പോര്‍ട്ട് ജനങ്ങള്‍ക്കിടയില്‍ ചലനമുണ്ടാക്കിയില്ല അണിയറക്കഥകള്‍ പുറത്തുവന്നു തുടങ്ങിയതോടെ ഇടതുപക്ഷം പ്രതിരോധത്തില്‍ തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും യു.ഡി.എഫ് നേതാക്കള്‍ക്കും എതിരെ രാഷ്ട്രീയ ആയുധമായി കൊണ്ടുവന്ന &#8216;സോളാര്‍ ബോംബ്&#8217; കേരളീയ സമൂഹത്തില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാതെ പോയതിന്റെ നിരാശയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിയും. സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ യു.ഡി.എഫും ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളും ജനങ്ങളെ നേരിടാനാകാതെ ഓടിയൊളിക്കുമെന്ന് കണക്കുകൂട്ടിയ ഇടതുപക്ഷത്തിന് പിഴച്ചു. തോമസ് ചാണ്ടിയുടെയും പി.വി അന്‍വര്‍ എം.എല്‍.എയുടെയും ജോയിസ് ജോര്‍ജ് എം.പിയുടെയും ഭൂമി കയ്യേറ്റവിവാദങ്ങളില്‍ നിന്ന് ജനശ്രദ്ധതിരിക്കാമെന്ന വ്യാമോഹവും [&#8230;]]]></description>
										<content:encoded><![CDATA[<ul>
<li>റിപ്പോര്&#x200d;ട്ട് ജനങ്ങള്&#x200d;ക്കിടയില്&#x200d; ചലനമുണ്ടാക്കിയില്ല</li>
<li>അണിയറക്കഥകള്&#x200d; പുറത്തുവന്നു തുടങ്ങിയതോടെ ഇടതുപക്ഷം പ്രതിരോധത്തില്&#x200d;</li>
</ul>
<p>തിരുവനന്തപുരം: മുന്&#x200d;മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടിക്കും യു.ഡി.എഫ് നേതാക്കള്&#x200d;ക്കും എതിരെ രാഷ്ട്രീയ ആയുധമായി കൊണ്ടുവന്ന &#8216;സോളാര്&#x200d; ബോംബ്&#8217; കേരളീയ സമൂഹത്തില്&#x200d; കാര്യമായ ചലനങ്ങളുണ്ടാക്കാതെ പോയതിന്റെ നിരാശയില്&#x200d; മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിയും. സോളാര്&#x200d; റിപ്പോര്&#x200d;ട്ട് പുറത്തുവരുന്നതോടെ യു.ഡി.എഫും ഉമ്മന്&#x200d;ചാണ്ടി ഉള്&#x200d;പ്പെടെയുള്ള നേതാക്കളും ജനങ്ങളെ നേരിടാനാകാതെ ഓടിയൊളിക്കുമെന്ന് കണക്കുകൂട്ടിയ ഇടതുപക്ഷത്തിന് പിഴച്ചു. തോമസ് ചാണ്ടിയുടെയും പി.വി അന്&#x200d;വര്&#x200d; എം.എല്&#x200d;.എയുടെയും ജോയിസ് ജോര്&#x200d;ജ് എം.പിയുടെയും ഭൂമി കയ്യേറ്റവിവാദങ്ങളില്&#x200d; നിന്ന് ജനശ്രദ്ധതിരിക്കാമെന്ന വ്യാമോഹവും തകര്&#x200d;ന്നടിഞ്ഞു.<br />
ജനങ്ങള്&#x200d;ക്കിടയില്&#x200d; ജീവിക്കുന്ന ഉമ്മന്&#x200d;ചാണ്ടിയെയും യു.ഡി.എഫ് നേതാക്കളെയും ലൈംഗികാരോപണത്തില്&#x200d;പ്പെടുത്തി അപമാനിതരാക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു മുഖ്യമന്ത്രിയും കൂട്ടരും. എന്നാല്&#x200d; റിപ്പോര്&#x200d;ട്ട് വന്നിട്ടും തെല്ലും പതറാതെ സത്യങ്ങള്&#x200d; ജനങ്ങളോട് വിളിച്ചുപറയാനാണ് ഉമ്മന്&#x200d;ചാണ്ടിയും മറ്റുള്ളവരും തയാറായത്. സോളാര്&#x200d; ഒടുവില്&#x200d; സി.പി.എമ്മിന് തന്നെ ബൂമറാങ് ആയി മാറുമെന്ന ഉമ്മന്&#x200d;ചാണ്ടിയുടെ പ്രതികരണം ശരിവെക്കുന്നവിധത്തിലാണ് കാര്യങ്ങള്&#x200d; നീങ്ങുന്നത്.<br />
സോളാര്&#x200d; റിപ്പോര്&#x200d;ട്ടുമായി ബന്ധപ്പെട്ട അഴിമതി കേസുകളുടെ വിധി തങ്ങള്&#x200d; പ്രതീക്ഷിക്കുന്നതുപോലെയാകില്ലെന്ന് ഇടതുപക്ഷത്തിന് ബോധ്യമുണ്ട്. യു.ഡി.എഫ് നേതാക്കളെ അഴിക്കുള്ളിലാക്കുന്നതിനുള്ള തെളിവുകളൊന്നും ഇതുവരെയും ലഭ്യമായിട്ടില്ലെന്ന് ഭരണപക്ഷത്തിനറിയാം. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി പിണറായിക്കും ഇടതുനേതാക്കള്&#x200d;ക്കും താല്&#x200d;പര്യം, റിപ്പോര്&#x200d;ട്ടിന്റെ ചുവടുപിടിച്ച് ലൈംഗിക കേസുകള്&#x200d;ക്ക് പ്രാധാന്യം കൊടുക്കുന്നതിലാണ്. എന്നാല്&#x200d; സരിതയുടെ കത്തിന്റെ മാത്രം അടിസ്ഥാനത്തില്&#x200d; കേസ് റജിസ്റ്റര്&#x200d; ചെയ്താല്&#x200d; തിരിച്ചടി ഉണ്ടാകുമെന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തില്&#x200d; അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെയെങ്കിലും ലൈംഗിക ആരോപണങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്യപ്പെടുകയും അതുവഴി രാഷ്ട്രീയമായ നേട്ടം ഉണ്ടാക്കാനാകുമോയെന്നുമാണ് പിണറായി നോക്കുന്നത്. എന്നാല്&#x200d; റിപ്പോര്&#x200d;ട്ട് സഭയില്&#x200d;വെച്ച്, ലൈംഗിക ആരോപണങ്ങള്&#x200d;ക്ക് പ്രാധാന്യം നല്&#x200d;കുന്നവിധത്തില്&#x200d; അവ പുറത്തെത്തിയിട്ടും കേരളീയ സമൂഹത്തില്&#x200d; യാതൊരു ചലനവും സൃഷ്ടിക്കാന്&#x200d; കഴിയാത്തത് മുഖ്യമന്ത്രിയെ ഞെട്ടിച്ചിരിക്കുകയാണ്. സോളാര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് പുറത്ത് വന്നതിന്റെ പിറ്റേന്നും കേരളം ചര്&#x200d;ച്ച ചെയ്യുന്നത് മന്ത്രിസഭാംഗത്തിന്റെ കയ്യേറ്റവിഷയമാണെന്നത് ഗൗരവത്തോടെയാണ് സര്&#x200d;ക്കാര്&#x200d; കാണുന്നത്.<br />
സോളാറിന് പിന്നിലെ ഗൂഢാലോചനകള്&#x200d; ഓരോന്നായി പുറത്ത്‌വന്നു തുടങ്ങിയതും സര്&#x200d;ക്കാറിനെ പ്രതിരോധത്തിലാക്കുകയാണ്. സോളാര്&#x200d; റിപ്പോര്&#x200d;ട്ടിലെ കണ്ടെത്തലുകള്&#x200d;ക്ക് ആധാരമായ സരിതയുടെ കത്ത് തന്നെ വ്യാജമാണെന്നും ഇതിനുപിന്നില്&#x200d; ഇടത് എം.എല്&#x200d;.എയായ കെ.ബി. ഗണേഷ്‌കുമാറാണെന്നുമുള്ള വെളിപ്പെടുത്തല്&#x200d; പുറത്ത് വന്നത് തിരിച്ചടിയായി. സോളാര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടിന്മേല്&#x200d; സര്&#x200d;ക്കാര്&#x200d; അന്വേഷണം പ്രഖ്യാപിച്ചിരിക്കെ വ്യാജ കത്തിനെക്കുറിച്ച് അന്വേഷണ സംഘത്തിന് മൊഴിയെടുക്കേണ്ടിവരും. ഇടത് എം.എല്&#x200d;.എ കെ.ബി. ഗണേഷ്‌കുമാറിന്റെ ബന്ധു ശരണ്യമനോജ്, പി.എ പ്രദീപ്കുമാര്&#x200d; എന്നിവരെത്തിയാണ് 21 പേജുള്ള കത്ത് 25 ആക്കി മാറ്റിയതെന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് പുറത്ത് വന്നിരിക്കുന്നത്. നാലുപേജുകളില്&#x200d; ഉമ്മന്&#x200d;ചാണ്ടി അടക്കമുള്ളവരുടെ പേരിലുള്ള ആരോപണങ്ങള്&#x200d; എഴുതണമെന്ന് ആവശ്യപ്പെട്ടത് അനുസരിച്ച് സരിത എഴുതിച്ചേര്&#x200d;ത്തതാണെന്ന് അഭിഭാഷകന്&#x200d; ഫെനി ബാലകൃഷ്ണന്&#x200d; വെളിപ്പെടുത്തിയതോടെ സോളാര്&#x200d; കേസില്&#x200d; മറ്റൊരു വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/solar-case-pinarayi-cheated.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
