<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>speech &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/speech/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 27 Dec 2024 12:49:29 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>speech &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>CPM ലോക്കൽ സെക്രട്ടറിയുടെ കൊലവിളി പ്രസംഗം., പരാതി നൽകി യൂത്ത് ലീഗ്</title>
		<link>https://www.chandrikadaily.com/killing-speech-of-cpim-local-secretary-the-youth-league-filed-a-complaint.html</link>
					<comments>https://www.chandrikadaily.com/killing-speech-of-cpim-local-secretary-the-youth-league-filed-a-complaint.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 27 Dec 2024 12:49:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ariyil shukoor]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[myl]]></category>
		<category><![CDATA[news]]></category>
		<category><![CDATA[police complaint]]></category>
		<category><![CDATA[speech]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323517</guid>

					<description><![CDATA[കൊയിലാണ്ടി: തിക്കോടി കുറ്റിവയൽ പ്രദേശത്ത് പ്രതിഷേധ പരിപാടിക്കിടെ കൊലവിളി പ്രസംഗം നടത്തിയ സി.പി..എം തിക്കോടി ലോക്കൽ സെക്രട്ടറി കളത്തിൽ ബിജുവിനെതിരെ നിയോജകമണ്ഡലം യൂത്ത് ലീഗ് പരാതി നൽകി. കഴിഞ്ഞ ഞായറാഴ്ച പാർട്ടിയുടെ കുറ്റിവയൽ ബ്രാഞ്ച് കമ്മിറ്റി പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഉയർത്തിയ കൊടികൾ നശിപ്പിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് പ്രകടനം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലാണ് രക്തസാക്ഷി അരിയിൽ ഷുകൂറിന്റെ കൊലപാതകത്തെ ഓർമ്മപ്പെടുത്തി കൊലപാതകങ്ങളെയും അക്രമങ്ങളെയും മഹത്വവൽക്കരിച്ച് കളത്തിൽ ബിജു കൊലവിളി പ്രസംഗം നടത്തിയത്. പ്രസ്ഥാനത്തിന്റെ നേരെ വന്നാൽ ഷുകൂറിന്റെ ഗതിയായിരിക്കുമെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>കൊയിലാണ്ടി: തിക്കോടി കുറ്റിവയൽ പ്രദേശത്ത് പ്രതിഷേധ പരിപാടിക്കിടെ കൊലവിളി പ്രസംഗം നടത്തിയ സി.പി..എം തിക്കോടി ലോക്കൽ സെക്രട്ടറി കളത്തിൽ ബിജുവിനെതിരെ നിയോജകമണ്ഡലം യൂത്ത് ലീഗ് പരാതി നൽകി.</p>
<p>കഴിഞ്ഞ ഞായറാഴ്ച പാർട്ടിയുടെ കുറ്റിവയൽ ബ്രാഞ്ച് കമ്മിറ്റി പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഉയർത്തിയ കൊടികൾ നശിപ്പിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് പ്രകടനം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലാണ് രക്തസാക്ഷി അരിയിൽ ഷുകൂറിന്റെ കൊലപാതകത്തെ ഓർമ്മപ്പെടുത്തി കൊലപാതകങ്ങളെയും അക്രമങ്ങളെയും മഹത്വവൽക്കരിച്ച് കളത്തിൽ ബിജു കൊലവിളി പ്രസംഗം നടത്തിയത്.</p>
<p>പ്രസ്ഥാനത്തിന്റെ നേരെ വന്നാൽ ഷുകൂറിന്റെ ഗതിയായിരിക്കുമെന്ന് ഭീഷണിയോടെയും സമാധാന അന്തരീക്ഷത്തിൽ രാഷ്ട്രീയ പ്രവർത്തനം നടക്കുന്ന തിക്കോടി പ്രദേശത്ത് ബോധപൂർവ്വം സംഘർഷങ്ങൾ സൃഷ്ടിക്കാൻ ആഹ്വാനം നൽകുന്ന തരത്തിലുമായിരുന്നു ബിജുവിന്റെ പ്രകോപനപരമായ പ്രസംഗം.<br />
ഷുകൂർ വധത്തിൽ സിപിഐമ്മിന്റെ പങ്ക് വ്യക്തമാണ് എന്ന് തെളിയിക്കുന്നതാണ് ലോക്കൽ സെക്രട്ടറിയുടെ പ്രസംഗം.</p>
<p>ഷുകൂർ കേസിൽ തന്നെ കുറ്റവിമുക്തനാക്കാൻ കോടതിയെ സമീപിച്ച പി ജയരാജനും പാർട്ടിയും കൊലപാതകത്തിൽ പങ്കില്ല എന്ന നുണകൾ ആവർത്തിക്കുമ്പോഴാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന തരത്തിലും അത് സമ്മതിക്കുന്ന തരത്തിലും ലോക്കൽ സെക്രട്ടറിയുടെ കൊലവിളി പ്രസംഗം പുറത്തുവരുന്നത്.</p>
<p>മനുഷ്യ ജീവനുകളെ മൃഗങ്ങളെക്കാൾ ക്രൂരതയോടെ വേട്ടയാടി കൊലപ്പെടുത്തുന്ന കാടത്തത്തെ ഒരു പ്രത്യയശാസ്ത്രം കൊണ്ടും ന്യായീകരിക്കാൻ പറ്റുന്നതല്ല. പ്രത്യയശാസ്ത്രത്തിലെ മാനവിക ചോർന്നുപോയ വെറും ക്രിമിനൽ സംഘമായി സി പി ഐ എം മാറിയിരിക്കുകയാണ് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് രക്തസാക്ഷി ഷുകൂറിനെ അവഹേളിച്ച് കൊണ്ടും അതിനെ ന്യായീകരിച്ചും തിക്കോടി ലോക്കൽ സെക്രട്ടറി നടത്തിയ കൊലവിളി പ്രസംഗം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/killing-speech-of-cpim-local-secretary-the-youth-league-filed-a-complaint.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;തെരഞ്ഞെടുപ്പിന് ശേഷം വ്യാപകമായി ന്യൂനപക്ഷങ്ങള്&#x200d; ആക്രമിക്കപ്പെട്ടു&#8217;:  അഡ്വ. ഹാരിസ് ബീരാന്&#x200d;</title>
		<link>https://www.chandrikadaily.com/minorities-attacked-widely-after-elections-adv-harris-beeran.html</link>
					<comments>https://www.chandrikadaily.com/minorities-attacked-widely-after-elections-adv-harris-beeran.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 02 Jul 2024 15:31:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[adv.haris beeran]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[rajyasabha]]></category>
		<category><![CDATA[speech]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301651</guid>

					<description><![CDATA[അർഹമായ കേന്ദ്ര വിഹിതത്തിന് വേണ്ടി സുപ്രിംകോടതിയെ സമീപിക്കേണ്ട ഗതികേടിലാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെന്നും ഫെഡറലിസത്തെ മാനിക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു]]></description>
										<content:encoded><![CDATA[<p>ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് വ്യാപകമായി ന്യൂനപക്ഷങ്ങളും ദളിതരും ആക്രമിക്കപ്പെട്ടുവെന്ന് അഡ്വ. ഹാരിസ് ബീരാൻ എം.പി പറഞ്ഞു. റായ്പൂർ, മധ്യപ്രദേശ്, യു.പി, അലിഗഡ്, ലക്‌നൗ, ഗുജറാത്ത് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ന്യൂനപക്ഷ വിഭാഗങ്ങൾ ആക്രമിക്കപ്പെട്ടു. ക്രിക്കറ്റ് കളി കാണാൻ പോയ മുസ്‌ലിം യുവാവിനെ പോലും അടിച്ച് കൊല്ലുന്ന സാഹചര്യമുണ്ടായി. വിദ്വേഷ പ്രസംഗങ്ങളാണ് ഈ ആക്രമണങ്ങൾക്ക് പ്രേരകമായത്. പോലീസും അന്വേഷണ സംഘങ്ങളും ഇതിനെതിരെ യാതൊന്നും ചെയ്യാതെ നിസ്സംഗരായി നോക്കി നിൽക്കുകയാണ്. രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഗവൺമെന്റിനുണ്ടെന്നും എന്നാൽ ഒരു പ്രത്യേക സമുദായത്തെ പ്രതിരോധത്തിലാക്കുന്ന രീതിയിലാണ് പ്രധാനമന്ത്രി പോലും സംസാരിച്ചുകൊണ്ടിരുന്നതെന്നും ഹാരിസ് ബീരാൻ പറഞ്ഞു. രാജ്യസഭയിലെ തന്നെ കന്നി പ്രസംഗത്തിലാണ് കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹാരിസ് ബീരാൻ രംഗത്തെത്തിയത്.</p>
<p>ജാതി സെൻസസ് നടത്താൻ ഗവൺമെന്റ് തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 16 വളരെ വ്യക്തമായി പിന്നോക്ക സമുദായങ്ങളുടെ സർക്കാർ പ്രാതിനിധ്യത്തെക്കുറിച്ച് പറയുന്നുണ്ട്. ജാതി സെൻസസ് നടത്താതെ ഗവൺമെന്റ് ജോലികളിലേക്ക് പിന്നോക്ക വിഭാഗങ്ങൾക്ക് എത്തിച്ചേരാനാവില്ല. ദൗർഭാഗ്യകരമെന്ന് പറയട്ടെ, കേന്ദ്രം ജാതി സെൻസസിനെക്കുറിച്ച് മൗനം പാലിക്കുകയാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിരന്തരമായി ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്. നിരവധി സംസ്ഥാനങ്ങൾ ഇതിനകം തന്നെ ജാതി സെൻസസ് ആരംഭിച്ചതായും ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടി.</p>
<p>അർഹമായ കേന്ദ്ര വിഹിതത്തിന് വേണ്ടി സുപ്രിംകോടതിയെ സമീപിക്കേണ്ട ഗതികേടിലാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെന്നും ഫെഡറലിസത്തെ മാനിക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ ക്രിമിനൽ നിയമം രാജ്യത്തെ പൗരന്മാരെയെല്ലാം സംശയത്തിന്റെ മുനയിൽ നിർത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പോലീസിന് കൂടുതൽ അധികാരം നൽകുന്നത് പൗരന്മാരുടെ സ്വാതന്ത്ര്യത്തെ ബാധിക്കും. രാജ്യത്ത് പോലീസ് രാജ് സംഭവിക്കാൻ പുതിയ ക്രമിനൽ നിയമം കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ദൗർഭാഗ്യകരമാണ്. 25 ലക്ഷം വിദ്യാർത്ഥികൾ മൂന്ന് വർഷത്തിലേറെ കഠിനാധ്വാനം ചെയ്താണ് പരീക്ഷയെഴുതാൻ വരുന്നത്. ഒരു കുട്ടിയെങ്കിലും അനർഹമായി റാങ്ക് നേടിയിട്ടുണ്ടെങ്കിൽ പരീക്ഷ റദ്ദാക്കി ഉടൻ പുനഃപരീക്ഷ നടത്തണം. അത് മാത്രമാണ് വിദ്യാർത്ഥികളോട് ചെയ്യേണ്ട നീതി. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) വർഷങ്ങളായി ക്രമക്കേടുകൾ തുടരുകയാണ്. എൻ.ടി.എ തന്നെ എടുത്ത് കളഞ്ഞ് സംസ്ഥാന സർക്കാറുകൾക്ക് ഇത്തരം പരീക്ഷകൾ നടത്താനുള്ള അനുമതി നൽകണമെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/minorities-attacked-widely-after-elections-adv-harris-beeran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഷ്ട്പതിയുടെ പ്രസംഗം തെറ്റ് ആവര്&#x200d;ത്തിക്കുമെന്ന പ്രഖ്യാപനം: മുസ്‌ലിം ലീഗ്‌</title>
		<link>https://www.chandrikadaily.com/declaration-of-presidents-speech-repeating-mistake-muslim-league.html</link>
					<comments>https://www.chandrikadaily.com/declaration-of-presidents-speech-repeating-mistake-muslim-league.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 27 Jun 2024 14:15:02 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[msulim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[president]]></category>
		<category><![CDATA[speech]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301181</guid>

					<description><![CDATA[ഇന്ത്യന്&#x200d; യാഥാര്&#x200d;ത്ഥ്യങ്ങളെ ബി.ജെ.പി ഉള്&#x200d;ക്കൊള്ളുന്നില്ല
]]></description>
										<content:encoded><![CDATA[<p>ആത്മ പരിശോധന നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും തെറ്റ് തിരുത്താൻ ഒരുക്കവുമില്ലെന്നുമുള്ള പ്രഖ്യാപനമാണ് രാഷ്ട്രപതിയുടെ പ്രസംഗമെന്ന് മുസ്‌ലിം ലീഗ്‌ എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, ഡോ. എംപി അബ്ദുസ്സമദ് സമദാനി, നവാസ് കനി എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.</p>
<p>കഴിഞ്ഞ പത്തു വർഷം ഇന്ത്യയിലെ ജനങ്ങളെ മുൾ മുനയിൽ നിറുത്തിയ ബിജെപി പുതിയ എന്തെങ്കിലും പ്രതീക്ഷകൾ ഇന്ത്യൻ ജനതക്ക് മുൻപാകെ സമർപ്പിച്ചിട്ടില്ല. ന്യൂനപക്ഷ ദളിത് പിന്നോക്ക ജനാവിഭാഗങ്ങളുടെ ആശകങ്ങൾക്കും ആകുലതകൾക്കും ഗവണ്മെന്റ് സന്നദ്ധമാവില്ലെന്നതാണ് പ്രസിഡണ്ടിന്റെ പ്രസംഗം. ജനാധിപത്യ മതേതര മൂല്യങ്ങൾക്ക് ബിജെപി വരുത്തിയ ആഘാതം തിരുത്തുമെന്ന് പറയാൻ അവർ തയ്യാറായിട്ടില്ല.</p>
<p>മാസങ്ങളോളമായി മണിപ്പൂരിൽ തുടർന്ന് വരുന്ന കൂട്ടക്കുരുതികൾക്ക് എന്ന് ശമനം ഉണ്ടാവുമെന്നത് വ്യക്തമല്ല. വർഗീയ വത്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന പാഠ പുസ്തകങ്ങളെ തിരുത്തുവാൻ ബിജെപി തയ്യാറാവില്ല എന്നതും നാം കാണേണ്ടിയിരിക്കുന്നു. ഇന്ത്യൻ യാഥാർത്യങ്ങളെ അല്പം പോലും ഉൾക്കൊള്ളാൻ പറ്റാത്ത വിധത്തിലാണ് ബിജെപി മുന്നോട്ട് പോകുന്നതെന്നും ഇതിൽ പ്രകടമാണെന്നും മുസ്‌ലിം ലീഗ്‌ എം.പിമാർ കൂട്ടിച്ചേർത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/declaration-of-presidents-speech-repeating-mistake-muslim-league.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രസംഗത്തിനിടെ &#8216;കോളനി&#8217; എന്ന് ഉപയോഗിച്ച് മന്ത്രി; ഇടപെട്ട് ഡെപ്യൂട്ടി സ്പീക്കര്&#x200d;</title>
		<link>https://www.chandrikadaily.com/minister-using-colony-during-speech-deputy-speaker-intervened.html</link>
					<comments>https://www.chandrikadaily.com/minister-using-colony-during-speech-deputy-speaker-intervened.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 19 Jun 2024 09:11:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA['Colony']]></category>
		<category><![CDATA[deputy speaker]]></category>
		<category><![CDATA[intervened]]></category>
		<category><![CDATA[minister]]></category>
		<category><![CDATA[speech]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300501</guid>

					<description><![CDATA[സഭയില്&#x200d; സബ്മിഷന്&#x200d; അവതരണത്തിനിടെയാണ് കോളനിയെന്ന വാക്ക് കെ രാജന്&#x200d; ഉപയോഗിച്ചത്.]]></description>
										<content:encoded><![CDATA[<p>കോളനി പ്രയോഗത്തില്&#x200d; മന്ത്രി കെ രാജന് പിഴവ്. സഭയില്&#x200d; സബ്മിഷന്&#x200d; അവതരണത്തിനിടെയാണ് കോളനിയെന്ന വാക്ക് കെ രാജന്&#x200d; ഉപയോഗിച്ചത്. ഉടന്&#x200d; ഇടപെട്ട ഡെപ്യൂട്ടി സ്പീക്കര്&#x200d; കോളനി പ്രയോഗം ഒഴിവാക്കാന്&#x200d; ഉത്തരവിട്ടിരുന്നുവെന്ന് ഓര്&#x200d;മ്മപ്പെടുത്തി.</p>
<p>എന്നാല്&#x200d; താന്&#x200d; പദം ഒഴിവാക്കുന്നതിന് മുമ്പ് തയ്യാറാക്കിയതാണ് വായിച്ചതെന്ന് മന്ത്രി മറുപടി നല്&#x200d;കി. പിന്നീട് മന്ത്രി തിരുത്തി നഗര്&#x200d; എന്ന് വായിക്കുകയും ചെയ്തു. പിന്നാലെ ഉത്തരവ് ഇന്നലെ ഇറങ്ങിയതാണെന്നും ഇന്ന് പറയുമ്പോള്&#x200d; ശ്രദ്ധിക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്&#x200d; പറഞ്ഞു.</p>
<p>പാര്&#x200d;ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന്&#x200d; മന്ത്രി സ്ഥാനം രാജിവെക്കുന്നതിന് തൊട്ടുമുമ്പായാണ് കോളനി എന്ന പ്രയോഗം ഒഴിവാക്കി ഉത്തരവിറക്കിയത്. കോളനി, ഊര്, സങ്കേതം എന്നിവ ഒഴിവാക്കി പകരം നഗര്&#x200d;, ഉന്നതി, പ്രകൃതി എന്നിങ്ങനെ ഉപയോഗിക്കാനാണ് തീരുമാനം. കോളനി എന്ന പദം അടിമത്തത്തിന്റേതാണെന്ന് ചൂണ്ടികാട്ടിയാണ് നടപടി.</p>
<p>&#8216;കോളനി എന്ന പേര് എടുത്തുകളയണം. കോളനി എന്ന പദം അടിമത്തത്തിന്റേതാണ്. അത് മേലാളാന്&#x200d;മാര്&#x200d; ഉണ്ടാക്കിയതാണ്. പേര് തന്നെ കേള്&#x200d;ക്കുമ്പോള്&#x200d; അപകര്&#x200d;ഷതാബോധം തോന്നുന്നു. ആ പേര് ഇല്ലാതാക്കുകയാണ്. പകരം പേര് ആ പ്രദേശത്തുള്ളവര്&#x200d;ക്ക് പറയാം. പക്ഷെ വ്യക്തികളുടെ പേരില്&#x200d; വേണ്ടെന്നാണ് കരുതുന്നത്&#8217; എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/minister-using-colony-during-speech-deputy-speaker-intervened.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൂത്രം കുടിച്ചപ്പോള്&#x200d; ക്യാന്&#x200d;സര്&#x200d; മാറി, ഏത് അസുഖത്തിനും മരുന്നെന്ന് കൊല്ലം തുളസി</title>
		<link>https://www.chandrikadaily.com/drinking-urine-cures-cancer-and-kollam-tulasi-is-said-to-be-a-cure-for-any-disease.html</link>
					<comments>https://www.chandrikadaily.com/drinking-urine-cures-cancer-and-kollam-tulasi-is-said-to-be-a-cure-for-any-disease.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 27 May 2024 06:09:21 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor]]></category>
		<category><![CDATA[kollam thulasi]]></category>
		<category><![CDATA[speech]]></category>
		<category><![CDATA[urine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298698</guid>

					<description><![CDATA[തൃശൂര്&#x200d;: എന്ത് അസുഖമുണ്ടെങ്കിലും മൂത്രം കുടിച്ചാല്&#x200d; മതിയെന്നും ആശുപത്രിയില്&#x200d; കയറിയിറങ്ങേണ്ട കാര്യമില്ലെന്നും ആവര്&#x200d;ത്തിച്ച് നടന്&#x200d; കൊല്ലം തുളസി. മനുഷ്യ മൂത്രത്തിന്റെ ഔഷധഗുണങ്ങളും ശാസ്ത്രീയതയും ചര്&#x200d;ച്ചചെയ്യാന്&#x200d; ചേര്&#x200d;ന്ന യൂറിന്&#x200d; തെറാപ്പി സംസ്ഥാന സമ്മേളനത്തിലാണ് തുളസിയുടെ പരാമര്&#x200d;ശം. താന്&#x200d; കാന്&#x200d;സറിനെ അതിജീവിച്ചത് മൂത്രം കുടിച്ചതുകൊണ്ടാണെന്നും പലരും പല രോഗങ്ങള്&#x200d;ക്കും മൂത്രം കുടിക്കുന്നുണ്ടെങ്കിലും പുറത്തുപറയാതിരിക്കുകയാണെന്നും നടന്&#x200d; പറഞ്ഞു. എല്ലാ വൈദ്യശാസ്ത്രവും പരാജയപ്പെടുമ്പോഴാണ് നമ്മള്&#x200d; മറ്റുവഴികള്&#x200d; നോക്കുന്നത്. എനിക്ക് ക്യാന്&#x200d;സര്&#x200d; പിടിപെട്ടപ്പോള്&#x200d; അതിനെ അതിജീവിക്കാന്&#x200d; പല വഴികളും തേടി. ഒടുവിലാണ് യൂറിന്&#x200d; തെറാപ്പിയെപ്പറ്റി [&#8230;]]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: എന്ത് അസുഖമുണ്ടെങ്കിലും മൂത്രം കുടിച്ചാല്&#x200d; മതിയെന്നും ആശുപത്രിയില്&#x200d; കയറിയിറങ്ങേണ്ട കാര്യമില്ലെന്നും ആവര്&#x200d;ത്തിച്ച് നടന്&#x200d; കൊല്ലം തുളസി. മനുഷ്യ മൂത്രത്തിന്റെ ഔഷധഗുണങ്ങളും ശാസ്ത്രീയതയും ചര്&#x200d;ച്ചചെയ്യാന്&#x200d; ചേര്&#x200d;ന്ന യൂറിന്&#x200d; തെറാപ്പി സംസ്ഥാന സമ്മേളനത്തിലാണ് തുളസിയുടെ പരാമര്&#x200d;ശം. താന്&#x200d; കാന്&#x200d;സറിനെ അതിജീവിച്ചത് മൂത്രം കുടിച്ചതുകൊണ്ടാണെന്നും പലരും പല രോഗങ്ങള്&#x200d;ക്കും മൂത്രം കുടിക്കുന്നുണ്ടെങ്കിലും പുറത്തുപറയാതിരിക്കുകയാണെന്നും നടന്&#x200d; പറഞ്ഞു.</p>
<p>എല്ലാ വൈദ്യശാസ്ത്രവും പരാജയപ്പെടുമ്പോഴാണ് നമ്മള്&#x200d; മറ്റുവഴികള്&#x200d; നോക്കുന്നത്. എനിക്ക് ക്യാന്&#x200d;സര്&#x200d; പിടിപെട്ടപ്പോള്&#x200d; അതിനെ അതിജീവിക്കാന്&#x200d; പല വഴികളും തേടി. ഒടുവിലാണ് യൂറിന്&#x200d; തെറാപ്പിയെപ്പറ്റി അറിഞ്ഞത്. അതിലൂടെയാണ് രോഗത്തെ അതിജീവിച്ചതും. ഇപ്പോള്&#x200d; എനിക്ക് 75 വയസ്സുണ്ട്. ഇനിയൊരു 25 വര്&#x200d;ഷം കൂടി ജീവിക്കണമെന്നാണ് ആഗ്രഹമെന്നും കൊല്ലം തുളസി പറയുന്നു.</p>
<p>എന്ത് അസുഖത്തിനും എനിക്ക് രക്ഷകനായി മൂത്രമുണ്ട്. ഇതിന് വലിയ ആശുപത്രിയില്&#x200d; പോവുകയോ ഡോക്ടറെ കാണുകയോ, മെഡിക്കല്&#x200d; സ്റ്റോറില്&#x200d; പോവുകയോ ഒന്നും വേണ്ട, മറിച്ച് മൂത്രം കുടിച്ചാല്&#x200d; മതി. പലരും പല അസുഖത്തിനും മൂത്രം കുടിക്കാറുണ്ടെങ്കിലും പുറത്ത് പറയാന്&#x200d; മടിക്കുകയാണെന്നും കൊല്ലം തുളസി കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/drinking-urine-cures-cancer-and-kollam-tulasi-is-said-to-be-a-cure-for-any-disease.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സ്വയം പ്രഖ്യാപിത ദിവ്യന്&#x200d; തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കുന്നത് കമ്മിഷന്&#x200d; പരിശോധിക്കണം&#8217;: മോദിയ്‌ക്കെതിരെ ശശി തരൂര്&#x200d;</title>
		<link>https://www.chandrikadaily.com/commission-should-check-contesting-in-self-declared-divyan-elections-shashi-tharoor-against-modi.html</link>
					<comments>https://www.chandrikadaily.com/commission-should-check-contesting-in-self-declared-divyan-elections-shashi-tharoor-against-modi.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 25 May 2024 06:13:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[sasi tharoor]]></category>
		<category><![CDATA[speech]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298624</guid>

					<description><![CDATA[ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചതാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദത്തെ പരിഹസിച്ച് കോണ്&#x200d;ഗ്രസ് നേതാവ് ശശി തരൂര്&#x200d;. പ്രധാനമന്ത്രി ദിവ്യനാണെങ്കില്&#x200d; അദ്ദേഹത്തിന് ഇന്ത്യയില്&#x200d; പൗരത്വത്തിന് അര്&#x200d;ഹതയുണ്ടോയെന്നായിരുന്നു തരൂരിന്റെ ചോദ്യം. &#8221;ഒരു ദിവ്യന് ഇന്ത്യയില്&#x200d; പൗരത്വത്തിന് അര്&#x200d;ഹതയുണ്ടോ? ഇല്ലെങ്കില്&#x200d; അദ്ദേഹത്തിന് ഇന്ത്യയില്&#x200d; വോട്ട് ചെയ്യാനും തിരഞ്ഞെടുപ്പില്&#x200d; മത്സരിക്കാനും അവകാശമുണ്ടോ? സ്വയം പ്രഖ്യാപിത ദിവ്യന്&#x200d; തിരഞ്ഞെടുപ്പില്&#x200d; മത്സരിക്കുന്നത് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മിഷന്&#x200d; പരിശോധിക്കണം&#8221;- തരൂര്&#x200d; പറഞ്ഞു. തന്റെ ജന്മം ജൈവികമായ ഒന്നല്ലെന്നും ദൈവം തന്നെ നേരിട്ട് അയയ്ക്കുകയാണ് ചെയ്തതെന്നുമാണ് ഒരു [&#8230;]]]></description>
										<content:encoded><![CDATA[<p>ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചതാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദത്തെ പരിഹസിച്ച് കോണ്&#x200d;ഗ്രസ് നേതാവ് ശശി തരൂര്&#x200d;. പ്രധാനമന്ത്രി ദിവ്യനാണെങ്കില്&#x200d; അദ്ദേഹത്തിന് ഇന്ത്യയില്&#x200d; പൗരത്വത്തിന് അര്&#x200d;ഹതയുണ്ടോയെന്നായിരുന്നു തരൂരിന്റെ ചോദ്യം. &#8221;ഒരു ദിവ്യന് ഇന്ത്യയില്&#x200d; പൗരത്വത്തിന് അര്&#x200d;ഹതയുണ്ടോ? ഇല്ലെങ്കില്&#x200d; അദ്ദേഹത്തിന് ഇന്ത്യയില്&#x200d; വോട്ട് ചെയ്യാനും തിരഞ്ഞെടുപ്പില്&#x200d; മത്സരിക്കാനും അവകാശമുണ്ടോ? സ്വയം പ്രഖ്യാപിത ദിവ്യന്&#x200d; തിരഞ്ഞെടുപ്പില്&#x200d; മത്സരിക്കുന്നത് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മിഷന്&#x200d; പരിശോധിക്കണം&#8221;- തരൂര്&#x200d; പറഞ്ഞു.</p>
<p>തന്റെ ജന്മം ജൈവികമായ ഒന്നല്ലെന്നും ദൈവം തന്നെ നേരിട്ട് അയയ്ക്കുകയാണ് ചെയ്തതെന്നുമാണ് ഒരു ദേശീയ മാധ്യമത്തിന് നല്&#x200d;കിയ അഭിമുഖത്തില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. പ്രതിപക്ഷ നേതാക്കളടക്കം നിരവധി പേര്&#x200d; അദ്ദേഹത്തിന്റെ പ്രസ്താവനയെ വിമര്&#x200d;ശിച്ച് രംഗത്തെത്തിയിരുന്നു. മോദി പറഞ്ഞ കാര്യങ്ങള്&#x200d; ഒരു സാധാരണ പൗരനാണ് പറഞ്ഞിരുന്നതെങ്കില്&#x200d; ജനങ്ങള്&#x200d; അയാളെ ഭ്രാന്താശുപത്രിയില്&#x200d; പ്രവേശിപ്പിക്കുമായിരുന്നെന്ന് കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d; ഗാന്ധിയും പ്രതികരിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/commission-should-check-contesting-in-self-declared-divyan-elections-shashi-tharoor-against-modi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ദിര ഗാന്ധിയും സഞ്ജയ് ഗാന്ധിയും മരിച്ചത് ഗോഹത്യയുടെ ശാപം മൂലം; വിവാദ പരാമർശവുമായി ബി.ജെ.പി എം.പി</title>
		<link>https://www.chandrikadaily.com/indira-gandhi-and-sanjay-gandhi-died-due-to-the-curse-of-cow-slaughter-bjp-mp-with-controversial-remarks.html</link>
					<comments>https://www.chandrikadaily.com/indira-gandhi-and-sanjay-gandhi-died-due-to-the-curse-of-cow-slaughter-bjp-mp-with-controversial-remarks.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 14 Jan 2024 07:16:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bjp mp]]></category>
		<category><![CDATA[controversy]]></category>
		<category><![CDATA[cow slaughter]]></category>
		<category><![CDATA[speech]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287905</guid>

					<description><![CDATA[ഗോവധ നിരോധനത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിനിടെ സന്യാസി കര്&#x200d;പത്രി മഹാരാജിന്റെ ശാപം കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നും അനന്ത്കുമാര്&#x200d; ഹെഗ്‌ഡെ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>പ്രധാനമന്ത്രിയും കോണ്&#x200d;ഗ്രസ് നേതാവുമായിരുന്ന ഇന്ദിര ഗാന്ധിക്കും മകന്&#x200d; സഞ്ജയ് ഗാന്ധിക്കും എതിരെ വിവാദ പരാമര്&#x200d;ശവുമായി ബി.ജെ.പി എം.പിയും മുന്&#x200d; കേന്ദ്ര മന്ത്രിയുമായ അനന്ത്കുമാര്&#x200d; ഹെഗ്‌ഡെ. ഇന്ദിര ഗാന്ധിയും സഞ്ജയ് ഗാന്ധിയും മരിച്ചത് ഗോഹത്യയുടെ ശാപം മൂലമെന്നാണ് ഹെഗ്‌ഡെ ആരോപിച്ചത്.</p>
<p>ഗോപാഷ്ടമി ദിനത്തിലാണ് ഇന്ദിര ഗാന്ധി വെടിയേറ്റ് മരിച്ചത്. ഗോവധ നിരോധനത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിനിടെ സന്യാസി കര്&#x200d;പത്രി മഹാരാജിന്റെ ശാപം കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നും അനന്ത്കുമാര്&#x200d; ഹെഗ്‌ഡെ പറഞ്ഞു.</p>
<p>ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്&#x200d; ഗോവധ നിരോധനത്തിനെതിരെ വലിയ പ്രക്ഷോഭം നടന്നിരുന്നു. ഈ പ്രക്ഷോഭത്തില്&#x200d; ഡസന്&#x200d; കണക്കിന് സന്യാസിമാര്&#x200d; മരിക്കുകയും നിരവധി സന്യാസിമാര്&#x200d; കൊല്ലപ്പെടുകയും ചെയ്തു. ഇന്ദിരയുടെ സാന്നിധ്യത്തില്&#x200d; പശുക്കളെ അറുക്കുകയും ചെയ്തു നൂറുകണക്കിന് പശുക്കളെ വെടിവച്ചു കൊല്ലുകയും ചെയ്തു.</p>
<p>ഗോപാഷ്ടമി നാളില്&#x200d; തന്നെ നിന്റെ കുലവും നശിക്കുമെന്ന് സന്യാസി കര്&#x200d;പത്രി മഹാരാജ് ഇന്ദിരയെ ശപിച്ചു. ഇന്ദിര ഗോപാഷ്ടമി ദിനത്തില്&#x200d; വെടിയേറ്റും സഞ്ജയ് ഗോപാഷ്ടമി നാളില്&#x200d; വിമാനാപകടത്തിലും മരിച്ചു.&#8217; ഹെഗ്‌ഡെ പറഞ്ഞു.</p>
<p>അനന്ത് കുമാര്&#x200d; ഹെഗ്‌ഡെയുടെ വിവാദ പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണവുമായി കര്&#x200d;ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. ഹെഗ്‌ഡെ ഉപയോഗിക്കുന്ന ഭാഷ അദ്ദേഹത്തിന്റെ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതാണ്. കേന്ദ്ര മന്ത്രിയായിരുന്നപ്പോള്&#x200d; ഭരണഘടന മാറ്റുമെന്ന് പറഞ്ഞ അനന്ത് കുമാറില്&#x200d; നിന്ന് മികച്ച സംസ്‌കാരം പ്രതീക്ഷിക്കാനാകുമോ? സിദ്ധരാമയ്യ പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indira-gandhi-and-sanjay-gandhi-died-due-to-the-curse-of-cow-slaughter-bjp-mp-with-controversial-remarks.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചാലക്കുടി എസ്ഐക്കെതിരെ ഭീഷണി പ്രസംഗം; എസ്.എഫ്.ഐ കേന്ദ്ര കമ്മറ്റിയംഗം ഹസന്&#x200d; മുബാറക്കിനെതിരെ കേസെടുത്തു</title>
		<link>https://www.chandrikadaily.com/threatening-speech-against-chalakudy-si-a-case-has-been-registered-against-sfi-central-committee-member-hassan-mubarak.html</link>
					<comments>https://www.chandrikadaily.com/threatening-speech-against-chalakudy-si-a-case-has-been-registered-against-sfi-central-committee-member-hassan-mubarak.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 25 Dec 2023 05:21:09 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[chalakkudi si]]></category>
		<category><![CDATA[sfi leader]]></category>
		<category><![CDATA[speech]]></category>
		<category><![CDATA[threatening]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286568</guid>

					<description><![CDATA[ഇന്നലെയാണ് ചാലക്കുടി എസ്.ഐ അഫ്സലിനെ തെരുവുപട്ടിയെ പോലെ പട്ടണത്തിലിട്ട് തല്ലുമെന്ന ഭീഷണി മുഴക്കിയത്.]]></description>
										<content:encoded><![CDATA[<p>തൃശ്ശൂര്&#x200d; ചാലക്കുടി എസ്.ഐക്കെതിരെ ഭീഷണി പ്രസംഗം നടത്തിയ എസ്.എഫ്.ഐ കേന്ദ്രകമ്മറ്റിയംഗത്തിനെതിരെ കേസെടുത്തു. ഹസന്&#x200d; മുബാറക്കിനെതിരെയാണ് കേസ്. ഭീഷണിപ്രസംഗത്തില്&#x200d; കേസെടുക്കാത്തത് വിവാദമായിരുന്നു.</p>
<p>ഇന്നലെയാണ് ചാലക്കുടി എസ്.ഐ അഫ്സലിനെ തെരുവുപട്ടിയെ പോലെ പട്ടണത്തിലിട്ട് തല്ലുമെന്ന ഭീഷണി മുഴക്കിയത്. എസ്.ഐക്കെതിരെ നഗരത്തില്&#x200d; നടത്തിയ പ്രകടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.ഐയുടെ കൈകാലുകള്&#x200d; തല്ലിയൊടിച്ച് ജയിലില്&#x200d; പോകാനും തയ്യാറാണെന്ന് ഹസന്&#x200d; മുബാറക് പറഞ്ഞിരുന്നു.</p>
<p>&#8216;ചാലക്കുടിയിലെ വിദ്യാര്&#x200d;ഥികളെ എസ്.ഐ അഫ്സല്&#x200d; തെരുവുപട്ടികളെ തല്ലുന്നതു പോലെ തല്ലി. അതിനെതിരായാണ് എസ്.എഫ്.ഐ.യുടെ പ്രതിഷേധം. എസ്.എഫ്.ഐയുടെ കൊടിതോരണവും ഫ്ളക്സും പതാകയും കാണുമ്പോള്&#x200d; പ്രേതത്തെ പോലെ, ചാലക്കുടി അങ്ങാടിയില്&#x200d; തൊടലു പൊട്ടിച്ച പേപ്പട്ടിയെ പോലെ കാക്കിയണിഞ്ഞു കൊണ്ട് നടക്കുകയാണ്.</p>
<p>ഇയാളോട് ഒന്നേ പറയാനുള്ളൂ, തെരുവുപട്ടിയെ തല്ലുന്നതു പോലെ ചാലക്കുടി പട്ടണത്തിലിട്ട് ഞങ്ങള്&#x200d; തല്ലും. ഇത് പറയുന്നത് എസ്.എഫ്.ഐയാണ്. അതിന് ഞങ്ങള്&#x200d;ക്ക് ആരുടെയും അകമ്പടി വേണ്ട. ഈ പട്ടിയുടെ 2 കൈയും കാലും തല്ലിയൊടിക്കും. അതിപ്പോള്&#x200d; ചെയ്ത് കണ്ണൂരു കിടന്നാലും പൂജപ്പുര കിടന്നാലും ഞങ്ങള്&#x200d;ക്ക് പുല്ലാണ്. തെരുവുപട്ടിയെ പോലെ തല്ലും.&#8217;- ഹസന്&#x200d; മുബാറക് പറഞ്ഞു.</p>
<p>ഗവണ്&#x200d;മെന്റ് ഐടിഐ യൂണിയന്&#x200d; തെരഞ്ഞെടുപ്പിലെ എസ്.എഫ്.ഐ വിജയത്തിന് പിന്നാലെ ഉടലെടുത്ത സംഘര്&#x200d;ഷത്തിന്റെ അനുരണനമായിരുന്നു വിദ്യാര്&#x200d;ഥി നേതാവിന്റെ പ്രസംഗം. സംഘര്&#x200d;ഷത്തിനിടെ പൊലീസും ഡി.വൈ.എഫ്.ഐ പ്രവര്&#x200d;ത്തകരും ഏറ്റുമുട്ടിയിരുന്നു.</p>
<p>പൊലീസ് ജീപ്പ് തകര്&#x200d;ക്കുകയും ചെയ്തു ഡിവൈഎഫ്‌ഐ പ്രവര്&#x200d;ത്തകര്&#x200d;. ഈ സംഭവത്തില്&#x200d; ഡിവൈഎഫ്ഐ നേതാവ് നിതിന്&#x200d; പുല്ലനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വധശ്രമം, പൊതുമുതല്&#x200d; നശിപ്പിക്കല്&#x200d; തുടങ്ങിയ കുറ്റങ്ങളാണ് ഇയാളടക്കം 5 പ്രതികള്&#x200d;ക്കെതിരെ ചുമത്തിയിട്ടുള്ളത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/threatening-speech-against-chalakudy-si-a-case-has-been-registered-against-sfi-central-committee-member-hassan-mubarak.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രതിപക്ഷ നേതാവിന്റെ പ്രസംഗം; ജീവനക്കാരനെ സസ്‌പെന്&#x200d;ഡ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധവും മൗലീകാവകാശത്തിനു മേലുള്ള കടന്നുകയറ്റവുമാണ്; എം.കെ മുനീര്&#x200d;</title>
		<link>https://www.chandrikadaily.com/leader-of-the-oppositions-speech-the-action-of-suspending-the-employee-is-anti-democratic-and-encroachment-on-fundamental-rights-mk-munir.html</link>
					<comments>https://www.chandrikadaily.com/leader-of-the-oppositions-speech-the-action-of-suspending-the-employee-is-anti-democratic-and-encroachment-on-fundamental-rights-mk-munir.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 05 Oct 2023 17:22:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[LEADER OF THE OPPOSITION]]></category>
		<category><![CDATA[mk mubneer]]></category>
		<category><![CDATA[speech]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=277982</guid>

					<description><![CDATA[പ്രതിഷേധം നടത്തിയ ജീവനക്കാർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി എഫ്ഐആർ ഇട്ട നടപടിയും സംസ്ഥാന സർക്കാരിന്റെ ഫാസിസ്റ്റ് മുഖമാണ് വ്യക്തമാക്കുന്നതെന്നും എം കെ മുനീർ ചൂണ്ടിക്കാട്ടി.]]></description>
										<content:encoded><![CDATA[<p>കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസയാകുന്നു. എന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ നിയമസഭ പ്രസംഗവും, വാർത്താ സമ്മേളനവും, നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ പങ്കു വച്ച ജി.എസ്.ടി വകുപ്പ് ജീവനക്കാരനും, സർവ്വീസ് സംഘടനയായ സ്റ്റേറ്റ് എംപ്ലോയിസ് യൂണിയൻ (എസ്.ഇ.യു.) സംസ്ഥാന സെക്രട്ടറിയുമായ ശ്രീ. അഷറഫ് മാണിക്യത്തെയും ജി എസ് ടി വകുപ്പിലെ ചില ഉദ്യോഗസ്ഥരെയും സർവ്വീസിൽ നിന്നും സസ്പെന്റു ചെയ്ത നടപടി അപലപനീയം ആണെന്ന് മുസ്ലിം ലീഗ് നിയമസഭാ കക്ഷി ഉപ നേതാവ് ഡോ. എം കെ മുനീർ പ്രസ്താവിച്ചു</p>
<p>സഭാ റ്റി വി സംപ്രേക്ഷണം ചെയ്ത പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിന്റെ ഭാഗങ്ങളാണ് അഷറഫ് മാണിക്യം സമൂഹ മാധ്യമത്തിൽ പങ്കു വച്ചത്. ഇത് സർക്കാർ നയങ്ങളേയും, മന്ത്രിമാരെയും വിമർശിക്കുന്ന തരത്തിലും, അപകീർത്തിപ്പെടുത്തുന്നതുമാകയാൽ 1960 ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റചട്ടം 60 ( എ ) യുടെ ലംഘനമാണന്നു ചൂണ്ടിക്കാട്ടിയാണ് സസ്പെന്റു ചെയ്തത്</p>
<p>സമൂഹ മാധ്യമങ്ങളിൽ ഏതെങ്കിലും പോസ്റ്റുകൾ ഷെയർ ചെയ്താൽ അച്ചടക്ക നടപടിക്കു കാരണമായി പരിഗണിക്കാൻ പാടില്ല എന്ന സുപ്രിം കോടതി ഉത്തരവുകൾ പോലും പരിഗണിക്കാതെയാണ് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. എന്നുമാത്രമല്ല അതിനെതിരെ പ്രതികരിച്ച് പ്രതിഷേധം നടത്തിയ ജീവനക്കാർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി എഫ്ഐആർ ഇട്ട നടപടിയും സംസ്ഥാന സർക്കാരിന്റെ ഫാസിസ്റ്റ് മുഖമാണ് വ്യക്തമാക്കുന്നതെന്നും എം കെ മുനീർ ചൂണ്ടിക്കാട്ടി.</p>
<p>ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിൽ ഉയർന്ന പ്രതിപക്ഷ നേതാവിന്റെ പ്രസംഗം കേരള പൊതു സമൂഹവും, വാർത്ത മാധ്യമങ്ങളും ആവേശത്തോടെ ഏറ്റെടുത്തതാണ് . ഈ പ്രസംഗം ഫോർവേർഡ് ചെയ്തതിന്റെ പേരിൽ ഒരു ജീവനക്കാരനെ സസ്പെന്റു ചെയ്ത നടപടി ജനാധിപത്യ വിരുദ്ധവും, ജീവനക്കാരന്റെ മൗലീകാവകാശത്തിനു മേലുള്ള കടന്നുകയറ്റവുമാണ്.</p>
<p>ജീവനക്കാരുടെ നിഷേധിക്കപ്പെട്ട അവ കാശങ്ങൾ ആവശ്യപ്പെടുന്ന ജീവനക്കാരുടെ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള രാഷ്ട്രീയ ഫാസിസമാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. നീതി നിഷേധങ്ങൾക്കു നേരെ ശബ്ദമുയർത്തുകയും, അതിനെതിരെ സംസാരിക്കുകയും ചെയ്യുന്ന സർവ്വീസ് സംഘടന നേതാക്കളെ തെരഞ്ഞുപിടിച്ച് സസ്പെൻഷൻ ഉൾപ്പടെയുള നടപടികളിലൂടെ എതിർ ശബ്ദങ്ങളെ ഉൻമൂലനം ചെയ്യാനുള്ള സർക്കാരിന്റെ നീക്കം യുഡിഎഫ് ആവശ്യമെങ്കിൽ ഏറ്റെടുക്കുമെന്നും മുനീർ പ്രസ്താവിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/leader-of-the-oppositions-speech-the-action-of-suspending-the-employee-is-anti-democratic-and-encroachment-on-fundamental-rights-mk-munir.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>25,000 രൂപ തന്ന് അപമാനിക്കരുത്, പെണ്&#x200d;പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്: നടന്&#x200d; അലന്&#x200d;സിയര്&#x200d;</title>
		<link>https://www.chandrikadaily.com/dont-insult-him-with-rs-25000-dont-tempt-him-with-a-female-idol-actor-alencier.html</link>
					<comments>https://www.chandrikadaily.com/dont-insult-him-with-rs-25000-dont-tempt-him-with-a-female-idol-actor-alencier.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 14 Sep 2023 15:59:12 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor alancier]]></category>
		<category><![CDATA[speech]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=274565</guid>

					<description><![CDATA[സ്‌പെഷ്യല്&#x200d; ജൂറി അവാര്&#x200d;ഡ് കൈപ്പറ്റിയ ശേഷമുള്ള പ്രതികരണത്തിനിടെയാണ് നടന്റെ പരാമര്&#x200d;ശം]]></description>
										<content:encoded><![CDATA[<p>സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്&#x200d; സ്ത്രീവിരുദ്ധ പരാമര്&#x200d;ശവുമായി നടന്&#x200d; അലന്&#x200d;സിയര്&#x200d;. പുരസ്‌കാരമായി നല്&#x200d;കുന്ന ശില്&#x200d;പം മാറ്റണമെന്നും പെണ്&#x200d;പ്രതിമ നല്&#x200d;കി പ്രകോപിപ്പിക്കരുതെന്നും അലന്&#x200d;സിയര്&#x200d; പറഞ്ഞു.</p>
<p>ആണ്&#x200d;കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്&#x200d;കരുത്തുള്ള പ്രതിമ നല്&#x200d;കണം. ആണ്&#x200d;കരുത്തുള്ള പ്രതിമ ലഭിക്കുന്ന ദിവസം അഭിനയം നിര്&#x200d;ത്തുമെന്നും അലന്&#x200d;സിയര്&#x200d; പറഞ്ഞു.</p>
<p>സ്‌പെഷ്യല്&#x200d; ജൂറി പുരസ്‌കാരത്തിന് സ്വര്&#x200d;ണം പൂശിയ പ്രതിമ തരണം. സ്‌പെഷ്യല്&#x200d; ജൂറി പുരസ്‌കാരത്തുക വര്&#x200d;ധിപ്പിക്കണം. 25000 രൂപ നല്&#x200d;കി അപമാനിക്കരുത് എന്നും അലന്&#x200d;സിയര്&#x200d; അഭിപ്രായപ്പെട്ടു.</p>
<p>സ്‌പെഷ്യല്&#x200d; ജൂറി അവാര്&#x200d;ഡ് കൈപ്പറ്റിയ ശേഷമുള്ള പ്രതികരണത്തിനിടെയാണ് നടന്റെ പരാമര്&#x200d;ശം. അപ്പന്&#x200d; എന്ന സിനിമയിലെ അഭിനയത്തിനാണ് അലന്&#x200d;സിയറിന് പ്രത്യേക ജൂറി പരാമര്&#x200d;ശം ലഭിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dont-insult-him-with-rs-25000-dont-tempt-him-with-a-female-idol-actor-alencier.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
