<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>stopped &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/stopped/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 08 Sep 2024 06:01:16 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>stopped &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മന്ത്രിയുടെ വാക്ക് പാഴ് വാക്ക്; കുടിവെള്ളം മുടങ്ങിയിട്ട് ഇന്നേക്ക് നാലു ദിവസം, ജനജീവിതം കടുത്ത പ്രതിസന്ധിയില്&#x200d;</title>
		<link>https://www.chandrikadaily.com/the-ministers-words-are-empty-words-it-has-been-four-days-since-drinking-water-has-stopped-and-peoples-lives-are-in-dire-straits.html</link>
					<comments>https://www.chandrikadaily.com/the-ministers-words-are-empty-words-it-has-been-four-days-since-drinking-water-has-stopped-and-peoples-lives-are-in-dire-straits.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 08 Sep 2024 06:01:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[drinking water]]></category>
		<category><![CDATA[stopped]]></category>
		<category><![CDATA[thiruvananthapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308744</guid>

					<description><![CDATA[തിരുവനന്തപുരം – കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലിയെ തുടർന്ന് നാല് ദിവസമായി നഗരത്തിൽ കുടിവെള്ളം മുടങ്ങിയിരുന്നു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം നഗരത്തില്&#x200d; കുടിവെള്ളം മുടങ്ങിയിട്ട് ഇന്നേക്ക് 4 ദിവസം. തടസ്സപ്പെട്ട കുടിവെള്ള വിതരണം ഇന്ന് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനം. ഉച്ചയ്ക്ക് മുമ്പായി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമെത്തിക്കുമെന്നാണ് മന്ത്രി വി. ശിവൻകുട്ടി ഇന്നലെ നൽകിയ ഉറപ്പ്.</p>
<p>എന്നാല്&#x200d; ആ ഉറപ്പ് പാഴ് വാക്കാവുന്ന കാഴ്ചയാണ് തലസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണുന്നത്.  ഇതുമൂലം ദിവസങ്ങളോളം കുടിവെള്ളം ഇല്ലാതെ പ്രതിസന്ധിയില്&#x200d; വലയുകയാണ് ജനം.</p>
<p>തിരുവനന്തപുരം – കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലിയെ തുടർന്ന് നാല് ദിവസമായി നഗരത്തിൽ കുടിവെള്ളം മുടങ്ങിയിരുന്നു. ഉയർന്ന പ്രദേശങ്ങളിലും വൈകീട്ടോടെ കുടിവെള്ള വിതരണം പുനസ്ഥാപിക്കാനാകുമെന്നാണ് വാട്ടർ അതോറിറ്റി അറിയിക്കുന്നത്.</p>
<p>44 വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് നിർത്തിവച്ചിരുന്നത്. പൂർണമായും പമ്പിംഗ് തുടങ്ങുന്നത് വരെ ഈ പ്രദേശങ്ങളിൽ ടാങ്കറുകളിലായിരിക്കും ജലവിതരണം തുടരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-ministers-words-are-empty-words-it-has-been-four-days-since-drinking-water-has-stopped-and-peoples-lives-are-in-dire-straits.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇ-ഗ്രാന്റ് നിലച്ചു, പട്ടികവർഗ വിദ്യാർത്ഥികളുടെ പഠനം മുടങ്ങുന്നു; പ്രതിഷേധം വ്യാപകം</title>
		<link>https://www.chandrikadaily.com/e-grant-stopped-education-of-scheduled-tribe-students-stalled-protests-are-widespread.html</link>
					<comments>https://www.chandrikadaily.com/e-grant-stopped-education-of-scheduled-tribe-students-stalled-protests-are-widespread.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 23 Jun 2024 08:20:57 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[e grand]]></category>
		<category><![CDATA[education]]></category>
		<category><![CDATA[scheduled]]></category>
		<category><![CDATA[stopped]]></category>
		<category><![CDATA[Tribe students]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300828</guid>

					<description><![CDATA[വിദ്യാർത്ഥികൾക്ക് നൽകുന്ന തുക നാമമാത്രമാണെങ്കിൽ പോലും അതിനും കാലതാമസം വരുത്തുകയാണ് കേരള സർക്കാർ.]]></description>
										<content:encoded><![CDATA[<p>ആദിവാസി – ദളിത് വിഭാഗം വിദ്യാർത്ഥികൾക്കായുള്ള ഇ-ഗ്രാന്റുകൾ രണ്ടുവർഷമായി ലഭിക്കാത്തതിനെ തുടർന്നുള്ള പ്രതിഷേധം ശക്തമാകുന്നു. ഗ്രാന്റുകൾ കൃത്യമായി ലഭിക്കാത്തതിനെ തുടർന്ന് പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് വിദ്യാർത്ഥികൾ.</p>
<div>ഇതിനെ തുടർന്ന് ജൂലൈ 20ന് തിരുവനന്തപുരത്ത് പ്രതിഷേധാത്മകമായി മാർച്ച് സംഘടിപ്പിക്കാൻ വിദ്യാർത്ഥി കൂട്ടായ്മകൾ തീരുമാനിച്ചു. ആദിശക്തി സമ്മർ സ്കൂൾ, ആദിവാസി ഗോത്ര മഹാസഭ തുടങ്ങിയ സംഘടനകളാണ് പ്രതിഷേധത്തിന് മുന്നിട്ടിറങ്ങുന്നത്.</div>
<div></div>
<div>സെക്രട്ടറിയേറ്റിന്റെ പടിക്കൽ നിന്ന് രാജ്ഭവനിലേക്ക് നടക്കുന്ന പ്രതിഷേധ പരിപാടിയിൽ വിദ്യാർത്ഥികളും രക്ഷകർത്താക്കളും ആദിവാസി ദളിത് സംഘടനാ പ്രവർത്തകരും പങ്കെടുക്കും. പ്രതിഷേധത്തിന്റെ ഭാഗമായി ആദിവാസി ദളിത് മൂവ്മെന്റിന്റെ നാടകമായ ‘എങ്കളെഒച്ച’ എന്ന നാടകവും വിദ്യാർത്ഥികളുടെ മറ്റ് കലാ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും.</div>
<div></div>
<div>വിദ്യാർത്ഥികൾക്ക് നൽകുന്ന തുക നാമമാത്രമാണെങ്കിൽ പോലും അതിനും കാലതാമസം വരുത്തുകയാണ് കേരള സർക്കാർ. പഠനകാലത്ത് നൽകുന്ന ഹോസ്‌റ്റൽ അലവൻസുകൾ ഉൾപ്പടെ ലഭിക്കാത്തതിനാൽ നിരവധിപേർ ഇതിനകം പഠനം ഉപേക്ഷിച്ചിട്ടുണ്ട്.</div>
<div></div>
<div>
<div>സർക്കാർ കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്ക് പ്രതിമാസം 35000 രൂപയും സ്വകാര്യ ഹോസ്റ്റലിൽ താമസിക്കുകയാണെങ്കിൽ പട്ടികവർഗക്കാർക്ക് 3000 രൂപയും പട്ടികജാതി വിദ്യാർത്ഥികൾക്ക് 1500 രൂപയുമാണ് ഗ്രാന്റ്. പോക്കറ്റ് മണിയായി ഡിഗ്രി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് പ്രതിമാസം 200 രൂപ, ലംപ്സം ഗ്രാന്റ് ആയി 1500 രൂപ എന്നിങ്ങനെയാണ് വിദ്യാർത്ഥികൾക്ക് നൽകി വരുന്ന തുകകൾ.</div>
<div>പഠന കാലയളവിൽ തുക കൃത്യമായി നൽകാത്തതിനാൽ വിദ്യാർത്ഥികൾ സ്വന്തം കൈയിൽ നിന്നും പണം നൽകേണ്ട അവസ്ഥയാണിപ്പോൾ. ഫീസ് നൽകാൻ കഴിയാത്തവരുടെ പരീക്ഷ ഫലവും ഹാൾ ടിക്കറ്റും തടഞ്ഞുവെക്കുന്നത് കോളജുകളിൽ സാധാരണയാണ്.  ഹോസ്‌റ്റൽ അലവൻസുകൾ 6500 രൂപയായി വർധിപ്പിക്കണമെന്ന് നേരത്തെ തന്നെ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ തയാറായില്ല.</div>
</div>
<div></div>
<div>കോളേജുകളിൽ ചേർന്നാലുടൻ ഫ്രീ ഷിപ് കാർഡ് നൽകുമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടപ്പാക്കിയിട്ടില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് ഗ്രാന്റുകൾ നൽകേണ്ടത്. വിദ്യാഭ്യാസ ഗ്രാന്റുകൾ നൽകുന്നതിന് ഏകീകൃത പോർട്ടലുകൾ നടപ്പാക്കി 2021ൽ കേന്ദ്രം മാർഗ നിർദേശം പുറപ്പെടുവിച്ചിരുന്നു. വാർഷിക വരുമാനം 2.5 ലക്ഷത്തിൽ അധികമാണെങ്കിൽ ഗ്രാന്റുകൾ നൽകേണ്ടെന്നും വർഷത്തിൽ മൂന്ന് തവണയായി നൽകിയാൽ മതിയെന്നുമായിരുന്നു ഇതിൽ പറഞ്ഞിരുന്നത്.</div>
<div></div>
<div>
<div>അതോടൊപ്പം സംസ്ഥാന പട്ടിക ജാതി, പട്ടിക വർഗ വകുപ്പാകട്ടെ വർഷത്തിൽ ഒരു തവണ ഗ്രാന്റ് നൽകിയാൽ മതിയെന്നും കേന്ദ്രം പറഞ്ഞിരുന്നു. എല്ലാമാസവും നൽകേണ്ട തുക കണക്കാക്കിയാണ് ഒറ്റ തവണയായി നൽകേണ്ടത്. എന്നാൽ സർക്കാർ ഗ്രാന്റുകൾ കൃത്യ സമയത്ത് നൽകിയില്ല. ഗ്രാന്റുകൾക്കായി ബജറ്റിൽ തുക വകയിരുത്താറുണ്ടെങ്കിലും അവ ചെലവഴിക്കാറില്ലെന്ന് വിമർശനം ഉയരുന്നുണ്ട്.</div>
<div></div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/e-grant-stopped-education-of-scheduled-tribe-students-stalled-protests-are-widespread.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഹങ്കാരികളെ രാമന്&#x200d; 240ല്&#x200d; നിര്&#x200d;ത്തി; ബി.ജെ.പിക്കെതിരെ ആർ.എസ്.എസ് നേതാവ്</title>
		<link>https://www.chandrikadaily.com/arrogant-stopped-by-rama-240-rss-leader-against-bjp.html</link>
					<comments>https://www.chandrikadaily.com/arrogant-stopped-by-rama-240-rss-leader-against-bjp.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 14 Jun 2024 05:24:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[against bjp]]></category>
		<category><![CDATA[Arrogant]]></category>
		<category><![CDATA[rss leader]]></category>
		<category><![CDATA[stopped]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300159</guid>

					<description><![CDATA[അഹങ്കാരമാണ് ഭരണകക്ഷിയുടെ മോശം പ്രകടനത്തിന് കാരണമായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.]]></description>
										<content:encoded><![CDATA[<p>ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയില്&#x200d; ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ആര്&#x200d;.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്&#x200d;. അഹങ്കാരമാണ് ഭരണകക്ഷിയുടെ മോശം പ്രകടനത്തിന് കാരണമായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജയ്പൂരിനടുത്തുള്ള കനോട്ടയില്&#x200d; നടന്ന ഒരു പരിപാടിയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>&#8221;ഭഗവാനെ ആരാധിക്കുന്നവര്&#x200d; ക്രമേണ അഹങ്കാരികളായി മാറി. ഏറ്റവും വലിയ പാര്&#x200d;ട്ടിയായിരുന്നെങ്കിലും അവരുടെ അഹങ്കാരം മൂലം രാമന്&#x200d; അവരെ 240 സീറ്റില്&#x200d; നിര്&#x200d;ത്തി&#8221; ഇന്ദ്രേഷ് പറഞ്ഞു. കഴിഞ്ഞ രണ്ട് പൊതുതെരഞ്ഞെടുപ്പുകളിലും ഭരിക്കാനുള്ള മാന്ത്രിക സംഖ്യ ഒറ്റക്ക് നേടിയ ബി.ജെ.പി ഇത്തവണ സഖ്യകക്ഷികളുടെ സഹായത്തോടെയാണ് സര്&#x200d;ക്കാര്&#x200d; രൂപീകരിച്ചത്. ഇതിനെ പരാമര്&#x200d;ശിച്ചുകൊണ്ടായിരുന്നു ആര്&#x200d;.എസ്.എസ് നേതാവിന്റെ പരിഹാസം. 2014ന് ശേഷമുള്ള പാര്&#x200d;ട്ടിയുടെ ഏറ്റവും മോശം പ്രകടനം കൂടിയായിരുന്നു 2024ലെ തെരഞ്ഞെടുപ്പ്.</p>
<p>ശ്രീരാമ വിരുദ്ധര്&#x200d; എന്ന് ആക്ഷേപിച്ച് ഇന്ദ്രേഷ് കുമാര്&#x200d; ഇന്ത്യ മുന്നണിയെയും വെറുതെ വിട്ടില്ല. പ്രതിപക്ഷ സഖ്യത്തിന്റെ പേരെടുത്ത് പറയാതെ ആയിരുന്നു പരാമര്&#x200d;ശം. &#8216;രാമനില്&#x200d; വിശ്വാസമില്ലാത്തവരെ ഒരുമിച്ച് 234 ല്&#x200d; നിര്&#x200d;ത്തി. ദൈവത്തിന്റെ നീതി സത്യവും ആസ്വാദ്യകരവുമാണ്.&#8217; അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ഇന്ത്യ മുന്നണി 234 സീറ്റുകളാണ് നേടിയത്.</p>
<p>യഥാര്&#x200d;ഥ സേവകന് അഹങ്കാരമുണ്ടാകില്ലെന്നും ആരെയും വേദനിപ്പിക്കാത്ത തരത്തിലാണ് പ്രവര്&#x200d;ത്തിക്കുകയെന്നും ആര്&#x200d;.എസ്.എസ് മേധാവി മോഹന്&#x200d; ഭാഗവത് പറഞ്ഞതിനു ദിവസങ്ങള്&#x200d;ക്ക് ശേഷമാണ് ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന. രേഷിംബാഗിലെ ഡോ. ഹെഡ്ഗേവാര്&#x200d; സ്മൃതിഭവനില്&#x200d; സംഘടിപ്പിച്ച ആര്&#x200d;.എസ്.എസ്. പരിശീലനപരിപാടിയിലായിരുന്നു ഭാഗവത് ഇങ്ങനെ പറഞ്ഞത്. &#8216;യഥാര്&#x200d;ഥ സേവകന്&#x200d; പ്രവര്&#x200d;ത്തനത്തില്&#x200d; എപ്പോഴും മാന്യതപുലര്&#x200d;ത്തും. അത്തരത്തിലുള്ളവര്&#x200d; അവരുടെ ജോലിചെയ്യുമ്പോള്&#x200d; തന്നെ അതില്&#x200d; അഭിരമിക്കില്ല. താനത് ചെയ്തുവെന്ന് അഹങ്കരിക്കില്ല. അത്തരത്തിലുള്ള ആളുകള്&#x200d; മാത്രമേ സേവകനെന്ന് വിളിക്കപ്പെടാന്&#x200d; യോഗ്യനാകൂ&#8217;, മോഹന്&#x200d; ഭാഗവത് പറഞ്ഞു.</p>
<p>തെരഞ്ഞെടുപ്പെന്നാല്&#x200d; മത്സരമാണ്, യുദ്ധമല്ല. ഇരുവിഭാഗവും തെരഞ്ഞെടുപ്പിനിടെ പരസ്പരം ആക്ഷേപം ചൊരിഞ്ഞു. അവരുടെ പ്രവൃത്തികളാല്&#x200d; സമൂഹത്തില്&#x200d; ഭിന്നതയുണ്ടാകുമെന്ന് ആരും ചിന്തിച്ചില്ല. ഒരുകാരണവുമില്ലാതെ സംഘപരിവാറിനേയും ഇതിലേക്ക് വലിച്ചിഴച്ചു. സാങ്കേതികവിദ്യയുടെ സഹായത്തോടെ അസത്യങ്ങള്&#x200d; പ്രചരിപ്പിച്ചു. ഇതിനാണോ സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടത്? ഇങ്ങനെയെങ്കില്&#x200d; രാജ്യം എങ്ങനെ പ്രവര്&#x200d;ത്തിക്കുമെന്നും അദ്ദേഹം ചോദിച്ചിരുന്നു.</p>
<p>പ്രതിപക്ഷം ശത്രുപക്ഷമല്ല. അവര്&#x200d; ഉന്നയിക്കുന്ന പ്രശ്നങ്ങളും ചര്&#x200d;ച്ച ചെയ്യപ്പെടേണ്ടതാണ്. എങ്ങനെയാണ് പ്രവര്&#x200d;ത്തിക്കേണ്ടതെന്ന് മനസിലാക്കിയാല്&#x200d;, തെരഞ്ഞെടുപ്പില്&#x200d; പാലിക്കേണ്ട മര്യാദകള്&#x200d; താനെ പാലിക്കപ്പെടും. കഴിഞ്ഞ തെരഞ്ഞെടുപ്പില്&#x200d; അതുണ്ടായില്ലെന്നും മോഹന്&#x200d; ഭാഗവത് ചൂണ്ടിക്കാട്ടിയിരുന്നു.</p>
<p>ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട ബി.ജെ.പിക്കെതിരെ കടുത്ത വിമര്&#x200d;ശനവുമായി ആര്&#x200d;.എസ്.എസ് മുഖപത്രമായ ഓര്&#x200d;ഗനൈസറും രംഗത്തെത്തിയിരുന്നു. മോദി പ്രഭാവത്തെയും ചില ദേശീയ നേതാക്കളുടെ സാന്നിധ്യത്തെയും മാത്രം ആശ്രയിച്ച് തെരഞ്ഞെടുപ്പ് ജയിക്കാമെന്ന് കരുതിയതില്&#x200d; പാളിച്ചയുണ്ടായി. നേതാക്കള്&#x200d; സാമൂഹികമാധ്യമങ്ങളില്&#x200d; നിറഞ്ഞുനിന്ന് സ്വന്തംലോകത്ത് ഒതുങ്ങി. താഴെത്തട്ടിലെ ജനങ്ങളുടെ ശബ്ദംകേള്&#x200d;ക്കാന്&#x200d; ശ്രമിക്കുന്നില്ല. പാര്&#x200d;ട്ടിക്കായി സ്വയം സമര്&#x200d;പ്പിച്ച മുതിര്&#x200d;ന്നനേതാക്കളെ തഴഞ്ഞ് പുതുതലമുറയിലെ സെല്&#x200d;ഫി കേന്ദ്രിത ആക്ടിവിസ്റ്റുകളെ ഉയര്&#x200d;ത്തിയത് പ്രതികൂല സ്വാധീനമാണുണ്ടാക്കിയതെന്നും ലേഖനങ്ങളില്&#x200d; ആരോപിച്ചിരുന്നു.</p>
<p>മുതിര്&#x200d;ന്ന ആര്&#x200d;.എസ്.എസ്. നേതാവ് രത്തന്&#x200d; ശാരദ എഴുതിയ ലേഖനത്തിലും ഹേമാംഗി സിന്&#x200d;ഹ, സന്തോഷ് കുമാര്&#x200d; എന്നിവര്&#x200d; ചേര്&#x200d;ന്നെഴുതിയ ലേഖനത്തിലുമാണ് ബി.ജെ.പിയുടെ വീഴ്ചകള്&#x200d; ചൂണ്ടിക്കാട്ടിയത്. മുന്&#x200d; ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആര്&#x200d;.എസ്.എസ്. നേതാവ് രാംമാധവ് തുടങ്ങിയവര്&#x200d; നേരത്തേ തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തി പാര്&#x200d;ട്ടിയെ വിമര്&#x200d;ശിച്ചിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/arrogant-stopped-by-rama-240-rss-leader-against-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡ്രൈവിങ് ടെസ്റ്റ്​ അനിശ്ചിതത്വം തുടരുന്നു; മുടങ്ങിയത്​ മുക്കാൽ ലക്ഷം ടെസ്റ്റുകൾ</title>
		<link>https://www.chandrikadaily.com/driving-test-uncertainty-continues-three-quarter-lakh-tests-were-stopped.html</link>
					<comments>https://www.chandrikadaily.com/driving-test-uncertainty-continues-three-quarter-lakh-tests-were-stopped.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 11 May 2024 10:30:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[driving test]]></category>
		<category><![CDATA[stopped]]></category>
		<category><![CDATA[uncertainty continues]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297422</guid>

					<description><![CDATA[ഒ​മ്പ​ത് ദി​വ​സ​മാ​യി തു​ട​രു​ന്ന സ​മ​ര​ത്തി​ല്&#x200d; 75,000 ലൈ​സ​ന്&#x200d;സ് ടെ​സ്റ്റു​ക​ള്&#x200d; മു​ട​ങ്ങി​യി​ട്ടു​ണ്ട്.]]></description>
										<content:encoded><![CDATA[<p>മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ക​ടും​പി​ടു​ത്തം തു​ട​ർ​ന്ന​തോ​ടെ ഡ്രൈവി​ങ്​ ടെ​സ്​​റ്റി​ലെ അ​നി​ശ്ചി​ത​ത്വം ക​ന​ക്കു​ന്നു. സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ പ്ര​തി​ഷേ​ധ​ത്തി​ല്&#x200d; മി​ക്ക സ്ഥ​ല​ത്തും ടെ​സ്റ്റ് മു​ട​ങ്ങി. ഒ​മ്പ​ത് ദി​വ​സ​മാ​യി തു​ട​രു​ന്ന സ​മ​ര​ത്തി​ല്&#x200d; 75,000 ലൈ​സ​ന്&#x200d;സ് ടെ​സ്റ്റു​ക​ള്&#x200d; മു​ട​ങ്ങി​യി​ട്ടു​ണ്ട്. പൊ​ലീ​സ്​ കാ​വ​ലി​ൽ ടെ​സ്റ്റ്​ ന​ട​ത്താ​നു​ള്ള ​ശ്ര​മ​വും വി​ജ​യം​ക​ണ്ടി​ല്ല.</p>
<p>തൃ​ശൂ​ര്&#x200d; അ​ത്താ​ണി​യി​ല്&#x200d; ടെ​സ്റ്റി​ങ് ഗ്രൗ​ണ്ടി​ല്&#x200d; ശ​വ​ക്കു​ഴി ഒ​രു​ക്കി​യാ​യി​രു​ന്നു സ​മ​രം. താ​മ​ര​ശേ​രി​യി​ലും കൊ​ല്ലം ആ​ശ്രാ​മ​ത്തും പ്ര​തി​ഷേ​ധ​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ഞ്ഞി​വെ​ച്ചു. കൊ​ല്ലം ചി​റ്റു​മൂ​ല​യി​ല്&#x200d; പ​ഴ​യ വാ​ഹ​ന​ങ്ങ​ള്&#x200d; ടെ​സ്റ്റി​ങ് ഗ്രൗ​ണ്ടി​ല്&#x200d; നി​ര്&#x200d;ത്തി​യി​ട്ടും തി​രു​വ​ന​ന്ത​പു​രം മു​ട്ട​ത്ത​റ​യി​ല്&#x200d; റോ​ഡി​ല്&#x200d; കി​ട​ന്നും പ്ര​തി​ഷേ​ധം ന​ട​ന്നു. മ​ല​മ്പു​ഴ​യി​ല്&#x200d; ഡ്രൈ​വി​ങ് സ്‌​കൂ​ളു​കാ​ര്&#x200d; ക​പ്പ​യും ക​ട്ട​ന്&#x200d;ചാ​യ​യും ഒ​രു​ക്കി​യാ​ണ് സ​മ​രം ചെ​യ്ത്.</p>
<p>അ​തേ​സ​മ​യം വെ​ള്ളി​യാ​ഴ്​​ച വി​വി​ധ ഓ​ഫി​സു​ക​ളി​ലാ​യി 86 അ​പേ​ക്ഷ​ക​രെ​ത്തി​യെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഇ​തി​ല്&#x200d; 84 പേ​ര്&#x200d; ടെ​സ്റ്റി​ല്&#x200d; പ​ങ്കെ​ടു​ത്തു. ഇ​തി​ല്&#x200d; 63 പു​തി​യ അ​പേ​ക്ഷ​ക​ളാ​ണ്. വെ​ള്ളി​യാ​ഴ്ച ച​ട​യ​മം​ഗ​ല​ത്ത് മാ​ത്ര​മാ​ണ് ഡ്രൈ​വി​ങ് സ്‌​കൂ​ളി​ന്റെ വാ​ഹ​ന​ത്തി​ല്&#x200d; ടെ​സ്റ്റ് ന​ട​ന്ന​ത്.</p>
<p>ഇ​തി​നി​ടെ ഡ്രൈ​വി​ങ് ടെ​സ്റ്റ് ന​ട​ത്താ​നാ​യി കെ.​എ​സ്.​ആ​ര്&#x200d;.​ടി.​സി ന​ല്&#x200d;കി​യ സ്ഥ​ലം മോ​ട്ടോ​ര്&#x200d; വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്&#x200d; പ​രി​ശോ​ധി​ച്ച് റി​പ്പോ​ര്&#x200d;ട്ട് ന​ല്&#x200d;കി. ടെ​സ്റ്റ് ന​ട​ത്താ​ന്&#x200d; ക​ഴി​യും​വി​ധ​ത്തി​ൽ ഇ​വി​ട​ങ്ങ​ളി​ൽ ക്ര​മീ​ക​ര​ണം വേ​ണം. ക​ഴ​ക്കൂ​ട്ടം, ചാ​ത്ത​ന്നൂ​ര്&#x200d;, പ​ന്ത​ളം, എ​ട​ത്വ, തേ​വ​ര, കൊ​ടു​ങ്ങ​ല്ലൂ​ര്&#x200d;, ഇ​രി​ങ്ങാ​ല​ക്കു​ട, നി​ല​മ്പൂ​ര്&#x200d;, കോ​ഴി​ക്കോ​ട്, പ​യ്യ​ന്നൂ​ര്&#x200d;, കാ​ഞ്ഞ​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഉ​ട​ന്&#x200d; ഉ​പ​യോ​ഗി​ക്കാ​ന്&#x200d; പാക​ത്തി​ല്&#x200d; ഭൂ​മി​യു​ള്ള​ത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/driving-test-uncertainty-continues-three-quarter-lakh-tests-were-stopped.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വ്യത്യസ്ത മതങ്ങളിലുള്ളവര്&#x200d; തമ്മിലുള്ള ഭൂമി കൈമാറ്റം തടഞ്ഞ് അസം ബി.ജെ.പി സര്&#x200d;ക്കര്&#x200d;</title>
		<link>https://www.chandrikadaily.com/assam-bjp-sarkar-has-stopped-the-transfer-of-land-between-people-of-different-religions.html</link>
					<comments>https://www.chandrikadaily.com/assam-bjp-sarkar-has-stopped-the-transfer-of-land-between-people-of-different-religions.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 26 Mar 2024 09:45:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Assam BJP]]></category>
		<category><![CDATA[Aurangzeb's land]]></category>
		<category><![CDATA[Government]]></category>
		<category><![CDATA[stopped]]></category>
		<category><![CDATA[Transfer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293730</guid>

					<description><![CDATA[ദുരൂഹ മാര്&#x200d;ഗങ്ങളിലൂടെ ഇതര മതസ്ഥര്&#x200d; തമ്മില്&#x200d; ഭൂമി കൈമാറ്റം നടത്തുന്നുവെന്ന റിപ്പോര്&#x200d;ട്ടുകള്&#x200d; ചൂണ്ടിക്കാട്ടിയാണ് അസം റവന്യൂ വകുപ്പിന്റെ നടപടി.]]></description>
										<content:encoded><![CDATA[<p>വ്യത്യസ്ത മത വിഭാഗങ്ങളിലുള്ളവര്&#x200d; തമ്മിലുള്ള ഭൂമി കൈമാറ്റം തടഞ്ഞ് അസമിലെ ബി.ജെ.പി സര്&#x200d;ക്കാര്&#x200d;. അടുത്ത 3 മാസത്തേക്ക് ഒരേ മതത്തിലുള്ളവര്&#x200d; തമ്മിലുള്ള ഭൂമി വില്&#x200d;പനയ്ക്ക് മാത്രം എന്&#x200d;.ഒ.സി നല്&#x200d;കിയാല്&#x200d; മതിയെന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്&#x200d;മയുടെ ഉത്തരവ്. ദുരൂഹ മാര്&#x200d;ഗങ്ങളിലൂടെ ഇതര മതസ്ഥര്&#x200d; തമ്മില്&#x200d; ഭൂമി കൈമാറ്റം നടത്തുന്നുവെന്ന റിപ്പോര്&#x200d;ട്ടുകള്&#x200d; ചൂണ്ടിക്കാട്ടിയാണ് അസം റവന്യൂ വകുപ്പിന്റെ നടപടി. തദ്ദേശീയര്&#x200d;ക്ക് മാത്രം പട്ടയം നല്&#x200d;കുന്ന പദ്ധതിക്ക് തുടക്കമിടാന്&#x200d; അസം സര്&#x200d;ക്കാര്&#x200d; ശ്രമം നടത്തുന്നതായും ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>എന്നാല്&#x200d; ബി.ജെ.പി സര്&#x200d;ക്കാരിന്റെ നടപടിയെ വിമര്&#x200d;ശിച്ച് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് സംസ്ഥാനത്ത് വര്&#x200d;ഗീയ സംഘര്&#x200d;ഷങ്ങള്&#x200d; ഉണ്ടാക്കുമെന്ന് പ്രതിഷേധക്കാര്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>കഴിഞ്ഞ ദിവസം ബംഗ്ലാദേശില്&#x200d; നിന്നുള്ള മുസ്ലിം കുടിയേറ്റക്കാരെ സംസ്ഥാനത്ത് അംഗീകരിക്കുന്നതിനായുള്ള നിബന്ധനകള്&#x200d; ഹിമന്ത് ശര്&#x200d;മ പുറത്തുവിട്ടിരുന്നു. ബംഗാളി ഭാഷ സംസാരിക്കുന്ന മിയ സമുദായക്കാരായ മുസ്ലിങ്ങള്&#x200d;ക്കിടയില്&#x200d; രണ്ടിലേറെ കുട്ടികള്&#x200d;, ബഹുഭാര്യത്വം, ശൈശവ വിവാഹം തുടങ്ങിയവ അവസാനിപ്പിക്കണമെന്ന നിര്&#x200d;ദേശമാണ് അസം മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്. വിഭജനത്തിനു മുമ്പ് ബംഗാളി സംസാരിക്കുന്ന ധാരാളം മുസ്ലിംകള്&#x200d; അസമില്&#x200d; സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നും അവരെ തദ്ദേശീയരായി കണക്കാക്കണമെന്നും ഓള്&#x200d; ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് ( എ.ഐ.യു.ഡി.എഫ്) ഈയിടെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികരണമായാണ് ഹിമന്ത പ്രസ്തുത നിബന്ധനകള്&#x200d; മുന്നോട്ടുവെച്ചത്.</p>
<p>2011ലെ സെന്&#x200d;സസ് പ്രകാരം അസമില്&#x200d; 1.06 കോടി മുസ്ലിംകളാണുള്ളത്. ഇത് സംസ്ഥാനത്തെ ജനസംഖ്യയുടെ 34.22 ശതമാനമായി വരും. അവരില്&#x200d; ഭൂരിഭാഗവും സംസ്ഥാനത്തെ നദീതീരങ്ങളില്&#x200d; താമസിക്കുന്ന ബംഗാളി വംശജരായ മുസ്ലിംകളാണ്. ഇവര്&#x200d; പലപ്പോഴും അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്തപ്പെടുന്നുതായാണ് റിപ്പോര്&#x200d;ട്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/assam-bjp-sarkar-has-stopped-the-transfer-of-land-between-people-of-different-religions.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമരം ശക്തമാക്കാന്&#x200d; കര്&#x200d;ഷകര്&#x200d;; രാജ്യത്ത് വിവിധ സ്ഥലങ്ങളില്&#x200d; ഇന്ന് നാല് മണിക്കൂര്&#x200d; ട്രെയിന്&#x200d; തടയും</title>
		<link>https://www.chandrikadaily.com/farmers-to-intensify-protest-the-train-will-be-stopped-for-four-hours-at-various-places-in-the-country-today.html</link>
					<comments>https://www.chandrikadaily.com/farmers-to-intensify-protest-the-train-will-be-stopped-for-four-hours-at-various-places-in-the-country-today.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 10 Mar 2024 04:42:41 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[farmers]]></category>
		<category><![CDATA[intensify]]></category>
		<category><![CDATA[news]]></category>
		<category><![CDATA[protest]]></category>
		<category><![CDATA[stopped]]></category>
		<category><![CDATA[train]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292487</guid>

					<description><![CDATA[ഉച്ചക്ക് 12 മണിമുതല്&#x200d; വൈകിട്ട് 4 മണിവരെയാണ് റെയില്&#x200d; റോക്കോ പ്രതിഷേധം നടക്കുക.]]></description>
										<content:encoded><![CDATA[<p>പഞ്ചാബിലും ഹരിയാനയിലുമായി 60-ാളം സ്ഥലങ്ങളില്&#x200d; ഞായറാഴ്ച ട്രെയിന്&#x200d; തടയാനൊരുങ്ങി കര്&#x200d;ഷകര്&#x200d;. മാര്&#x200d;ച്ച് ആറിന് ഡല്&#x200d;ഹിയിലേക്ക് മാര്&#x200d;ച്ച് പുനരാരംഭിച്ച കര്&#x200d;ഷകര്&#x200d; രാജ്യവ്യാപകമായി &#8216;റെയില്&#x200d; റോക്കോ&#8217; സമരം നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഉച്ചക്ക് 12 മണിമുതല്&#x200d; വൈകിട്ട് 4 മണിവരെയാണ് റെയില്&#x200d; റോക്കോ പ്രതിഷേധം നടക്കുക. സമരത്തിന്റെ ഭാഗമായി ട്രെയിനിന്റെ സമയങ്ങളില്&#x200d; വ്യത്യാസം ഉണ്ടാകാന്&#x200d; സാധ്യതയുണ്ടെന്ന് അധികൃതര്&#x200d; മുന്നറിയിപ്പ് നല്&#x200d;കിയിട്ടുണ്ട്.</p>
<p>കിസാന്&#x200d; മസ്ദൂര്&#x200d; മോര്&#x200d;ച്ചയും സംയുക്ത കിസാന്&#x200d; മോര്&#x200d;ച്ച എന്നീ കര്&#x200d;ഷക സംഘടനകളാണ് സമരത്തിന് നേതൃത്വം നല്&#x200d;കുന്നത്. സമരത്തില്&#x200d; ഓരോ സ്ഥലങ്ങളിലായി നൂറ് കണക്കിന് ആളുകള്&#x200d; പങ്കെടുക്കുമെന്നും കര്&#x200d;ഷക സംഘടനകള്&#x200d; അറിയിച്ചിട്ടുണ്ട്. പഞ്ചാബിലെ ഫിറോസ്പൂര്&#x200d;, അമൃത്സര്&#x200d;, രൂപ്നഗര്&#x200d;, ഗുരുദാസ്പൂര്&#x200d; ജില്ലകള്&#x200d; ഉള്&#x200d;പ്പെടെ നിരവധി സ്ഥലങ്ങളില്&#x200d; നൂറുകണക്കിന് കര്&#x200d;ഷകര്&#x200d; ട്രെയിന്&#x200d; തടഞ്ഞ് പ്രതിഷേധിക്കുമെന്ന് കിസാന്&#x200d; മസ്ദൂര്&#x200d; മോര്&#x200d;ച്ച നേതാവ് സര്&#x200d;വാന്&#x200d; സിങ് പന്ദര്&#x200d; പറഞ്ഞു.</p>
<p>&#8216;റെയില്&#x200d; റോക്കോ&#8217; പ്രതിഷേധത്തിന് മുന്നോടിയായി എല്ലാ അതിര്&#x200d;ത്തികളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഘര്&#x200d;ഷ സാധ്യതകള്&#x200d; ഉള്&#x200d;പ്പടെ ഒഴിവാക്കാന്&#x200d; ഹരിയാനയിലെ അംബാല ജില്ലയില്&#x200d; 144 ഏര്&#x200d;പ്പെടുത്തിയതായും അധികൃതര്&#x200d; അറിയിച്ചു.</p>
<p>റെയില്&#x200d; റോക്കോ സമരം നടക്കുന്നതിനാല്&#x200d; ഇന്റര്&#x200d;സിറ്റി, അന്യസംസ്ഥാന ട്രെയിന്&#x200d; സര്&#x200d;വീസുകള്&#x200d; തടസ്സപ്പെടാന്&#x200d; സാധ്യതയുണ്ട്. കഴിഞ്ഞ മാസം കര്&#x200d;ഷകര്&#x200d; റെയില്&#x200d;വെ ട്രാക്കില്&#x200d; കുത്തിയിരിപ്പ് സമരം നടത്തിയതിനെ തുടര്&#x200d;ന്ന് ദല്&#x200d;ഹി-അമൃത്സര്&#x200d; റൂട്ടില്&#x200d; നിരവധി ട്രെയിന്&#x200d; സര്&#x200d;വീസുകളെ ബാധിച്ചിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farmers-to-intensify-protest-the-train-will-be-stopped-for-four-hours-at-various-places-in-the-country-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെറ്റായ കൊവിഡ് പരിശോധന, യുവാവിന്റെ വിദേശയാത്ര മുടങ്ങി, 1.79 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി</title>
		<link>https://www.chandrikadaily.com/wrong-covid-test-young-mans-foreign-trip-stopped-verdict-to-pay-rs-1-79-lakh-compensation.html</link>
					<comments>https://www.chandrikadaily.com/wrong-covid-test-young-mans-foreign-trip-stopped-verdict-to-pay-rs-1-79-lakh-compensation.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 31 Dec 2023 10:40:31 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[compensation]]></category>
		<category><![CDATA[foreign]]></category>
		<category><![CDATA[stopped]]></category>
		<category><![CDATA[trip]]></category>
		<category><![CDATA[wrong covid test]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286992</guid>

					<description><![CDATA[അടൂർ കെയർ സ്കാൻസ് ഡയഗണോസ്റ്റിക്കിനും തിരുവനന്തപുരം ആസ്ഥാനമായ ദേവി സ്‌കാൻസിനുമാണ് പിഴ ചുമത്തിയത്.]]></description>
										<content:encoded><![CDATA[<p>കൊവിഡ് കാലത്ത് തെറ്റായ പരിശോധനാഫലം നൽകിയ ലാബുകൾക്ക് പിഴ ചുമത്തി പത്തനംതിട്ട ജില്ലാ ഉപഭോക്ത തർക്കപരിഹാര കമ്മീഷൻ. അടൂർ കെയർ സ്കാൻസ് ഡയഗണോസ്റ്റിക്കിനും തിരുവനന്തപുരം ആസ്ഥാനമായ ദേവി സ്‌കാൻസിനുമാണ് പിഴ ചുമത്തിയത്.</p>
<p>1,79000 രൂപയും ഒമ്പത് ശതമാനം പലിശ സഹിതം നൽകണമെന്നാണ് വിധി. പലിശ തെറ്റായ പരിശോധനാഫലം നൽകിയ 2021 മെയ് 18 മുതൽ ലാബുകാർ പരാതിക്കാരനു നൽകണമെന്നാണ് ഉത്തരവ്.</p>
<p>കൂടാതെ 25000 രൂപ നഷ്ടപരിഹാരവും 10000 രൂപ കോടതി ചെലവും നൽകാനും ഉത്തരവിട്ടു. വിദേശത്തേക്ക് പോകാൻ നടത്തിയ കൊവിഡ് പരിശോധന ഫലമാണ് തെറ്റായി നൽകിയത്. ഇതുമൂലം പരാതിക്കാരൻ്റെ യാത്ര തടസ്സപ്പെട്ടിരുന്നു. വിമാന ടിക്കറ്റ് നിരക്ക് ആയ 1, 70000 രൂപയും പലിശയും നൽകാനാണ് വിധി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wrong-covid-test-young-mans-foreign-trip-stopped-verdict-to-pay-rs-1-79-lakh-compensation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇടത്താവളങ്ങളില്&#x200d; വാഹനങ്ങള്&#x200d; തടഞ്ഞു; വന്&#x200d;പ്രതിഷേധവുമായി ശബരിമല തീര്&#x200d;ഥാടകര്&#x200d;</title>
		<link>https://www.chandrikadaily.com/vehicles-were-stopped-at-checkpoints-sabarimala-pilgrims-with-massive-protest.html</link>
					<comments>https://www.chandrikadaily.com/vehicles-were-stopped-at-checkpoints-sabarimala-pilgrims-with-massive-protest.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 25 Dec 2023 09:01:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[checkpoints;]]></category>
		<category><![CDATA[pilgrims]]></category>
		<category><![CDATA[protest]]></category>
		<category><![CDATA[sabarimala]]></category>
		<category><![CDATA[stopped]]></category>
		<category><![CDATA[Vehicles]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286606</guid>

					<description><![CDATA[പുലര്&#x200d;ച്ചെ 5 മണി മുതല്&#x200d; ഇടത്താവളങ്ങളില്&#x200d; തടഞ്ഞിട്ടതോടെയാണ് അയ്യപ്പഭക്തരുടെ പ്രതിഷേധം.]]></description>
										<content:encoded><![CDATA[<p>തീര്&#x200d;ത്ഥാടകരുടെ വാഹനങ്ങള്&#x200d; ഇടത്താവളങ്ങളില്&#x200d; തടഞ്ഞതിനെത്തുടര്&#x200d;ന്ന് ശബരിമലയില്&#x200d; വന്&#x200d; പ്രതിഷേധം. പുലര്&#x200d;ച്ചെ 5 മണി മുതല്&#x200d; ഇടത്താവളങ്ങളില്&#x200d; തടഞ്ഞിട്ടതോടെയാണ് അയ്യപ്പഭക്തരുടെ പ്രതിഷേധം.</p>
<p>മണിക്കൂറുകളായി കുടുങ്ങിയതോടെയാണ് അയ്യപ്പന്മാര്&#x200d; വഴിയില്&#x200d; പ്രതിഷേധിച്ചത്. തിരക്ക് കുറയുന്നതനുസരിച്ച് മാത്രമേ കടത്തിവിടാന്&#x200d; കഴിയൂ എന്നാണ് പൊലീസിന്റെ വിശദീകരണം.</p>
<p>എരുമേലിയിലേക്കുള്ള വന്&#x200d; തിരക്ക് ഒഴിവാക്കാനാണ് പൊലീസ് ക്രമീകരണം. അവധി ദിവസമായതിനാല്&#x200d; പുലര്&#x200d;ച്ചെ അഞ്ചുമണി മുതല്&#x200d; കാത്തിരുന്ന അയ്യപ്പ ഭക്തരില്&#x200d; പലര്&#x200d;ക്കും ഭക്ഷണം പോലും കിട്ടിയില്ല. ഒടുവില്&#x200d; പൊലീസുമായി വാക്കുതര്&#x200d;ക്കം ഉണ്ടായി.</p>
<p>പാലാ &#8211; പൊന്&#x200d;കുന്നം റോഡില്&#x200d; പൂവരണി അമ്പലത്തിനു സമീപം നിരവധി അയ്യപ്പന്&#x200d;മാര്&#x200d; വഴിയില്&#x200d; കുടുങ്ങി. ഇടത്താവളങ്ങള്&#x200d; അല്ലാത്ത പ്രദേശങ്ങളില്&#x200d; വാഹനങ്ങള്&#x200d; തടഞ്ഞതോടെ പ്രാഥമിക ആവശ്യങ്ങള്&#x200d; നിറവേറ്റാന്&#x200d; പോലും കഴിയാതെ തീര്&#x200d;ത്ഥാടകര്&#x200d; ബുദ്ധിമുട്ടി. അയ്യപ്പഭക്തന്മാര്&#x200d; വഴിയില്&#x200d; കുത്തിയിരുന്ന് ശരണം വിളിച്ചതോടെ കുറച്ച് വാഹനങ്ങള്&#x200d; കടത്തിവിട്ടു.</p>
<p>കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളിലും നിയന്ത്രണം ഉണ്ടായി. അതേസമയം അയ്യപ്പസ്വാമിയ്ക്ക് ചാര്&#x200d;ത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള ഘോഷയാത്ര നാളെ ശബരിമലയില്&#x200d; എത്തും.</p>
<p>ഡിസംബര്&#x200d; 23ന് ആറന്മുള പാര്&#x200d;ത്ഥസാരഥി ക്ഷേത്രത്തില്&#x200d; നിന്നും പുറപ്പെട്ട തങ്കയങ്കി ഘോഷയാത്ര നാളെ ഉച്ചയ്ക്കാണ് പമ്പയില്&#x200d; എത്തുന്നത്. വൈകീട്ട് 5.15 ശരംകുത്തിയില്&#x200d; എത്തുന്ന ഘോഷയാത്ര ദേവസ്വം ബോര്&#x200d;ഡ് പ്രസിഡന്റിന്റെ നേതൃത്വത്തില്&#x200d; സ്വീകരിക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vehicles-were-stopped-at-checkpoints-sabarimala-pilgrims-with-massive-protest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘പാർട്ടി ഗുണ്ടകളെ നിലയ്ക്ക് നിർത്തണം, സി.പി.എം ഗുണ്ടകൾ അഴിഞ്ഞാടുന്നത് മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം’; കെ.സുധാകരൻ</title>
		<link>https://www.chandrikadaily.com/party-goons-must-be-stopped-cpm-goons-on-the-loose-as-per-chief-ministers-call-k-sudhakaran.html</link>
					<comments>https://www.chandrikadaily.com/party-goons-must-be-stopped-cpm-goons-on-the-loose-as-per-chief-ministers-call-k-sudhakaran.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 22 Dec 2023 09:24:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Chief Minister's]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[k sudhakaran]]></category>
		<category><![CDATA[stopped]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286422</guid>

					<description><![CDATA[ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്ത് മുഖ്യമന്ത്രിയോട് സമാധാനപരമായി പ്രതിഷേധിക്കാൻ പാടില്ലെന്ന തിട്ടൂരം പിണറായി വിജയൻ വീട്ടിൽ വെച്ചാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ജനാധിപത്യ രീതിയിൽ മുഖ്യമന്ത്രിയോട് കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് ആറ്റിങ്ങലിൽ ഡിവൈഎഫ്ഐ ഗുണ്ടകൾ പൊലീസ് സാന്നിധ്യത്തിൽ ആക്രമിച്ചതെന്ന് കെ.സുധാകരൻ.</p>
<p>പ്രതിരോധത്തിന്റെ ഭാഗമായാണ് എന്റെ പ്രവർത്തകർ തിരികെ രക്ഷാപ്രവർത്തനം നടത്തിയത്. ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്ത് മുഖ്യമന്ത്രിയോട് സമാധാനപരമായി പ്രതിഷേധിക്കാൻ പാടില്ലെന്ന തിട്ടൂരം പിണറായി വിജയൻ വീട്ടിൽ വെച്ചാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>കരിങ്കൊടി പ്രതിഷേധം നടത്തിയതിന്റെ പേരിലാണ് യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ അസംബ്ലി പ്രസിഡൻറ് സുഹൈൽ ആലംകോടിന്റെ വീട് സി.പി.എം ഗുണ്ടകൾ ആക്രമിച്ചത്. പൊലീസിന്റെ സഹായത്തോടുകൂടി സുഹൈലിന്റെ വീട് ആക്രമിച്ച കൊട്ടേഷൻ ഗുണ്ടകൾ സുഹൈലിന്റെ ഒരു വയസ്സുള്ള കുഞ്ഞിനെയും ആക്രമിക്കാൻ ശ്രമിച്ചു.വീട് അടിച്ചു തകർക്കുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു.</p>
<p>സ്വാഭാവികമായും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തുനിന്ന് പ്രതിരോധവും തിരിച്ചടിയും ഉണ്ടായി. സി.പി.എമ്മിന്റെ കൊട്ടേഷൻ ഗുണ്ടകൾക്ക് ഞങ്ങളുടെ പ്രവർത്തകരെ ആക്രമിക്കാൻ പൊലീസ് കാവൽ വേണം .തിരികെ രക്ഷാപ്രവർത്തനം നടത്താൻ ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ല.</p>
<p>പിണറായി വിജയന്റെ ആഹ്വാനപ്രകാരമാണ് കേരളത്തിൽ ഉടനീളം സി.പി.എം ഗുണ്ടകൾ അഴിഞ്ഞാടുന്നത്. ഇതിവിടെ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെങ്കിൽ പ്രത്യാഘാതം ഇതിലും രൂക്ഷമായിരിക്കും. ആറ്റിങ്ങൽ ഭാഗത്ത് ഇപ്പോഴും സംഘർഷം തുടരുകയാണ്.</p>
<p>സമാധാനത്തിന്റെ പാതയിൽ ജനാധിപത്യ രീതിയിൽ മുന്നോട്ടു പോകണം എന്നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആഗ്രഹം.ഞങ്ങളുടെ പ്രവർത്തകരെ അകാരണമായി ആക്രമിക്കുന്ന സി.പി.എം ഗുണ്ടകൾക്കെതിരെ നിയമ നടപടികൾ എടുത്തേ പറ്റൂവെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>കലാപത്തിനുള്ള ആഹ്വാനം പിൻവലിച്ച് പാർട്ടി ഗുണ്ടകളെ നിലയ്ക്ക് നിർത്തി നാട്ടിൽ സമാധാനം പുലർത്തുവാനുള്ള മുഖ്യമന്ത്രിയുടെ കടമ നിർവ്വഹിക്കണമെന്ന് പിണറായി വിജയനോട് കെപിസിസി ശക്തമായി ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/party-goons-must-be-stopped-cpm-goons-on-the-loose-as-per-chief-ministers-call-k-sudhakaran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലൈസന്&#x200d;സും ആര്&#x200d;.സിയും പ്രിന്റിങ്ങ് മുടങ്ങിയതോടെ കുടുങ്ങിയത് 1.25 ലക്ഷം പേർ</title>
		<link>https://www.chandrikadaily.com/1-25-lakh-people-were-stranded-after-license-and-rc-printing-stopped.html</link>
					<comments>https://www.chandrikadaily.com/1-25-lakh-people-were-stranded-after-license-and-rc-printing-stopped.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 18 Dec 2023 15:03:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[License]]></category>
		<category><![CDATA[printing']]></category>
		<category><![CDATA[rc]]></category>
		<category><![CDATA[stopped]]></category>
		<category><![CDATA[stranded]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286036</guid>

					<description><![CDATA[കാര്&#x200d;ഡുണ്ടാക്കുന്ന സ്വകാര്യ കമ്പനിക്ക് സര്&#x200d;ക്കാര്&#x200d; പണം നല്&#x200d;കാത്തതാണ് പ്രിന്റിങ് മുടങ്ങാനുള്ള കാരണമായി എറണാകുളത്തെ പ്രിന്റിങ് കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്&#x200d; പറഞ്ഞത്.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് ഒന്നേകാല്&#x200d; ലക്ഷത്തോളം ആള്&#x200d;ക്കാര്&#x200d;ക്ക് ഡ്രൈവിങ് ലൈസന്&#x200d;സും ആര്&#x200d;.സി.യും കിട്ടിയില്ല. പെറ്റ്-ജി സ്മാര്&#x200d;ട്ട് ലൈസന്&#x200d;സ് കാര്&#x200d;ഡ് പ്രിന്റിങ് നിലച്ചതാണ് കാരണം. രജിസ്ട്രേഷന്&#x200d; നടക്കുന്നുണ്ടെങ്കിലും നവംബര്&#x200d; 23 മുതല്&#x200d; ഡ്രൈവിങ് ലൈസന്&#x200d;സും ആര്&#x200d;.സി.യും നല്&#x200d;കുന്നില്ല. കാര്&#x200d;ഡുണ്ടാക്കുന്ന സ്വകാര്യ കമ്പനിക്ക് സര്&#x200d;ക്കാര്&#x200d; പണം നല്&#x200d;കാത്തതാണ് പ്രിന്റിങ് മുടങ്ങാനുള്ള കാരണമായി എറണാകുളത്തെ പ്രിന്റിങ് കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്&#x200d; പറഞ്ഞത്.</p>
<p>ലൈസന്&#x200d;സ്/വാഹന ഉടമയില്&#x200d;നിന്ന് തപാല്&#x200d;നിരക്ക് അടക്കം 245 രൂപ പെറ്റ്-ജി സ്മാര്&#x200d;ട്ട് ലൈസന്&#x200d;സ് കാര്&#x200d;ഡിന് ഈടാക്കുന്നുണ്ട്. കേരളത്തില്&#x200d; കെ.എല്&#x200d;-ഒന്ന് (തിരുവനന്തപുരം) മുതല്&#x200d; കെ.എല്&#x200d;-86 (പയ്യന്നൂര്&#x200d;) വരെ 85 നമ്പറുകളിലാണ് വണ്ടി രജിസ്റ്റര്&#x200d;ചെയ്യുന്നത്. ഈ കാലയളവില്&#x200d; രജിസ്റ്റര്&#x200d;ചെയ്ത വാഹനങ്ങളും ഡ്രൈവിങ് ലൈസന്&#x200d;സ് എടുത്തവരുമായി 1.25 ലക്ഷത്തിലധികം പേരുണ്ടാകുമെന്നാണ് കണക്ക്.</p>
<p>സര്&#x200d;ക്കാര്&#x200d; പണം നല്&#x200d;കുന്നതിനനുസരിച്ചാണ് പാലക്കാട്ടെ ഐ.ടി. കമ്പനി മോട്ടോര്&#x200d;വാഹന വകുപ്പിന് കാര്&#x200d;ഡ് വിതരണം ചെയ്യുന്നത്. ഇതാണ് മുടങ്ങിയത്. ഈ കാര്&#x200d;ഡിലാണ് പ്രിന്റെടുക്കുന്നത്. അടുത്ത ആഴ്ച മുതല്&#x200d; പ്രിന്റിങ് തുടങ്ങുമെന്ന് അധികൃതര്&#x200d; അറിയിച്ചു.</p>
<p>2023 ഏപ്രില്&#x200d; അവസാനത്തോടെയാണ് ഡ്രൈവിങ് ലൈസന്&#x200d;സുകള്&#x200d; ആധുനിക സുരക്ഷാസംവിധാനങ്ങളുള്ള പെറ്റ്-ജി കാര്&#x200d;ഡിലേക്ക് മാറിയത്. ഇതേ മാതൃകയില്&#x200d; വാഹനങ്ങളുടെ രജിസ്ട്രേഷന്&#x200d; സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d; (ആര്&#x200d;.സി.) ഒക്ടോബര്&#x200d; നാലുമുതല്&#x200d; വിതരണം തുടങ്ങി. ലൈസന്&#x200d;സ് അച്ചടിക്കുന്ന തേവരയിലെ കേന്ദ്രീകൃത യൂണിറ്റിലാണ് ഇവയും പ്രിന്റ് ചെയ്യുന്നത്.</p>
<p>ഒന്നേകാല്&#x200d; ലക്ഷത്തോളം ഡ്രൈവിങ് ലൈസന്&#x200d;സും ആര്&#x200d;.സി.യും ഒന്നിച്ചുവരുമ്പോള്&#x200d; തപാല്&#x200d; ഓഫീസുകാരും നട്ടംതിരിയും. മേല്&#x200d;വിലാസക്കാരന്റെ കൈയിലെത്താന്&#x200d; പിന്നെയും ദിവസങ്ങളെടുക്കും.</p>
<p><strong>എന്താണ് പെറ്റ്-ജി</strong></p>
<p>ആധുനിക സെക്യൂരിറ്റി ഫീച്ചറുകളോടുകൂടി പ്രിന്റ് ചെയ്ത കാര്&#x200d;ഡുകളാണിവ. പഴയ ലാമിനേറ്റഡ് കാര്&#x200d;ഡ്, ബുക്ക് ലൈസന്&#x200d;സ് ഉള്&#x200d;പ്പെടെ മാറ്റി ഈ കാര്&#x200d;ഡിലേക്ക് മാറാം. നിലവില്&#x200d; പെറ്റ് -ജി ലൈസന്&#x200d;സിന് ആര്&#x200d;.ടി.ഒ./സബ് ആര്&#x200d;.ടി.ഒ. ഓഫീസുകളിലെ ജീവനക്കാര്&#x200d; അപേക്ഷ പരിശോധിച്ച് മോട്ടോര്&#x200d; വെഹിക്കിള്&#x200d; ഇന്&#x200d;സ്‌പെക്ടറുടെ അനുമതിക്കുശേഷമാണ് എറണാകുളത്തെ പ്രിന്റിങ് കേന്ദ്രത്തിലേക്ക് പോകുന്നത്. ഓഫീസുകളില്&#x200d; ആര്&#x200d;.സി. ലാമിനേറ്റഡ് കാര്&#x200d;ഡുകളില്&#x200d; തയ്യാറാക്കുന്ന രീതി അവസാനിപ്പിച്ചാണ് പെറ്റ്-ജി യിലേക്ക് മാറിയത്. സുരക്ഷാഫീച്ചറുള്ള പെറ്റ് -ജി കാര്&#x200d;ഡ് മേല്&#x200d; വിലാസക്കാരന് തപാലില്&#x200d; ലഭിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1-25-lakh-people-were-stranded-after-license-and-rc-printing-stopped.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
