<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>state women commission &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/state-women-commission/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 20 Mar 2023 16:41:14 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>state women commission &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;ഇപ്പോഴത്തെ സംസ്ഥാന വനിതാ കമ്മീഷന്&#x200d; തുടരേണ്ടതുണ്ടോ?&#8217;; &#8211; ഉമാ തോമസ്‌</title>
		<link>https://www.chandrikadaily.com/uma-thomas-against-women-commission-chair-person.html</link>
					<comments>https://www.chandrikadaily.com/uma-thomas-against-women-commission-chair-person.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 20 Mar 2023 16:41:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[state women commission]]></category>
		<category><![CDATA[uma thomas]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=243504</guid>

					<description><![CDATA[സിപിഎം നേതാവായ വനിതാ കമ്മീഷന്&#x200d; അധ്യക്ഷയില്&#x200d; നിന്നും ഒരിക്കലും ഉണ്ടാകാന്&#x200d; പാടില്ലാത്ത ഒരു പരാമര്&#x200d;ശമാണ് പോലീസിനെ ന്യായീകരിച്ചുകൊണ്ട് ഉണ്ടായിട്ടുള്ളത്]]></description>
										<content:encoded><![CDATA[<p>വഞ്ചിയൂരില്&#x200d; ഒരു സ്ത്രീയ്ക്ക് എതിരെ ഉണ്ടായ ആക്രമണത്തില്&#x200d; സംസ്ഥാന വനിതാ കമ്മീഷന്&#x200d; അധ്യക്ഷയുടെ പരാമര്&#x200d;ശം ഞെട്ടലുളവാക്കുന്നതും അങ്ങേയറ്റം അപലപനീയവുമാണെന്ന് കോണ്&#x200d;ഗ്രസ് എംഎല്&#x200d;എ ഉമാ തോമസ്.</p>
<p>സിപിഎം നേതാവായ വനിതാ കമ്മീഷന്&#x200d; അധ്യക്ഷയില്&#x200d; നിന്നും ഒരിക്കലും ഉണ്ടാകാന്&#x200d; പാടില്ലാത്ത ഒരു പരാമര്&#x200d;ശമാണ് പോലീസിനെ ന്യായീകരിച്ചുകൊണ്ട് ഉണ്ടായിട്ടുള്ളത്. സ്ത്രീകള്&#x200d;ക്കെതിരായ ആക്രമണങ്ങള്&#x200d; എത്ര ലാഘവത്തോടെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നത് എന്നതിന് ഏറ്റവും വലിയ തെളിവാണ് വഞ്ചിയൂര്&#x200d; സംഭവമെന്നും ഉമാ തോമസ് ഫെയ്‌സ്ബുക്കില്&#x200d; കുറിച്ചു</p>
<p><strong>കുറിപ്പിന്റെ പൂര്&#x200d;ണരൂപം</strong></p>
<p>തിരുവനന്തപുരം വഞ്ചിയൂരില്&#x200d; ഒരു സ്ത്രീയ്ക്ക് എതിരെ ഉണ്ടായ ആക്രമണത്തില്&#x200d; സംസ്ഥാന വനിതാ കമ്മീഷന്&#x200d; അധ്യക്ഷയുടെ പരാമര്&#x200d;ശം ഞെട്ടലുളവാക്കുന്നതും അങ്ങേയറ്റം അപലപനീയവുമാണ്.<br />
ഒരു സമുന്നത സി.പി.എം നേതാവായ വനിതാ കമ്മീഷന്&#x200d; അധ്യക്ഷയില്&#x200d; നിന്നും ഒരിക്കലും ഉണ്ടാകാന്&#x200d; പാടില്ലാത്ത ഒരു പരാമര്&#x200d;ശമാണ് പോലീസിനെ ന്യായീകരിച്ചുകൊണ്ട് ഉണ്ടായിട്ടുള്ളത്.<br />
നിയമസഭയില്&#x200d; സ്ത്രീകള്&#x200d;ക്കും കുട്ടികള്&#x200d;ക്കും എതിരായ ആക്രമണങ്ങളെ സംബന്ധിച്ച്‌ ഞാന്&#x200d; ഒരു അടിയന്തപ്രമേയം അവതരിപ്പിക്കാന്&#x200d; അനുമതി ചോദിച്ചിരുന്നു എങ്കിലും പ്രസ്തുത അനുമതി സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയിരുന്നില്ല. അതിനെ തുടര്&#x200d;ന്ന് നിയമസഭയില്&#x200d; ഉണ്ടായ സംഭവവികാസങ്ങള്&#x200d; എല്ലാവര്&#x200d;ക്കും അറിയാവുന്നതാണല്ലോ. പ്രസ്തുത അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുക വഴി സര്&#x200d;ക്കാര്&#x200d; സ്ത്രീപീഡകര്&#x200d;ക്ക് ഒപ്പമാണെന്ന സന്ദേശമാണ് നല്&#x200d;കിയത്. അതുകൊണ്ടുതന്നെയാണ് തൊട്ടടുത്ത ദിവസം മുതല്&#x200d; സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ത്രീകള്&#x200d;ക്കെതിരെയുള്ള ആക്രമണങ്ങള്&#x200d; വര്&#x200d;ദ്ധിച്ചത്. ഇക്കാര്യത്തില്&#x200d; യാതൊരു നടപടിയും സ്വീകരിക്കാത്ത പോലീസിന്റെ നിഷ്‌ക്രിയ നിലപാടും ഇത്തരം ആക്രമികള്&#x200d;ക്ക് സഹായകരമാണ്.<br />
പോലീസും സംസ്ഥാന സര്&#x200d;ക്കാരും ഇത്തരക്കാര്&#x200d;ക്ക് സംരക്ഷണം ഒരുക്കുന്നതാണ് സ്ത്രീകള്&#x200d;ക്കെതിരായ ആക്രമണങ്ങള്&#x200d; വര്&#x200d;ധിക്കുന്നതിന് കാരണം.</p>
<p>സ്ത്രീകള്&#x200d;ക്കെതിരായ ആക്രമണങ്ങള്&#x200d; എത്ര ലാഘവത്തോടെയാണ് പോലീസ് കൈകാര്യം ചെയ്യുന്നത് എന്നതിന് ഏറ്റവും വലിയ തെളിവാണ് വഞ്ചിയൂര്&#x200d; സംഭവം.ഇക്കാര്യത്തില്&#x200d; രണ്ടു പോലീസുകാരെ സസ്‌പെന്&#x200d;ഡ് ചെയ്തുകൊണ്ട് സര്&#x200d;ക്കാര്&#x200d; മുഖം രക്ഷിക്കാന്&#x200d; ശ്രമിക്കുകയാണ്.ഇതിന് ഉത്തരവാദികളായ സ്റ്റേഷനിലെ ഉന്നതരായ എല്ലാ പോലീസ് ഉദ്യോഗസ്ഥര്&#x200d;ക്കെതിരെയും കര്&#x200d;ശന നടപടി എടുക്കണം.ഇതിന്റെ ഉത്തരവാദത്തില്&#x200d; നിന്നും സംസ്ഥാന ആഭ്യന്തര വകുപ്പിനോ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കോ ഒഴിഞ്ഞുമാറുവാന്&#x200d; സാധ്യമല്ല. മാത്രമല്ല സ്ത്രീകള്&#x200d;ക്കെതിരെയുള്ള ആക്രമണങ്ങളില്&#x200d; രാഷ്ട്രീയമായി നിലപാടെടുക്കുന്ന ഇപ്പോഴത്തെ സംസ്ഥാന വനിതാ കമ്മീഷന്&#x200d; തുടരേണ്ടതുണ്ടോ എന്നും ആലോചിക്കണം</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uma-thomas-against-women-commission-chair-person.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെണ്&#x200d;കുട്ടികള്&#x200d;ക്ക് മൊബൈല്&#x200d; നല്&#x200d;കരുതെന്ന് യു.പി വനിതാകമ്മിഷന്&#x200d; അംഗം</title>
		<link>https://www.chandrikadaily.com/11-06-2021-girls-should-not-get-mobile-phones-womens-commission-member-up.html</link>
					<comments>https://www.chandrikadaily.com/11-06-2021-girls-should-not-get-mobile-phones-womens-commission-member-up.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 11 Jun 2021 05:41:02 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[state women commission]]></category>
		<category><![CDATA[up]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=189856</guid>

					<description><![CDATA[ജനുവരിയില്&#x200d; ദേശീയ വനിതാകമ്മിഷന്&#x200d; അംഗം ചന്ദ്രമുഖി ദേവി നടത്തിയ മറ്റൊരു പരാമര്&#x200d;ശവും വിവാദമായിരുന്നു.]]></description>
										<content:encoded><![CDATA[<p><span style="text-decoration: underline;">ലക്‌നോ: ബലാത്സംഗങ്ങള്&#x200d; വര്&#x200d;ധിക്കുന്നതില്&#x200d; മൊബൈല്&#x200d; ഫോണുകള്&#x200d;ക്ക് പ്രധാന പങ്കുണ്ടെന്നും അതിനാല്&#x200d; പെണ്&#x200d;കുട്ടികള്&#x200d;ക്ക് മൊബൈല്&#x200d; ഫോണ്&#x200d; നല്&#x200d;കരുതെന്നും ഉത്തര്&#x200d;പ്രദേശ് വനിതാകമ്മിഷന്&#x200d; അംഗം മീനാകുമാരി. അലിഗഡ് ജില്ലയില്&#x200d; സ്ത്രീകളുമായി ബന്ധപ്പെട്ട പരാതികള്&#x200d; കേള്&#x200d;ക്കുന്നതിനിടയിലായിരുന്നു മീന കുമാരിയുടെ പരാമര്&#x200d;ശം.</span></p>
<p><span style="text-decoration: underline;">പെണ്&#x200d;കുട്ടികള്&#x200d;ക്ക് മൊബൈല്&#x200d; ഫോണുകള്&#x200d; നല്&#x200d;കാന്&#x200d; പാടില്ല. അവര്&#x200d; ഫോണിലൂടെ ആണ്&#x200d;കുട്ടികളുമായി മണിക്കൂറുകളോളം സംസാരിക്കുകയും പിന്നീട് അവര്&#x200d;ക്കൊപ്പം ഓടിപ്പോവുകയും ചെയ്യും. പെണ്&#x200d;കുട്ടികളുടെ ഫോണുകള്&#x200d; പരിശോധിക്കുന്നില്ല. കുടുംബാംഗങ്ങള്&#x200d; ഇത്തരം കാര്യങ്ങളെ കുറിച്ച് അറിവില്ലാത്തവരാണ്- മീനാ കുമാരി പറഞ്ഞു. സ്ത്രീകള്&#x200d;ക്കെതിരായ അതിക്രമങ്ങള്&#x200d; വര്&#x200d;ധിച്ചുവരുന്നതിനെ സമൂഹം ഗൗരവത്തോടെ കാണേണ്ടതുണ്ട്. മാതാപിതാക്കള്&#x200d;ക്ക് പ്രത്യേകിച്ച് അമ്മമാര്&#x200d;ക്ക് വലിയ ഉത്തരവാദിത്തമാണുള്ളത്. അവരുടെ മക്കള്&#x200d; ശ്രദ്ധയില്ലാത്തവരാണെങ്കില്&#x200d; അതിന്റെ ഉത്തരവാദികള്&#x200d; അമ്മമാരാണ് -മീനകുമാരി പറഞ്ഞു.</span></p>
<p><span style="text-decoration: underline;">എന്നാല്&#x200d; കമ്മിഷന്റെ വൈസ് ചെയര്&#x200d;പേഴ്‌സണായ അഞ്ജു ചൗധരി മീനകുമാരിയുടെ അഭിപ്രായങ്ങളോട് യോജിച്ചില്ല. ലൈംഗികാതിക്രമങ്ങള്&#x200d; തടയുന്നതിനുളള പരിഹാരം മൊബൈല്&#x200d; ഫോണ്&#x200d; എടുത്തുമാറ്റുന്നതല്ലെന്ന് അവര്&#x200d; അഭിപ്രായപ്പെട്ടു. ജനുവരിയില്&#x200d; ദേശീയ വനിതാകമ്മിഷന്&#x200d; അംഗം ചന്ദ്രമുഖി ദേവി നടത്തിയ മറ്റൊരു പരാമര്&#x200d;ശവും വിവാദമായിരുന്നു.</span></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11-06-2021-girls-should-not-get-mobile-phones-womens-commission-member-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏതൊരു പെണ്&#x200d;കുട്ടിയും പ്രതീക്ഷിക്കുന്ന നീതി തനിക്ക് കിട്ടുമെന്ന് കരുതി ; രമ്യ ഹരിദാസ്</title>
		<link>https://www.chandrikadaily.com/i-expect-justice-as-a-women.html</link>
					<comments>https://www.chandrikadaily.com/i-expect-justice-as-a-women.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 29 May 2019 06:59:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mc josephine]]></category>
		<category><![CDATA[Ramya Haridas]]></category>
		<category><![CDATA[state women commission]]></category>
		<category><![CDATA[vijayaraghavan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128709</guid>

					<description><![CDATA[ഇടത് മുന്നണി കണ്&#x200d;വീനര്&#x200d; നടത്തിയ വിവാദ പരാമര്&#x200d;ശത്തില്&#x200d; വനിതാ കമ്മീഷന്റെ തീരുമാനത്തെ വിമര്&#x200d;ശിച്ച് വീണ്ടും രമ്യ ഹരിദാസ്. വിവാദ പരാമര്&#x200d;ശത്തില്&#x200d; മൊഴിയെടുക്കാന്&#x200d; പോലും വനിതാ കമ്മീഷന്&#x200d; തയ്യാറായില്ലെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. ഏതൊരു പെണ്&#x200d;കുട്ടിയും പ്രതീക്ഷിക്കുന്ന നീതി തനിക്ക് കിട്ടുമെന്ന് കരുതി. അതുണ്ടായില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു. ഇടത് മുന്നണി കണ്&#x200d;വീനര്&#x200d; എ വിജയരാഘവന്&#x200d; നടത്തിയ വിവാദ പരാമര്&#x200d;ശത്തില്&#x200d; സ്വമേധയാ നടപടി എടുക്കാമായിരുന്നു. എന്നിട്ടും അത് ചെയ്തില്ല. ഈ സാഹചര്യത്തില്&#x200d; കോടതിയില്&#x200d; നല്&#x200d;കിയ കേസുമായി മുന്നോട്ട് പോകാനാണ് [&#8230;]]]></description>
										<content:encoded><![CDATA[
<p>ഇടത് മുന്നണി കണ്&#x200d;വീനര്&#x200d; നടത്തിയ വിവാദ പരാമര്&#x200d;ശത്തില്&#x200d; വനിതാ കമ്മീഷന്റെ തീരുമാനത്തെ വിമര്&#x200d;ശിച്ച് വീണ്ടും രമ്യ ഹരിദാസ്. വിവാദ പരാമര്&#x200d;ശത്തില്&#x200d; മൊഴിയെടുക്കാന്&#x200d; പോലും വനിതാ കമ്മീഷന്&#x200d; തയ്യാറായില്ലെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. ഏതൊരു പെണ്&#x200d;കുട്ടിയും പ്രതീക്ഷിക്കുന്ന നീതി തനിക്ക് കിട്ടുമെന്ന് കരുതി. അതുണ്ടായില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു. <br>
ഇടത് മുന്നണി കണ്&#x200d;വീനര്&#x200d; എ വിജയരാഘവന്&#x200d; നടത്തിയ വിവാദ പരാമര്&#x200d;ശത്തില്&#x200d; സ്വമേധയാ നടപടി എടുക്കാമായിരുന്നു. എന്നിട്ടും അത് ചെയ്തില്ല. ഈ സാഹചര്യത്തില്&#x200d; കോടതിയില്&#x200d; നല്&#x200d;കിയ കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ആലത്തൂര്&#x200d; എംപി രമ്യ ഹരിദാസ് പറഞ്ഞു. <br>
രമ്യ ഹരിദാസിനെതിരായ എ വിജയരാഘവന്&#x200d; നടത്തിയ മോശം പരാമര്&#x200d;ശത്തില്&#x200d; വനിത കമ്മീഷന്&#x200d; കേസെടുത്തോ എന്ന ചോദ്യത്തോട് രോഷത്തോടെയാണ് വനിത കമ്മീഷന്&#x200d; അധ്യക്ഷ എം സി ജോസഫൈന്&#x200d; കഴിഞ്ഞ ദിവസം പ്രതികരിച്ചത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/i-expect-justice-as-a-women.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിജയരാഘവനെതിരെ ഇനിയും നടപടിയെടുത്തില്ല വനിതാ കമ്മീഷനു രണ്ടു നീതിയെന്ന് രമ്യ ഹരിദാസ്</title>
		<link>https://www.chandrikadaily.com/ramya-haridaz.html</link>
					<comments>https://www.chandrikadaily.com/ramya-haridaz.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 18 Apr 2019 10:43:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[Ramya Haridas]]></category>
		<category><![CDATA[state women commission]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=124610</guid>

					<description><![CDATA[ആലത്തൂര്&#x200d;: സംസ്ഥാന വനിതാ കമ്മീഷനെതിരെ ആലത്തൂര്&#x200d; ലോക്‌സഭാ യു.ഡി.എഫ് സ്ഥാനാര്&#x200d;ഥി രമ്യ ഹരിദാസ് രംഗത്ത്. വനിതാ കമ്മീഷന്&#x200d; രണ്ടു തരം നീതിയാണ് നടപ്പാക്കുന്നതെന്ന് രമ്യ ഹരിദാസ് പറഞ്ഞു. കണ്ണൂരില്&#x200d; കെ.സുധാകരനെതിരെ കമ്മീഷന്&#x200d; നിയമ നടപടിക്കു നീങ്ങിയത് വാര്&#x200d;ത്തകളുടെ അടിസ്ഥാനത്തിലാണെന്നാണ് കേട്ടത്. എന്നിട്ടും എല്&#x200d;.ഡി.എഫ് കണ്&#x200d;വീനര്&#x200d; എ. വിജയരാഘവനെതിരെ കമ്മീഷന്&#x200d; മുമ്പാകെ പരാതി നല്&#x200d;കിയ തനിക്ക് നീതി കിട്ടിയില്ലെന്നും രമ്യ പറഞ്ഞു. നേരത്തെ രമ്യ ഹരിദാസിനെതിരെ എല്&#x200d;.ഡി.എഫ് കണ്&#x200d;വീനര്&#x200d; സ്ത്രീവിരുദ്ധ പരാമര്&#x200d;ശം നടത്തിയിരുന്നു. ഈ സംഭവത്തില്&#x200d; പരാതിപ്പെട്ടിട്ടും വനിതാ [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>ആലത്തൂര്&#x200d;: സംസ്ഥാന വനിതാ കമ്മീഷനെതിരെ ആലത്തൂര്&#x200d; ലോക്‌സഭാ യു.ഡി.എഫ് സ്ഥാനാര്&#x200d;ഥി രമ്യ ഹരിദാസ് രംഗത്ത്. വനിതാ കമ്മീഷന്&#x200d; രണ്ടു തരം നീതിയാണ് നടപ്പാക്കുന്നതെന്ന് രമ്യ ഹരിദാസ് പറഞ്ഞു. കണ്ണൂരില്&#x200d; കെ.സുധാകരനെതിരെ കമ്മീഷന്&#x200d; നിയമ നടപടിക്കു നീങ്ങിയത് വാര്&#x200d;ത്തകളുടെ അടിസ്ഥാനത്തിലാണെന്നാണ് കേട്ടത്. എന്നിട്ടും എല്&#x200d;.ഡി.എഫ് കണ്&#x200d;വീനര്&#x200d; എ. വിജയരാഘവനെതിരെ കമ്മീഷന്&#x200d; മുമ്പാകെ പരാതി നല്&#x200d;കിയ തനിക്ക് നീതി കിട്ടിയില്ലെന്നും രമ്യ പറഞ്ഞു. </p>



<p>നേരത്തെ രമ്യ ഹരിദാസിനെതിരെ എല്&#x200d;.ഡി.എഫ് കണ്&#x200d;വീനര്&#x200d; സ്ത്രീവിരുദ്ധ പരാമര്&#x200d;ശം നടത്തിയിരുന്നു. ഈ സംഭവത്തില്&#x200d; പരാതിപ്പെട്ടിട്ടും വനിതാ കമ്മീഷന്&#x200d; നടപടി എടുക്കാത്തതിലാണ് രമ്യയുടെ പ്രതിഷേധം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ramya-haridaz.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശശി എം.എല്&#x200d;.എക്കെതിരെ ദേശീയ വനിതാ കമീഷന്&#x200d; സ്വമേധയാ കേസെടുത്തു; രേഖ ശര്&#x200d;മ കേരളത്തിലെത്തി പരാതിക്കാരിയുടെ മൊഴിയെടുക്കും</title>
		<link>https://www.chandrikadaily.com/national-womens-commission-books-sasi-mla.html</link>
					<comments>https://www.chandrikadaily.com/national-womens-commission-books-sasi-mla.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 06 Sep 2018 04:58:23 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[mc josephine]]></category>
		<category><![CDATA[national womens commission]]></category>
		<category><![CDATA[rekha sharma]]></category>
		<category><![CDATA[SASI MLA]]></category>
		<category><![CDATA[state women commission]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=101818</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ലൈംഗിക ആരോപണത്തില്&#x200d; പി.കെ. ശശി എം.എല്&#x200d;.എക്കെതിരെ ദേശീയ വനിതാ കമീഷന്&#x200d; സ്വമേധയാ കേസെടുത്തു. മാധ്യമ വാര്&#x200d;ത്തകളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തതെന്ന് ദേശീയ വനിതാ കമീഷന്&#x200d; അധ്യക്ഷ രേഖാ ശര്&#x200d;മ വ്യക്തമാക്കി. പി.കെ. ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്&#x200d; സ്വമേധയാ കേസെടുക്കാനാവില്ലെന്ന് സംസ്ഥാന വനിതാ കമീഷന്&#x200d; അധ്യക്ഷ എം.സി ജോസഫൈന്&#x200d; പ്രതികരിച്ചതിന് പിന്നാലെയാണ് ദേശീയ വനിതാ കമീഷന്റെ നടപടി. സംഭവത്തില്&#x200d; ദേശീയ വനിതാ കമീഷന്&#x200d; അധ്യക്ഷ രേഖ ശര്&#x200d;മ കേരളത്തിലെത്തി പരാതിക്കാരിയുടെ മൊഴിയെടുക്കും സംഭവത്തില്&#x200d; സ്വമേധയാ കേസെടുക്കാനികില്ലെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ലൈംഗിക ആരോപണത്തില്&#x200d; പി.കെ. ശശി എം.എല്&#x200d;.എക്കെതിരെ ദേശീയ വനിതാ കമീഷന്&#x200d; സ്വമേധയാ കേസെടുത്തു. മാധ്യമ വാര്&#x200d;ത്തകളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തതെന്ന് ദേശീയ വനിതാ കമീഷന്&#x200d; അധ്യക്ഷ രേഖാ ശര്&#x200d;മ വ്യക്തമാക്കി. പി.കെ. ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്&#x200d; സ്വമേധയാ കേസെടുക്കാനാവില്ലെന്ന് സംസ്ഥാന വനിതാ കമീഷന്&#x200d; അധ്യക്ഷ എം.സി ജോസഫൈന്&#x200d; പ്രതികരിച്ചതിന് പിന്നാലെയാണ് ദേശീയ വനിതാ കമീഷന്റെ നടപടി. സംഭവത്തില്&#x200d; ദേശീയ വനിതാ കമീഷന്&#x200d; അധ്യക്ഷ രേഖ ശര്&#x200d;മ കേരളത്തിലെത്തി പരാതിക്കാരിയുടെ മൊഴിയെടുക്കും</p>
<p>സംഭവത്തില്&#x200d; സ്വമേധയാ കേസെടുക്കാനികില്ലെന്ന് പറഞ്ഞ സംസ്ഥാന വനിതാ കമീഷന്&#x200d; അധ്യക്ഷ ജോസഫൈന്&#x200d; യുവതി പരാതി നല്&#x200d;കിയാല്&#x200d; കേസെടുക്കാമെന്ന് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പാര്&#x200d;ട്ടിക്ക് പരാതി കിട്ടിയിട്ടുണ്ടെങ്കില്&#x200d; പൊലീസിന് കൈമാറണമോ എന്ന് തീരുമാനിക്കേണ്ടത് പാര്&#x200d;ട്ടിയാണെന്നും ജോസഫൈന്&#x200d; വ്യക്തമാക്കിയിരുന്നു.</p>
<p>പാര്&#x200d;ട്ടിയും വനിതാ കമീഷനും രണ്ടും രണ്ടാണ്. യുവതിയുടെ പരാതി കമ്മീഷന് കിട്ടിയിട്ടില്ല. ഇപ്പോഴും ആരാണ് പരാതിക്കാരിയെന്ന് കമീഷന് അറിയില്ല. അതിനാല്&#x200d; തന്നെ സ്വമേധയാ കേസെടുക്കാനാവില്ല. യുവതിക്ക് പൊലീസില്&#x200d; പരാതി കൊടുക്കാമായിരുന്നിട്ടും അവര്&#x200d; അത് ചെയ്തിട്ടില്ലെന്നും ജോസഫൈന്&#x200d; ചൂണ്ടിക്കാട്ടിയിരുന്നു.</p>
<p>സി.പി.എം പാലക്കാട് ജില്ല സെക്രട്ടേറിയേറ്റ് അംഗം കൂടിയായ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിത നേതാവാണ് ലൈംഗിക പീഡന പരാതി നല്&#x200d;കിയത്. എം.എല്&#x200d;.എ ശാരീരികമായി പീഡിപ്പിച്ചെന്ന് കാണിച്ച് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനും പരാതി നല്&#x200d;കിയിരുന്നു.</p>
<p>പാലക്കാട് ജില്ലാ കമ്മറ്റിക്കും സംസ്ഥാന കമ്മറ്റിക്കും പരാതി നല്&#x200d;കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ബൃന്ദ കാരാട്ടിന് പരാതി നല്&#x200d;കിയത്. തനിക്ക് പരാതി ലഭിച്ച കാര്യം ബൃന്ദാ കാരാട്ട് അവൈലബിള്&#x200d; പി.ബിയെ അറിയിക്കുകയും ചെയ്തു. തുടര്&#x200d;ന്ന് പരാതി അന്വേഷിച്ച് നടപടിയെടുക്കാന്&#x200d; കേന്ദ്ര നേതൃത്വം സംസ്ഥാന കമ്മറ്റിക്ക് നിര്&#x200d;ദേശം നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/national-womens-commission-books-sasi-mla.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാര്&#x200d;വ്വതിക്കെതിരെ വിമര്&#x200d;ശനങ്ങളുടെ പെരുമഴ, പ്രശസ്തിക്കുവേണ്ടിയുള്ള തന്ത്രമെന്ന് കസബ സംവിധായകന്&#x200d; നിഥിന്&#x200d;</title>
		<link>https://www.chandrikadaily.com/kasaba-director-nidin-against-parvathy-on-mammmootty-comments.html</link>
					<comments>https://www.chandrikadaily.com/kasaba-director-nidin-against-parvathy-on-mammmootty-comments.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 14 Dec 2017 05:38:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[actor mammootty]]></category>
		<category><![CDATA[actress parvathy]]></category>
		<category><![CDATA[state women commission]]></category>
		<category><![CDATA[women in cinema collective]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=59367</guid>

					<description><![CDATA[മമ്മുട്ടിക്കേതിരേയും കസബ സിനിമക്കെതിരേയും വിമര്&#x200d;ശനം ഉന്നയിച്ച നടി പാര്&#x200d;വ്വതിക്കെതിരെ സിനിമാമേളകയില്&#x200d; വിമര്&#x200d;ശനം ശക്തം. കസബയുടെ നിര്&#x200d;മ്മാതാവ് വിമര്&#x200d;ശനവുമായി രംഗത്തെത്തിയതിന് പിന്നാലെ സംവിധായകന്&#x200d; നിഥിന്&#x200d; രഞ്ജിപണിക്കരും വിമര്&#x200d;ശനവുമായെത്തി. പാര്&#x200d;വ്വതിയുടെ വിമര്&#x200d;ശനം പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രമാണെന്ന് നിഥിന്&#x200d; പറഞ്ഞു. വനിതക്ക് നല്&#x200d;കിയ അഭിമുഖത്തിലാണ് പാര്&#x200d;വ്വതിക്ക് മറുപടിയുമായി നിഥിനെത്തിയത്. ഒരു വര്&#x200d;ഷം മുന്&#x200d;പ് ഇറങ്ങിയ സിനിമയെ കുറിച്ച് ഇപ്പോള്&#x200d; ചര്&#x200d;ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് നിഥിന്&#x200d; പറഞ്ഞു. ഇത് വന്&#x200d;മരം പിടിച്ചുകുലുക്കി കൂടുതല്&#x200d; പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രമാണെന്ന് ആളുകള്&#x200d;ക്ക് അറിയാം. ഈ വിഷയത്തില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>മമ്മുട്ടിക്കേതിരേയും കസബ സിനിമക്കെതിരേയും വിമര്&#x200d;ശനം ഉന്നയിച്ച നടി പാര്&#x200d;വ്വതിക്കെതിരെ സിനിമാമേളകയില്&#x200d; വിമര്&#x200d;ശനം ശക്തം. കസബയുടെ നിര്&#x200d;മ്മാതാവ് വിമര്&#x200d;ശനവുമായി രംഗത്തെത്തിയതിന് പിന്നാലെ സംവിധായകന്&#x200d; നിഥിന്&#x200d; രഞ്ജിപണിക്കരും വിമര്&#x200d;ശനവുമായെത്തി. പാര്&#x200d;വ്വതിയുടെ വിമര്&#x200d;ശനം പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രമാണെന്ന് നിഥിന്&#x200d; പറഞ്ഞു. വനിതക്ക് നല്&#x200d;കിയ അഭിമുഖത്തിലാണ് പാര്&#x200d;വ്വതിക്ക് മറുപടിയുമായി നിഥിനെത്തിയത്.</p>
<p>ഒരു വര്&#x200d;ഷം മുന്&#x200d;പ് ഇറങ്ങിയ സിനിമയെ കുറിച്ച് ഇപ്പോള്&#x200d; ചര്&#x200d;ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് നിഥിന്&#x200d; പറഞ്ഞു. ഇത് വന്&#x200d;മരം പിടിച്ചുകുലുക്കി കൂടുതല്&#x200d; പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രമാണെന്ന് ആളുകള്&#x200d;ക്ക് അറിയാം. ഈ വിഷയത്തില്&#x200d; പ്രതികരിക്കാന്&#x200d; താനില്ല. പ്രതികരണം അര്&#x200d;ഹിക്കുന്ന നിലവാരം നടിയുടെ പരാമര്&#x200d;ശത്തിന് ഇല്ലെന്ന് ഒരു വലിയ വിഭാഗത്തെപോലെ ഞാനും കരുതുന്നു. പിന്നെ ഈ നടി പ്രതികരണം അര്&#x200d;ഹിക്കുന്ന ഒരു വ്യക്തിത്വമാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും സംവിധായകന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>അതേസമയം, സിനിമാമേഖലയില്&#x200d; പാര്&#x200d;വ്വതിക്കും ഗീതുമോഹന്&#x200d;ദാസിനുമെതിരെയുള്ള വിമര്&#x200d;ശനം ശക്തമാണെന്നാണ് റിപ്പോര്&#x200d;ട്ട്. വനിതാകൂട്ടായ്മയുടെ പേരില്&#x200d; താരങ്ങള്&#x200d; മുമ്പ് അഭിനയിച്ച ചിത്രങ്ങളെ കുറ്റം പറയേണ്ട കാര്യമില്ലെന്നാണ് പൊതുവെ ഉയരുന്ന വാദം. താല്&#x200d;പ്പര്യമില്ലെങ്കില്&#x200d; അത്തരം സിനിമകളില്&#x200d; അഭിനയിക്കാതെ മാറി നില്&#x200d;ക്കുകയാണ് വേണ്ടതെന്നും അഭിപ്രായമുണ്ട്. രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പണ്&#x200d;ഫോറത്തില്&#x200d; സംസാരിക്കുമ്പോഴാണ് പാര്&#x200d;വ്വതി വിമര്&#x200d;ശനമുന്നയിച്ചത്. തുടര്&#x200d;ന്ന് സാമൂഹ്യമാധ്യമങ്ങളിലുള്&#x200d;പ്പെടെ വിമര്&#x200d;ശനം ശക്തമായപ്പോള്&#x200d; സംഭവത്തില്&#x200d; മറുപടിയുമായി പാര്&#x200d;വ്വതി തന്നെ രംഗത്തെത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kasaba-director-nidin-against-parvathy-on-mammmootty-comments.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലപ്പുറം ഫഌഷ്‌മോബ്:പോലീസ് കേസെടുത്ത അക്കൗണ്ടുകള്&#x200d; ഇവയാണ്</title>
		<link>https://www.chandrikadaily.com/malappuram-flashmob-fir-on-social-media-case-news.html</link>
					<comments>https://www.chandrikadaily.com/malappuram-flashmob-fir-on-social-media-case-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 11 Dec 2017 05:57:36 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[blast in malappuram]]></category>
		<category><![CDATA[hadiya case]]></category>
		<category><![CDATA[hadiya marriage]]></category>
		<category><![CDATA[hadiya-shefin jahan]]></category>
		<category><![CDATA[malappuram flashmob]]></category>
		<category><![CDATA[state women commission]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=58919</guid>

					<description><![CDATA[മലപ്പുറത്ത് എയ്ഡ്‌സ് ബോധവല്&#x200d;ക്കരണവുമായി ബന്ധപ്പെട്ട് ഫഌഷ്‌മോബ് കളിച്ച പെണ്&#x200d;കുട്ടികളെ അധിക്ഷേപിച്ചവര്&#x200d;ക്കെതിരെ പോലീസ് കേസെടുത്തു. സാമൂഹ്യമാധ്യമങ്ങളില്&#x200d; അധിക്ഷേപ പരാമര്&#x200d;ശമുള്ള അക്കൗണ്ടുകള്&#x200d; പരിശോധിച്ചാണ് പോലീസ് സ്വമേധയാ കേസെടുത്തത്. ആറു ഫേസ്അക്കൗണ്ടുകള്&#x200d;ക്കെതിരെ എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്. വിഭാഗീയതയും കലാപമുണ്ടാക്കാനുള്ള ശ്രമം, സ്ത്രീകള്&#x200d;ക്കെതിരെയുള്ള അപവാദ പ്രചാരണം, അശ്ലീല പദപ്രയോഗം എന്നിവയ്‌ക്കെതിരെയുള്ള വകുപ്പുകളും ഐ.ടി നിയമത്തിലെ വകുപ്പുകളും അനുസരിച്ചാണ് കേസ്. അനസ് പി.എ, ബിച്ചാന്&#x200d; ബഷീര്&#x200d;, ഹനീഫ ഞാങ്ങാട്ടിരി, സുബൈര്&#x200d; അബൂബക്കര്&#x200d;, സിറോഷ് അല്&#x200d; അറഫ, അഷ്‌കര്&#x200d; ഫരീഖ് തുടങ്ങിയവരുടെ അക്കൗണ്ടുകള്&#x200d; നിരീക്ഷണ വിധേയമാക്കിയിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറത്ത് എയ്ഡ്‌സ് ബോധവല്&#x200d;ക്കരണവുമായി ബന്ധപ്പെട്ട് ഫഌഷ്‌മോബ് കളിച്ച പെണ്&#x200d;കുട്ടികളെ അധിക്ഷേപിച്ചവര്&#x200d;ക്കെതിരെ പോലീസ് കേസെടുത്തു. സാമൂഹ്യമാധ്യമങ്ങളില്&#x200d; അധിക്ഷേപ പരാമര്&#x200d;ശമുള്ള അക്കൗണ്ടുകള്&#x200d; പരിശോധിച്ചാണ് പോലീസ് സ്വമേധയാ കേസെടുത്തത്. ആറു ഫേസ്അക്കൗണ്ടുകള്&#x200d;ക്കെതിരെ എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്.</p>
<p>വിഭാഗീയതയും കലാപമുണ്ടാക്കാനുള്ള ശ്രമം, സ്ത്രീകള്&#x200d;ക്കെതിരെയുള്ള അപവാദ പ്രചാരണം, അശ്ലീല പദപ്രയോഗം എന്നിവയ്‌ക്കെതിരെയുള്ള വകുപ്പുകളും ഐ.ടി നിയമത്തിലെ വകുപ്പുകളും അനുസരിച്ചാണ് കേസ്. അനസ് പി.എ, ബിച്ചാന്&#x200d; ബഷീര്&#x200d;, ഹനീഫ ഞാങ്ങാട്ടിരി, സുബൈര്&#x200d; അബൂബക്കര്&#x200d;, സിറോഷ് അല്&#x200d; അറഫ, അഷ്‌കര്&#x200d; ഫരീഖ് തുടങ്ങിയവരുടെ അക്കൗണ്ടുകള്&#x200d; നിരീക്ഷണ വിധേയമാക്കിയിരുന്നു. ഇവ എഫ്.ഐ.ആറില്&#x200d; ഉള്&#x200d;പ്പെടുത്തിയിട്ടുണ്ട്.</p>
<p>ഡിസംബര്&#x200d; ഒന്നിന് എയ്ഡ്‌സ് ബോധവല്&#x200d;ക്കരണത്തോടനുബന്ധിച്ചാണ് പെണ്&#x200d;കുട്ടികള്&#x200d; ഫഌഷ്‌മോബ് കളിച്ചത്. പെണ്&#x200d;കുട്ടികള്&#x200d;ക്കെതിരെ അപവാദപ്രചാരണവും അധിക്ഷേപവും വര്&#x200d;ദ്ധിച്ച സാഹചര്യത്തില്&#x200d; വനിതാ കമ്മീഷന്&#x200d; കേസെടുത്തിരുന്നു. സാമൂഹ്യമാധ്യമങ്ങളിലടക്കം പെണ്&#x200d;കുട്ടികളെ എതിര്&#x200d;ത്തും അനുകൂലിച്ചും ചര്&#x200d;ച്ച കൊഴുത്തപ്പോഴാണ് വിവാദം അതിരുവിട്ടത്. തുടര്&#x200d;ന്നാണ് നിയമനടപടികളിലേക്കെത്തുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malappuram-flashmob-fir-on-social-media-case-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹാദിയ: മഹാരാജാസില്‍ എം.സി ജോസഫൈനു നേരെ അപ്രതീക്ഷിത പ്രതിഷേധം</title>
		<link>https://www.chandrikadaily.com/maharajas-students-against-state-womens-commission.html</link>
					<comments>https://www.chandrikadaily.com/maharajas-students-against-state-womens-commission.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 07 Nov 2017 09:34:50 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[hadiya]]></category>
		<category><![CDATA[hadiya case]]></category>
		<category><![CDATA[hadiya marriage]]></category>
		<category><![CDATA[hadiya-shefin jahan]]></category>
		<category><![CDATA[mc josephine]]></category>
		<category><![CDATA[rekha sharmma]]></category>
		<category><![CDATA[state women commission]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52503</guid>

					<description><![CDATA[കൊച്ചി: വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ വിഷയത്തില്‍ വേണ്ടരീതിയില്‍ ഇടപെടാത്ത വനിതാകമ്മീഷന്‍ അധ്യക്ഷക്കുനേരെ മഹാരാജാസ് കോളേജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. ഹാദിയ അഞ്ചുമാസമായി വീട്ടുതടങ്കലിലാണെന്ന് ഉയര്‍ത്തി കാട്ടിയാണ് കോളേജില്‍ എം.സി ജോസഫൈനു നേരെ സ്റ്റുഡന്റ്‌സ് ഫോര്‍ ഹാദിയ എന്ന വിദ്യാര്‍ഥി കൂട്ടായ്മയുടെ അപ്രതീക്ഷിത പ്രതിഷേധം നടന്നത്. കോളേജില്‍ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ജോസഫൈന്‍. ഹാദിയയെ ഈ മാസം 27-നാണ് സുപ്രീംകോടതിയില്‍ ഹാജരാക്കുന്നത്. അന്നേദിവസം ഹാദിയയുടെ കൂടെ പോകുമോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ജോസഫൈന്റെ മറുപടി. നിയമതടസം ചൂണ്ടിക്കാട്ടി ഹാദിയയെ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: വീട്ടുതടങ്കലില്&#x200d; കഴിയുന്ന ഹാദിയയുടെ വിഷയത്തില്&#x200d; വേണ്ടരീതിയില്&#x200d; ഇടപെടാത്ത വനിതാകമ്മീഷന്&#x200d; അധ്യക്ഷക്കുനേരെ മഹാരാജാസ് കോളേജില്&#x200d; വിദ്യാര്&#x200d;ഥികളുടെ പ്രതിഷേധം. ഹാദിയ അഞ്ചുമാസമായി വീട്ടുതടങ്കലിലാണെന്ന് ഉയര്&#x200d;ത്തി കാട്ടിയാണ് കോളേജില്&#x200d; എം.സി ജോസഫൈനു നേരെ സ്റ്റുഡന്റ്‌സ് ഫോര്&#x200d; ഹാദിയ എന്ന വിദ്യാര്&#x200d;ഥി കൂട്ടായ്മയുടെ അപ്രതീക്ഷിത പ്രതിഷേധം നടന്നത്. കോളേജില്&#x200d; പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ജോസഫൈന്&#x200d;.</p>
<p>ഹാദിയയെ ഈ മാസം 27-നാണ് സുപ്രീംകോടതിയില്&#x200d; ഹാജരാക്കുന്നത്. അന്നേദിവസം ഹാദിയയുടെ കൂടെ പോകുമോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ജോസഫൈന്റെ മറുപടി. നിയമതടസം ചൂണ്ടിക്കാട്ടി ഹാദിയയെ സന്ദര്&#x200d;ശിക്കാതിരിക്കുന്നത് നീതികേടാണെന്ന് വിദ്യാര്&#x200d;ഥികള്&#x200d; പറഞ്ഞു. ആര്&#x200d;.എസ്.എസ് താല്&#x200d;പ്പര്യം സംരക്ഷിക്കാനാണ് വനിതാകമ്മീഷന്&#x200d; ശ്രമിക്കുന്നതെന്ന് വിദ്യാര്&#x200d;ഥികള്&#x200d; ആരോപിക്കുന്നു.</p>
<p>ഇന്നലെ ദേശീയ വനിതാ കമ്മീഷന്&#x200d; അധ്യക്ഷ രേഖാ ശര്&#x200d;മ്മ ഹാദിയയെ വൈക്കത്തുള്ള വീട്ടില്&#x200d; സന്ദര്&#x200d;ശിച്ചിരുന്നു. ഹാദിയ സന്തോഷവതിയാണെന്നും സുരക്ഷിതയാണെന്നും രേഖാ ശര്&#x200d;മ്മ പറഞ്ഞിരുന്നു. ഹാദിയയുമൊത്തുള്ള ചിത്രം മാധ്യമങ്ങള്&#x200d;ക്ക് നല്&#x200d;കിയാണ് അവര്&#x200d; മടങ്ങിയത്. ഈ മാസം 27-നാണ് ഹാദിയയെ കോടതിയില്&#x200d; ഹാജരാക്കുന്നത്. തുറന്ന കോടതിയില്&#x200d; ഹാദിയയെ ഹാജരാക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/maharajas-students-against-state-womens-commission.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
