<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>statement &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/statement/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 03 Mar 2025 14:57:37 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>statement &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നെന്മാറ ഇരട്ടക്കൊലക്കേസ്; സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി</title>
		<link>https://www.chandrikadaily.com/nenmara-double-murder-case-secret-statements-of-witnesses-were-recorded.html</link>
					<comments>https://www.chandrikadaily.com/nenmara-double-murder-case-secret-statements-of-witnesses-were-recorded.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 03 Mar 2025 14:57:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[nenmara double murder case]]></category>
		<category><![CDATA[statement]]></category>
		<category><![CDATA[witness]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332328</guid>

					<description><![CDATA[പൊലീസില്&#x200d; നല്&#x200d;കിയ മൊഴിയില്&#x200d; സാക്ഷികള്&#x200d; ഉറച്ചുനിന്നു]]></description>
										<content:encoded><![CDATA[<p>നെന്മാറ ഇരട്ടക്കൊലക്കേസില്&#x200d; സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പൊലീസില്&#x200d; നല്&#x200d;കിയ മൊഴിയില്&#x200d; സാക്ഷികള്&#x200d; ഉറച്ചുനിന്നു. ചിറ്റൂര്&#x200d; ജുഡീഷ്യല്&#x200d; ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴികള്&#x200d; രേഖപ്പെടുത്തിയത്.</p>
<p>നേരത്തെ രണ്ട് സാക്ഷികള്&#x200d; കൂറുമാറിയതിന് പിന്നാലെയാണ് മറ്റു സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള അനുമതി തേടി അന്വേഷണസംഘം കോടതിയെ സമീപിച്ചത്. ഇതിന്റെ ഭാഗമായാണ് മൊഴി രേഖപ്പെടുത്തിയത്.</p>
<p>ജനുവരി 27നായിരുന്നു പോത്തുണ്ടിയില്&#x200d; നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. അയല്&#x200d;വാസി കൂടിയായ സുധാകരന്&#x200d;, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2019ല്&#x200d; സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്&#x200d; ജാമ്യത്തിലിറങ്ങിയപ്പോഴായിരുന്നു ഇരട്ടക്കൊല നടത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nenmara-double-murder-case-secret-statements-of-witnesses-were-recorded.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജസ്നയെ കണ്ടെന്ന വെളിപ്പെടുത്തല്&#x200d;; സ്ത്രീയുടെ മൊഴിയെടുക്കാന്&#x200d; സിബിഐ മുണ്ടക്കയത്ത് എത്തും</title>
		<link>https://www.chandrikadaily.com/1disclosure-of-meeting-jasna-the-cbi-will-reach-mundakkaya-to-take-the-womans-statement.html</link>
					<comments>https://www.chandrikadaily.com/1disclosure-of-meeting-jasna-the-cbi-will-reach-mundakkaya-to-take-the-womans-statement.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 19 Aug 2024 05:44:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[jasna]]></category>
		<category><![CDATA[statement]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306629</guid>

					<description><![CDATA[കാണാതാകുന്നതിന് 2 മാസം മുമ്പ് ജസ്നയെ മുണ്ടക്കയത്തെ ലോഡ്ജിൽ വെച്ച് യുവാവിനൊപ്പം കണ്ടു എന്നായിരുന്നു കോരുത്തോട് സ്വദേശിനിയായ സ്ത്രീയുടെ വെളിപ്പെടുത്തല്&#x200d;.]]></description>
										<content:encoded><![CDATA[<p>കാണാതായ ജസ്ന മരിയയെ കണ്ടിരുന്നുവെന്ന സ്ത്രീയുടെ വെളിപ്പെടുത്തലില്&#x200d; മൊഴിയെടുക്കാനായി സിബിഐ എത്തും. മുണ്ടക്കയത്ത് എത്തുന്ന സിബിഐ സംഘം ലോഡ്ജ് ഉടമയോടും വിശദാംശങ്ങള്&#x200d; തേടും. കാണാതാകുന്നതിന് 2 മാസം മുമ്പ് ജസ്നയെ മുണ്ടക്കയത്തെ ലോഡ്ജിൽ വെച്ച് യുവാവിനൊപ്പം കണ്ടു എന്നായിരുന്നു കോരുത്തോട് സ്വദേശിനിയായ സ്ത്രീയുടെ വെളിപ്പെടുത്തല്&#x200d;.</p>
<p>വെളിപ്പെടുത്തലിന് പിന്നാലെ സ്ത്രീയെയും ലോഡ്ജ് ഉടമയെയും ഇന്നലെ മുണ്ടക്കയം സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലീസ് വിവരങ്ങൾ തേടിയിരുന്നു. പൊലീസിനോടും ജസ്നയെ താന്&#x200d; കണ്ടെന്ന് കോരുത്തോട് സ്വദേശിനി ആവർത്തിച്ചു. പല്ലിലെ ക്ലിപ്പും  മുഖവും കൃത്യമായി ഓർത്തെടുക്കാൻ കഴിയും. കൂടെ 25 വയസ് തോന്നിക്കുന്ന ചെറുപ്പക്കാരൻ ഉണ്ടായിരുന്നെന്നും ഇവർ പറഞ്ഞു.</p>
<p>ജസ്ന മരിയയുടെ സിസി ടിവി ദൃശ്യങ്ങളിലെ പരിസരപ്രദേശത്തു തന്നെയാണ് ഈ ലോഡ്ജ്. എന്നാൽ തന്&#x200d;റെ ലോഡ്ജിൽ വർഷങ്ങളായി വഴിവിട്ട പ്രവർത്തനങ്ങൾ നടത്തിയിരുന്ന സ്ത്രീയെ ലോഡ്ജിൽ കയറ്റാതായതിന്&#x200d;റെ  വൈരാഗ്യമാണ് ആരോപണത്തിന് പിന്നിലെന്നാണ്  ലോഡ്ജ് ഉടമയുടെ നിലപാട്. ഇവരുടെത് വ്യാജ ആരോപണമെന്ന് ജസ്നയുടെ പിതാവും പ്രതികരിച്ചു.</p>
<p>2018 മാര്&#x200d;ച്ച് 22-നാണ് കാഞ്ഞിരപ്പള്ളി സെന്&#x200d;റ് ഡൊമനിക് കോളേജിലെ രണ്ടാം വര്&#x200d;ഷ വിദ്യാര്&#x200d;ത്ഥിനിയായ ജസ്‌നയെ മുക്കൂട്ടുതറയില്&#x200d; നിന്നും കാണാതായത്. ബന്ധുവിന്&#x200d;റെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ പെണ്&#x200d;കുട്ടിയെ പിന്നെ ആരും കണ്ടിട്ടില്ല. ആദ്യം ലോക്കല്&#x200d; പൊലീസും പിന്നീട് സിബിഐയും അന്വേഷണം നടത്തിയെങ്കിലും ഇതുവരെയും ജസ്‌നയെ കണ്ടെത്താനായില്ല. ജസ്നയെ കാണാതായി ആറു  വർഷങ്ങള്&#x200d; പിന്നിടുമ്പോഴാണ് ലോഡ്ജില്&#x200d; വെച്ച് കണ്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി സ്ത്രീ എത്തിയിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1disclosure-of-meeting-jasna-the-cbi-will-reach-mundakkaya-to-take-the-womans-statement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>4 ഭാര്യമാരും 36 കുട്ടികളും വേണ്ട; രാജ്യത്ത് ജനസംഖ്യാനിയന്ത്രണം ഉടൻ നടപ്പാക്കണമെന്ന് ബി.ജെ.പി എം.എൽ.എ</title>
		<link>https://www.chandrikadaily.com/no-4-wives-and-36-children-bjp-mla-wants-to-implement-population-control-in-the-country-immediately.html</link>
					<comments>https://www.chandrikadaily.com/no-4-wives-and-36-children-bjp-mla-wants-to-implement-population-control-in-the-country-immediately.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 16 Jul 2024 08:36:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP MLA]]></category>
		<category><![CDATA[controversial]]></category>
		<category><![CDATA[statement]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302853</guid>

					<description><![CDATA[രാജ്യത്തെ ജനസംഖ്യ വഷളായി കൊണ്ടിരിക്കുകയാണെന്നും ഉടൻ തന്നെ ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള നിയമം കൊണ്ട് വരണമെന്നും ആചാര്യ പറഞ്ഞു.]]></description>
										<content:encoded><![CDATA[<div>നാലു ഭാര്യമാരും 36 കുട്ടികളും എന്ന രീതി അനുവദിക്കില്ലെന്നും രാജ്യത്ത് ജനസംഖ്യാനിയന്ത്രണം കൊണ്ടുവരണമെന്നും രാജസ്ഥാൻ ബി.ജെ.പി എം.എൽ.എ ബൽമുകുന്ദ് ആചാര്യ. ഏകീകൃത ജനസംഖ്യാ നയത്തിൻ്റെ ഭാഗമായി ജനസംഖ്യാനിയന്ത്രണം കൊണ്ടുവരണമെന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ ആവശ്യത്തിന് പിന്നാലെയാണ് ആചാര്യയുടെ പ്രസ്താവന.</div>
<div></div>
<div>രാജ്യത്തെ ജനസംഖ്യ വഷളായി കൊണ്ടിരിക്കുകയാണെന്നും ഉടൻ തന്നെ ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള നിയമം കൊണ്ട് വരണമെന്നും ആചാര്യ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ആചാര്യയുടെ അഭിപ്രായ പ്രകടനം.</div>
<div></div>
<div>‘ഒരു രാജ്യത്തിന് ഒരു നിയമം വേണമെന്ന് ഞാൻ നിരന്തരം ആവശ്യപ്പെടുന്നു. നേരത്തെ ജമ്മു കശ്മീർ സന്ദർശിക്കുമ്പോൾ ഞങ്ങൾ ഇന്ത്യയിൽ നിന്നാണോ എന്ന് ചോദിച്ചിരുന്നു. ആ സമയത്ത് ഞങ്ങൾ വേദന അനുഭവിച്ചു. ഇന്ന്, ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിന് ശേഷം, രാജ്യത്തുടനീളം നടപ്പിലാക്കുന്ന നിയമം ജമ്മു കശ്മീരിലും നടപ്പിലാക്കുന്നു.</div>
<div></div>
<div>റാമിനും റഹീമിനും യാതൊരു വിവേചനവുമില്ലാതെ ആനുകൂല്യങ്ങൾ നൽകുമ്പോൾ, എന്തുകൊണ്ട് എല്ലാവർക്കും സമാനമായ നിയമങ്ങൾ പാടില്ല? രാജ്യം പുരോഗതി കൈവരിക്കേണ്ടതുണ്ട്, അതിന് വേണ്ടി നമ്മൾ നമ്മുടെ പരമാവധി ശ്രമിക്കേണ്ടതുണ്ട്,’ ആചാര്യ പറഞ്ഞു.</div>
<div></div>
<div>
<div>ഒരു രാജ്യം, ഒരു നിയമം രാജ്യത്ത് ഉടൻ നടപ്പാക്കണമെന്ന് പറഞ്ഞ ആചാര്യ, രാജസ്ഥാനിൽ ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പാക്കണമെന്ന ആവശ്യം താൻ ഇതിനകം ഉന്നയിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാരിന് കത്തെഴുതുമെന്നും ചൂണ്ടിക്കാട്ടി</div>
<div>കഴിഞ്ഞ ആഴ്ച, രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ ലോക ജനസംഖ്യാ ദിനത്തിൽ ഒരു വിഭാഗം ആളുകൾ സർക്കാരിൻ്റെ ജനസംഖ്യാ നിയന്ത്രണ ശ്രമങ്ങളെ ഗൗരവമായി കാണുന്നില്ലെന്നും പറഞ്ഞിരുന്നു.</div>
</div>
<div></div>
<div>‘ഈ ക്യാമ്പയിൻ വ്യത്യസ്തമാണ്, എല്ലാവരും ഇതിൽ പങ്കാളികളാകണം. എന്നാൽ ഒരു വിഭാഗത്തിൽ മാത്രം ഒരു മാറ്റവും ഞങ്ങൾ കാണുന്നില്ല. ഭാവിയിൽ ജനസംഖ്യ വർധിച്ചാൽ പല പ്രശ്‌നങ്ങളും വർധിക്കുമെന്ന് അത്തരക്കാരെ ബോധവത്കരിക്കണം,’ മുഖ്യമന്ത്രി പറഞ്ഞു.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-4-wives-and-36-children-bjp-mla-wants-to-implement-population-control-in-the-country-immediately.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദേശാഭിമാനിയിലെ &#8216;പോണ്&#x200d;ഗ്രസ്&#8217; പ്രസ്താവന: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്&#x200d;കി കോണ്&#x200d;ഗ്രസ്</title>
		<link>https://www.chandrikadaily.com/pongress-statement-in-deshabhimani-congress-files-complaint-with-election-commission.html</link>
					<comments>https://www.chandrikadaily.com/pongress-statement-in-deshabhimani-congress-files-complaint-with-election-commission.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 18 Apr 2024 13:27:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[complaint]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[Deshabhimani]]></category>
		<category><![CDATA[statement]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295523</guid>

					<description><![CDATA[ഇന്ത്യ  മുന്നണിയുടെ ഭാഗമായ സിപിഎമ്മില്&#x200d; നിന്ന് ഇത്തരം സമീപനം പ്രതീക്ഷിച്ചില്ലെന്നും എംഎം ഹസന്&#x200d; പ്രതികരിച്ചു.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>സി.പി.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനി ദിനപത്രത്തിലെ വിവാദ പരാമര്&#x200d;ശത്തില്&#x200d; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്&#x200d;കി കോണ്&#x200d;ഗ്രസ്. പത്രത്തില്&#x200d; കോണ്&#x200d;ഗ്രസിനെ &#8216;പോണ്&#x200d;ഗ്രസ്&#8217; എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്.</p>
<p>വിശേഷണം പാര്&#x200d;ട്ടി സെക്രട്ടറിയുടെ അറിവോടെയാണെന്ന് കോണ്&#x200d;ഗ്രസ് ആരോപിച്ചു. വടകരയില്&#x200d; നുണ ബോംബ് പൊട്ടിച്ചത് ചീറ്റിയതിന്റെ ചമ്മല്&#x200d; ഒളിപ്പിക്കാനാണ് ഈ പ്രചാരണമെന്ന് കോണ്&#x200d;ഗ്രസ് വിമര്&#x200d;ശിച്ചു.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">ഏപ്രില്&#x200d; 18ലെ ദേശാഭിമാനി പത്രത്തിലായിരുന്നു വിവാദ പരാമര്&#x200d;ശമുണ്ടായത്. പാര്&#x200d;ട്ടി സെക്രട്ടറിയുടെ അറിവും സമ്മതവുമില്ലാതെ ഇങ്ങനെയൊരു വാര്&#x200d;ത്ത പാര്&#x200d;ട്ടി പത്രത്തില്&#x200d; വരില്ല. കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥികളെയെല്ലാം പോണ്&#x200d;ഗ്രസ് എന്ന് വിശേഷിപ്പിച്ച് കാര്&#x200d;ട്ടൂണ്&#x200d; സഹിതമാണ് എട്ടുകോളം വാര്&#x200d;ത്ത നല്&#x200d;കിയത്. ഇതിന് പിന്നില്&#x200d; വ്യക്തമായ ആസൂത്രണമുണ്ടെന്നും കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസന്&#x200d; ആരോപിച്ചു.</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഇന്ത്യ  മുന്നണിയുടെ ഭാഗമായ സിപിഎമ്മില്&#x200d; നിന്ന് ഇത്തരം സമീപനം പ്രതീക്ഷിച്ചില്ലെന്നും എംഎം ഹസന്&#x200d; പ്രതികരിച്ചു. അതേരീതിയില്&#x200d; മറുപടി പറയാത്തത് കോണ്&#x200d;ഗ്രസ് ഉന്നതമായ ജനാധിപത്യമൂല്യവും ധാര്&#x200d;മികമൂല്യവും ഉയര്&#x200d;ത്തിപ്പിടിക്കുന്നതുകൊണ്ടാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്&#x200d;കിയതെന്നും ഹസന്&#x200d; വ്യക്തമാക്കി.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pongress-statement-in-deshabhimani-congress-files-complaint-with-election-commission.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി ബാലചന്ദ്രന്&#x200d; എം.എല്&#x200d;.എയുടെ പ്രസ്താവന പാര്&#x200d;ട്ടി നിലപാടല്ല; സി.പി.ഐ</title>
		<link>https://www.chandrikadaily.com/p-balachandran-mlas-statement-is-not-a-party-position-cpi.html</link>
					<comments>https://www.chandrikadaily.com/p-balachandran-mlas-statement-is-not-a-party-position-cpi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 25 Jan 2024 14:22:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[P Balachandran MLA]]></category>
		<category><![CDATA[statement]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288865</guid>

					<description><![CDATA[സംഭവം വിവാദമായതിന് പിന്നാലെ എം.എല്&#x200d;.എ പോസ്റ്റ് പിന്&#x200d;വലിച്ചിരുന്നു]]></description>
										<content:encoded><![CDATA[<p>പി. ബാലചന്ദ്രന്&#x200d; എം.എല്&#x200d;.എ ഫെയ്‌സ്ബുക്ക് പോസ്റ്റില്&#x200d; രാമായണത്തെയും ശ്രീരാമനെയും സീതയെയുമെല്ലാം ബന്ധിപ്പിച്ച് എഴുതിയ അഭിപ്രായം തികച്ചും തെറ്റാണെന്നും അത് പാര്&#x200d;ട്ടി നിലപാട് അല്ലെന്നും സി.പി.ഐ തൃശൂര്&#x200d; ജില്ലാ കൗണ്&#x200d;സില്&#x200d; സെക്രട്ടറി കെ.കെ വത്സരാജ് പ്രസ്താവനയില്&#x200d; വ്യക്തമാക്കി.</p>
<p>ഇത്തരത്തില്&#x200d; ഒരു അഭിപ്രായം സി.പി.ഐയ്‌ക്കോ എല്&#x200d;.ഡി.എഫിനോ ഇല്ല. എല്ലാ മതവിശ്വാസങ്ങളെയും ആദരിക്കുകയും വിശ്വാസികളെയും വിശ്വാസമില്ലാത്തവരെയും ഒരുപോലെ കാണുകയും ചെയ്യുന്ന വിശാലമായ കാഴ്ചപ്പാടാണ് സി.പി.ഐക്കുള്ളത്. എന്നാല്&#x200d;, ആ നിലപാടിന് വിരുദ്ധമായി ഫെയ്‌സ്ബുക്കില്&#x200d; അഭിപ്രായം എഴുതിയ പി ബാലചന്ദ്രന്&#x200d; എം.എല്&#x200d;.എ തന്നെ ഇതിനകം തന്റെ ഭാഗത്തുനിന്ന് ഉണ്ടായ ജാഗ്രതക്കുറവ് തിരിച്ചറിയുകയും തിരുത്തുകയും പോസ്റ്റ് പിന്&#x200d;വലിച്ച് നിരുപാധികം ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ട്.</p>
<p>നിര്&#x200d;ഭാഗ്യകരമായ ഈ സംഭവം മൂലം വിശ്വാസികള്&#x200d;ക്ക് ഉണ്ടായ പ്രയാസത്തില്&#x200d; ഇന്ത്യന്&#x200d; സി.പി.ഐ ആത്മാര്&#x200d;ത്ഥമായ ഖേദം പ്രകടിപ്പിക്കുന്നതായും ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് പ്രസ്താവനയില്&#x200d; അറിയിച്ചു.</p>
<p>&#8221;രാമന്&#x200d; ഒരു സാധുവായിരുന്നു, കാലില്&#x200d; ആണിയുണ്ടായിരുന്നത് കൊണ്ട് എടുത്തു ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണന്&#x200d; ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു. ചേട്ടത്തി സീത മൂന്ന് പേര്&#x200d;ക്കും വിളമ്പി, അപ്പോള്&#x200d; ഒരു മാന്&#x200d; കുട്ടി അതുവഴി വന്നു. സീത പറഞ്ഞു. രാമേട്ടാ അതിനെ കറി വെച്ച് തരണം.</p>
<p>രാമന്&#x200d; മാനിന്റെ പിറകേ ഓടി. മാന്&#x200d; മാരിയപ്പന്&#x200d; എന്ന ഒടിയനായിരുന്നു. മാന്&#x200d; രാമനെ വട്ടം കറക്കി വഴി തെറ്റിച്ചു നേരം പോയ്. ലക്ഷ്മണന്&#x200d; ഇറച്ചി തിന്ന കൈ നക്കി ഇരിക്കുകയാണ്. സീത പറഞ്ഞു ടാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ പോയ് നോക്ക്. എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടുവാ&#8221; എന്നായിരുന്നു ബാലചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.സംഭവം വിവാദമായതിന് പിന്നാലെ എം.എല്&#x200d;.എ പോസ്റ്റ് പിന്&#x200d;വലിച്ചിരുന്നു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/p-balachandran-mlas-statement-is-not-a-party-position-cpi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉന്നത വിദ്യാഭ്യാസമന്ത്രി രാജിവെക്കണം,പിണറായിക്ക് മുഖ്യമന്ത്രി പദത്തിൽ‌ തുടരാൻ അർ​ഹതയില്ല: കെ സുധാകരന്&#x200d;</title>
		<link>https://www.chandrikadaily.com/1higher-education-minister-should-resign-pinarayi-does-not-deserve-to-continue-as-chief-minister-k-sudhakaran.html</link>
					<comments>https://www.chandrikadaily.com/1higher-education-minister-should-resign-pinarayi-does-not-deserve-to-continue-as-chief-minister-k-sudhakaran.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 30 Nov 2023 10:14:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[k sudhakaran]]></category>
		<category><![CDATA[kpcc president]]></category>
		<category><![CDATA[statement]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284570</guid>

					<description><![CDATA[സര്&#x200d;വകലാശാലകളില്&#x200d; രാഷ്ട്രീയ നിയമനങ്ങള്&#x200d; നടത്തിയതിന് ഇനിയും തുടര്&#x200d;ച്ചയായ തിരിച്ചടികളാണ് പിണറായി സര്&#x200d;ക്കാരിനെ കാത്തിരിക്കുന്നതെന്നും സുധാകരന്&#x200d; പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d; വൈസ് ചാന്&#x200d;സലര്&#x200d; നിയമനത്തില്&#x200d; നഗ്‌നമായ നിയമലംഘനവും വ്യക്തമായ കൈകടത്തലും നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഒരു നിമിഷംപോലും വൈകാതെ രാജിവയ്ക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്&#x200d; ആവശ്യപ്പെട്ടു.</p>
<p>അവിഹിത നിയമനത്തിന് ചുക്കാന്&#x200d;പിടിച്ച മുഖ്യമന്ത്രി പിണറായി വിജയന് ആ സ്ഥാനത്തു തുടരാന്&#x200d; ധാര്&#x200d;മികാവകാശം ഇല്ല. മുഖ്യമന്ത്രിയുടെ ആവശ്യത്തിനു കീഴടങ്ങിയ ഗവര്&#x200d;ണറും ഗുരുതരമായ വീഴ്ച വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.</p>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഡിവൈഎഫ്ഐ നേതാക്കള്&#x200d;ക്കും കുടുംബങ്ങള്&#x200d;ക്കുമായി സര്&#x200d;വകലാശാലാ നിയമനങ്ങള്&#x200d; രാഷ്ട്രീയവത്കരിച്ചതിനു കിട്ടിയ കനത്ത തിരിച്ചടിയാണിത്. തന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് അവിഹിതമായ നിയമനം നല്കാന്&#x200d; വേണ്ടിയാണ് മുഖ്യമന്ത്രി തറക്കളി കളിച്ചത്.</p>
<p>വൈസ് ചാന്&#x200d;സലര്&#x200d; എന്ന നിലയ്ക്ക് ഉന്നത വിദ്യാഭ്യാസമന്ത്രി ഇതിനെല്ലാം കൂട്ടുനിന്നു. നേതാവിന്റെ ഭാര്യയ്ക്ക് നിയമനം നല്കിയ കണ്ണൂര്&#x200d; വിസിയെ പുനര്&#x200d;നിയമിക്കാന്&#x200d; വിദ്യാഭ്യാസ മന്ത്രി എല്ലാ ചട്ടങ്ങളും ലംഘിച്ച് ഗവര്&#x200d;ണര്&#x200d;ക്കു കത്തെഴുതുക വരെ ചെയ്തു. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശമാണെന്ന് ഒപ്പില്ലാത്ത പേപ്പര്&#x200d; കാട്ടി ഗവര്&#x200d;ണറെ തെറ്റിദ്ധരിപ്പിച്ചു.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>കണ്ണൂര്&#x200d; വിസിയുടെ നിയമനത്തിനെതിരെ ലോകായുക്തയിലും ഹൈക്കോടതിയിലും നല്കിയ ഹര്&#x200d;ജികളില്&#x200d; സര്&#x200d;ക്കാര്&#x200d; അനുകൂല വിധിയുണ്ടായത് യാദൃച്ഛികമല്ല. ഈ കേസ് പരിഗണിച്ച ഹൈക്കോടതി ജഡ്ജിയെ പിണറായി സര്&#x200d;ക്കാര്&#x200d; മനുഷ്യാവകാശ കമ്മീഷന്&#x200d; ചെയര്&#x200d;മാനായി നിയമിച്ച് പ്രത്യുപകാരം ചെയ്തു.</p>
<p>സര്&#x200d;വകലാശാലകളില്&#x200d; മഞ്ഞുമല പോലെ നടക്കുന്ന അനധികൃത ഇടപാടുകളുടെ ഒരറ്റമാണ് ഇപ്പോള്&#x200d; പുറത്തുവന്നത്. സര്&#x200d;വകലാശാലകളില്&#x200d; രാഷ്ട്രീയ നിയമനങ്ങള്&#x200d; നടത്തിയതിന് ഇനിയും തുടര്&#x200d;ച്ചയായ തിരിച്ചടികളാണ് പിണറായി സര്&#x200d;ക്കാരിനെ കാത്തിരിക്കുന്നതെന്നും സുധാകരന്&#x200d; പറഞ്ഞു.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15"></div>
</div>
<div class="text-story-m_story-tags__Roh7y"></div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1higher-education-minister-should-resign-pinarayi-does-not-deserve-to-continue-as-chief-minister-k-sudhakaran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൃഷിയില്ലെങ്കില്&#x200d; ഒന്നും സംഭവിക്കില്ല, തമിഴ്‌നാട്ടില്&#x200d; നിന്ന് അരി വരും&#8217;; വിവാദപ്രസ്താവനയുമായി മന്ത്രി സജി ചെറിയാന്&#x200d;</title>
		<link>https://www.chandrikadaily.com/without-agriculture-nothing-will-happen-rice-will-come-from-tamil-nadu-minister-saji-cherian-with-a-controversial-statement.html</link>
					<comments>https://www.chandrikadaily.com/without-agriculture-nothing-will-happen-rice-will-come-from-tamil-nadu-minister-saji-cherian-with-a-controversial-statement.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 13 Nov 2023 09:11:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[agriculture]]></category>
		<category><![CDATA[controversial]]></category>
		<category><![CDATA[news]]></category>
		<category><![CDATA[saji cheriyan]]></category>
		<category><![CDATA[statement]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282861</guid>

					<description><![CDATA[തമിഴ്‌നാട്ടില്&#x200d; അരിയുള്ളിടത്തോളം കാലം കേരളത്തില്&#x200d; ആരും പട്ടിണി കിടക്കില്ല. സര്&#x200d;ക്കാര്&#x200d; കോടിക്കണക്കിന് രൂപ കൊണ്ടുവന്ന് വികസനം നടത്തുന്നുണ്ടെന്നും അതിനോട് സഹകരിക്കാന്&#x200d; കര്&#x200d;ഷകര്&#x200d; തയ്യാറാകുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.]]></description>
										<content:encoded><![CDATA[<p>കര്&#x200d;ഷകര്&#x200d;ക്കെതിരെ വിവാദ പരാമര്&#x200d;ശവുമായി മന്ത്രി സജി ചെറിയാന്&#x200d;. കൃഷി ചെയ്തില്ലെങ്കില്&#x200d; ഒന്നും സംഭവിക്കില്ലെന്നും തമിഴ്‌നാട്ടില്&#x200d; നിന്ന് അരി വരുമെന്നും സജി ചെറിയാന്&#x200d; പറഞ്ഞു. കൃഷിമന്ത്രി പി. പ്രസാദ് അടക്കം പങ്കെടുത്ത പൊതുപരിപാടിക്കിടെയായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസ്താവന.</p>
<p>കേരളത്തില്&#x200d; കൃഷി ചെയ്തില്ലെങ്കില്&#x200d; ഒന്നും സംഭവിക്കില്ല. തമിഴ്‌നാട്ടില്&#x200d; അരിയുള്ളിടത്തോളം കാലം കേരളത്തില്&#x200d; ആരും പട്ടിണി കിടക്കില്ല. സര്&#x200d;ക്കാര്&#x200d; കോടിക്കണക്കിന് രൂപ കൊണ്ടുവന്ന് വികസനം നടത്തുന്നുണ്ടെന്നും അതിനോട് സഹകരിക്കാന്&#x200d; കര്&#x200d;ഷകര്&#x200d; തയ്യാറാകുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.</p>
<p>മാന്നാര്&#x200d; ചെന്നിത്തല പഞ്ചായത്തില്&#x200d; മുക്കം വാലയില്&#x200d; ബണ്ട് റോഡിന്റെയും പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന്റെയും ഉദ്ഘാടനം നിര്&#x200d;വഹിച്ചു കൊണ്ടായിരുന്നു കര്&#x200d;ഷകര്&#x200d;ക്കെതിരെ മന്ത്രിയുടെ വിവാദ പ്രസ്താവന. പ്രദേശത്തെ ഇരുമ്പനം തോടിന്റെ പണി വേഗം തുടങ്ങിയില്ലെങ്കില്&#x200d; ഇനി കൃഷി ചെയ്യില്ലെന്ന് അവിടുത്തെ കര്&#x200d;ഷകര്&#x200d; പറഞ്ഞിരുന്നു. അതിനു മറുപടിയെന്നോണമാണ് സജി ചെറിയാന്&#x200d; ഇത്തരത്തിലൊരു വിവാദ പരാമര്&#x200d;ശം നടത്തിയത്.</p>
<p>ഒരു മന്ത്രി ഒരിക്കലും നടത്താന്&#x200d; പാടില്ലാത്ത പ്രസ്താവനയാണ് സജി ചെറിയാന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കര്&#x200d;ഷക സംഘടനകള്&#x200d; വ്യക്തമാക്കി. അവര്&#x200d; ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സജി ചെറിയാന ഈ പ്രസ്താവന പിന്&#x200d;വലിച്ച് മാപ്പ് പറയണമെന്നുള്ള ആവശ്യവും കര്&#x200d;ഷകസംഘടനകള്&#x200d; മുന്നോട്ട് വെച്ചു.</p>
<p>ഒരാഴ്ചയ്ക്ക് മുമ്പ് നടന്ന ചടങ്ങിലെ പ്രസ്താവന തിരുത്താന്&#x200d; മന്ത്രി ഇതുവരെയും തയ്യാറായിട്ടില്ല. കുട്ടനാട്ടില്&#x200d; കര്&#x200d;ഷകന്&#x200d; കെ.ജി. പ്രസാദ് ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്&#x200d; സജി ചെറിയാനെതിരേ കടുത്ത പ്രതിഷേധത്തിലാണ് കര്&#x200d;ഷക സംഘടനകള്&#x200d;. കുട്ടനാട്ടില്&#x200d; ഇന്ന് കരിദിനമാചരിക്കുമ്പോള്&#x200d; പ്രധാന വിഷയമായി ഇതും ഉയര്&#x200d;ത്തിക്കാണിക്കാനാണ് സംഘടനകളുടെ തീരുമാനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/without-agriculture-nothing-will-happen-rice-will-come-from-tamil-nadu-minister-saji-cherian-with-a-controversial-statement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പിണറായി വിജയന്റെ മഹാമനസ്‌കതയെ കുമാരസ്വാമി പ്രശംസിച്ചത് വെറുതെയല്ല: കെ.സി.വേണുഗോപാല്&#x200d;</title>
		<link>https://www.chandrikadaily.com/kumaraswamy-did-not-praise-pinarayi-vijayans-magnanimity-for-nothing-kc-venugopal.html</link>
					<comments>https://www.chandrikadaily.com/kumaraswamy-did-not-praise-pinarayi-vijayans-magnanimity-for-nothing-kc-venugopal.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 21 Oct 2023 12:29:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[kc venugopal]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[statement]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=280207</guid>

					<description><![CDATA[ബിജെപിക്ക് ലോകസഭയില്&#x200d; സീറ്റുണ്ടാക്കാനും വീണ്ടും മോദിയെ പ്രധാനമന്ത്രിയാക്കാനും കൂട്ടുകെട്ടുണ്ടാക്കിയ പാര്&#x200d;ട്ടിയാണ് ജെഡിഎസ്. അവരെ എന്തുകൊണ്ടാണ് സിപിഎം ഇടതു മുന്നണിയില്&#x200d; നിന്നും മന്ത്രിസഭയില്&#x200d; നിന്നും പുറത്താക്കാത്തത്.]]></description>
										<content:encoded><![CDATA[<p>ബിജെപി സഖ്യത്തെ എതിര്&#x200d;ത്തതിന്റെ പേരില്&#x200d; ജെഡിഎസ് കര്&#x200d;ണാടക അധ്യക്ഷനെ പുറത്താക്കിയ ദേശീയ അധ്യക്ഷന്&#x200d; എച്ച്.ഡി.ദേവഗൗഡ കേരളത്തിലെ ജെഡിഎസിന്റെ സംസ്ഥാന പ്രസിഡന്റിനെ ഇതുവരെ പുറത്താക്കിയിട്ടില്ലെന്നും അവിടെയാണ് എച്ച്.ഡി.കുമാരസ്വാമി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ മഹാമനസ്‌കതയുടെ പ്രസക്തിയെന്നും വേണുഗോപാല്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>കഴിഞ്ഞ കേരള നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; ജെഡിഎസിന്റെ പ്രതിനിധികള്&#x200d; മത്സരിച്ചത് ആ പാര്&#x200d;ട്ടിയുടെ ദേശീയ അധ്യക്ഷന്&#x200d; എച്ച്.ഡി ദേവഗൗഡ നല്&#x200d;കിയ ചിഹ്നത്തിലാണ്. അതേ അധ്യക്ഷനാണ് മോദിയും അമിത് ഷായുമായി ചര്&#x200d;ച്ച ചെയ്ത് ബിജെപിയുമായി സഖ്യമുണ്ടാക്കിയത്. ബിജെപിക്ക് ലോകസഭയില്&#x200d; സീറ്റുണ്ടാക്കാനും വീണ്ടും മോദിയെ പ്രധാനമന്ത്രിയാക്കാനും കൂട്ടുകെട്ടുണ്ടാക്കിയ പാര്&#x200d;ട്ടിയാണ് ജെഡിഎസ്. അവരെ എന്തുകൊണ്ടാണ് സിപിഎം ഇടതു മുന്നണിയില്&#x200d; നിന്നും മന്ത്രിസഭയില്&#x200d; നിന്നും പുറത്താക്കാത്തത്.ബിജെപിയുമായി സഖ്യത്തിലായ പാര്&#x200d;ട്ടിയെ എല്&#x200d;ഡിഎഫില്&#x200d; തുടരാന്&#x200d; അനുവദിച്ചത് സിപിഎമ്മിന് ഒരിക്കലും മായ്ക്കാന്&#x200d; കഴിയാത്ത കരിയാണിത്. ബിജെപി വിരുദ്ധതിയില്&#x200d; സിപിഎം വെള്ളം ചേര്&#x200d;ത്തെന്നും വേണുഗോപാല്&#x200d; പറഞ്ഞു.</p>
<p>ജെഡിഎസ് കേരള ഘടകം ദേശീയ നേതൃത്വത്തിന് വിരുദ്ധമാണെന്ന് വാക്കാല്&#x200d; പറഞ്ഞത് കൊണ്ട് കാര്യമില്ല. ബിജെപിയുമായി സഖ്യമുണ്ടാക്കിയ ജെഡിഎസ് ദേശീയ അധ്യക്ഷന്&#x200d; ദേവഗൗഡയും മകന്&#x200d; കുമാരസ്വാമിയും നേതൃത്വം നല്&#x200d;കുന്ന പാര്&#x200d;ട്ടിയുടെ ഭാഗമല്ലെന്നും കേരളത്തില്&#x200d; തങ്ങള്&#x200d; പ്രത്യേകം പാര്&#x200d;ട്ടിയാണെന്നും കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് കത്തുനല്&#x200d;കാന്&#x200d; ജെഡിഎസ് സംസ്ഥാന നേതൃത്വം തയ്യാറാകണം. അങ്ങനെയെങ്കില്&#x200d; അവരുടെ നിലപാടിനെ അംഗീകരിക്കാം. അല്ലാത്തപക്ഷം ബിജെപിയുമായി സഖ്യമുണ്ടാക്കിയ ജെഡിഎസിനെ മന്ത്രിസഭയില്&#x200d; നിന്നും എല്&#x200d;ഡിഎഫില്&#x200d; നിന്നും പുറത്താക്കുമോയെന്നാണ് രാജ്യം ഉറ്റുനോല്&#x200d;ക്കുന്നത്. ജെഡിഎസ് കേരള ഘടകം ദേവഗൗഡ നേതൃത്വം പാര്&#x200d;ട്ടിക്ക് എതിരാണെന്ന് വാക്കാല്&#x200d; പറഞ്ഞിട്ട് കാര്യമില്ല.</p>
<p>ദേശീയ നേതൃത്വത്തിന്റെതിന് വിരുദ്ധമാണ് ജെഡിഎസ് കേരള ഘടകത്തിന്റെതെന്നും അവര്&#x200d; മുന്നണിയില്&#x200d; തുടരുന്നതില്&#x200d; ധാര്&#x200d;മിക പ്രശ്‌നമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന പരിഹാസ്യമാണ്. സിപിഎമ്മിന്റെ ബംഗാള്&#x200d; ഘടകം ബിജെപിയുമായി ധാരണയുണ്ടാക്കിയാല്&#x200d; കേരളത്തിലെ സിപിഎം അംഗീകരിക്കുമോ? സിപിഎം ഈ വിഷയത്തെ ലാഘവത്തോടെ കാണുന്നതെന്തിനാണ് ? ജെഡിഎസിനെ പുറത്താക്കാന്&#x200d; ആരെയാണ് സിപിഎം ഭയക്കുന്നതെന്നും വേണുഗോപാല്&#x200d; ചോദിച്ചു.</p>
<p>രാജസ്ഥാനിലെ കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥി പട്ടിക സംബന്ധിച്ച് ഒരു തര്&#x200d;ക്കവുമില്ല. അശോക് ഗെഹ്ലോട്ടും സച്ചിന്&#x200d; പൈലറ്റും കോണ്&#x200d;ഗ്രസ് ഹൈക്കമാന്&#x200d;ഡും കൂടിയാലോചിച്ചാണ് അവിടത്തെ പകുതിയോളം സീറ്റുകളില്&#x200d; ഒറ്റപ്പേരിലെത്തിയത്. തര്&#x200d;ക്കമുണ്ടായിരുന്നെങ്കില്&#x200d; അത് സാധ്യമാകുമോ? സ്ഥാനാര്&#x200d;ത്ഥി പട്ടിക എപ്പോള്&#x200d; പ്രഖ്യാപിക്കണം, എന്ത് തന്ത്രം സ്വീകരിക്കണം എന്നത് സംബന്ധിച്ച് കോണ്&#x200d;ഗ്രസ് നേതൃത്വത്തിന് കൃത്യമായ ഷെഡ്യൂളുണ്ട്. സ്ഥാനാര്&#x200d;ത്ഥി നിര്&#x200d;ണ്ണയത്തില്&#x200d; ഒരു അവ്യക്തയുമില്ല. ഘട്ടംഘട്ടമായി ശേഷിക്കുന്നതും പ്രഖ്യാപിക്കും. മുഖ്യമന്ത്രിയെ നേരത്തെ പ്രഖ്യാപിക്കുന്ന ശൈലി കോണ്&#x200d;ഗ്രസിനില്ല. തിരഞ്ഞെടുപ്പ് പ്രചരണത്തില്&#x200d; സര്&#x200d;ക്കാരിന്റെ ഭരണ നേട്ടമാണ് കോണ്&#x200d;ഗ്രസിന്റെ തുറുപ്പ് ചീട്ട്. ബിജെപിയുടെ സ്ഥാനാര്&#x200d;ത്ഥി പട്ടിക നോക്കിയല്ല കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥികളെ നിശ്ചയിക്കുന്നത്. മധ്യപ്രദേശിലെ തര്&#x200d;ക്കം പ്രാദേശിക തലത്തിലാണെന്നും ഇന്ത്യസഖ്യം അതിനെ ഗൗരവമായി തന്നെയാണ് കാണുന്നതെന്നും അത് പരിഹരിക്കുമെന്നും വേണുഗോപാല്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kumaraswamy-did-not-praise-pinarayi-vijayans-magnanimity-for-nothing-kc-venugopal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രി ഉള്ളുകൊണ്ട് ബിജെപിയ്‌ക്കൊപ്പം; പുറത്തു നടത്തുന്ന പ്രസ്താവനകള്&#x200d; ജനങ്ങളെ വഞ്ചിക്കാനെന്ന് പി.എം.എ സലാം</title>
		<link>https://www.chandrikadaily.com/chief-minister-with-bjp-pma-salam-says-that-the-statements-made-are-to-deceive-the-people.html</link>
					<comments>https://www.chandrikadaily.com/chief-minister-with-bjp-pma-salam-says-that-the-statements-made-are-to-deceive-the-people.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 20 Oct 2023 09:48:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[kerala politics]]></category>
		<category><![CDATA[pma salam]]></category>
		<category><![CDATA[statement]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=280042</guid>

					<description><![CDATA[കേരളത്തിന് പുറത്ത് എന്&#x200d;.ഡി.എ മുന്നണിയിലും കേരളത്തിനകത്ത് ഇടത് മുന്നണിയിലും, സി.പി.എം ഒരേ സമയം ഇന്ത്യ മുന്നണിയിലും എന്&#x200d;.ഡി.എയിലും ഭാഗമായിരിക്കുന്നു]]></description>
										<content:encoded><![CDATA[<p>മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഉള്ളുകൊണ്ട് ബിജെപിയ്‌ക്കൊപ്പമെന്ന് പി.എം.എ സലാം. പുറത്തു നടത്തുന്ന പ്രസ്താവനകള്&#x200d; ജനങ്ങളെ വഞ്ചിക്കാനാണ്. ജെ.ഡി.എസിനെ മന്ത്രിസഭയില്&#x200d; നിന്ന് മാറ്റാന്&#x200d; സി.പി.എം തയ്യറാവാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തില്&#x200d; പിണറായി വിജയന്&#x200d; ബിജെപിയെ പ്രതിരോധിക്കുന്നത് അവരുടെ മുന്നണിയില്&#x200d; ഉള്ളവര്&#x200d;ക്ക് മന്ത്രി സഭയില്&#x200d; പ്രാതിനിധ്യം നല്&#x200d;കിയാനിന്നും പി.എം.എ സലാം ആരോപിച്ചു.</p>
<p>മുസ്‌ലിം ലീഗും നേരത്തെ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്&#x200d; പുറത്ത് വരുന്നത്. ദേവഗൗഡ ചില്ലറക്കാരനല്ല, മുന്&#x200d; പ്രധാനമന്ത്രിയാണ്. കേരളത്തിന് പുറത്ത് എന്&#x200d;.ഡി.എ മുന്നണിയിലും കേരളത്തിനകത്ത് ഇടത് മുന്നണിയിലും, സി.പി.എം ഒരേ സമയം ഇന്ത്യ മുന്നണിയിലും എന്&#x200d;.ഡി.എയിലും ഭാഗമായിരിക്കുന്നു. മുന്നണിയില്&#x200d; നിന്നും സി.പി.എമ്മിനെ പുറത്താക്കുന്ന കാര്യം ആലോചിക്കണമെന്ന് പി.എം.എ സലാം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>അതേസമയം കര്&#x200d;ണാടകയില്&#x200d; ബിജെപി ജഡിഎസ് സഖ്യം പിണറായി വിജയന്റെ അറിവോടെയാണെന്ന് എച്ച് ഡി ദേവഗൗഡവെളിപ്പെടുത്തിയിരുന്നു. പിണറായി പൂര്&#x200d;ണസമ്മതം നല്&#x200d;കി,ഇക്കാരണത്താലാണ് പിണറായി സര്&#x200d;ക്കാരില്&#x200d; ജെഡിഎസ് മന്ത്രിയുള്ളത്. ബിജെപി സഖ്യം പാര്&#x200d;ട്ടിയെ രക്ഷിക്കാനാണെന്ന് പിണറായിക്ക് ബോധ്യപ്പെട്ടു. സിഐ ഇബ്രഹാമിനെ പുറത്താക്കുന്നത് അറിയിച്ച വാര്&#x200d;ത്താ സമ്മേളനത്തിലാണ് എച്ച് ഡി ദേവഗൗഡയുടെ വെളിപ്പെടുത്തിയത്.</p>
<p>തമിഴ്‌നാട്, മഹാരാഷ്ട്ര, കര്&#x200d;ണാടക ഘടകങ്ങളും ബി.ജെ.പി സഖ്യത്തിന് അനുകൂലമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്&#x200d; പാര്&#x200d;ട്ടിക്ക് എം.എല്&#x200d;.എമാരുണ്ടെന്നും അതിലൊരാള്&#x200d; മന്ത്രിയാണെന്നും ദേവഗൗഡ പറഞ്ഞു. സഖ്യത്തിന് പിണറായിയുടെ അംഗീകാരമുള്ളതിനാലാണ് പാര്&#x200d;ട്ടി എം.എല്&#x200d;.എ ഇപ്പോഴും മന്ത്രിയായി തുടരുന്നതെന്നും ദേവഗൗഡ കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chief-minister-with-bjp-pma-salam-says-that-the-statements-made-are-to-deceive-the-people.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;പശ്ചിമ യു.പി മിനി പാകിസ്താനായി മാറും&#8217;; പ്രത്യേക സംസ്ഥാനമാക്കണമെന്ന കേന്ദ്രമന്ത്രിയുടെ ആവശ്യത്തിനെതിരെ ബിജെപി നേതാവ്</title>
		<link>https://www.chandrikadaily.com/western-up-to-become-mini-pakistan-bjp-leader-against-union-ministers-demand-to-make-it-a-separate-state.html</link>
					<comments>https://www.chandrikadaily.com/western-up-to-become-mini-pakistan-bjp-leader-against-union-ministers-demand-to-make-it-a-separate-state.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 04 Oct 2023 06:09:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP MLA]]></category>
		<category><![CDATA[mini Pakistan]]></category>
		<category><![CDATA[statement]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=277641</guid>

					<description><![CDATA[ഒരു പ്രത്യേക സമുദായത്തിന്റെ ജനസംഖ്യ വര്&#x200d;ധിച്ചുകൊണ്ടിരിക്കുന്നതിനാല്&#x200d; പടിഞ്ഞാറന്&#x200d; യു.പി ഒരു പുതിയ സംസ്ഥാനമായി മാറിയാല്&#x200d; അവിടെ ഹിന്ദുക്കള്&#x200d; ന്യൂനപക്ഷമാകുമെന്നും സംഗീത് സോം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശ് വിഭജിച്ച് പശ്ചിമ യു.പി മറ്റൊരു സംസ്ഥാനമാക്കണമെന്ന കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാണിന്റെ ആവശ്യത്തിനെതിരെ ബി.ജെ.പി നേതാവ്. അങ്ങനെ ചെയ്താല്&#x200d; അത് മിനി പാകിസ്താന്&#x200d; ആയി മാറുമെന്നാണ് മുന്&#x200d; എം.എല്&#x200d;.എയായ സംഗീത് സോമിന്റെ വാദം. പുതിയ സംസ്ഥാനം ഉണ്ടാക്കുന്നതിന് പകരം ആ ഭാഗം ഡല്&#x200d;ഹിയില്&#x200d; ലയിപ്പിക്കുകയാണ് വേണ്ടതെന്നും സംഗീത് സോം അഭിപ്രായപ്പെട്ടു.</p>
<p>&#8216;പടിഞ്ഞാറന്&#x200d; യു.പി പ്രത്യേക സംസ്ഥാനമാക്കണമെന്ന ആശയം കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാണ്&#x200d; മുന്നോട്ടുവച്ചിരുന്നു. എന്നാല്&#x200d; അത് ആ പ്രദേശത്തിന്റെ ഭാവിക്ക് ഗുണകരമല്ല. അങ്ങനെ സംഭവിച്ചാല്&#x200d; പടിഞ്ഞാറന്&#x200d; യു.പി മിനി പാകിസ്താനായി മാറും&#8217;- മീററ്റില്&#x200d; നിന്നുള്ള പ്രമുഖ ബി.ജെ.പി നേതാവായ സോം മാധ്യമങ്ങളോട് പ്രതികരിച്ചു.</p>
<p>ഒരു പ്രത്യേക സമുദായത്തിന്റെ ജനസംഖ്യ വര്&#x200d;ധിച്ചുകൊണ്ടിരിക്കുന്നതിനാല്&#x200d; പടിഞ്ഞാറന്&#x200d; യു.പി ഒരു പുതിയ സംസ്ഥാനമായി മാറിയാല്&#x200d; അവിടെ ഹിന്ദുക്കള്&#x200d; ന്യൂനപക്ഷമാകുമെന്നും സംഗീത് സോം പറഞ്ഞു. ആ പ്രദേശം വികസിക്കില്ല. പക്ഷേ രാഷ്ട്രീയ സാഹചര്യം മൊത്തത്തില്&#x200d; മാറും. അതിനാല്&#x200d; പടിഞ്ഞാറന്&#x200d; യു.പി ഡല്&#x200d;ഹിക്കൊപ്പം ചേര്&#x200d;ക്കുന്നതാണ് നല്ലതെന്നും സോം അഭിപ്രായപ്പെട്ടു.</p>
<p>യു.പിയിലെ സര്&#x200d;ധന മണ്ഡലത്തില്&#x200d; നിന്നും 2 തവണ എം.എല്&#x200d;.എയായിട്ടുള്ളയാളാണ് സംഗീത് സോം. നേരത്തെ വിദ്വേഷ പ്രസംഗങ്ങളിലൂടെയും പൊലീസുകാരെ മര്&#x200d;ദിച്ചതിലൂടെയുമൊക്കെ കുപ്രസിദ്ധനാണ് സംഗീത് സോം. 2013ലെ മുസാഫര്&#x200d;നഗര്&#x200d; കലാപത്തില്&#x200d; പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്&#x200d;ന്ന് 2013 സെപ്തംബറില്&#x200d; ദേശീയ സുരക്ഷാ നിയമപ്രകാരം ഇയാള്&#x200d;ക്കെതിരെ കേസെടുത്തിരുന്നു. 2017 ജനുവരിയിലും ഒരു ഡോക്യുമെന്ററിയുടെ ഭാഗമായി കലാപത്തിന്റെ വീഡിയോ ക്ലിപ്പുകള്&#x200d; ആളുകളെ കാണിച്ചതിന് സോമിനെതിരെ കേസ് രജിസ്റ്റര്&#x200d; ചെയ്തിരുന്നു.</p>
<p>ബീഫ് വിരുദ്ധ പ്രചാരകനായ സോം 2005-06ല്&#x200d; അല്&#x200d; ദുവ എന്ന പേരില്&#x200d; ബീഫ് കയറ്റുമതി സ്ഥാപനം സ്ഥാപിച്ചിരുന്നതായി റിപ്പോര്&#x200d;ട്ട് പുറത്തുവന്നിരുന്നു. വന്&#x200d;തോതില്&#x200d; ഹലാല്&#x200d; മാംസം കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ് അല്&#x200d; ദുവ. ബീഫ്, ആട്ടിറച്ചി, തോല്&#x200d; എന്നിവയാണ് കമ്പനി കയറ്റുമതി ചെയ്യുന്നത്.</p>
<p>നേരത്തെ, താജ്മഹലിനെതിരെയും ഇയാള്&#x200d; വിദ്വേഷ പരാമര്&#x200d;ശം നടത്തിയിരുന്നു. താജ്മഹല്&#x200d; രാജ്യദ്രോഹികള്&#x200d; നിര്&#x200d;മിച്ചതാണെന്നും അത് ഇന്ത്യന്&#x200d; സംസ്‌കാരത്തിന് കളങ്കമാണെന്നുമായിരുന്നു സോം പറഞ്ഞത്.</p>
<p>ഞായറാഴ്ച മീററ്റില്&#x200d; നടന്ന അന്താരാഷ്ട്ര ജാട്ട് പാര്&#x200d;ലമെന്റിലായിരുന്നു കേന്ദ്രമന്ത്രി ബല്യാണ്&#x200d; പുതിയ സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ചത്. &#8216;പശ്ചിമ ഉത്തര്&#x200d;പ്രദേശ് ഒരു പ്രത്യേക സംസ്ഥാനമാക്കണം. മീററ്റ് അതിന്റെ തലസ്ഥാനമാക്കണം. പ്രദേശത്തെ ജനസംഖ്യ 8 കോടിയാണ്. ഹൈക്കോടതി ഇവിടെ നിന്ന് 750 കിലോമീറ്റര്&#x200d; അകലെയാണ്. അതിനാല്&#x200d;, ഈ ആവശ്യം പൂര്&#x200d;ണമായും ന്യായമാണ്&#8217;- എന്നാണ് ബല്യാണ്&#x200d; പറഞ്ഞത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/western-up-to-become-mini-pakistan-bjp-leader-against-union-ministers-demand-to-make-it-a-separate-state.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
