<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>sreelanka &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sreelanka/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 28 Nov 2025 05:44:26 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>sreelanka &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ദീത്വാ ചുഴലിക്കാറ്റ്; ശ്രീലങ്കയില്‍ കനത്ത നാശം, 56 മരണം, 21 പേരെ കാണാതായി</title>
		<link>https://www.chandrikadaily.com/cyclone-ditwa-heavy-damage-in-sri-lanka-56-dead-21-missing.html</link>
					<comments>https://www.chandrikadaily.com/cyclone-ditwa-heavy-damage-in-sri-lanka-56-dead-21-missing.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 28 Nov 2025 05:44:26 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[sreelanka]]></category>
		<category><![CDATA[worldnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365746</guid>

					<description><![CDATA[വിവിധ ജില്ലകളിലെ 12,000 ത്തോളം കുടുംബങ്ങളെ ദുരന്തം ബാധിച്ചതായാണ് കണക്ക്.]]></description>
										<content:encoded><![CDATA[<p>ദീത്വാ ചുഴലിക്കാറ്റില്&#x200d; ശ്രീലങ്കയില്&#x200d; കനത്ത നാശം. പ്രദേശത്തെ ശക്തമായ മഴയും മണ്ണെിടിച്ചിലും മൂലം 56 പേര്&#x200d; മരണപ്പെടുകയും 21 പേരെ കാണാതാവുകയും ചെയ്തു. കൂടാതെ നിരവധി വീടുകള്&#x200d; നശിക്കുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വിവിധ ജില്ലകളിലെ 12,000 ത്തോളം കുടുംബങ്ങളെ ദുരന്തം ബാധിച്ചതായാണ് കണക്ക്.</p>
<p>ദുരന്തബാധിത പ്രദേശങ്ങളില്&#x200d; സര്&#x200d;ക്കാറിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തില്&#x200d; രക്ഷാപ്രവര്&#x200d;ത്തനങ്ങള്&#x200d; പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്&#x200d; ശ്രീലങ്കയിലെ വിവിധ ജില്ലകളില്&#x200d; കനത്ത മഴയാണ് രേഖപ്പെടുത്തിയത്. ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചത് പലയിടത്തും രൂക്ഷമായ വെള്ളപ്പൊക്കത്തിനും മണ്ണൊലിപ്പിനും കാരണമായി. പലയിടങ്ങളിലും നെറ്റ്‌വര്&#x200d;ക്ക് ബന്ധം നഷ്ടപ്പെട്ടിട്ടുണ്ട്. അതോടൊപ്പം മോശം കാലാവസ്ഥയെ തുടര്&#x200d;ന്ന് വിമാനങ്ങള്&#x200d; വഴിതിരിച്ചു വിടുകയും സ്‌കൂളുകളും സര്&#x200d;ക്കാര്&#x200d; സ്ഥാപനങ്ങളും അടച്ചിടുകയും ചെയ്തു.</p>
<p>ബംഗാള്&#x200d; ഉള്&#x200d;ക്കടലിനും ശ്രീലങ്കക്കും ഇടയില്&#x200d; രൂപപ്പെട്ട ന്യൂനമര്&#x200d;ദം ശക്തമായ ചുഴലിക്കാറ്റായി മാറുമെന്നും കനത്ത മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്&#x200d; സംസ്ഥാനങ്ങള്&#x200d; ജാഗ്രത പാലിക്കണമെന്നും കഴിഞ്ഞ ദിവസം കാലാവസ്ഥാ നിരീക്ഷകര്&#x200d; മുന്നറിയിപ്പ് നല്&#x200d;കിയിരുന്നു. ചുഴലിക്കാറ്റി?നെ തുടര്&#x200d;ന്ന് തമിഴ്‌നാട് -ആന്ധ്ര തീരമേഖലയില്&#x200d; അതി തീവ്രമഴ മുന്നില്&#x200d; കണ്ട് റെഡ് അലര്&#x200d;ട്ട് പ്രഖ്യാപിച്ചു. പുതുച്ചേരിയിലും തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളിലും എന്&#x200d;.ഡി.ആര്&#x200d;.എഫ്, എസ്.ഡി.ആര്&#x200d;.എഫ് സംഘങ്ങളെ വിന്യസിച്ചു. താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്&#x200d;പ്പിക്കാനുള്ള നടപടികളും സര്&#x200d;ക്കാര്&#x200d; ആരംഭിച്ചു.</p>
<p>അതേസമയം കേരളത്തില്&#x200d; ഒറ്റപ്പെട്ട മഴക്കാണ് സാധ്യത. ചുഴലിക്കാറ്റ് തമിഴ്‌നാട്,പുതുച്ചേരി, ആന്ധ്രപ്രദേശ് എന്നിവടങ്ങളിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴ്‌നാട്ടില്&#x200d; നാല് ജില്ലകളില്&#x200d; റെഡ് അലര്&#x200d;ട്ടും ആറ് ജില്ലകളില്&#x200d; ഓറഞ്ച് അലര്&#x200d;ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയിലെ ജലസംഭരണികളില്&#x200d; നിന്ന് മുന്&#x200d;കരുതലിന്റെ ഭാഗമായി വെള്ളം തുറന്നുവിട്ടു. ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്തെത്തി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്&#x200d; സാഹചര്യം വിലയിരുത്തി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cyclone-ditwa-heavy-damage-in-sri-lanka-56-dead-21-missing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്ലാമാബാദ് ബോംബ് സ്‌ഫോടനം; ശ്രീലങ്കന്‍ കളിക്കാര്‍ നാട്ടിലേക്ക് മടങ്ങുന്നു, ഏകദിന പരമ്പര അനിശ്ചിതത്വത്തില്‍</title>
		<link>https://www.chandrikadaily.com/islamabad-bomb-blast-sri-lankan-players-return-home-odi-series-in-limbo.html</link>
					<comments>https://www.chandrikadaily.com/islamabad-bomb-blast-sri-lankan-players-return-home-odi-series-in-limbo.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 12 Nov 2025 18:24:36 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[islamabad]]></category>
		<category><![CDATA[Pakistan]]></category>
		<category><![CDATA[sports]]></category>
		<category><![CDATA[sreelanka]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363465</guid>

					<description><![CDATA[വ്യാഴാഴ്ച റാവല്‍പിണ്ടിയില്‍ നടക്കേണ്ടിയിരുന്ന രണ്ടാം ഏകദിനം നടക്കില്ലെന്നാണ് വികാസം.]]></description>
										<content:encoded><![CDATA[<p>12 പേര്&#x200d; കൊല്ലപ്പെടുകയും നിരവധി പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്ത ഇസ്ലാമാബാദിലുണ്ടായ മാരകമായ ബോംബ് സ്ഫോടനത്തെത്തുടര്&#x200d;ന്ന് തങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് നിലവില്&#x200d; മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കായി ദേശീയ ടീമിനൊപ്പം പാകിസ്ഥാന്&#x200d; പര്യടനം നടത്തുന്ന എട്ട് ശ്രീലങ്കന്&#x200d; കളിക്കാര്&#x200d; വ്യാഴാഴ്ച നാട്ടിലേക്ക് മടങ്ങുമെന്ന് എസ്എല്&#x200d;സി വൃത്തങ്ങള്&#x200d; അറിയിച്ചു.</p>
<p>വ്യാഴാഴ്ച റാവല്&#x200d;പിണ്ടിയില്&#x200d; നടക്കേണ്ടിയിരുന്ന രണ്ടാം ഏകദിനം നടക്കില്ലെന്നാണ് വികാസം. ചൊവ്വാഴ്ച ഇതേ വേദിയില്&#x200d; നടന്ന ആദ്യ ഏകദിനത്തില്&#x200d; പാകിസ്ഥാന്&#x200d; ആറ് റണ്&#x200d;സിന് വിജയിച്ചിരുന്നു. മൂന്ന് ഏകദിനങ്ങള്&#x200d;ക്ക് ശേഷം ആതിഥേയരും സിംബാബ്വെയും ഉള്&#x200d;പ്പെടുന്ന ഒരു ത്രികോണ പരമ്പരയും ശ്രീലങ്കന്&#x200d; ടീം കളിക്കുന്നുണ്ട്. നാട്ടിലേക്ക് മടങ്ങുന്നവര്&#x200d;ക്ക് പകരക്കാരെ അയക്കുമെന്ന് ശ്രീലങ്കന്&#x200d; ക്രിക്കറ്റ് (എസ്എല്&#x200d;സി) വൃത്തങ്ങള്&#x200d; അറിയിച്ചു. ഏകദിനം നടക്കുന്ന റാവല്&#x200d;പിണ്ടി ഇസ്ലാമാബാദിന്റെ അടുത്തായതിനാലാണ് കളിക്കാര്&#x200d; നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതെന്ന് എസ്എല്&#x200d;സി വൃത്തങ്ങള്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>2009-ല്&#x200d; രണ്ടാം ടെസ്റ്റിനായി ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലേക്ക് പോവുകയായിരുന്ന ശ്രീലങ്കന്&#x200d; ക്രിക്കറ്റ് ടീം ബസിനു നേരെ തോക്കുധാരികള്&#x200d; ആക്രമണം നടത്തിയിരുന്നു. അജന്ത മെന്&#x200d;ഡിസ്, ചാമിന്ദ വാസ്, ക്യാപ്റ്റന്&#x200d; മഹേല ജയവര്&#x200d;ദ്ധനെ എന്നിവരുള്&#x200d;പ്പെടെ ശ്രീലങ്കന്&#x200d; ടീമിലെ നിരവധി അംഗങ്ങള്&#x200d;ക്ക് പരിക്കേറ്റു, നിരവധി പാക് സുരക്ഷാ ഉദ്യോഗസ്ഥര്&#x200d; കൊല്ലപ്പെട്ടു.</p>
<p>മാരകമായ ആക്രമണത്തെത്തുടര്&#x200d;ന്ന്, എല്ലാ വിദേശ ടീമുകളും ഒരു ദശാബ്ദത്തിലേറെയായി പാകിസ്ഥാന്&#x200d; സന്ദര്&#x200d;ശിക്കുന്നതില്&#x200d; നിന്ന് വിട്ടുനിന്നു, കൂടാതെ മിഡില്&#x200d; ഈസ്റ്റിലെ ഓഫ്ഷോര്&#x200d; വേദികള്&#x200d; അവരുടെ ഹോം മത്സരങ്ങള്&#x200d;ക്ക് ആതിഥേയത്വം വഹിക്കാന്&#x200d; രാജ്യം നിര്&#x200d;ബന്ധിതരായി. യാദൃശ്ചികമായി, 2019 ഡിസംബറില്&#x200d; ശ്രീലങ്കയുടെ പാകിസ്ഥാന്&#x200d; പര്യടനമായിരുന്നു രാജ്യത്തേക്കുള്ള അന്താരാഷ്ട്ര ക്രിക്കറ്റിന്റെ തിരിച്ചുവരവിന്റെ സൂചന.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/islamabad-bomb-blast-sri-lankan-players-return-home-odi-series-in-limbo.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹരിണി അമരസൂര്യ ശ്രീലങ്കന്&#x200d; പ്രധാനമന്ത്രിയായി ചുമതലയേറ്റു</title>
		<link>https://www.chandrikadaily.com/harini-amarasuriya-took-over-as-prime-minister-of-sri-lanka.html</link>
					<comments>https://www.chandrikadaily.com/harini-amarasuriya-took-over-as-prime-minister-of-sri-lanka.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 24 Sep 2024 14:23:04 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[harini amarasoorya]]></category>
		<category><![CDATA[prime minister]]></category>
		<category><![CDATA[sreelanka]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310694</guid>

					<description><![CDATA[ശ്രീലങ്കയുടെ പതിനാറാമത്തെ പ്രധാനമന്ത്രിയായാണ് ഹരിണി അമരസൂര്യ.]]></description>
										<content:encoded><![CDATA[<p>ശ്രീലങ്കന്&#x200d; പ്രധാനമന്ത്രിയായി ഹരിണി അമരസൂര്യ ചുമതലയേറ്റു. ശ്രീലങ്കയുടെ പതിനാറാമത്തെ പ്രധാനമന്ത്രിയായാണ് ഹരിണി അമരസൂര്യ. എന്&#x200d;പിപി എംപിയായ ഹരിണി അധ്യാപികയും സാമൂഹികപ്രവര്&#x200d;ത്തകയുമാണ്. ശ്രീലങ്കയുടെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ഹരിണി. ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി അനുര കുമാര ദിസനായകെ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിയായി ഹരിണി ചുമതലയേറ്റത്. അനുര കുമാര ദിസനായകെ പ്രസിഡന്റായതിന് പിന്നാലെ ദിനേശ് ഗുണവര്&#x200d;ധന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.</p>
<p>അഴിമതിക്കെതിരെ പോരാടുമെന്നും സാമ്പത്തിക തകര്&#x200d;ച്ചയില്&#x200d; നിന്ന് രാജ്യത്തെ സംരക്ഷിക്കുമെന്നും അനുര സത്യപ്രതിജ്ഞ ചെയ്തിരുന്നു. രാജ്യത്ത് മാറ്റം കൊണ്ടുവരാന്&#x200d; കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുസ്ഥിര സര്&#x200d;ക്കാരിനെ കെട്ടിപ്പൊക്കുംമെന്നും അനുര പഞ്ഞു. നൂറ്റാണ്ടുകളായി ശ്രീലങ്കന്&#x200d; ജനത കണ്ട സ്വപ്നം യാഥാര്&#x200d;ത്ഥ്യമായിരിക്കുകയാണെന്ന് അനുര എക്‌സില്&#x200d; കുറിച്ചിരുന്നു. അനുരയെ അഭിനന്ദിച്ച് കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d; ഗാന്ധിയും രംഗത്തെത്തി.</p>
<p>ഞായറാഴ്ചയാണ് ശ്രീലങ്കന്&#x200d; പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നത്. ദിസനായകെ ആദ്യഘട്ടത്തില്&#x200d; 42.3 ശതമാനം വോട്ടും സജിത് പ്രേമദാസ 32.7 ശതമാനം വോട്ടുമാണ് നേടിയത്. സ്വതന്ത്രനായി മത്സരിച്ച റനില്&#x200d; വിക്രമസിംഗെയ്ക്ക് 17.27 ശതമാനം വോട്ട് മാത്രമാണ് നേടാനായത്. ഇതോടെ റനില്&#x200d; പുറത്തായി. തുടര്&#x200d;ന്ന് ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായി പ്രസിഡന്റ് തിരഞ്ഞെടുപ്പില്&#x200d; രണ്ടാംഘട്ട വോട്ടെണ്ണല്&#x200d; നടന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/harini-amarasuriya-took-over-as-prime-minister-of-sri-lanka.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിം വിരുദ്ധ ആക്രമണം   60 പേര്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/kolambo-attack.html</link>
					<comments>https://www.chandrikadaily.com/kolambo-attack.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 16 May 2019 04:13:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Colombo]]></category>
		<category><![CDATA[sreelanka]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127335</guid>

					<description><![CDATA[കൊളംബോ: രാജ്യത്ത് മുസ്‌ലിം വിരുദ്ധ കലാപത്തില്&#x200d; 60 പേര്&#x200d; അറസ്റ്റില്&#x200d;. ദിവസങ്ങള്&#x200d; നീണ്ടു നിന്ന അക്രമത്തിനും സംഘര്&#x200d;ഷത്തിലും ഒരാള്&#x200d; കൊല്ലപ്പെടുകയും ഒട്ടേരെ പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തിരുന്നു. മുസ്‌ലിം വിഭാഗത്തില്&#x200d;പ്പെട്ടവരുടെ വ്യാപാര സ്ഥാപനങ്ങള്&#x200d; വ്യാപകമായി നശിപ്പിക്കപ്പെട്ടു. അക്രമികള്&#x200d; സ്ഥാപനങ്ങള്&#x200d; അഗ്നിക്കിരയാക്കുകയും തല്ലിതകര്&#x200d;ക്കുകയും ചെയ്തു. ഒട്ടേറെ ദേവാലയങ്ങള്&#x200d;ക്കു നേരെയും അക്രമം നടന്നതായി റിപ്പോര്&#x200d;ട്ടുകളുണ്ട്. ആക്രമണം നടന്നതിനെ തുടര്&#x200d;ന്ന് ഏര്&#x200d;പ്പെടുത്തിയ കര്&#x200d;ഫ്യു പിന്&#x200d;വലിച്ചു. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്&#x200d; മധ്യവയസ്‌കന്&#x200d; കൊല്ലപ്പെടുകയും ഒട്ടേറെ വ്യാപാര സ്ഥാപനങ്ങള്&#x200d; അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. തുടര്&#x200d;ന്ന് കലാപം [&#8230;]]]></description>
										<content:encoded><![CDATA[
<p><br> കൊളംബോ: രാജ്യത്ത് മുസ്‌ലിം വിരുദ്ധ കലാപത്തില്&#x200d; 60 പേര്&#x200d; അറസ്റ്റില്&#x200d;. ദിവസങ്ങള്&#x200d; നീണ്ടു നിന്ന അക്രമത്തിനും സംഘര്&#x200d;ഷത്തിലും ഒരാള്&#x200d; കൊല്ലപ്പെടുകയും ഒട്ടേരെ പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തിരുന്നു. മുസ്‌ലിം വിഭാഗത്തില്&#x200d;പ്പെട്ടവരുടെ വ്യാപാര സ്ഥാപനങ്ങള്&#x200d; വ്യാപകമായി നശിപ്പിക്കപ്പെട്ടു. അക്രമികള്&#x200d; സ്ഥാപനങ്ങള്&#x200d; അഗ്നിക്കിരയാക്കുകയും തല്ലിതകര്&#x200d;ക്കുകയും  ചെയ്തു. ഒട്ടേറെ ദേവാലയങ്ങള്&#x200d;ക്കു നേരെയും അക്രമം നടന്നതായി റിപ്പോര്&#x200d;ട്ടുകളുണ്ട്. ആക്രമണം നടന്നതിനെ തുടര്&#x200d;ന്ന് ഏര്&#x200d;പ്പെടുത്തിയ കര്&#x200d;ഫ്യു പിന്&#x200d;വലിച്ചു.  കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്&#x200d; മധ്യവയസ്‌കന്&#x200d; കൊല്ലപ്പെടുകയും ഒട്ടേറെ വ്യാപാര സ്ഥാപനങ്ങള്&#x200d; അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു.  തുടര്&#x200d;ന്ന് കലാപം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടര്&#x200d;ന്നു. തുടര്&#x200d;ന്നാണ് ഏര്&#x200d;പ്പെടുത്തിയ കര്&#x200d;ഫ്യു തിങ്കളാഴ്ച വരെ നീട്ടിയത്. അക്രമം തുടര്&#x200d;ന്നതിനാല്&#x200d; കര്&#x200d;ഫ്യു രണ്ട് ദിവസത്തേക്കു കൂടി നീട്ടുകയായിരുന്നു.  കര്&#x200d;ഫ്യു പിന്&#x200d;വലിച്ചതിനു പിന്നാലെ ചിലയിടങ്ങളില്&#x200d; ആക്രമണം നടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്&#x200d;ട്ടുകളുണ്ട്. ആക്രമണത്തിന് പിന്നാലെ ഒട്ടേറെ പേരെ അറസ്റ്റ് ചെയ്തിരുന്നു. സ്ഥിതിഗതികള്&#x200d; ശാന്തമാണെന്ന് പൊലീസ് വ്യക്തമാക്കി. സുരക്ഷാ സൈന്യത്തെയും സേനയെയും സംഘര്&#x200d;ഷ സാധ്യതയുള്ള പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.  33 പേരെ കലാപവുമായി ബന്ധപ്പെട്ട് റിമാന്റിലായതായി പൊലീസ് വ്യക്തമാക്കി. 60 തോളം പേരെ അറസ്റ്റ് ചെയ്തു. കൊളംബോക്ക് വടക്ക് ഭാഗത്തുള്ള മൂന്ന് ജില്ലകളിലാണ് സ്ഥിതിഗതികള്&#x200d; ഏറ്റവും വഷളായിരിക്കുന്നത്.   ഈസ്റ്റര്&#x200d; ദിനത്തില്&#x200d; മുസ്‌ലിം തീവ്രവാദ സംഘടന കൊളംബോയിലേയും ബാട്ടിക്കലോവയിലേയും ക്രിസ്ത്യന്&#x200d; പള്ളികളിലും ഹോട്ടലുകളിലുമായി നടത്തിയ സ്‌ഫോടന പരമ്പരയില്&#x200d; 258 പേര്&#x200d; കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ  മുസ്‌ലിം  സമുദായക്കാര്&#x200d;ക്ക് നേരെ വലിയ തോതില്&#x200d; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; അക്രമങ്ങള്&#x200d; നടന്നിരുന്നു. പലരും വീട് വിട്ട് പലായനം ചെയ്യുന്ന അവസ്ഥയുണ്ടായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kolambo-attack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
