<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>stay &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/stay/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 21 Jun 2024 06:16:35 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>stay &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യ ഉത്തരവിന് സ്റ്റേ</title>
		<link>https://www.chandrikadaily.com/arvind-kejriwals-bail-order-stayed.html</link>
					<comments>https://www.chandrikadaily.com/arvind-kejriwals-bail-order-stayed.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 21 Jun 2024 06:16:35 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Aravind Kejrival]]></category>
		<category><![CDATA[bail]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[news]]></category>
		<category><![CDATA[stay]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300660</guid>

					<description><![CDATA[ഇന്ന് രാവിലെയാണ് കെജ്‌രിവാളിന്റെ ജാമ്യം തടയണം എന്നാവശ്യപ്പെട്ട് എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയെ സമീപിച്ചത്]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മദ്യനയ അഴിമതി ആരോപണത്തില്&#x200d; തിഹാര്&#x200d; ജയിലില്&#x200d;നിന്നു പുറത്തിറങ്ങാനിരിക്കേ അവസാന നിമിഷം ഡല്&#x200d;ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ജാമ്യ ഉത്തരവ് ഡല്&#x200d;ഹി ഹൈക്കോടതി താല്&#x200d;ക്കാലികമായി സ്‌റ്റേ ചെയ്തു. റൗസ് അവന്യൂവിലെ പ്രത്യേക കോടതി വ്യാഴാഴ്ചയാണു കേജ്‌രിവാളിനു ജാമ്യം അനുവദിച്ചത്.</p>
<p>ജാമ്യം അനുവദിച്ച വിചാരണകോടതി ഉത്തരവിനെതിരെ എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് കെജ്‌രിവാളിന്റെ ജാമ്യം തടയണം എന്നാവശ്യപ്പെട്ട് എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യ ഉത്തരവ് അടിയന്തരമായി സ്‌റ്റേ ചെയ്യണം എന്നായിരുന്നു ആവശ്യം. വിചാരണ കോടതി വ്യാഴാഴ്ച്ച രാത്രി എട്ട് മണിക്കാണ് ജാമ്യത്തിന് ഉത്തരവിട്ടത്. അതിന്റെ ഫയല്&#x200d; ഇതുവരെയും അപ്ലോഡ് ചെയ്തിട്ടില്ലെന്നും ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നുമാണ് അഡിഷണല്&#x200d; സോളിസിറ്റര്&#x200d; ജനറല്&#x200d; എസ് വി രാജു കോടതിയെ അറിയിച്ചത്.</p>
<p>കേജ്‌രിവാള്&#x200d; പുറത്തിറങ്ങുന്നത് ഒഴിവാക്കാന്&#x200d; അപ്പീല്&#x200d; കോടതിയെ സമീപിക്കാനാണു സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഇ.ഡി ഉന്നയിച്ചത്. തിരഞ്ഞെടുപ്പു പ്രചാരണത്തിനു ഗോവയില്&#x200d; കേജ്‌രിവാള്&#x200d; തങ്ങിയ ആഡംബര ഹോട്ടലിന്റെ ബില്&#x200d; അടച്ചത് അഴിമതി പണം ഉപയോഗിച്ചാണെന്നതടക്കം നേരത്തേ ഉന്നയിച്ചിരുന്ന വാദങ്ങളാണ് ജാമ്യത്തെ എതിര്&#x200d;ത്തും ഇ.ഡി അവതരിപ്പിച്ചത്. ജാമ്യ ആവശ്യം തള്ളാന്&#x200d; പോന്ന വാദങ്ങള്&#x200d; ഇ.ഡിക്ക് ഉന്നയിക്കാന്&#x200d; കഴിഞ്ഞില്ലെന്നായിരുന്നു റൗസ് അവന്യൂവിലെ പ്രത്യേക കോടതിയുടെ നിരീക്ഷണം. തുടര്&#x200d;ന്നാണ് ഹൈക്കോടതിയെ ഇ.ഡി സമീപിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/arvind-kejriwals-bail-order-stayed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ക്രമക്കേട് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കില്ല&#8217;; കേന്ദ്ര വിദ്യാഭ്യാസമന്ത്രി</title>
		<link>https://www.chandrikadaily.com/1irregular-neet-exam-will-not-be-cancelled-union-education-minister.html</link>
					<comments>https://www.chandrikadaily.com/1irregular-neet-exam-will-not-be-cancelled-union-education-minister.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 20 Jun 2024 16:16:46 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[education]]></category>
		<category><![CDATA[exam]]></category>
		<category><![CDATA[neet]]></category>
		<category><![CDATA[scam]]></category>
		<category><![CDATA[stay]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300645</guid>

					<description><![CDATA[ഡൽഹി: ക്രമക്കേട് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. വിഷയം ഉന്നത തല സമിതി പരിശോധിക്കും. എൻടിഎയുടെ സുതാര്യത ഉറപ്പാക്കാൻ പ്രത്യേക സമിതി രൂപീകരിക്കും. വിദ്യാർത്ഥികളുടെ താല്പര്യം സംരക്ഷിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. #WATCH &#124; On Congress leader Rahul Gandhi&#39;s statement regarding NEET issue &#38; UGC-NET exam cancellation, Union Education Minister Dharmendra Pradhan says, &#34;&#8230;I will again appeal to my [&#8230;]]]></description>
										<content:encoded><![CDATA[<p>ഡൽഹി: ക്രമക്കേട് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. വിഷയം ഉന്നത തല സമിതി പരിശോധിക്കും. എൻടിഎയുടെ സുതാര്യത ഉറപ്പാക്കാൻ പ്രത്യേക സമിതി രൂപീകരിക്കും. വിദ്യാർത്ഥികളുടെ താല്പര്യം സംരക്ഷിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a> | On Congress leader Rahul Gandhi&#39;s statement regarding NEET issue &amp; UGC-NET exam cancellation, Union Education Minister Dharmendra Pradhan says, &quot;&#8230;I will again appeal to my opposition friends to have faith in our system&#8230; Our government is 100% committed to… <a href="https://t.co/DQvmBHoqVg">pic.twitter.com/DQvmBHoqVg</a></p>
<p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1803794147071176787?ref_src=twsrc%5Etfw">June 20, 2024</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>&#8216;പരീക്ഷയുടെ സുതാര്യതയിൽ വിട്ടുവീഴ്ച ഉണ്ടാകില്ല.ബിഹാറിൽ നടക്കുന്ന അന്വേഷണ വിവരങ്ങൾ റിപ്പോർട്ടായി ഉടൻ കേന്ദ്ര സർക്കാരിന് ലഭിക്കും. ചില സ്ഥലങ്ങളിൽ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടു. നാഷനല്&#x200d; ടെസ്റ്റിങ് ഏജന്&#x200d;സിയിൽ പ്രവർത്തനത്തിലെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതലസമിതി രൂപീകരിക്കും.എൻ.ടി.എയോ എൻ.ടി.എയിലെ ഉദ്യോഗസ്ഥരോ കുറ്റക്കാരായാലും കടുത്ത നടപടിയുണ്ടാകും..&#8217;മന്ത്രി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1irregular-neet-exam-will-not-be-cancelled-union-education-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൻസൂർ അലി ഖാന് വീണ്ടും തിരിച്ചടി; പിഴ അടയ്ക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തളളി ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/mansoor-ali-khan-hit-again-the-high-court-rejected-the-request-to-stay-the-order-to-pay-the-fine.html</link>
					<comments>https://www.chandrikadaily.com/mansoor-ali-khan-hit-again-the-high-court-rejected-the-request-to-stay-the-order-to-pay-the-fine.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 31 Jan 2024 12:11:40 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[mansoor ali khan]]></category>
		<category><![CDATA[rejected]]></category>
		<category><![CDATA[stay]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289320</guid>

					<description><![CDATA[പിഴ അടയ്ക്കാമെന്ന് മൻസൂർ സമ്മതിച്ചിരുന്നുവെന്നും പിന്നീട് ആ ഉത്തരവിനെ എങ്ങനെ ചോദ്യം ചെയ്യാനാകുമെന്നും കോടതി ചോദിച്ചു.]]></description>
										<content:encoded><![CDATA[<p>മാനനഷ്ടകേസിൽ പിഴ അടയ്ക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള നടൻ മൻസൂർ അലി ഖാന്റെ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. കേസിൽ പിഴ അടയ്ക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യാനാകില്ല. പിഴ അടയ്ക്കാമെന്ന് മൻസൂർ സമ്മതിച്ചിരുന്നുവെന്നും പിന്നീട് ആ ഉത്തരവിനെ എങ്ങനെ ചോദ്യം ചെയ്യാനാകുമെന്നും കോടതി ചോദിച്ചു.</p>
<p>സിംഗിൾ ബെഞ്ചിനെ തന്നെ സമീപിക്കാനും കോടതി നിർദേശം നൽകി. ജസ്റ്റിസ് ആർ മഹാദേവൻ, ജസ്റ്റിസ് മുഹമ്മദ് ഷഫീഖ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.</p>
<p>നടി തൃഷയ്ക്ക് എതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിന് പിന്നാലെ തൃഷ, ചിരഞ്ജീവി, ഖുശ്ബു തുടങ്ങിയവർ രൂക്ഷമായ ഭാഷയിൽ നടനെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൻസൂർ മാനനഷ്ട കേസ് നല്&#x200d;കിയത്. നിരപരാധിയാണെന്നും മൂന്ന് അഭിനേതാക്കള്&#x200d;ക്കെതിരെ യഥാര്&#x200d;ത്ഥ വീഡിയോയും മറ്റ് തെളിവുകളും ഹാജരാക്കുമെന്നും താരം അവകാശപ്പെട്ടിരുന്നു.</p>
<p>താന്&#x200d; തമാശയായി പറഞ്ഞ കാര്യങ്ങള്&#x200d; എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്നും അതു തനിക്ക് അപകീര്&#x200d;ത്തിയുണ്ടാക്കിയെന്നും ആരോപിച്ചാണ് മന്&#x200d;സൂര്&#x200d; അലി ഖാന്&#x200d; കോടതിയിലെത്തിയത്. ഒരു കോടി രൂപയാണ് മന്&#x200d;സൂര്&#x200d; അലി ഖാന്&#x200d; നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.</p>
<p>എന്നാൽ പ്രശസ്തിക്കു വേണ്ടിയാണ് നടന്&#x200d; കേസുമായി സമീപിച്ചതെന്ന് വിമര്&#x200d;ശിച്ച കോടതി നടനെതിരെ ഒരു ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു. നടന്റെ സ്ത്രീ വിരുദ്ധ പരാമര്&#x200d;ശത്തില്&#x200d; കേസ് നല്&#x200d;കേണ്ടത് തൃഷയാണെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.</p>
<p>പിഴത്തുക രണ്ടാഴ്ചക്കകം അഡയാര്&#x200d; കാന്&#x200d;സര്&#x200d; ഇന്&#x200d;സ്റ്റിറ്റ്യൂട്ടിന് നല്&#x200d;കാനും ഉത്തരവിട്ടു. അന്ന് മൻസൂർ ഇക്കാര്യം സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് സിംഗില്&#x200d; ബഞ്ചിന്&#x200d;റെ ഉത്തരവിന് എതിരെ ഡിവിഷന്&#x200d; ബഞ്ചിനെ മൻസൂർ അലി ഖാന്&#x200d; സമീപിച്ചു. ആ ഹരജിയിന്മേലാണ് മദ്രാസ് ഹൈക്കോടതിയുടെ പുതിയ വിധി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mansoor-ali-khan-hit-again-the-high-court-rejected-the-request-to-stay-the-order-to-pay-the-fine.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഥുര ഷാഹി ഈദ്ഗാഹ് പള്ളിയിലെ സര്&#x200d;വേ തടഞ്ഞ് സുപ്രീം കോടതി; ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ</title>
		<link>https://www.chandrikadaily.com/supreme-court-blocks-survey-of-mathura-shahi-eidgah-mosque-stay-of-high-court-order.html</link>
					<comments>https://www.chandrikadaily.com/supreme-court-blocks-survey-of-mathura-shahi-eidgah-mosque-stay-of-high-court-order.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 16 Jan 2024 07:11:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[blocks]]></category>
		<category><![CDATA[Mathura Shahi Eidgah mosque]]></category>
		<category><![CDATA[news]]></category>
		<category><![CDATA[stay]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[survey]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288086</guid>

					<description><![CDATA[പള്ളിയിൽ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി ചിഹ്നങ്ങളും അടയാളങ്ങളുമുണ്ടെന്നും ഇതിന്റെ യഥാർത്ഥ സ്ഥാനം അറിയാൻ അഭിഭാഷക കമ്മിഷനെ നിയമിക്കണമെന്നുമായിരുന്നു ഒരു വിഭാഗം ഹരജിയിൽ ആവശ്യപ്പെട്ടത്.]]></description>
										<content:encoded><![CDATA[<p>ഉത്തർപ്രദേശിലെ മഥുരയിലുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദില്&#x200d; സർവേ സ്റ്റേ ചെയ്ത് സുപ്രിംകോടതി. ആർക്കിയോളജി വകുപ്പിന്റെ സർവേയ്ക്ക് അനുമതി നൽകിയ അലഹബാദ് ഹൈക്കോടതി ഉത്തരവിലാണ് കോടതി ഇടപെടൽ. അഡ്വക്കറ്റ് കമ്മിഷനെ നിയമിച്ച ഉത്തരവാണിപ്പോൾ സ്റ്റേ ചെയ്തത്.</p>
<p>ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ നടത്താൻ നേരത്തെ അലഹബാദ് കോടതി മൂന്നംഗ അഭിഭാഷക കമ്മിഷനെ നിയമിച്ചിരുന്നു. പള്ളിയിൽ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി ചിഹ്നങ്ങളും അടയാളങ്ങളുമുണ്ടെന്നും ഇതിന്റെ യഥാർത്ഥ സ്ഥാനം അറിയാൻ അഭിഭാഷക കമ്മിഷനെ നിയമിക്കണമെന്നുമായിരുന്നു ഒരു വിഭാഗം ഹരജിയിൽ ആവശ്യപ്പെട്ടത്. ആവശ്യം അംഗീകരിച്ചാണ് ഗ്യാൻവാപിക്കു സമാനമായി ഈദ്ഗാഹ് മസ്ജിദിലും സർവേ നടത്താൻ അലഹബാദ് ഹൈക്കോടതി അനുമതി നൽകിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/supreme-court-blocks-survey-of-mathura-shahi-eidgah-mosque-stay-of-high-court-order.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്&#x200d;ക്കാരിന് പ്രഹരം; നവകേരളാ സദസ് നടത്തിപ്പ് ചെലവ് കളക്ടര്&#x200d;മാര്&#x200d; കണ്ടെത്തണമെന്ന ഉത്തരവിന് സ്റ്റേ</title>
		<link>https://www.chandrikadaily.com/a-blow-to-the-government-stay-on-the-order-that-the-collectors-should-find-the-cost-of-running-the-navakerala-sadas.html</link>
					<comments>https://www.chandrikadaily.com/a-blow-to-the-government-stay-on-the-order-that-the-collectors-should-find-the-cost-of-running-the-navakerala-sadas.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 18 Dec 2023 12:47:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[blow]]></category>
		<category><![CDATA[kerala government]]></category>
		<category><![CDATA[navakerala sadass]]></category>
		<category><![CDATA[stay]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286012</guid>

					<description><![CDATA[പത്തനംതിട്ട സ്വദേശി നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് കോടതി നടപടി.]]></description>
										<content:encoded><![CDATA[<p>നവകേരളാ സദസ് നടത്തിപ്പിനായി ജില്ലാ കളക്ടര്&#x200d;മാര്&#x200d; പരസ്യ വരുമാനത്തിലൂടെ ചെലവ് കണ്ടെത്താനുള്ള സര്&#x200d;ക്കാര്&#x200d; ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. പണം സമാഹരിക്കുന്നതിനും കണക്കില്&#x200d;പ്പെടുത്തുന്നതിനും മാര്&#x200d;ഗ്ഗ നിര്&#x200d;ദേശങ്ങള്&#x200d; ഇല്ലെന്ന കാരണത്താലാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്.</p>
<p>പത്തനംതിട്ട സ്വദേശി നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് കോടതി നടപടി. എന്നാല്&#x200d; പണം കണ്ടെത്താനുള്ള ഉത്തരവ് പൂര്&#x200d;ണമായും സ്റ്റേ ചെയ്തിട്ടില്ല.</p>
<p>അഖിലേന്ത്യാ സര്&#x200d;വ്വീസ് ചട്ടങ്ങള്&#x200d;ക്ക് വിരുദ്ധമാണ് സര്&#x200d;ക്കാര്&#x200d; ഉത്തരവെന്നായിരുന്നു ഹര്&#x200d;ജിയിലെ വാദം. ഐഎഎസ് ഉദ്യോഗസ്ഥരും, സര്&#x200d;ക്കാര്&#x200d; ജീവനക്കാരും നവകേരളാ സദസിന്റെ ഭാഗമാകുന്നത് വിലക്കണമെന്നാവശ്യം. ഹര്&#x200d;ജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിച്ചേക്കും.</p>
<p>സ്‌പോണ്&#x200d;സര്&#x200d;ഷിപ്പിലൂടെയും മറ്റും ജില്ലാ കളക്ടര്&#x200d;മാര്&#x200d; നടത്തിപ്പ് ചെലവ് കണ്ടെത്തണമെന്ന സര്&#x200d;ക്കാര്&#x200d; ഉത്തരവ് നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നും ഹര്&#x200d;ജിയില്&#x200d; ആവശ്യപ്പെട്ടിരുന്നു.</p>
<p>അഖിലേന്ത്യാ സര്&#x200d;വീസ് ചട്ടപ്രകാരം ജില്ലാ കളക്ടര്&#x200d;മാര്&#x200d; പാരിതോഷികങ്ങള്&#x200d; കൈപ്പറ്റാന്&#x200d; പാടുള്ളതല്ല, കൂടാതെ സര്&#x200d;ക്കാരിന്റെ മുന്&#x200d;കൂര്&#x200d; അനുമതിയില്ലാതെ പരിപാടികള്&#x200d;ക്കാണെങ്കില്&#x200d; കൂടി പണം കണ്ടെത്താനും പാടില്ല. അതിനാല്&#x200d; സര്&#x200d;ക്കാരിറക്കിയ ഉത്തരവ് നിയമവിരുദ്ധമാണെന്നും ഹര്&#x200d;ജിക്കാരന്&#x200d; വാദിക്കുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-blow-to-the-government-stay-on-the-order-that-the-collectors-should-find-the-cost-of-running-the-navakerala-sadas.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗ്യാന്&#x200d;വാപി പള്ളിയിലെ സര്&#x200d;വേ: സ്‌റ്റേ തുടരും, കേസ് നാളെ വീണ്ടും പരിഗണിക്കുമെന്ന് അലഹബാദ് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/gyanwapi-masjid-survey-state-to-continue-allahabad-high-court-to-hear-case-again-tomorrow.html</link>
					<comments>https://www.chandrikadaily.com/gyanwapi-masjid-survey-state-to-continue-allahabad-high-court-to-hear-case-again-tomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 26 Jul 2023 13:48:41 +0000</pubDate>
				<category><![CDATA[Fact Check]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[gyanwapi]]></category>
		<category><![CDATA[masjid]]></category>
		<category><![CDATA[news]]></category>
		<category><![CDATA[stay]]></category>
		<category><![CDATA[survey]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=266539</guid>

					<description><![CDATA[നാളെ വൈകുന്നേരം 3:30 ന് കേസ് വീണ്ടും പരിഗണിക്കും.]]></description>
										<content:encoded><![CDATA[<p>ഗ്യാന്&#x200d;വാപി പള്ളിയിലെ സര്&#x200d;വേ നാളെത്തേക്ക് കൂടി സ്‌റ്റേ ചെയ്തു. അലഹാബാദ് ഹൈക്കോടതിയുടേതാണ് നടപടി. നാളെ വൈകുന്നേരം 3:30 ന് കേസ് വീണ്ടും പരിഗണിക്കും. പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥനോട് നാളെ കോടതിയില്&#x200d; ഹാജരാകാനും നിര്&#x200d;ദേശിച്ചിട്ടുണ്ട്.</p>
<p>നാളെ വൈകുന്നേരം 3:30ന് കേസില്&#x200d; വാദം തുടരും. വാദം പൂര്&#x200d;ത്തിയായ ശേഷമായിരിക്കും അന്തിമ തീരുമാനം. സര്&#x200d;വേയുടെ ഭാഗമായി ചെയ്യാന്&#x200d; പോകുന്ന കാര്യങ്ങളില്&#x200d; തൃപ്തനല്ലെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കര്&#x200d; ദിവാക്കര്&#x200d; പറഞ്ഞു. സര്&#x200d;വ്വേയുമായി ബന്ധപ്പെട്ട് കോടതിക്ക് സംശയങ്ങള്&#x200d; ഉണ്ടെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ്, സര്&#x200d;വേ ഉദ്യോഗസ്ഥനോട് കോടതി ഹാജരാകാന്&#x200d; നിര്&#x200d;ദേശം നല്&#x200d;കുകയിരുന്നു. സര്&#x200d;വ്വേയുടെ ഭാഗമായി നടത്തുന്ന ഖനനം പള്ളിക്ക് കേടുപാട് ഉണ്ടാക്കുമെന്ന് മസ്ജിദ് കമ്മറ്റി വേണ്ടി ഹാജരായ അഭിഭാഷകന്&#x200d; പറഞ്ഞു.</p>
<p>ഗ്യാന്&#x200d;വാപി മസ്ജിദില്&#x200d; ഇന്ന് വൈകിട്ട് അഞ്ചുമണി വരെ സര്&#x200d;വേ നടപടികള്&#x200d; നിര്&#x200d;ത്തിക്കാനായിരുന്നു സുപ്രിംകോടതി നിര്&#x200d;ദേശം. മസ്ജിദ് കമ്മിറ്റിക്ക് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് സര്&#x200d;വേ സ്‌റ്റേ ചെയ്തത്. സര്&#x200d;വേ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമര്&#x200d;പ്പിച്ച ഹരജിയിലായിരുന്നു കോടതി ഇടപെടല്&#x200d;.</p>
<p>വാരണാസി കോടതിയുടെ നിര്&#x200d;ദേശപ്രകാരമാണ് ഇന്ന് ഗ്യാന്&#x200d;വാപി മസ്ജിദില്&#x200d; സര്&#x200d;വേ ആരംഭിച്ചത്. നാല് ഹിന്ദു സ്ത്രീകള്&#x200d; നല്&#x200d;കിയ ഉത്തരവ് പരിഗണിച്ചാണ് കോടതി സര്&#x200d;വേ നടത്താന്&#x200d; അനുമതി നല്&#x200d;കിയത്. ശിവലിംഗം കണ്ടെത്തിയ വുദുഖാന ഒഴിവാക്കി സര്&#x200d;വേ നടത്താനായിരുന്നു നീക്കം. മസ്ജിദ് നിര്&#x200d;മിച്ചത് ക്ഷേത്രത്തിന് മുകളിലാണോ എന്ന് കണ്ടെത്താനാണ് സര്&#x200d;വേ നടത്താന്&#x200d; തീരുമാനിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gyanwapi-masjid-survey-state-to-continue-allahabad-high-court-to-hear-case-again-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗ്യാന്&#x200d;വാപി പള്ളിയില്&#x200d; ബുധനാഴ്ച വരേ സര്&#x200d;വേ നടപടികള്&#x200d; നിര്&#x200d;ത്തിവെക്കണമെന്ന് സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/the-supreme-court-has-ordered-the-suspension-of-the-survey-process-in-the-gyanwapi-mosque-till-wednesday.html</link>
					<comments>https://www.chandrikadaily.com/the-supreme-court-has-ordered-the-suspension-of-the-survey-process-in-the-gyanwapi-mosque-till-wednesday.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 24 Jul 2023 07:10:26 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[GYANWAPI MASJID]]></category>
		<category><![CDATA[news]]></category>
		<category><![CDATA[order]]></category>
		<category><![CDATA[stay]]></category>
		<category><![CDATA[supremecourt]]></category>
		<category><![CDATA[SURVEY PROCESS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=266105</guid>

					<description><![CDATA[ശാസ്ത്രീയ പരിശോധന ഈ മാസം 26-ന് വൈകിട്ട് 5 മണി വരെ തടഞ്ഞ് സുപ്രീംകോടതി.]]></description>
										<content:encoded><![CDATA[<p>ഗ്യാന്&#x200d;വാപി പള്ളി നിലനില്&#x200d;ക്കുന്ന സ്ഥലത്ത് ആര്&#x200d;ക്കിയോളജിക്കല്&#x200d; സര്&#x200d;വേ ഓഫ് ഇന്ത്യ ആരംഭിച്ച ശാസ്ത്രീയ പരിശോധന ഈ മാസം 26-ന് വൈകിട്ട് 5 മണി വരെ തടഞ്ഞ് സുപ്രീംകോടതി. സര്&#x200d;വേ നടത്താനുള്ള വാരണാസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ അലഹാബാദ് ഹൈക്കോടതി സമീപിക്കാന്&#x200d; പള്ളി മാനേജ്മെന്റ് കമ്മിറ്റിയോട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്&#x200d;ദേശിച്ചു. അതുവരെ തല്&#x200d;സ്ഥിതി തുടരണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.</p>
<p>നാളെ തന്നെ അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് പള്ളി കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ 26-ന് മുന്&#x200d;പ് വാദം കേള്&#x200d;ക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്&#x200d;ദിവാല, മനോജ് മിസ്ര എന്നിവരാണ് ഹര്&#x200d;ജി പരിഗണിച്ചത്.</p>
<p>ഇന്നു രാവിലെ ഏഴുമണിക്കാണു പരിശോധന ആരംഭിച്ചത്. ശിവലിംഗം കണ്ടതായി ഹിന്ദു വിഭാഗം വാദിച്ച സ്ഥലം ഒഴിവാക്കി പരിശോധന നടത്തി ഓഗസ്റ്റ് നാലിന് റിപ്പോര്&#x200d;ട്ട് വാരണാസി ജില്ലാ കോടതിക്ക് കൈമാറാനായിരുന്നു തീരുമാനം. കഴിഞ്ഞവര്&#x200d;ഷം മെയില്&#x200d;, കോടതി ഉത്തരവിനെത്തുടര്&#x200d;ന്നുള്ള വിഡിയോ സര്&#x200d;വേയിലാണു ഈ ഭാഗത്തു ശിവലിംഗം കണ്ടതായി ഹിന്ദു വിഭാഗം പറഞ്ഞത്.</p>
<p>ഹിന്ദു ക്ഷേത്രം നിലനിന്ന സ്ഥലത്താണു പള്ളി നിര്&#x200d;മിച്ചതെന്നു ചൂണ്ടിക്കാട്ടി, സമ്പൂര്&#x200d;ണ സര്&#x200d;വേ വേണമെന്ന ഹര്&#x200d;ജിക്കാരുടെ ആവശ്യം പരിഗണിച്ചാണു സ്ഥലത്ത് ആര്&#x200d;ക്കിയോളജിക്കല്&#x200d; സര്&#x200d;വേ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ പരിശോധനയ്ക്കു വാരാണസി ജില്ലാക്കോടതി അനുമതി നല്&#x200d;കിയത്. കേടുപാടുണ്ടാകുമെന്നതിനാല്&#x200d; സര്&#x200d;വേ ഒഴിവാക്കണമെന്ന മുസ്‌ലിം വിഭാഗത്തിന്റെ ആവശ്യം അവഗണിച്ചാണ് കോടതി സര്&#x200d;വേയ്ക്ക് അനുമതി നല്&#x200d;കിയത്. ശരിയായ വസ്തുതകള്&#x200d; പുറത്തുവരാന്&#x200d; ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നായിരുന്നു ഉത്തരവ് പുറപ്പെടുവിക്കവേ കോടതി പറഞ്ഞത്.</p>
<p>കഴിഞ്ഞവര്&#x200d;ഷം മെയില്&#x200d; നടത്തിയ വിഡിയോ സര്&#x200d;വേയില്&#x200d; പള്ളി പരിസരത്തു ശിവലിംഗം കണ്ടതായി ഹിന്ദു വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ഇതു ശിവലിംഗമല്ലെന്നും ജലധാരയുടെ ഭാഗമാണെന്നുമാണു മുസ്‌ലിം വിഭാഗം വാദിച്ചത്. ഇതിന്റെ കാലപ്പഴക്കം തീരുമാനിക്കാനുള്ള കാര്&#x200d;ബണ്&#x200d; ഡേറ്റിങ് നടത്തുന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതുള്&#x200d;പ്പെടുന്ന ഭാഗം (പള്ളിയില്&#x200d; അംഗശുദ്ധി വരുത്തുന്ന സ്ഥലം) ഒഴിവാക്കി സര്&#x200d;വേ നടത്താനാണു വാരാണസി കോടതി ഉത്തരവിട്ടത്. പള്ളിയിലെ ചടങ്ങുകളെ ബാധിക്കാതിരിക്കാനായി രാവിലെ 8 മുതല്&#x200d; ഉച്ചയ്ക്ക് 12 വരെയാണു സര്&#x200d;വേ നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കിയിരുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-supreme-court-has-ordered-the-suspension-of-the-survey-process-in-the-gyanwapi-mosque-till-wednesday.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്ലാസ്റ്റിക്ക് ക്യാരിബാഗ് നിരോധനം; സര്&#x200d;ക്കാര്&#x200d; ഉത്തരവ് ഹൈക്കോടതി റദ്ദാക്കി</title>
		<link>https://www.chandrikadaily.com/plastic-carry-bag-court-order-stay.html</link>
					<comments>https://www.chandrikadaily.com/plastic-carry-bag-court-order-stay.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 10 Jan 2023 07:20:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[carry bag]]></category>
		<category><![CDATA[COURT ORDER]]></category>
		<category><![CDATA[plastic]]></category>
		<category><![CDATA[stay]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=231917</guid>

					<description><![CDATA[60 ജിഎസ്എമ്മിന് താഴെയുളള പ്ലാസ്റ്റിക് ക്യാരിബാഗുകള്&#x200d; നിരോധിച്ച സംസ്ഥാന സര്&#x200d;ക്കാര്&#x200d; ഉത്തരവ് ഹൈക്കോടതി റദ്ദാക്കി]]></description>
										<content:encoded><![CDATA[<p>60 ജിഎസ്എമ്മിന് താഴെയുളള പ്ലാസ്റ്റിക് ക്യാരിബാഗുകള്&#x200d; നിരോധിച്ച സംസ്ഥാന സര്&#x200d;ക്കാര്&#x200d; ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇത് നിരോധിക്കാനുള്ള അധികാരം സര്&#x200d;ക്കാരിനില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എന്&#x200d; നഗരേഷിന്റെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പ്ലാസ്റ്റിക്ക് വേസ്റ്റ് നിയമപ്രകാരം നിരോധനത്തിന് അധികാരം കേന്ദ്ര സര്&#x200d;ക്കാരിനാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക്ക് ക്യാരിബാഗുകള്&#x200d; നിരോധിച്ച് സംസ്ഥാന സര്&#x200d;ക്കാര്&#x200d; ഏര്&#x200d;പ്പെടുത്തിയ സംസ്ഥാന സര്&#x200d;ക്കാര്&#x200d; നടപടിയെ ചോദ്യം ചെയ്ത് സമര്&#x200d;പ്പിക്കപ്പെട്ട ഹര്&#x200d;ജിയിലാണ് കോടതി ഉത്തരവ്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/plastic-carry-bag-court-order-stay.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തടസ്സങ്ങളുയര്‍ത്തിയ സര്‍ക്കുലറിന് സ്‌റ്റേ</title>
		<link>https://www.chandrikadaily.com/high-court-dead-body-sarcular-stay.html</link>
					<comments>https://www.chandrikadaily.com/high-court-dead-body-sarcular-stay.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 24 Jul 2017 18:09:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[DEAD BODY]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[sarcular]]></category>
		<category><![CDATA[stay]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=37055</guid>

					<description><![CDATA[കോഴിക്കോട്: മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തടസ്സങ്ങളുയര്‍ത്തിയ സര്‍ക്കുലറിന് സ്‌റ്റേ. 48 മണിക്കൂര്‍ മുന്പ് രേഖകള്‍ ഹാജരാക്കണമെന്നായിരുന്നു സര്‍ക്കുലര്‍. ഹൈക്കോടതിയാണ് സര്‍ക്കുലര്‍ സ്‌റ്റേ ചെയ്തത്. മരണസര്‍ട്ടിഫിക്കറ്റ്, എംബാമിങ് സര്‍ട്ടിഫിക്കറ്റ്, ഇന്ത്യന്‍ എംബസിയുടെ എന്‍.ഒ.സി, റദ്ദാക്കിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവയായിരുന്നു ഹാജരാക്കേണ്ടത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ ഹെല്‍ത്ത് ഓഫീസറാണ് വിവാദ ഉത്തരവ് ഇറക്കിയത്. ഉത്തരവിനെതിരെ അബ്ദുല്‍ വഹാബ് എം.പിയടക്കം നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രവാസികള്‍ ഉത്തരവിനെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം വിവിധ വിമാനത്താവളങ്ങളിലെ ഹെല്‍ത്ത് ഓഫീസര്‍മാരാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തടസ്സങ്ങളുയര്&#x200d;ത്തിയ സര്&#x200d;ക്കുലറിന് സ്‌റ്റേ. 48 മണിക്കൂര്&#x200d; മുന്പ് രേഖകള്&#x200d; ഹാജരാക്കണമെന്നായിരുന്നു സര്&#x200d;ക്കുലര്&#x200d;. ഹൈക്കോടതിയാണ് സര്&#x200d;ക്കുലര്&#x200d; സ്‌റ്റേ ചെയ്തത്. മരണസര്&#x200d;ട്ടിഫിക്കറ്റ്, എംബാമിങ് സര്&#x200d;ട്ടിഫിക്കറ്റ്, ഇന്ത്യന്&#x200d; എംബസിയുടെ എന്&#x200d;.ഒ.സി, റദ്ദാക്കിയ പാസ്‌പോര്&#x200d;ട്ടിന്റെ പകര്&#x200d;പ്പ് എന്നിവയായിരുന്നു ഹാജരാക്കേണ്ടത്.</p>
<p>കരിപ്പൂര്&#x200d; വിമാനത്താവളത്തിലെ ഹെല്&#x200d;ത്ത് ഓഫീസറാണ് വിവാദ ഉത്തരവ് ഇറക്കിയത്. ഉത്തരവിനെതിരെ അബ്ദുല്&#x200d; വഹാബ് എം.പിയടക്കം നിരവധി പേര്&#x200d; പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രവാസികള്&#x200d; ഉത്തരവിനെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു.</p>
<p>കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്&#x200d;ദേശപ്രകാരം വിവിധ വിമാനത്താവളങ്ങളിലെ ഹെല്&#x200d;ത്ത് ഓഫീസര്&#x200d;മാരാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. മൃതദേഹത്തോടൊപ്പം വരുന്നവര്&#x200d; എമിഗ്രേഷനു സമീപമുള്ള ഹെല്&#x200d;ത്ത് കൗണ്ടറില്&#x200d; രേഖകളുടെ ഒറിജിനലുകള്&#x200d; കാണിക്കുകയും വേണം. സര്&#x200d;ട്ടിഫിക്കറ്റില്&#x200d; മരണകാരണം വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. കാരണം വ്യക്തമായി പറയാന്&#x200d; സാധിക്കാത്ത കേസുകളില്&#x200d; ഗുരുതര പകര്&#x200d;ച്ചവ്യാധികള്&#x200d; ബാധിച്ചല്ല മരണമെന്ന് അതതു രാജ്യത്തെ ആരോഗ്യവകുപ്പ് സാക്ഷ്യപ്പെടുത്തണം.</p>
<p>മരണം നടന്ന രാജ്യത്തെ പൊലീസിന്റെയും മറ്റു അധികൃതരുടെയും ഇന്ത്യന്&#x200d; എംബസി അധികൃതരുടെയും നിരവധി സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d; ഹാജരാക്കിയാല്&#x200d; മൃതദേഹങ്ങള്&#x200d; മരിച്ച ദിവസമോ, അല്ലെങ്കില്&#x200d; പിറ്റേന്നോ നാട്ടിലെത്തിക്കാനാവുന്നുണ്ട്. എന്നാല്&#x200d; പുതുതായി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഇത് സാധിക്കില്ല</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/high-court-dead-body-sarcular-stay.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
