<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>solar &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/solar/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 10 Oct 2023 01:07:13 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>solar &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സോളാര്&#x200d; പ്ലാന്റ് സ്ഥാപിച്ചപ്പോള്&#x200d; വൈദ്യുതി ബില്ല് കൂടി; പ്ലാന്റ് തിരിച്ചെടുത്ത് വിലയും നഷ്ടപരിഹാരവും നല്&#x200d;കണം; ഉത്തരവുമായി ഉപഭോക്തൃ കമ്മീഷന്&#x200d;</title>
		<link>https://www.chandrikadaily.com/electricity-bill-increased-when-solar-plant-was-installed-take-back-the-plant-and-pay-the-price-and-compensation-consumer-commission-with-order.html</link>
					<comments>https://www.chandrikadaily.com/electricity-bill-increased-when-solar-plant-was-installed-take-back-the-plant-and-pay-the-price-and-compensation-consumer-commission-with-order.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 10 Oct 2023 01:07:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[elctricity bill]]></category>
		<category><![CDATA[solar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278573</guid>

					<description><![CDATA[പരാതിക്കാരന്റെ തെളിവിലേക്ക് ഇലക്ട്രിസിറ്റി ബോര്&#x200d;ഡിലെ അസിസ്റ്റന്റ് എന്&#x200d;ജിനീയറെ എക്‌സ്‌പേര്&#x200d;ട്ട് കമ്മീഷണറായി പരിശോധനക്ക് നിയോഗിച്ച് റിപ്പോര്&#x200d;ട്ട് നല്&#x200d;കി]]></description>
										<content:encoded><![CDATA[<p>സോളാര്&#x200d; പ്ലാന്റ് സ്ഥാപിച്ചപ്പോള്&#x200d; വൈദ്യുതി ബില്ല് കൂടിയ പരാതിയില്&#x200d; പ്ലാന്റ് തിരിച്ചെടുത്ത് വിലയും നഷ്ടപരിഹാരവും നല്&#x200d;കാന്&#x200d; ഉപഭോക്തൃ കമ്മീഷന്&#x200d; വിധിച്ചു. സോളാര്&#x200d; പ്ലാന്റ് സ്ഥാപിച്ചാല്&#x200d; വൈദ്യുതി ബില്ല് നാമമാത്രമാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചതിനെ തുടര്&#x200d;ന്നാണ് പ്ലാന്റ് സ്ഥാപിച്ചത്. എന്നാല്&#x200d; ഇതിന് ശേഷം ബില്ല് വര്&#x200d;ധിച്ചതായി കണ്ടതിനെ തുടര്&#x200d;ന്ന് പരാതി പറഞ്ഞെങ്കിലും പരിഹാരമുണ്ടായില്ല. പ്ലാന്റ് പരിശോധിക്കാന്&#x200d; പോലും എതിര്&#x200d;കക്ഷി തയ്യാറായില്ലെന്നും കരാര്&#x200d; പ്രകാരം നിശ്ചയിച്ച വസ്തുക്കളല്ല പ്ലാന്റ് നിര്&#x200d;മാണത്തിന് ഉപയോഗിച്ചതെന്നും പരാതിക്കാര്&#x200d; ബോധിപ്പിച്ചു.</p>
<p>പരാതിക്കാരന്റെ തെളിവിലേക്ക് ഇലക്ട്രിസിറ്റി ബോര്&#x200d;ഡിലെ അസിസ്റ്റന്റ് എന്&#x200d;ജിനീയറെ എക്‌സ്‌പേര്&#x200d;ട്ട് കമ്മീഷണറായി പരിശോധനക്ക് നിയോഗിച്ച് റിപ്പോര്&#x200d;ട്ട് നല്&#x200d;കി. രേഖകളും എക്‌സ്‌പേര്&#x200d;ട്ട് കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടും പരിശോധിച്ച ശേഷം പരാതിക്കാരന്റെ ആക്ഷേപം ശരിയെന്ന് കണ്ടെത്തിയാണ് കമ്മീഷന്റെ വിധി.</p>
<p>സോളാര്&#x200d; പ്ലാന്റ് സ്ഥാപിക്കാന്&#x200d; ചെലവഴിച്ച 6,80,000 രൂപ തിരികെ നല്&#x200d;കാനും ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്&#x200d;കാനും കമ്മീഷന്&#x200d; ഉത്തരവിട്ടു. കോടതി ചെലവായി 10,000 രൂപയും നല്&#x200d;കണം. ഒരു മാസത്തിനകം വിധി നടപ്പിലാക്കാത്തപക്ഷം വിധി തിയതി മുതല്&#x200d; ഒമ്പത് ശതമാനം പലിശയും നല്&#x200d;കണണമെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധിയില്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/electricity-bill-increased-when-solar-plant-was-installed-take-back-the-plant-and-pay-the-price-and-compensation-consumer-commission-with-order.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സോളാര്&#x200d; കമ്മീഷന്&#x200d; പെരുമാറിയത് വൈരനിര്യാതനബുദ്ധിയോടെ; ചോദിച്ചത് പ്രസക്തമല്ലാത്ത ചോദ്യങ്ങളെന്ന് മുന്&#x200d; ഡിജിപി എ. ഹേമചന്ദ്രന്&#x200d;</title>
		<link>https://www.chandrikadaily.com/solar-hemachadran.html</link>
					<comments>https://www.chandrikadaily.com/solar-hemachadran.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Fri, 09 Jun 2023 03:09:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[commission]]></category>
		<category><![CDATA[justice]]></category>
		<category><![CDATA[solar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=258295</guid>

					<description><![CDATA[മുന്&#x200d;മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടിയെ കുടുക്കുക മാത്രമാണ് ജസ്റ്റിസ് ശിവരാജന്റെ ഉദ്ദേശ്യമെന്ന്മുന്&#x200d; മന്ത്രികൂടിയായ സിപിഐ നേതാവ് സി.ദിവാകരനും അദ്ദേഹത്തിന്റെ പുസ്തകത്തില്&#x200d; പരാമര്&#x200d;ശിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>സോളാര്&#x200d; കമ്മീഷനായിരുന്ന ജസ്റ്റിസ് ശിവരാജന്&#x200d; ചോദിച്ച പല ചോദ്യങ്ങളും പ്രസക്തമല്ലാത്തവയായിരുന്നുവെന്നും തനിക്കെതിരെ റിപ്പോര്&#x200d;ട്ട് എഴുതിയത് വിശ്വസിച്ച് പിണറായി സര്&#x200d;ക്കാര്&#x200d; സ്ഥലം മാറ്റുകയായിരുന്നുവെന്നും മുന്&#x200d; ഡി.ജി.പി ഹേമചന്ദ്രന്&#x200d;. സോളാര്&#x200d; അന്വേഷണസംഘത്തിന്റെ തലപ്പത്ത് താനും നാല് ഡിവൈ.എസ്.പിമാരുമായിരുന്നു. അന്വേഷണത്തില്&#x200d; തെറ്റുപറ്റിയെങ്കില്&#x200d; എന്നെ ശിക്ഷിച്ചാല്&#x200d; പോരേ ,മറ്റുള്ളവരെ സ്ഥലം മാറ്റിയതെന്തുകൊണ്ടാണെന്നും ഹേമചന്ദ്രന്&#x200d; ചോദിച്ചു.<br />
പ്രതികള്&#x200d;ക്കുവേണ്ടിയായിരുന്നു കമ്മീഷന്റെ പല ചോദ്യങ്ങളും. മുഖ്യപ്രതിയുടെ മൊഴി വിശ്വസിച്ച് എന്തുകൊണ്ട് മുന്&#x200d; കശ്മീര്&#x200d; മുഖ്യമന്ത്രി ഉമര്&#x200d; അബ്ദുല്ലയെ ചോദ്യം ചെയ്തില്ല എന്നും കമ്മീഷന്&#x200d; ചോദിച്ചതായി അദ്ദേഹം പറഞ്ഞു. ഹേമചന്ദ്രന്റെ പുസ്തകം &#8216;നീതി എവിടെ ?&#8217; അടുത്തിടെയാണ് പ്രകാശനം ചെയ്തത്. മുന്&#x200d;മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടിയെ കുടുക്കുക മാത്രമാണ് ജസ്റ്റിസ് ശിവരാജന്റെ ഉദ്ദേശ്യമെന്ന്മുന്&#x200d; മന്ത്രികൂടിയായ സിപിഐ നേതാവ് സി.ദിവാകരനും അദ്ദേഹത്തിന്റെ പുസ്തകത്തില്&#x200d; പരാമര്&#x200d;ശിച്ചിരുന്നു.</p>
<p>ശബരിമലയില്&#x200d; സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കിയതില്&#x200d; പിണറായി സര്&#x200d;ക്കാരിന് തെറ്റുപറ്റിയതായും ഇതിന് കാരണം ഡിജി.പി ലോക്‌നാഥ് ബെഹ്‌റയുടെ റിപ്പോര്&#x200d;ട്ടാണെന്നും ഹേമചന്ദ്രന്&#x200d; കുറ്റപ്പെടുത്തുന്നു. എല്ലാവര്ക്കും സുരക്ഷ നല്&#x200d;കണമായിരുന്നു. അതിന് പകരം വിശ്വാസികളെ മാറ്റിനിര്&#x200d;ത്തിയും പീഡിപ്പിച്ചും ആക്ടിവിസ്റ്റുകള്&#x200d;ക്ക് മാത്രം സുരക്ഷ നല്&#x200d;കിയും പൊലീസ് നയമെടുത്തപ്പോള്&#x200d; അത് സര്&#x200d;ക്കാരിനെതിരായി . ഇത് അന്നുതന്നെ താന്&#x200d; മുഖ്യമന്ത്രിയോട് നേരിട്ട് ചൂണ്ടിക്കാട്ടിയതായും ഹേമചന്ദ്രന്&#x200d; പറഞ്ഞു.<br />
ജസ്റ്റിസ് ശിവരാജന്&#x200d; തനിക്കെതിരെ റിപ്പോര്&#x200d;ട്ടെഴുതി കെ.എസ്.ആര്&#x200d;.ടി. സിയിലേക്ക് സര്&#x200d;ക്കാര്&#x200d; മാറ്റിയെങ്കിലും അവിടെ പിന്തുണ ലഭിച്ചതായും അദ്ദേഹം ഒരഭിമുഖത്തില്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/solar-hemachadran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സോളാര്&#x200d; പീഡനക്കേസ്: അടൂര്&#x200d; പ്രകാശിനെ കുറ്റവിമുക്തനാക്കി കോടതിയില്&#x200d; റിപ്പോര്&#x200d;ട്ട് നല്&#x200d;കി സിബിഐ</title>
		<link>https://www.chandrikadaily.com/newsupdates-solar-case-adoor-prakash.html</link>
					<comments>https://www.chandrikadaily.com/newsupdates-solar-case-adoor-prakash.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 27 Nov 2022 11:19:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[solar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=223773</guid>

					<description><![CDATA[ആരോപണങ്ങള്&#x200d; തെളിവുമില്ലാത്ത അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്ന് സിബിഐ കണ്ടെത്തി.]]></description>
										<content:encoded><![CDATA[<p>സോളാര്&#x200d; പീഡന കേസില്&#x200d; അടൂര്&#x200d; പ്രകാശിനെ കുറ്റവിമുക്തനാക്കി കോടതിയില്&#x200d; റിപ്പോര്&#x200d;ട്ട് നല്&#x200d;കി സിബിഐ.അടൂര്&#x200d; പ്രകാശ് മന്ത്രിയായിരിക്കെ പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തില്&#x200d; വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.ബെംഗളുരുവിലേക്ക് വിമാന ടിക്കറ്റ് അയച്ച് ക്ഷണിച്ചുവെന്നും അടൂര്&#x200d; പ്രകാശിനെതിരെ ആരോപണമുണ്ടായിരുന്നു.</p>
<p>എന്നാല്&#x200d; ആരോപണങ്ങള്&#x200d; തെളിവുമില്ലാത്ത അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്ന് സിബിഐ കണ്ടെത്തി. ബെംഗളുരുവില്&#x200d; അടൂര്&#x200d; പ്രകാശ് ഹോട്ടല്&#x200d; മുറി എടുക്കുകയോ, ടിക്കറ്റ് അയക്കുകയോ ചെയ്തിട്ടില്ലെന്ന് സിബിഐ കോടതിയില്&#x200d; സമര്&#x200d;പ്പിച്ച റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/newsupdates-solar-case-adoor-prakash.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സോളാര്&#x200d; കേസ്: ബിജു രാധാകൃഷ്ണന് മൂന്ന് വര്&#x200d;ഷം തടവും പിഴയും</title>
		<link>https://www.chandrikadaily.com/biju-radhakrishnan-get-imprisonment.html</link>
					<comments>https://www.chandrikadaily.com/biju-radhakrishnan-get-imprisonment.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 21 Oct 2020 11:04:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[solar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=163217</guid>

					<description><![CDATA[കേസിലെ മറ്റു പ്രതികളാണ് ശാലു മേനോന്&#x200d;, ശാലുവിന്റെ അമ്മ കലാദേവി എന്നിവര്&#x200d;ക്കെതിരെ അടുത്തമാസം രണ്ട് മുതല്&#x200d; വിചാരണ ആരംഭിക്കും.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സോളാര്&#x200d; തട്ടിപ്പ് കേസില്&#x200d; ബിജു രാധാകൃഷ്ണന് മൂന്ന് വര്&#x200d;ഷം തടവും 10,000 രൂപ പിഴയും. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. സോളാര്&#x200d; ഉപകരണങ്ങളുടെ വിതരണാവകാശം നേടിക്കൊടുക്കാം എന്ന് പറഞ്ഞു 75 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.</p>
<p>കോടതിയില്&#x200d; ബിജു കുറ്റം സമ്മതിച്ചു. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ജയിലില്&#x200d; കിടന്നതിനാല്&#x200d; ശിക്ഷാ കാലയളവ് കുറക്കണമെന്ന ബിജുവിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. തിരുവനന്തപുരം സ്വദേശി റാസിഖ് അലിയുടെ പക്കല്&#x200d; നിന്ന് തവണകളായി 75 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.</p>
<p>കേസിലെ മറ്റു പ്രതികളാണ് ശാലു മേനോന്&#x200d;, ശാലുവിന്റെ അമ്മ കലാദേവി എന്നിവര്&#x200d;ക്കെതിരെ അടുത്തമാസം രണ്ട് മുതല്&#x200d; വിചാരണ ആരംഭിക്കും. ഈ കേസില്&#x200d; ക്രിമിനല്&#x200d; ഗൂഢാലോചന നടത്തി പണം തട്ടിയെടുത്തതിന് തമ്പാനൂര്&#x200d; പൊലീസാണ് കേസ് രജിസ്റ്റര്&#x200d; ചെയ്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/biju-radhakrishnan-get-imprisonment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയനാട് ചുരത്തില്&#x200d; സോളാര്&#x200d; വിളക്കുകള്&#x200d; ഉടന്&#x200d;</title>
		<link>https://www.chandrikadaily.com/wayanad-ghat-with-new-solar-lamps.html</link>
					<comments>https://www.chandrikadaily.com/wayanad-ghat-with-new-solar-lamps.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 20 Jul 2018 13:10:53 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ghat road]]></category>
		<category><![CDATA[Lightening]]></category>
		<category><![CDATA[solar]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=95299</guid>

					<description><![CDATA[കോഴിക്കോട്: താമരശ്ശേരി ചുരത്തില്&#x200d; 13 കിലോമീറ്ററിനുള്ളിലായി 19 പ്രധാന ഇടങ്ങളില്&#x200d; സോളാര്&#x200d; വിളക്കുകള്&#x200d; സ്ഥാപിക്കാന്&#x200d; തീരുമാനമായി. വിളക്കുകള്&#x200d; സ്ഥാപിക്കുന്നത് സംബന്ധിച്ച് കലക്ടറുടെ ചേംബറില്&#x200d; യോഗത്തിലാണ് യാത്രക്കാര്&#x200d;ക്ക് ഉപകാരപ്രദമായ തീരുമാനമുണ്ടായത്. ജില്ലാപഞ്ചായത്തിന്റെ വികസനഫണ്ടില്&#x200d; നിന്ന് 13 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കെല്&#x200d;ട്രോണാണ് സാങ്കേതിക പ്രവര്&#x200d;ത്തികള്&#x200d; ഏറ്റെടുത്തിരിക്കുന്നത്. ജില്ലാ കലക്ടര്&#x200d; യു.വി ജോസിന്റെ സാന്നിധ്യത്തില്&#x200d; നടന്ന യോഗത്തില്&#x200d; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. ദേശീയപാത വകുപ്പും വനംവകുപ്പും സംയുക്ത സ്ഥലസന്ദര്&#x200d;ശനം നടത്തിയ ശേഷം [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: താമരശ്ശേരി ചുരത്തില്&#x200d; 13 കിലോമീറ്ററിനുള്ളിലായി 19 പ്രധാന ഇടങ്ങളില്&#x200d; സോളാര്&#x200d; വിളക്കുകള്&#x200d; സ്ഥാപിക്കാന്&#x200d; തീരുമാനമായി. വിളക്കുകള്&#x200d; സ്ഥാപിക്കുന്നത് സംബന്ധിച്ച് കലക്ടറുടെ ചേംബറില്&#x200d; യോഗത്തിലാണ് യാത്രക്കാര്&#x200d;ക്ക് ഉപകാരപ്രദമായ തീരുമാനമുണ്ടായത്. ജില്ലാപഞ്ചായത്തിന്റെ വികസനഫണ്ടില്&#x200d; നിന്ന് 13 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കെല്&#x200d;ട്രോണാണ് സാങ്കേതിക പ്രവര്&#x200d;ത്തികള്&#x200d; ഏറ്റെടുത്തിരിക്കുന്നത്. ജില്ലാ കലക്ടര്&#x200d; യു.വി ജോസിന്റെ സാന്നിധ്യത്തില്&#x200d; നടന്ന യോഗത്തില്&#x200d; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു.<br />
ദേശീയപാത വകുപ്പും വനംവകുപ്പും സംയുക്ത സ്ഥലസന്ദര്&#x200d;ശനം നടത്തിയ ശേഷം പുനര്&#x200d; നടപടികള്&#x200d; സ്വീകരിക്കും. ചുരം സംരക്ഷണത്തിന്റെ ഭാഗമായി ചിപ്പിലിത്തോട് ഭാഗത്ത് വനംവകുപ്പിന്റെയും പോലീസിന്റെയും നിയന്ത്രണത്തില്&#x200d; ചെക്‌പോസ്റ്റ് പുനര്&#x200d;നിര്&#x200d;മ്മിക്കാന്&#x200d; സര്&#x200d;ക്കാരിനോട് ആവശ്യപ്പെടാനും യോഗത്തില്&#x200d; തീരുമാനമായി. സിസിടിവി ക്യാമറകള്&#x200d; സ്ഥാപിക്കുന്ന പ്രവര്&#x200d;ത്തിയും ഉടന്&#x200d; ആരംഭിക്കും. വനം വകുപ്പ് ജില്ലാ ഓഫീസര്&#x200d; കെ.കെ സുനില്&#x200d; കുമാര്&#x200d;, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്&#x200d;. എച്ച് അബ്ദുള്&#x200d; ഗഫൂര്&#x200d;, ദേശീയപാത വിഭാഗം അസ്സി. എഞ്ചിനീയര്&#x200d; എം.പി ലക്ഷ്മണന്&#x200d;, താമരശ്ശേരി ഡി.വൈ.എസ്.പി പി.ബിജുരാജ് തുടങ്ങിയവര്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wayanad-ghat-with-new-solar-lamps.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സോളാര്&#x200d;: കോടതിക്കെതിരെ ആനത്തലവട്ടം</title>
		<link>https://www.chandrikadaily.com/solar-aanathalavattam-against-high-court.html</link>
					<comments>https://www.chandrikadaily.com/solar-aanathalavattam-against-high-court.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 19 Dec 2017 14:59:08 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aanathalavattam]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[solar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=60237</guid>

					<description><![CDATA[&#160; തിരുവനന്തപുരം: സോളര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടില്&#x200d; പരാമര്&#x200d;ശിക്കുന്ന സരിതയുടെ കത്ത് മാധ്യമങ്ങള്&#x200d; ഉള്&#x200d;പെടെ ആരും ചര്&#x200d;ച്ച ചെയ്യരുതെന്ന ഹൈക്കോടതി പരാമര്&#x200d;ശനത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്&#x200d;. സരിതയുടെ കത്ത് ചര്&#x200d;ച്ച ചെയ്യരുതെന്ന് പറയുന്നത് ജനാധിപത്യവിരുദ്ധമാണ്. സഭയില്&#x200d;വെച്ച റിപ്പോര്&#x200d;ട്ട് ചര്&#x200d;ച്ച ചെയ്യരുതെന്ന് പറയുന്നത് ആരെയോ സംരക്ഷിക്കാന്&#x200d; വേണ്ടിയാണ്. എല്ലാം ചര്&#x200d;ച്ച ചെയ്തുകഴിഞ്ഞു, പുതുതായി ഒന്നുമില്ല. പരാമര്&#x200d;ശം നിയമവിരുദ്ധമെന്നും ആനത്തലവട്ടം പറഞ്ഞു. സോളാര്&#x200d; അന്വേഷണ കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടിന്റെ ഭാഗമായി ഉള്&#x200d;പെടുത്തിയ സരിതയുടെ കത്ത് ചര്&#x200d;ച്ച ചെയ്യരുതെന്ന ഹൈക്കോടതി [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>തിരുവനന്തപുരം: സോളര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടില്&#x200d; പരാമര്&#x200d;ശിക്കുന്ന സരിതയുടെ കത്ത് മാധ്യമങ്ങള്&#x200d; ഉള്&#x200d;പെടെ ആരും ചര്&#x200d;ച്ച ചെയ്യരുതെന്ന ഹൈക്കോടതി പരാമര്&#x200d;ശനത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്&#x200d;. സരിതയുടെ കത്ത് ചര്&#x200d;ച്ച ചെയ്യരുതെന്ന് പറയുന്നത് ജനാധിപത്യവിരുദ്ധമാണ്. സഭയില്&#x200d;വെച്ച റിപ്പോര്&#x200d;ട്ട് ചര്&#x200d;ച്ച ചെയ്യരുതെന്ന് പറയുന്നത് ആരെയോ സംരക്ഷിക്കാന്&#x200d; വേണ്ടിയാണ്. എല്ലാം ചര്&#x200d;ച്ച ചെയ്തുകഴിഞ്ഞു, പുതുതായി ഒന്നുമില്ല. പരാമര്&#x200d;ശം നിയമവിരുദ്ധമെന്നും ആനത്തലവട്ടം പറഞ്ഞു.<br />
സോളാര്&#x200d; അന്വേഷണ കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടിന്റെ ഭാഗമായി ഉള്&#x200d;പെടുത്തിയ സരിതയുടെ കത്ത് ചര്&#x200d;ച്ച ചെയ്യരുതെന്ന ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സോളാര്&#x200d; വിഷയത്തില്&#x200d; ദൃശ്യമാധ്യമങ്ങളുടെ ചര്&#x200d;ച്ചയില്&#x200d; ഉമ്മന്&#x200d;ചാണ്ടിയെയും യു.ഡി.എഫിനെയും ആക്രമിക്കാന്&#x200d; മുന്നില്&#x200d; നിന്നയാളാണ് ആനത്തലവട്ടം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/solar-aanathalavattam-against-high-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സോളാര്&#x200d; റിപ്പോര്&#x200d;ട്ടില്&#x200d; സര്&#x200d;ക്കാര്&#x200d; വെട്ടിലായി; രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള നീക്കത്തിനുള്ള തിരിച്ചടി</title>
		<link>https://www.chandrikadaily.com/solar-report-kerala-government.html</link>
					<comments>https://www.chandrikadaily.com/solar-report-kerala-government.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 19 Dec 2017 14:46:41 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[solar]]></category>
		<category><![CDATA[solar case]]></category>
		<category><![CDATA[Solar report]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=60227</guid>

					<description><![CDATA[&#160; ഫിര്&#x200d;ദൗസ് കായല്&#x200d;പ്പുറം തിരുവനന്തപുരം: സോളാര്&#x200d; അന്വേഷണ കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടിനെ രാഷ്ട്രീയ ആയുധമാക്കാമെന്നും തെരഞ്ഞെടുപ്പ് കാലത്തടക്കം ഉയര്&#x200d;ത്തിക്കൊണ്ടുവന്ന് യു.ഡി.എഫിനെ സമ്മര്&#x200d;ദ്ദത്തിലാക്കാമെന്നും കരുതിയ സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമേറ്റ തിരിച്ചടിയായി ഹൈക്കോടതി വിധി. വേങ്ങര ഉപതെരഞ്ഞെടുപ്പ് ദിവസമായ ഒക്‌ടോബര്&#x200d; 11ന് രാവിലെ വാര്&#x200d;ത്താസമ്മേളനം വിളിച്ച് ഉമ്മന്&#x200d;ചാണ്ടിക്കും മറ്റ് യു.ഡി.എഫ് നേതാക്കള്&#x200d;ക്കുമെതിരെ കേസെടുക്കുമെന്ന പ്രഖ്യാപിച്ച പിണറായി, വിശദമായ നിയമോപദേശത്തിന് ശേഷം ഇതില്&#x200d; നിന്ന് പിന്നാക്കം പോയി. എന്നാല്&#x200d; ഇന്നലെ ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങള്&#x200d; റിപ്പോര്&#x200d;ട്ടിന്മേല്&#x200d; സര്&#x200d;ക്കാര്&#x200d; കാട്ടിയ തിടുക്കവും രാഷ്ട്രീയ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p><strong>ഫിര്&#x200d;ദൗസ് കായല്&#x200d;പ്പുറം</strong></p>
<p>തിരുവനന്തപുരം: സോളാര്&#x200d; അന്വേഷണ കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടിനെ രാഷ്ട്രീയ ആയുധമാക്കാമെന്നും തെരഞ്ഞെടുപ്പ് കാലത്തടക്കം ഉയര്&#x200d;ത്തിക്കൊണ്ടുവന്ന് യു.ഡി.എഫിനെ സമ്മര്&#x200d;ദ്ദത്തിലാക്കാമെന്നും കരുതിയ സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമേറ്റ തിരിച്ചടിയായി ഹൈക്കോടതി വിധി. വേങ്ങര ഉപതെരഞ്ഞെടുപ്പ് ദിവസമായ ഒക്‌ടോബര്&#x200d; 11ന് രാവിലെ വാര്&#x200d;ത്താസമ്മേളനം വിളിച്ച് ഉമ്മന്&#x200d;ചാണ്ടിക്കും മറ്റ് യു.ഡി.എഫ് നേതാക്കള്&#x200d;ക്കുമെതിരെ കേസെടുക്കുമെന്ന പ്രഖ്യാപിച്ച പിണറായി, വിശദമായ നിയമോപദേശത്തിന് ശേഷം ഇതില്&#x200d; നിന്ന് പിന്നാക്കം പോയി. എന്നാല്&#x200d; ഇന്നലെ ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങള്&#x200d; റിപ്പോര്&#x200d;ട്ടിന്മേല്&#x200d; സര്&#x200d;ക്കാര്&#x200d; കാട്ടിയ തിടുക്കവും രാഷ്ട്രീയ ദുരുദ്ദേശവും വ്യക്തമാക്കുന്നതായിരുന്നു.<br />
കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടില്&#x200d; ഹൈക്കോടതിയില്&#x200d; നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് വിമര്&#x200d;ശനം നേരിടാന്&#x200d; ഇടയാക്കിയത് അഡ്വക്കേറ്റ് ജനറലിന്റെയും ഡയറക്ടര്&#x200d; ജനറല്&#x200d; ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശങ്ങളായിരുന്നു. ഇരുവരുടേയും ഉപദേശമനുസരിച്ചാണ് ഉമ്മന്&#x200d;ചാണ്ടി ഉള്&#x200d;പെടെയുള്ള യു.ഡി.എഫ് നേതാക്കള്&#x200d;ക്കെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. നിയമോപദേശത്തില്&#x200d; ഉറച്ചുവിശ്വസിച്ച് മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങളാണ് രണ്ടുമാസത്തിന് ശേഷം കോടതി ചോദ്യം ചെയ്തിരിക്കുന്നത്. കൂടുതല്&#x200d; വിദഗ്ധ നിയമോപദേശം ലഭിച്ചതോടെ പ്രഖ്യാപിച്ച നടപടികള്&#x200d; പിന്നീട് സര്&#x200d;ക്കാരിന് മരവിപ്പിക്കേണ്ടിവന്നെങ്കിലും സോളാര്&#x200d; റിപ്പോര്&#x200d;ട്ടിനെ ചോദ്യം ചെയ്തുനല്&#x200d;കിയ ഹര്&#x200d;ജിയിലെ കോടതിയുടെ ആദ്യ ഇടപെടല്&#x200d; സര്&#x200d;ക്കാരിനെ അമ്പരപ്പിച്ചിരിക്കുകയാണ്.<br />
സര്&#x200d;ക്കാരിന്റെ തുടക്കം മുതല്&#x200d; മുഖ്യമന്ത്രിയെ വെട്ടിലാക്കുന്നത് നിയമോപദേശകരും സ്വന്തം ഓഫീസിലെ ഉപദേശകരുമാണ്. സോളാര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടില്&#x200d; യാതൊരു കണ്ടെത്തലുകളും ഇല്ലെന്നും പലപ്പോഴായി പറഞ്ഞുകേട്ട ആരോപണങ്ങള്&#x200d; രേഖപ്പെടുത്തുക മാത്രമായിരുന്നെന്നും യു.ഡി.എഫ് വ്യക്തമാക്കിയിരുന്നു. ഇത് ശരിവെക്കുന്നതിന്റെ സൂചനയാണ് ഇന്നലെയുണ്ടായ കോടതിവിധി. വിചാരണ നടക്കുന്നതിന് മുമ്പ് എങ്ങനെ നിഗമനത്തിലെത്താനായെന്ന ഹൈക്കോടതിയുടെ ചോദ്യം സര്&#x200d;ക്കാരിനേറ്റ കനത്ത തിരിച്ചടിയായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/solar-report-kerala-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സോളാര്‍ കേസ്; സരിതയുടെ കത്തും പരാതിയും മാത്രം വിശ്വസിച്ച് കേസെടുക്കാനാവില്ല</title>
		<link>https://www.chandrikadaily.com/no-enquiry-about-sarithas-letter-in-solar-case.html</link>
					<comments>https://www.chandrikadaily.com/no-enquiry-about-sarithas-letter-in-solar-case.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 16 Nov 2017 03:21:47 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[oommenchandy]]></category>
		<category><![CDATA[pinarai vijayan]]></category>
		<category><![CDATA[solar]]></category>
		<category><![CDATA[Solar Bomb]]></category>
		<category><![CDATA[solar case]]></category>
		<category><![CDATA[SOLAR COMMISSION]]></category>
		<category><![CDATA[Solar report]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=54210</guid>

					<description><![CDATA[തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണ നടപടികള്‍ വേഗത്തിലുണ്ടാകില്ലെന്ന് ഉന്നതതലത്തില്‍ ധാരണ. സരിതയുടെ കത്തും പരാതിയും മാത്രം വിശ്വസിച്ച് കേസെടുക്കാനാവില്ലെന്ന് അന്വേഷണ സംഘം വിലയിരുത്തി. ആരോപണ വിധേയര്‍ക്ക് പറയാനുള്ളതും സാഹചര്യത്തെളിവുകളും വിശദമായി പഠിക്കാനും ധാരണയായി. ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്‍, ഐ.ജി ദിനേന്ദ്ര കശ്യപ് എന്നിവര്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സോളാര്‍ കേസില്‍ ആരോപണ വിധേയരായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ ഉടന്‍ നടപടികളൊന്നും വേണ്ടെന്നാണ് തുടരന്വേഷണരീതി [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സോളാര്&#x200d; ജുഡീഷ്യല്&#x200d; കമ്മീഷന്റെ റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തില്&#x200d; കേസില്&#x200d; തുടരന്വേഷണ നടപടികള്&#x200d; വേഗത്തിലുണ്ടാകില്ലെന്ന് ഉന്നതതലത്തില്&#x200d; ധാരണ. സരിതയുടെ കത്തും പരാതിയും മാത്രം വിശ്വസിച്ച് കേസെടുക്കാനാവില്ലെന്ന് അന്വേഷണ സംഘം വിലയിരുത്തി. ആരോപണ വിധേയര്&#x200d;ക്ക് പറയാനുള്ളതും സാഹചര്യത്തെളിവുകളും വിശദമായി പഠിക്കാനും ധാരണയായി. ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്&#x200d;, ഐ.ജി ദിനേന്ദ്ര കശ്യപ് എന്നിവര്&#x200d; പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുമായി നടത്തിയ ചര്&#x200d;ച്ചയിലാണ് തീരുമാനം.</p>
<p>സോളാര്&#x200d; കേസില്&#x200d; ആരോപണ വിധേയരായ മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടി അടക്കമുള്ളവര്&#x200d;ക്കെതിരെ ഉടന്&#x200d; നടപടികളൊന്നും വേണ്ടെന്നാണ് തുടരന്വേഷണരീതി നിശ്ചയിക്കാനുള്ള അന്വേഷണസംഘത്തിന്റെ ആദ്യയോഗത്തിലെ ധാരണ. കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടിലെ കണ്ടെത്തലുകളും പൊരുത്തക്കേടുമെല്ലാം വിശദമായി ചര്&#x200d;ച്ച ചെയ്തു. കത്തിന്റെ അടിസ്ഥാനത്തില്&#x200d; മാത്രമായി കേസെടുക്കേണ്ടന്ന നിലപാടാണ് അവര്&#x200d;ക്കുള്ളത്. ഈ കത്തിലെ ലൈംഗിക ആരോപണം പിന്നീട് എഴുതിച്ചേര്&#x200d;ത്തതാണെന്ന് സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്&#x200d; വെളിപ്പെടുത്തിയിരുന്നു. നിരന്തരം മൊഴിമാറ്റുകയും മുമ്പു നല്&#x200d;കിയ പരാതികളില്&#x200d; മൊഴി നല്&#x200d;കാന്&#x200d; എത്താതിരിക്കുകയും ചെയ്ത വ്യക്തിയാണ് സരിത. അതിനാല്&#x200d; സരിതയില്&#x200d; നിന്ന് ആദ്യം വിശദമായ മൊഴി രേഖപ്പെടുത്തണമെന്നും അതില്&#x200d; പറയുന്ന കാര്യങ്ങള്&#x200d; സത്യമാണോയെന്നും പരിശോധിക്കണമെന്നുമാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ആരോപണവിധേയര്&#x200d;ക്ക് പറയാനുള്ളതും കേള്&#x200d;ക്കണമെന്നും ആവശ്യമെങ്കില്&#x200d; അതിനുശേഷം കേസെടുത്താല്&#x200d; മതിയെന്നുമാണ് തീരുമാനമുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-enquiry-about-sarithas-letter-in-solar-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സോളാര്‍: നേതാക്കളെ ക്രൂശിക്കാനുള്ള നീക്കം ചെറുക്കും: മുസ്ലിംലീഗ്</title>
		<link>https://www.chandrikadaily.com/muslim-league-on-solar-case-issue.html</link>
					<comments>https://www.chandrikadaily.com/muslim-league-on-solar-case-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 12 Nov 2017 18:40:53 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[solar]]></category>
		<category><![CDATA[solar case]]></category>
		<category><![CDATA[SOLAR COMMISSION]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=53606</guid>

					<description><![CDATA[മലപ്പുറം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ യാതൊരു വിശ്വാസ്യതയുമില്ല. രാഷ്ട്രീയ ജീവിതത്തില്‍ എന്നും സുതാര്യത പുലര്‍ത്തിയ ഉമ്മന്‍ചാണ്ടിയെപ്പോലുള്ളവരെ ക്രൂശിക്കുക മാത്രമാണ് ഇടതുപക്ഷം സോളാര്‍ കേസുകൊ ണ്ട് ലക്ഷ്യമാക്കുന്നത്. ഇതിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മലപ്പുറം ജില്ലാ ലീഗ് ഓഫീസില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സോളാറുമായി ബന്ധപ്പെട്ട് ഇടതുപക്ഷം ഉന്നയിക്കുന്ന വസ്തുതാവിരുദ്ധമായ ആരോപണങ്ങളൊന്നും യു.ഡി.എഫിന്റെ കെട്ടുറപ്പിന് [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: സോളാര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടില്&#x200d; യാതൊരു വിശ്വാസ്യതയുമില്ല. രാഷ്ട്രീയ ജീവിതത്തില്&#x200d; എന്നും സുതാര്യത പുലര്&#x200d;ത്തിയ ഉമ്മന്&#x200d;ചാണ്ടിയെപ്പോലുള്ളവരെ ക്രൂശിക്കുക മാത്രമാണ് ഇടതുപക്ഷം സോളാര്&#x200d; കേസുകൊ ണ്ട് ലക്ഷ്യമാക്കുന്നത്. ഇതിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്&#x200d; മലപ്പുറം ജില്ലാ ലീഗ് ഓഫീസില്&#x200d; ചേര്&#x200d;ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനങ്ങള്&#x200d; വിശദീകരിക്കുകയായിരുന്നു അദ്ദേഹം.<br />
സോളാറുമായി ബന്ധപ്പെട്ട് ഇടതുപക്ഷം ഉന്നയിക്കുന്ന വസ്തുതാവിരുദ്ധമായ ആരോപണങ്ങളൊന്നും യു.ഡി.എഫിന്റെ കെട്ടുറപ്പിന് ഒരു പോറല്&#x200d; പോലും ഏല്&#x200d;പിച്ചിട്ടില്ല. രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്റെ പടയൊരുക്കത്തിന് ജനങ്ങള്&#x200d; നല്&#x200d;കിയ പിന്തുണ തന്നെയാണ് ഇതിന് വ്യക്തമായ ഉദാഹരണം. കേസില്&#x200d; അന്വേഷണ കമ്മീഷന്റെ ധാര്&#x200d;മികതയും വിശ്വാസ്യതയും സംശയത്തിന്റെ മുള്&#x200d;മുനയില്&#x200d; നിര്&#x200d;ത്തുന്ന റിപ്പോര്&#x200d;ട്ടാണ് ഇപ്പോള്&#x200d; പുറത്തുവന്നിരിക്കുന്നത്. വസ്തുതകള്&#x200d; കൃത്യമായി പരിശോധിക്കാതെ നിഗമനങ്ങളും തീരുമാനങ്ങളും കൈക്കൊള്ളുകയായിരുന്നു കമ്മീഷന്&#x200d;. ഒരു സ്ത്രീയുടെ കത്തും ചില ഫോണ്&#x200d;കോളുകളുടെയും മാത്രം അടിസ്ഥാനത്തില്&#x200d; ഉയര്&#x200d;ന്നുവന്ന ആരോപണങ്ങളാണ് സോളാര്&#x200d; കേസ്. ഈ കത്തിന്റെ വിശ്വാസ്യത തന്നെ ഇപ്പോള്&#x200d; തകര്&#x200d;ന്നിരിക്കുന്നു. സരിതയുടേതെന്ന പേരില്&#x200d; പല കത്തുകളും പുറത്തുവന്നിട്ടുണ്ട്. ഇതിലേതാണ് യഥാര്&#x200d;ത്ഥത്തിലുള്ളതെന്ന് ആര്&#x200d;ക്കും വ്യക്തമല്ല. വസ്തുത ഇതാണെന്ന് എല്ലാവര്&#x200d;ക്കും ബോധ്യപ്പെട്ടിട്ടും ഒന്നിലധികം കത്തുകളുണ്ടെന്ന പരാമര്&#x200d;ശം പോലും നൂറുകണക്കിന് പേജുകളുള്ള കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടിലെവിടെയുമില്ല. ഇക്കാര്യം പരാമര്&#x200d;ശിക്കാതെ കമ്മീഷന്&#x200d; എങ്ങനെ ഒരു അന്തിമ തീരുമാനത്തിലെത്തി എന്നത് സംശയാസ്പദമാണ്. ഈ വസ്തുതയാണ് കമ്മീഷന്റെ വിശ്വാസ്യത തകര്&#x200d;ക്കുന്ന പ്രധാന കാരണവും.<br />
പരസ്പര വിരുദ്ധമായ കത്തുകളുടെയും പരാമര്&#x200d;ശങ്ങളുടെയും പേരില്&#x200d; ഉമ്മന്&#x200d;ചാണ്ടിയടക്കമുള്ള ഒരുകൂട്ടം രാഷ്ട്രീയ നേതാക്കളെ ആക്രമിക്കുന്നത് ശരിയായസമീപനമല്ല. ജനങ്ങള്&#x200d; അത് മനസ്സിലാക്കും. ഇടതുപക്ഷത്തിന്റെ ഈ നീക്കത്തിനെതിരെ ശക്തമായി നിലകൊള്ളും. യു.ഡി.എഫിനെ കൂടുതല്&#x200d; ശക്തിപ്പെടുത്തും.സോളാര്&#x200d; കേസില്&#x200d; കമ്മീഷന്റെതായി പുറത്തുവന്ന റിപ്പോര്&#x200d;ട്ട് അടിസ്ഥാന വിരുദ്ധമാണ്. വര്&#x200d;ഷങ്ങളെടുത്ത് നടത്തുന്ന അന്വേഷണത്തില്&#x200d; കൂടുതല്&#x200d; ജാഗ്രത പുലര്&#x200d;ത്തണമായിരുന്നു. അതുകൊണ്ട് കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് പക്ഷപാതപരമാണെന്ന് പറയാതിരിക്കാന്&#x200d; നിര്&#x200d;വാഹമില്ല. ഇടതുപക്ഷ വക്കീല്&#x200d; യൂണിയന്&#x200d; സഹായിച്ചെന്ന് കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടില്&#x200d; തന്നെ പറയുന്നുണ്ട്.<br />
യു.ഡി.എഫിന്റെ ജാഥക്ക് ലഭിച്ച ബഹുജന പിന്തുണ ആത്മവിശ്വാസം പകരുന്ന ഒന്നാണ്. കേരളത്തില്&#x200d; ബി.ജെ.പി ഒരു രാഷ്ട്രീയ ഭീഷണിയാണെന്ന തോന്നല്&#x200d; ഇടതുപക്ഷം പ്രചരിപ്പിച്ചിരുന്നു. അതിനുള്ള മറുപടിയാണ് മലപ്പുറം പാര്&#x200d;ലമെന്റ് മണ്ഡലം, വേങ്ങര അസംബ്ലി ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്&#x200d;.. ഇതോടെ സി.പി.എമ്മിന്റെ വ്യാമോഹമാണ് പൊലിഞ്ഞുപോയത്. യു.ഡി.എഫ് മുന്നേറ്റത്തിന് തടയിടാനാണ് സോളാര്&#x200d; പോലുള്ള വിവാദങ്ങള്&#x200d; തൊടുത്തുവിടുന്നത്. രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ സംരക്ഷകര്&#x200d; കോണ്&#x200d;ഗ്രസും യു.പി.എയുമാണ്. ഒറ്റക്ക് രാജ്യത്തെവിടെയും ഒരു ചലനമുണ്ടാക്കാനും തങ്ങള്&#x200d;ക്കാവില്ലെന്ന് ഇടത് പക്ഷം തിരിച്ചറിയുകയാണ് വേണ്ടതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.<br />
ഗെയില്&#x200d; പൈപ്പ് ലൈന്&#x200d; സംബന്ധിച്ച് ജനങ്ങള്&#x200d;ക്കുള്ള ആശങ്ക ദൂരീകരിക്കണം, ജനവാസ മേഖല ഒഴിവാക്കണം, മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണം എന്ന ആവശ്യത്തില്&#x200d; നിന്ന് മുസ്്‌ലിംലീഗ് പിന്നോട്ട് പോകില്ല. എന്നാല്&#x200d; വികസന പദ്ധതികളോട് പാര്&#x200d;ട്ടിക്കോ ജനപ്രതിനിധികള്&#x200d;ക്കോ യാതൊരു എതിര്&#x200d;പ്പുമില്ല. ഇക്കാര്യം മുഖ്യമന്ത്രിയുമായി നടന്ന ചര്&#x200d;ച്ചയില്&#x200d; വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്&#x200d; ഇപ്പോള്&#x200d; പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച് പഠിച്ചതിന് ശേഷം പ്രതികരിക്കുമെന്ന് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.<br />
റോഹിങ്ക്യന്&#x200d; ജനതക്കുള്ള സഹായങ്ങളെത്തിക്കുന്നതിന് കൂടുതല്&#x200d; ശ്രദ്ധകേന്ദ്രീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. തണുപ്പുകാലത്ത്് അഭയാര്&#x200d;ഥികള്&#x200d;ക്കുള്ള വസ്ത്രം എത്തിക്കാനുള്ള ശ്രമങ്ങളും ഊര്&#x200d;ജിതമാക്കിയിട്ടുണ്ട്. ജമ്മു, യു.പി, ഹരിയാന തുടങ്ങിയ പ്രദേശങ്ങളില്&#x200d; മുസ്്‌ലിംലീഗിന്റെ വളണ്ടിയര്&#x200d;മാര്&#x200d; സേവനസന്നദ്ധരായി പ്രവര്&#x200d;ത്തിക്കുന്നുണ്ട്. അഭയാര്&#x200d;ഥികള്&#x200d;ക്ക് കൂടുതല്&#x200d; സഹാമയമെത്തിക്കുന്നതിനുള്ള ധനസമാഹരണം നടന്നുവരികയാണെന്നും ദേശീയ ഓര്&#x200d;ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി പറഞ്ഞു.<br />
ദേശീയ ട്രഷറര്&#x200d; പി.വി അബ്ദുല്&#x200d; വഹാബ് എം.പി, ദേശീയ സെക്രട്ടറി എം.പി അബ്ദുസ്സമദ് സമദാനി, സി.ടി അഹമ്മദലി, എം.ഐ തങ്ങള്&#x200d;, എം.സി മായിന്&#x200d;ഹാജി, കെ. കുട്ടിഅഹമ്മദ്കുട്ടി, ടിപിഎം സാഹിര്&#x200d;, ടി.എം സലീം, എം.കെ മുനീര്&#x200d; എം.എല്&#x200d;.എ, കെ.വി മുഹമ്മദ്കുഞ്ഞി, അഡ്വ. കെ.എന്&#x200d;.എ ഖാദര്&#x200d; എം.എല്&#x200d;.എ, വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്&#x200d;.എ, കെ.എം ഷാജി എം.എല്&#x200d;.എ, കെ.എസ് ഹംസ, സി മോയിന്&#x200d;കുട്ടി, സി.പി ബാവഹാജി, അഡ്വ. യു.എ ലത്തീഫ് പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-league-on-solar-case-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സോളാറില്‍ പ്രത്യേക നിയമസഭാ സമ്മേളനം നാളെ; കെ.എന്‍.എ ഖാദര്‍ സത്യപ്രതിജ്ഞ ചെയ്യും</title>
		<link>https://www.chandrikadaily.com/solar-case-decision-on-action-against-leaders-officials-tomorrow-read-more-at-httpenglish-manoramaonline-comnewskerala20171107solar-case-decision-against-leaders-tomorrow.html</link>
					<comments>https://www.chandrikadaily.com/solar-case-decision-on-action-against-leaders-officials-tomorrow-read-more-at-httpenglish-manoramaonline-comnewskerala20171107solar-case-decision-against-leaders-tomorrow.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 07 Nov 2017 14:55:07 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[KNA kader]]></category>
		<category><![CDATA[kna khader]]></category>
		<category><![CDATA[solar]]></category>
		<category><![CDATA[solar case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52590</guid>

					<description><![CDATA[തിരുവനന്തപുരം: സോളാര്‍ കേസിലെ ജുഡീഷ്യല്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കാന്‍ പ്രത്യേക സമ്മേളനം നാളെ ചേരും. സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെക്കുകയാണ് പ്രധാന അജണ്ട. സോളാര്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെക്കുന്നതിന് മുന്നോടിയായി വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ കെ.എന്‍.എ ഖാദര്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ ഒന്‍പതിനാണ് സഭ ചേരുക. ആദ്യം സത്യപ്രതിജ്ഞ നടക്കും. തുടര്‍ന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മേശപ്പുറത്ത് വെക്കും. ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രി പ്രസ്താവന നടത്തും. [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സോളാര്&#x200d; കേസിലെ ജുഡീഷ്യല്&#x200d; റിപ്പോര്&#x200d;ട്ട് നിയമസഭയില്&#x200d; വെക്കാന്&#x200d; പ്രത്യേക സമ്മേളനം നാളെ ചേരും. സോളാര്&#x200d; അന്വേഷണ കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെക്കുകയാണ് പ്രധാന അജണ്ട. സോളാര്&#x200d; റിപ്പോര്&#x200d;ട്ട് സഭയുടെ മേശപ്പുറത്ത് വെക്കുന്നതിന് മുന്നോടിയായി വേങ്ങര ഉപതെരഞ്ഞെടുപ്പില്&#x200d; ഉജ്ജ്വല വിജയം നേടിയ കെ.എന്&#x200d;.എ ഖാദര്&#x200d; നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും.</p>
<p>രാവിലെ ഒന്&#x200d;പതിനാണ് സഭ ചേരുക. ആദ്യം സത്യപ്രതിജ്ഞ നടക്കും. തുടര്&#x200d;ന്ന് സോളാര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് മേശപ്പുറത്ത് വെക്കും. ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രി പ്രസ്താവന നടത്തും. 9.15ഓടെ തന്നെ സഭ പിരിയും. സഭ പിരിഞ്ഞയുടന്&#x200d; മാധ്യമങ്ങള്&#x200d;ക്ക് റിപ്പോര്&#x200d;ട്ടിന്റെ പകര്&#x200d;പ്പ് വിതരണം ചെയ്യും. നാല് വാല്യങ്ങളായാണ് റിപ്പോര്&#x200d;ട്ട്. ഇംഗ്ലീഷിലുള്ള റിപ്പോര്&#x200d;ട്ടിന്റെ മലയാളം പരിഭാഷയും നല്&#x200d;കും.</p>
<p>ചാണ്ടിയുടെ നിയമലംഘനങ്ങള്&#x200d; കേരളം ഗൗരവത്തോടെ ചര്&#x200d;ച്ച ചെയ്യുന്ന സാഹചര്യത്തില്&#x200d; ചേരുന്ന പ്രത്യേക സമ്മേളനത്തില്&#x200d; പ്രതിപക്ഷം ഇക്കാര്യം ഉയര്&#x200d;ത്തിക്കാട്ടി പ്രതിഷേധിക്കാനും സാധ്യതയുണ്ട്. സോളാര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടിന്മേലുള്ള രാഷ്ട്രീയ പകപോക്കല്&#x200d; ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. റിപ്പോര്&#x200d;ട്ടിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാന്&#x200d; യു.ഡി.എഫ് സജ്ജമാണ്. എന്നാല്&#x200d; സര്&#x200d;ക്കാര്&#x200d; ഭൂമി കയ്യേറിയും കായലും നിലവും നികത്തിയും നഗ്നമായ നിയമലംഘനം നടത്തിയിട്ടും മന്ത്രിയായി തുടരുന്ന തോമസ്ചാണ്ടിയെ നിലനിര്&#x200d;ത്തിക്കൊണ്ട് നടത്തുന്ന സോളാര്&#x200d; കേസ് പോരാട്ടം സര്&#x200d;ക്കാരിനെ ഉദ്ദേശശുദ്ധി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.</p>
<p>സോളാര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തില്&#x200d; മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടി അടക്കമുള്ളവര്&#x200d;ക്കെതിരെ കേസ് എടുക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്&#x200d; റിപ്പോര്&#x200d;ട്ട് പരസ്യപ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു. റിപ്പോര്&#x200d;ട്ടിന്റെ പകര്&#x200d;പ്പ് ആവശ്യപ്പെട്ട് ഉമ്മന്&#x200d;ചാണ്ടി അടക്കം 12 പേര്&#x200d; വിവരാവകാശനിയമപ്രകാരം സര്&#x200d;ക്കാരിനെ സമീപിക്കുകയും ചെയ്തു. പകര്&#x200d;പ്പ് നല്&#x200d;കാന്&#x200d; തയാറാകാത്ത സാഹചര്യത്തിലാണ് സോളാര്&#x200d; റിപ്പോര്&#x200d;ട്ട് ചര്&#x200d;ച്ച ചെയ്യാന്&#x200d; നിയമസഭ വിളിച്ചുചേര്&#x200d;ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. സോളാര്&#x200d; റിപ്പോര്&#x200d;ട്ടിന്മേല്&#x200d; നിയമോപദേശം ലഭിച്ച സാഹചര്യത്തില്&#x200d; ഇനിയും അന്വേഷണത്തിന് ഉത്തരവിടുന്നതില്&#x200d; അര്&#x200d;ത്ഥമുണ്ടോയെന്നും കോടതിയുടെ പരിഗണനയിലുള്ള കേസില്&#x200d; തുടര്&#x200d; നടപടികള്&#x200d; സാധുവാണോ എന്നുമുള്ള ആശങ്കകളാണ് സര്&#x200d;ക്കാരിനെ കുഴപ്പത്തിലാക്കുന്ന മറ്റൊരു കാര്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/solar-case-decision-on-action-against-leaders-officials-tomorrow-read-more-at-httpenglish-manoramaonline-comnewskerala20171107solar-case-decision-against-leaders-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
