<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>south india &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/south-india/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 22 Mar 2025 03:10:36 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>south india &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ദക്ഷിണേന്ത്യയിലുയരുന്ന ഐക്യനിര</title>
		<link>https://www.chandrikadaily.com/1the-rising-tide-of-unity-in-south-india.html</link>
					<comments>https://www.chandrikadaily.com/1the-rising-tide-of-unity-in-south-india.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 22 Mar 2025 03:08:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[south india]]></category>
		<category><![CDATA[unity]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335096</guid>

					<description><![CDATA[കേന്ദ്ര സര്&#x200d;ക്കാര്&#x200d; തയാറാക്കിയിട്ടുള്ള ലോക്‌സഭാ മണ്ഡല അതിര്&#x200d;ത്തി നിര്&#x200d;ണയ പ്രക്രിയ മരവിപ്പിക്കുന്നതിനുള്ള കര്&#x200d;മ്മ പദ്ധതി തയ്യാറാക്കുകയും പൊതുജനങ്ങള്&#x200d;ക്കിടയില്&#x200d; അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രചാരണം നടത്തുകയും ചെയ്യുക എന്നതാണ് യോഗത്തിന്റെ അജണ്ട.]]></description>
										<content:encoded><![CDATA[<p>നിര്&#x200d;ദിഷ്ട മണ്ഡല പുനര്&#x200d;നിര്&#x200d;ണയ പ്രക്രിയക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ട്, ഭരണകക്ഷിയായ ഡി.എം.കെ ഇന്ന് ചെന്നൈയില്&#x200d; സംയുക്ത ആക്ഷന്&#x200d; കമ്മിറ്റിയുടെ (ജെ.എ.സി) ആദ്യ യോഗം വിളിച്ചുചേര്&#x200d;ത്തിരിക്കുകയാണ്. മൂന്ന് ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരും കര്&#x200d;ണാടക ഉപമുഖ്യമന്ത്രിയും വിവിധ രാഷ്ട്രീയ പാര്&#x200d;ട്ടികളിലെ സമുന്നത നേതാക്കളും പങ്കെടുക്കുന്ന ചടങ്ങ് ബി.ജെ.പിയെ എതിര്&#x200d;ക്കുന്ന പാര്&#x200d;ട്ടികളുടെ വേദിയായിത്തീര്&#x200d;ന്നിരിക്കുകയാണ്. പിണറായി വിജയന്&#x200d; (കേരളം), രേവന്ത് റെഡ്ഡി (തെലങ്കാന), ഭഗവന്ത് മാന്&#x200d; (പഞ്ചാബ്), കര്&#x200d;ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്&#x200d;, ഒഡീഷ മുന്&#x200d; മുഖ്യമന്ത്രിയും ബിജു ജനതാദള്&#x200d; (ബിജെഡി) മേധാവിയുമായ നവീന്&#x200d; പട്‌നായിക്, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്&#x200d;, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി അഡ്വ. പി.എം.എ സലാം, വൈ.എസ്.ആര്&#x200d; കോണ്&#x200d;ഗ്രസ് നേതാവ് മിഥു റെഡ്ഡി, ബി.ആര്&#x200d;.എസ് തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് പ്രതിനിധികള്&#x200d; തുടങ്ങിയവരാണ് യോഗത്തില്&#x200d; പങ്കെടുക്കുന്നത്. കേന്ദ്ര സര്&#x200d;ക്കാര്&#x200d; തയാറാക്കിയിട്ടുള്ള ലോക്‌സഭാ മണ്ഡല അതിര്&#x200d;ത്തി നിര്&#x200d;ണയ പ്രക്രിയ മരവിപ്പിക്കുന്നതിനുള്ള കര്&#x200d;മ്മ പദ്ധതി തയ്യാറാക്കുകയും പൊതുജനങ്ങള്&#x200d;ക്കിടയില്&#x200d; അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രചാരണം നടത്തുകയും ചെയ്യുക എന്നതാണ് യോഗത്തിന്റെ അജണ്ട.</p>
<p>തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ എം.കെ. സ്റ്റാലിന്&#x200d;, മുഖ്യമന്ത്രിമാര്&#x200d;ക്കും രാഷ്ട്രീയ നേതാക്കള്&#x200d;ക്കും കത്തെഴുതിയതിനു പുറമേ, തന്റെ മന്ത്രിസഭാ സഹപ്രവര്&#x200d;ത്തകരും എം.പിമാരും അടങ്ങുന്ന ഒരു പ്രതിനിധി സംഘത്തെ നേരിട്ട് ക്ഷണിക്കാന്&#x200d; അയക്കുകയും ചെയ്തിരുന്നു. ലോകസഭാ മണ്ഡലങ്ങളുടെ ജനസംഖ്യാടിസ്ഥാനത്തിലുള്ള അതിര്&#x200d;ത്തി നിര്&#x200d;ണയം ബാധിക്കുന്ന ദക്ഷിണേന്ത്യന്&#x200d; സംസ്ഥാനങ്ങള്&#x200d;ക്ക് പുറമെയുള്ള സംസ്ഥാനങ്ങളുടെ ഒരു ജെ.എ.സി രൂപീകരിക്കാനുള്ള തീരുമാനം അടുത്തിടെ സ്റ്റാലിന്&#x200d; വിളിച്ചുചേര്&#x200d;ത്ത ഒരു സര്&#x200d;വകക്ഷി യോ ഗത്തിലാണ് എടുത്തത്. ജനസംഖ്യാടിസ്ഥാനത്തിലുള്ള അതിര്&#x200d;ത്തി നിര്&#x200d;ണയം ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളുടെ സീറ്റുകള്&#x200d; കുറയ്ക്കമെന്നും കൂടുതല്&#x200d; ജനസംഖ്യയുള്ള വടക്കേ ഇന്ത്യന്&#x200d; സംസ്ഥാനങ്ങള്&#x200d;ക്ക് അനാവശ്യ നേട്ടം നല്&#x200d;കുമെന്നുമുള്ള കാര്യത്തില്&#x200d; ദക്ഷിണേന്ത്യയില്&#x200d; ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പാര്&#x200d;ട്ടികളിലെല്ലാം സമവായമുണ്ട്. വിഷയം ശ്രദ്ധയില്&#x200d;പ്പെടുത്തുന്നതിനായി, പാര്&#x200d;ലമെന്റിന്റെ നിലവിലെ സമ്മേളനത്തില്&#x200d; ഡി.എം.കെ എം.പിമാര്&#x200d; ശ്രമിക്കുകയും ചെയ്തിരുന്നു. ഡി.എം.കെയുടെ പാര്&#x200d;ലമെന്ററി പാര്&#x200d;ട്ടി നേതാവ് കനിമൊഴി സഭയില്&#x200d; ചര്&#x200d;ച്ചക്ക് നോട്ടീസ് നല്&#x200d;കുകയുണ്ടായി. കഴിഞ്ഞ വ്യാഴാഴ്ച, ഡി.എം.കെ എം.പിമാര്&#x200d; അതിര്&#x200d; ത്തി നിര്&#x200d;ണയം പ്രഖ്യാപിക്കുന്ന മുദ്രാവാക്യം എഴുതിയ കറുത്ത ടീഷര്&#x200d;ട്ടുകള്&#x200d; ധരിച്ച് പാര്&#x200d;ലമെന്റിലെത്തി സഭക്ക് പുറത്ത് പ്രകടനം നടത്തിയിരുന്നു.</p>
<p>അതിര്&#x200d;ത്തി നിര്&#x200d;ണയ പ്രക്രിയ തമിഴ്‌നാട്ടില്&#x200d; മാത്രം ഒമ്പത് ലോക്‌സഭാ സീറ്റുകള്&#x200d; ഇല്ലാതാക്കുമെന്നാണ് ഡി.എം.കെയുടെ നിലപാട്. നിലവില്&#x200d; തമിഴ്‌നാട്ടില്&#x200d; ആകെ 39 ലോക്‌സഭാ സീറ്റുകളാണുള്ളത്. പുതിയ തീരുമാനം സംസ്ഥാനത്തിന്റെ ശബ്ദത്തെയും പാര്&#x200d;ലമെന്റിലെ പ്രാതിനിധ്യ ത്തെയും തകര്&#x200d;ക്കാനുള്ള ഗൂഢാലോചനയാണെന്നും ഫെഡറല്&#x200d; വിരുദ്ധതക്കു പുറമേ, വടക്കന്&#x200d; പ്രദേശങ്ങളില്&#x200d; അനുപാതമില്ലാതെ വര്&#x200d;ധിച്ച സീറ്റുകള്&#x200d; നേടി അധികാരം നിലനിര്&#x200d;ത്തുക എന്നതാണ് ബി.ജെപി.യുടെ ലക്ഷ്യമെന്നുമാണ് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ആരോപണം. തമിഴ്‌നാട് സര്&#x200d;ക്കാറിന്റെ നേതൃത്വത്തില്&#x200d; നടക്കുന്ന ശ്രമങ്ങള്&#x200d;ക്ക് പൂര്&#x200d;ണ പിന്തുണയാണ് ദക്ഷിണേന്ത്യന്&#x200d; സംസ്ഥാ നങ്ങളിലെയും പഞ്ചാബ് ഉള്&#x200d;പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളും നല്&#x200d;കിക്കൊണ്ടിരിക്കുന്നത്.</p>
<p>കേന്ദ്ര സര്&#x200d;ക്കാറിന്റെ ദ്വിഭാഷാ നീക്കത്തെയും തമിഴ്‌നാട് ശക്തമായിത്തന്നെ എതിര്&#x200d;ത്തിരുന്നു. വിദ്യാഭ്യാസ നയത്തിന്റെ മറപിടിച്ച് ഹിന്ദി സാര്&#x200d;വത്രികമാക്കാനും തമിഴ്ഭാഷയെയും സംസ്‌ക്കാരത്തെയും തകര്&#x200d;ക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണ് ദ്വിഭാഷ നയമെന്നും ഇത് തമിഴ്‌നാട്ടില്&#x200d; ഒരു തരത്തിലും അംഗീകരിക്കാന്&#x200d; സാധിക്കില്ലെന്നുമായിരുന്നു സ്റ്റാലിന്റെ പ്രതികരണം. കേന്ദ്ര നയങ്ങള്&#x200d; നടപ്പിലാക്കുന്നതില്&#x200d; വീഴ്ച്ചവരുത്തുന്നതിന്റെ പേരില്&#x200d; ഫണ്ട് വെട്ടി കുറക്കുന്ന പക്ഷം അതിനെ നേരിടാന്&#x200d; തയ്യാറാണെന്നും തമിഴ്‌നാട് സര്&#x200d;ക്കാര്&#x200d; മുന്നറിയിപ്പ് നല്&#x200d;കിയിരുന്നു. ദ്വിഭാഷാ നയത്തിലൂടെയും മണ്ഡല പുനര്&#x200d;നിര്&#x200d;ണയത്തിലൂടെയും ബി.ജെ.പി ലക്ഷ്യംവെക്കുന്നത് ദക്ഷിണേന്ത്യന്&#x200d; സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേട്ടമുണ്ടാക്കുകയെന്നതാണെന്നത് സുവ്യക്തമാണ്. ഉത്തേരേന്ത്യയിലെ പോലെ വര്&#x200d;ഗീയ ധ്രുവീകരണം അസാധ്യമാവുകയും ദക്ഷിണേന്ത്യയില്&#x200d; താമര തണ്ടൊടിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന ഈ ഘട്ടത്തിലുള്ള നീക്കം പ്രതിപക്ഷ കക്ഷികള്&#x200d; ഒന്നായി ചെറുക്കാന്&#x200d; തീരുമാനിച്ചതോടെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. ദക്ഷിണേന്ത്യയില്&#x200d; രൂപപ്പെടുന്ന ഈ സംയുക്ത പ്രതിഷേധം രാജ്യമെമ്പാടും വ്യാപിക്കുന്നതിലൂടെ കേന്ദ്ര സര്&#x200d;ക്കാറും ബി.ജെ.പിയും കൂടുതല്&#x200d; പ്രതിരോധത്തിലേക്ക് നീങ്ങാനിരിക്കുകയുമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-rising-tide-of-unity-in-south-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദക്ഷിണേന്ത്യക്ക് ദാഹിക്കുന്നു; അണക്കെട്ടിലുള്ളത് 17 ശതമാനം വെള്ളം മാത്രമെന്ന് കേന്ദ്ര ജല കമ്മീഷൻ</title>
		<link>https://www.chandrikadaily.com/the-south-is-thirsty-the-central-water-commission-says-that-only-17-percent-of-the-water-is-in-the-dam.html</link>
					<comments>https://www.chandrikadaily.com/the-south-is-thirsty-the-central-water-commission-says-that-only-17-percent-of-the-water-is-in-the-dam.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 28 Apr 2024 06:49:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[south india]]></category>
		<category><![CDATA[WATER]]></category>
		<category><![CDATA[water commission]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296199</guid>

					<description><![CDATA[ന്യൂഡൽഹി: താപനിലയില്&#x200d; വലിയ വർധനവ് നേരിടുന്ന ദക്ഷിണേന്ത്യന്&#x200d; സംസ്ഥാനങ്ങള്&#x200d; വരള്&#x200d;ച്ചയുടെ വക്കില്&#x200d;. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണ് ദക്ഷിണേന്ത്യന്&#x200d; സംസ്ഥാനങ്ങളിലെ ജല സംഭരണം എന്നാണ് റിപ്പോര്&#x200d;ട്ട്. കേരളം, തമിഴ്‌നാട്, കര്&#x200d;ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ അണക്കെട്ടുകളില്&#x200d; സംഭരിച്ചിട്ടുള്ള ജലം ശരാശരിയിലും താഴെയെന്ന് കണക്കുകള്&#x200d; വ്യക്തമാക്കുന്നു. ദേശീയ ജലകമ്മീഷന്&#x200d; പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്&#x200d; പ്രകാരം ദക്ഷിണേന്ത്യന്&#x200d; സംസ്ഥാനങ്ങളിലെ അണക്കെട്ടുകളില്&#x200d; 17 ശതമാനം ജലം മാത്രമാണുള്ളത്. കഴിഞ്ഞ വര്&#x200d;ഷം ഇക്കാലയളവില്&#x200d; ഇത് 29 ശതമാനം ആയിരുന്നിടത്താണ് ജല [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: താപനിലയില്&#x200d; വലിയ വർധനവ് നേരിടുന്ന ദക്ഷിണേന്ത്യന്&#x200d; സംസ്ഥാനങ്ങള്&#x200d; വരള്&#x200d;ച്ചയുടെ വക്കില്&#x200d;. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണ് ദക്ഷിണേന്ത്യന്&#x200d; സംസ്ഥാനങ്ങളിലെ ജല സംഭരണം എന്നാണ് റിപ്പോര്&#x200d;ട്ട്. കേരളം, തമിഴ്‌നാട്, കര്&#x200d;ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ അണക്കെട്ടുകളില്&#x200d; സംഭരിച്ചിട്ടുള്ള ജലം ശരാശരിയിലും താഴെയെന്ന് കണക്കുകള്&#x200d; വ്യക്തമാക്കുന്നു.</p>
<p>ദേശീയ ജലകമ്മീഷന്&#x200d; പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്&#x200d; പ്രകാരം ദക്ഷിണേന്ത്യന്&#x200d; സംസ്ഥാനങ്ങളിലെ അണക്കെട്ടുകളില്&#x200d; 17 ശതമാനം ജലം മാത്രമാണുള്ളത്. കഴിഞ്ഞ വര്&#x200d;ഷം ഇക്കാലയളവില്&#x200d; ഇത് 29 ശതമാനം ആയിരുന്നിടത്താണ് ജല ദൗര്&#x200d;ലഭ്യത്തിന്റെ രൂക്ഷത വെളിപ്പെടുന്നത്. 43 അണക്കെട്ടുകളാണ് ആറ് ദക്ഷിണേന്ത്യന്&#x200d; സംസ്ഥാനങ്ങളിലായുള്ളത്.</p>
<p>വേനല്&#x200d; കാലത്ത് അണക്കെട്ടുകളിലെ ജലനിരപ്പ് കുറയുന്നത് അസാധാരണമല്ല, എന്നാല്&#x200d; ഇത്തവണ നേരിടുന്ന കുത്തനെയുള്ള ഇടിവ് ആശങ്കയുണര്&#x200d;ത്തുന്നതാണ്. മണ്&#x200d;സൂണ്&#x200d; ആരംഭിക്കാന്&#x200d; ഇനിയും ഒരു മാസമെങ്കിലും വേണ്ടിവരുമെന്നതാണ് ആശങ്കയുടെ അടിസ്ഥാനം. മണ്&#x200d;സൂണ്&#x200d; മഴയിലെ കുറവ് ജല സംഭരണം കുറയുന്നതിന് കാരണമായി. കുടിവെള്ളത്തിനും ജലസേചന ആവശ്യങ്ങള്&#x200d;ക്കുമായി കൂടുതല്&#x200d; വെള്ളം പിന്&#x200d;വലിക്കേണ്ടിവന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. വെള്ള ക്ഷാമം ഇത്തവണ രൂക്ഷമായി നേരിടുകയാണ് കര്&#x200d;ണാടക. കാവേരി നദിയിലെ ജലനിരപ്പും സംഭരണികളിലെ ജലനിരപ്പും വേനല്&#x200d; കടുത്തതോടെ ആശങ്കപ്പെടുത്തും വിധം താഴ്ന്നത് ബെംഗളൂരു മേഖലയെ ഉള്&#x200d;പ്പെടെ ബാധിച്ചു. കാവേരി നദിയിലെ വെള്ളം ആശ്രയിച്ചാണ് ബെംഗളൂരുവിലെ ജനജീവിതം മുന്നോട്ട് പോകുന്നത്.</p>
<p>2023ന് മുമ്പുള്ള വര്&#x200d;ഷങ്ങളെ അപേക്ഷിച്ച് 34 ശതമാനം മഴയുടെ കുറവാണ് കഴിഞ്ഞ തവണ കേരളത്തില്&#x200d; രേഖപ്പെടുത്തിയത്. ഇത് വ്യാപക കൃഷി നാശങ്ങള്&#x200d;ക്കും കുടിവെള്ള ക്ഷാമത്തിനും വഴിവച്ചിരുന്നു. എന്നാല്&#x200d; ഈ വര്&#x200d;ഷം സാധാരണയില്&#x200d; കവിഞ്ഞ മഴ ലഭിക്കുമെന്നാണ് സൂചന. എല്&#x200d;നിനോ പ്രതിഭാസമായിരുന്നു കഴിഞ്ഞ തവണ വില്ലനായത്. ജൂണ്&#x200d; മുതല്&#x200d; സെപ്റ്റംബര്&#x200d; വരെ നീണ്ടുനില്&#x200d;ക്കുന്ന കാലവര്&#x200d;ഷത്തില്&#x200d; സംസ്ഥാനത്ത് സാധാരണയില്&#x200d; കൂടുതല്&#x200d; മഴ ലഭിക്കുമെന്നാണ് ആദ്യ ഘട്ട പ്രവചനം. സാധാരണഗതിയില്&#x200d; 2018.6 മില്ലിമീറ്റര്&#x200d; മഴയാണ് കേരളത്തില്&#x200d; ലഭിക്കുക. എന്നാല്&#x200d; കഴിഞ്ഞ വര്&#x200d;ഷം 1327 മില്ലിമീറ്റര്&#x200d; മാത്രമായിരുന്നു പെയ്തത്. അതേസമയം,ഈ വര്&#x200d;ഷം കേരളം ഉള്&#x200d;പ്പെടെയുള്ള മേഖലയില്&#x200d; ശക്തമായ കാലവര്&#x200d;ഷം ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-south-is-thirsty-the-central-water-commission-says-that-only-17-percent-of-the-water-is-in-the-dam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദക്ഷിണേന്ത്യയില്&#x200d; ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; കേരളത്തിലും ജാഗ്രത</title>
		<link>https://www.chandrikadaily.com/army-warns-of-terror-attack-in-southern-india-after-boats-found-abandoned.html</link>
					<comments>https://www.chandrikadaily.com/army-warns-of-terror-attack-in-southern-india-after-boats-found-abandoned.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 10 Sep 2019 09:31:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Alert]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[south india]]></category>
		<category><![CDATA[terror]]></category>
		<category><![CDATA[Terror Attack]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=138724</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ദക്ഷിണേന്ത്യയില്&#x200d; ഭീകരാക്രമണ സാധ്യതയെന്ന മുന്നറിയിപ്പുമായി സൈന്യം. ഗുജറാത്തിലെ കച്ചിനു സമീം സര്&#x200d;ക്രീക്കില്&#x200d; ഉപേക്ഷിക്കപ്പെട്ട നിലയില്&#x200d; ബോട്ടുകള്&#x200d; കണ്ടെത്തിയതാണ് ഭീകരാക്രണ സാധ്യത സംബന്ധിച്ച സംശങ്ങള്&#x200d; ജനിപ്പിച്ചത്. കടല്&#x200d;മാര്&#x200d;ഗം എത്തിയ ഭീകരര്&#x200d; ബോട്ടുകള്&#x200d; ഉപേക്ഷിച്ച ശേഷം നുഴഞ്ഞുകയറിയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് അധികൃതര്&#x200d;. ഏതു സാഹചര്യവും നേരിടാന്&#x200d; സൈന്യം സജ്ജമാണെന്ന് കരസേനാ ദക്ഷിണ കമാന്&#x200d;ഡ് മേധാവി ലഫ്റ്റനന്റ് ജനറല്&#x200d; എസ്.കെ സെയിനി അറിയിച്ചു. സൈന്യം മുന്&#x200d;കരുതല്&#x200d; നടപടികള്&#x200d; സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് തീരം വഴി ഭീകരര്&#x200d; ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയേക്കാമെന്ന് [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: ദക്ഷിണേന്ത്യയില്&#x200d; ഭീകരാക്രമണ സാധ്യതയെന്ന മുന്നറിയിപ്പുമായി സൈന്യം. ഗുജറാത്തിലെ കച്ചിനു സമീം സര്&#x200d;ക്രീക്കില്&#x200d; ഉപേക്ഷിക്കപ്പെട്ട നിലയില്&#x200d; ബോട്ടുകള്&#x200d; കണ്ടെത്തിയതാണ് ഭീകരാക്രണ സാധ്യത സംബന്ധിച്ച സംശങ്ങള്&#x200d; ജനിപ്പിച്ചത്. കടല്&#x200d;മാര്&#x200d;ഗം എത്തിയ ഭീകരര്&#x200d; ബോട്ടുകള്&#x200d; ഉപേക്ഷിച്ച ശേഷം നുഴഞ്ഞുകയറിയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് അധികൃതര്&#x200d;. ഏതു സാഹചര്യവും നേരിടാന്&#x200d; സൈന്യം സജ്ജമാണെന്ന് കരസേനാ ദക്ഷിണ കമാന്&#x200d;ഡ് മേധാവി ലഫ്റ്റനന്റ് ജനറല്&#x200d; എസ്.കെ സെയിനി അറിയിച്ചു. സൈന്യം മുന്&#x200d;കരുതല്&#x200d; നടപടികള്&#x200d; സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് തീരം വഴി ഭീകരര്&#x200d; ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയേക്കാമെന്ന് കഴിഞ്ഞയാഴ്ചയും രഹസ്യാന്വേഷണ ഏജന്&#x200d;സികള്&#x200d; മുന്നറിയിപ്പു നല്&#x200d;കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്&#x200d; ദക്ഷിണേന്ത്യയിലെ തുറമുഖങ്ങള്&#x200d;ക്ക് ഉള്&#x200d;പ്പെടെ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്&#x200d; ഏര്&#x200d;പ്പെടുത്തിയിരുന്നു. </p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">Tamil Nadu: Asadullah Sheikh, a suspected Jamaat-ul-Mujahideen Bangladesh (JMB) terrorist was arrested from Chennai today, by National Investigation Agency (NIA) and Chennai Police. <a href="https://t.co/hp1I3xqb23">pic.twitter.com/hp1I3xqb23</a></p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1171339413973950470?ref_src=twsrc%5Etfw">September 10, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>തിരുവനന്തപുരം: ദക്ഷിണേന്ത്യയില്&#x200d; ഭീകരാക്രമണ സാധ്യതയുണ്ടെന്ന കരസേനാ മുന്നറിയിപ്പിനെ തുടര്&#x200d;ന്ന് കേരളത്തിലും ജാഗ്രതാ നിര്&#x200d;ദ്ദേശം. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റയാണ് ജില്ലാ പൊലീസ് മേധാവിമാര്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയത്. ഓണത്തിരക്കുള്ള സ്ഥലങ്ങളില്&#x200d; കൂടുതല്&#x200d; സുരക്ഷയ്ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ട്. ബസ്സ് സ്റ്റാന്റുകള്&#x200d;, റെയില്&#x200d;വേ സ്റ്റേഷനുകള്&#x200d;, വിമാനത്താവളങ്ങള്&#x200d; എന്നിവിടങ്ങളിലും ജനങ്ങള്&#x200d; കൂടുന്ന മറ്റ് സ്ഥലങ്ങളിലും അതീവ ജാഗ്രത പുലര്&#x200d;ത്താനും നിര്&#x200d;ദ്ദേശമുണ്ട്. ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് ജനത്തിരക്ക് വര്&#x200d;ധിക്കുന്ന സ്ഥലങ്ങളിലും ആഘോഷവേദികള്&#x200d;ക്ക് സമീപവും കര്&#x200d;ശന സുരക്ഷ ഏര്&#x200d;പ്പെടുത്തും. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില്&#x200d;പ്പെട്ടാല്&#x200d; 112 എന്ന നമ്പറിലോ സംസ്ഥാന പൊലീസ് മേധാവിയുടെ കണ്&#x200d;ട്രോള്&#x200d; റൂമിലോ (0471 2722500) അറിയിക്കണമെന്ന് ബെഹ്‌റ അഭ്യര്&#x200d;ത്ഥിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/army-warns-of-terror-attack-in-southern-india-after-boats-found-abandoned.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിയുടെ കോണ്&#x200d;ഗ്രസ് മുക്തഭാരതമെന്ന സ്വപ്‌നത്തിനിടെ തെക്ക് ഇന്ത്യ ബി.ജെ.പി മുക്തം</title>
		<link>https://www.chandrikadaily.com/tdp-quits-nda-south-india-bjp-free-now.html</link>
					<comments>https://www.chandrikadaily.com/tdp-quits-nda-south-india-bjp-free-now.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 16 Mar 2018 13:10:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Andhra pradesh]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[bjp india]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[congress vs bjp]]></category>
		<category><![CDATA[south india]]></category>
		<category><![CDATA[TDP]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75068</guid>

					<description><![CDATA[ഹൈദരാബാദ്: ബി.ജെ.പിയുടെ കോണ്&#x200d;ഗ്രസ് മുക്ത ഭാരതമെന്ന സ്വപ്‌നം കാണുന്നതിനിടെ തെക്ക് ഇന്ത്യയില്&#x200d; നിന്നും ബി.ജെ.പിക്ക് തിരിച്ചടി. ആന്ധ്രപ്രദേശ് ഭരിക്കുന്ന തെലുങ്ക് ദേശം പാര്&#x200d;ട്ടി (ടി.ഡി.പി) എന്&#x200d;.ഡി.എ വിട്ടതോടെ തെക്കേ ഇന്ത്യയില്&#x200d; ബി.ജെ.പി സംപൂജ്യരാകും. ഉത്തരേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഭരണം കയ്യടിക്കിയപ്പോഴും ദക്ഷിണേന്ത്യയില്&#x200d; വലിയ മുന്നേറ്റം കാഴ്ചവെക്കാന്&#x200d; ബി.ജെ.പിക്കു കഴിഞ്ഞിരുന്നില്ല. മുമ്പ് കൈയിലുണ്ടായിരുന്ന കര്&#x200d;ണാടക കോണ്&#x200d;ഗ്രസ് തിരിച്ചുപിടിച്ചതോടെ സഖ്യകക്ഷിയായ ടി.ഡി.പി ഭരിക്കുന്ന ആന്ധ്രാപ്രദേശ് മാത്രമായിരുന്നു ദക്ഷിണേന്ത്യയിലെ ബി.ജെ.പിയുടെ ഏക ആശ്വാസം. എന്നാല്&#x200d; ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്&#x200d;കാന്&#x200d; കേന്ദ്രം [&#8230;]]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: ബി.ജെ.പിയുടെ കോണ്&#x200d;ഗ്രസ് മുക്ത ഭാരതമെന്ന സ്വപ്‌നം കാണുന്നതിനിടെ തെക്ക് ഇന്ത്യയില്&#x200d; നിന്നും ബി.ജെ.പിക്ക് തിരിച്ചടി. ആന്ധ്രപ്രദേശ് ഭരിക്കുന്ന തെലുങ്ക് ദേശം പാര്&#x200d;ട്ടി (ടി.ഡി.പി) എന്&#x200d;.ഡി.എ വിട്ടതോടെ തെക്കേ ഇന്ത്യയില്&#x200d; ബി.ജെ.പി സംപൂജ്യരാകും.</p>
<p>ഉത്തരേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഭരണം കയ്യടിക്കിയപ്പോഴും ദക്ഷിണേന്ത്യയില്&#x200d; വലിയ മുന്നേറ്റം കാഴ്ചവെക്കാന്&#x200d; ബി.ജെ.പിക്കു കഴിഞ്ഞിരുന്നില്ല. മുമ്പ് കൈയിലുണ്ടായിരുന്ന കര്&#x200d;ണാടക കോണ്&#x200d;ഗ്രസ് തിരിച്ചുപിടിച്ചതോടെ സഖ്യകക്ഷിയായ ടി.ഡി.പി ഭരിക്കുന്ന ആന്ധ്രാപ്രദേശ് മാത്രമായിരുന്നു ദക്ഷിണേന്ത്യയിലെ ബി.ജെ.പിയുടെ ഏക ആശ്വാസം. എന്നാല്&#x200d; ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്&#x200d;കാന്&#x200d; കേന്ദ്രം തയ്യാറാവാതിരുന്നതിനെ തുടര്&#x200d;ന്ന് ടി.ഡി.പി മുന്നണി വിടുകയായിരുന്നു.</p>
<p>ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു മന്ത്രിസഭയില്&#x200d; ബി.ജെ.പിക്ക് രണ്ടു മന്ത്രിമാരാണുള്ളത്. സഖ്യപിരിഞ്ഞതോടെ വരും ദിവസങ്ങളില്&#x200d; ഈ മന്ത്രിമാര്&#x200d; രാജിവെക്കേണ്ടിവരും. ഇതോടെ തെക്ക് ഇന്ത്യയില്&#x200d; ബി.ജെ.പിക്ക് ഒരു സംസ്ഥാനത്തും അധികാരമുണ്ടാവില്ല. ടി.ഡി.പി എന്&#x200d;.ഡി.എ വിട്ടത് സംഭവം സോഷ്യല്&#x200d; മീഡിയയില്&#x200d; വന്&#x200d; ആഘോഷമാക്കിയിരുക്കുയാണ് യുവാക്കള്&#x200d;. പ്രധാനമായും തെക്കേ ഇന്ത്യ ബി.ജെ.പി മുക്തമായി എന്നു പറഞ്ഞാണ് സോഷ്യല്&#x200d; മീഡിയയുടെ ആഘോഷം.</p>
<p>&nbsp;</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Relax and relish your beef fry! You&#8217;re entering a <a href="https://twitter.com/BJP4India?ref_src=twsrc%5Etfw">@BJP4India</a> free zone! South India stands tall against Fascism. Unite and fight! <a href="https://t.co/JVm99bIxYP">pic.twitter.com/JVm99bIxYP</a></p>
<p>— Suvarna Haridas (@HaridasSuvarna) <a href="https://twitter.com/HaridasSuvarna/status/974545426530549761?ref_src=twsrc%5Etfw">March 16, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Its official now, BJP is not ruling any South Indian State&#8230;<br />
Wish United States of South India&#8230; <a href="https://t.co/7pcrxknq2J">pic.twitter.com/7pcrxknq2J</a></p>
<p>— ராஜேஷ் (@kaadhale_aadhal) <a href="https://twitter.com/kaadhale_aadhal/status/974602028876836866?ref_src=twsrc%5Etfw">March 16, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fvysakh.ks.56%2Fposts%2F1533739050068189&amp;width=500" width="500" height="463" frameborder="0" scrolling="no"></iframe></p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fthrones121%2Fposts%2F1671105106301628&amp;width=500" width="500" height="459" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tdp-quits-nda-south-india-bjp-free-now.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
