<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>students&#8217; politics &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/students-politics/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 27 Feb 2019 05:49:21 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>students&#8217; politics &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജില്ലക്കപ്പുറം കടക്കരുത്, പാസ്‌പോര്&#x200d;ട്ട് ഹാജരാക്കണം;  രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്ത മലപ്പുറം ഗവ.കോളജ് വിദ്യാര്&#x200d;ഥികള്&#x200d;ക്ക് വ്യവസ്ഥകളോടെ ജാമ്യം</title>
		<link>https://www.chandrikadaily.com/malappuram-gov-college-sedition.html</link>
					<comments>https://www.chandrikadaily.com/malappuram-gov-college-sedition.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Wed, 27 Feb 2019 05:49:21 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[campus politics]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[Sedition]]></category>
		<category><![CDATA[students' politics]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=119844</guid>

					<description><![CDATA[മലപ്പുറം: കശ്മീരിനും മണിപ്പൂരിനും ഫലസ്തീനും സ്വാതന്ത്ര്യം അനുവദിക്കുക എന്ന് എഴുതിയ പോസ്റ്ററുകള്&#x200d; കോളജില്&#x200d; പ്രദര്&#x200d;ശിപ്പിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്ത മലപ്പുറം ഗവ.കോളജിലെ വിദ്യാര്&#x200d;ഥികള്&#x200d;ക്ക് ഉപാധികളോടെ ജാമ്യം.ജില്ലക്കപ്പുറം കടക്കരുത്, പാസ്‌പോര്&#x200d;ട്ട് പൊലീസ് സ്റ്റേഷനില്&#x200d; ഹാജരാക്കണം, ദിവസവും പൊലീസ് സ്റ്റേഷനില്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യണം തുടങ്ങിയ നിബന്ധനകളാണ് ജാമ്യവ്യവസ്ഥ. രണ്ടാം വര്&#x200d;ഷ ബി.കോം വിദ്യാര്&#x200d;ഥികളായ റിന്&#x200d;ഷാദ്, ഫാരിസ് എന്നിവര്&#x200d;ക്കാണ് മലപ്പുറം ജുഡീഷ്യല്&#x200d; ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇരുവര്&#x200d;ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി 124 എ വകുപ്പു [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>മലപ്പുറം: കശ്മീരിനും മണിപ്പൂരിനും ഫലസ്തീനും സ്വാതന്ത്ര്യം അനുവദിക്കുക എന്ന് എഴുതിയ പോസ്റ്ററുകള്&#x200d; കോളജില്&#x200d; പ്രദര്&#x200d;ശിപ്പിച്ചതിന്  രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്ത മലപ്പുറം ഗവ.കോളജിലെ വിദ്യാര്&#x200d;ഥികള്&#x200d;ക്ക് ഉപാധികളോടെ ജാമ്യം.ജില്ലക്കപ്പുറം കടക്കരുത്, പാസ്‌പോര്&#x200d;ട്ട് പൊലീസ് സ്റ്റേഷനില്&#x200d; ഹാജരാക്കണം, ദിവസവും പൊലീസ് സ്റ്റേഷനില്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യണം തുടങ്ങിയ നിബന്ധനകളാണ് ജാമ്യവ്യവസ്ഥ. </p>



<p>രണ്ടാം വര്&#x200d;ഷ ബി.കോം വിദ്യാര്&#x200d;ഥികളായ റിന്&#x200d;ഷാദ്, ഫാരിസ് എന്നിവര്&#x200d;ക്കാണ് മലപ്പുറം ജുഡീഷ്യല്&#x200d; ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇരുവര്&#x200d;ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി 124 എ വകുപ്പു പ്രകാരം കേസ് രജിസ്റ്റര്&#x200d; ചെയ്തിരുന്നു.</p>



<p>റാഡിക്കല്&#x200d; സ്റ്റുഡന്റ്‌സ് ഫോറം എന്ന സംഘടനയുടെ പേരില്&#x200d; ക്യാമ്പസില്&#x200d; പോസ്റ്റര്&#x200d; പതിപ്പിച്ചതിന് പ്രിന്&#x200d;സിപ്പല്&#x200d; മാമ നല്&#x200d;കിയ പരാതിയിലാണ് <br>
പൊലീസ് കേസെടുത്തത്. </p>



<p>കഴിഞ്ഞ ബുധനഴ്ചയാണ് കോളജില്&#x200d; സംഘടനയുടെ പേരില്&#x200d; വിദ്യാര്&#x200d;ഥികള്&#x200d; പോസ്റ്റര്&#x200d; പതിച്ചത്. ഈ സംഘടനക്ക് കോളജില്&#x200d; പ്രവര്&#x200d;ത്തനാനുമതി നല്&#x200d;കിയിട്ടില്ലെന്ന് പ്രിന്&#x200d;സിപ്പല്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malappuram-gov-college-sedition.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാസര്&#x200d;കോട് ഗവ. ഐ.ടി.ഐ തെരഞ്ഞടുപ്പ് : എം.എസ്.എഫ്- കെ.എസ്.യു സഖ്യത്തിന് ഉജ്ജ്വല വിജയം</title>
		<link>https://www.chandrikadaily.com/kasargod-iti-election-ksu-msf-won-all-seats.html</link>
					<comments>https://www.chandrikadaily.com/kasargod-iti-election-ksu-msf-won-all-seats.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 01 Mar 2018 08:19:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ITI ELECTION]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[ksu]]></category>
		<category><![CDATA[MSF]]></category>
		<category><![CDATA[students' politics]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=72427</guid>

					<description><![CDATA[കാസര്&#x200d;കോട്: കാസര്&#x200d;കോട് ഗവ. ഐ.ടി.ഐ തെരഞ്ഞെടുപ്പില്&#x200d; തുടര്&#x200d;ച്ചയായി ആറാം തവണയും എം.എസ്.എഫ്-കെ.എസ്.യു സഖ്യത്തിനു ഉജ്ജ്വല വിജയം. മുഴുവന്&#x200d; സീറ്റുകള്&#x200d; വ്യക്തമായ ലീഡോഡുകൂടിയാണ് മുന്നണി വിജയിച്ചത്. ചെയര്&#x200d;മാനായി എം.എസ്.എഫിലെ ഷഫാന്&#x200d; ന്യൂ ബേവിഞ്ചയെ തെരഞ്ഞെടുത്തു. ജനറല്&#x200d; സെക്രട്ടറിയായി അബദുല്&#x200d; ഖയ്യൂം പി (കെ.എസ്.യൂ), കെ.എസ്.ഐ.ടി.സി യായി അബദുല്&#x200d; മുനീസ് (എം.എസ്.എഫ്), ഫൈനാര്&#x200d;ട്‌സ് സെക്രട്ടറിയായി മുഹമ്മദ് നുഅ്മാനുല്&#x200d; ഹഖ് (എം.എസ്.എഫ്), മാഗസിന്&#x200d; എഡിറ്റാറായി മുഹമ്മദ് ബഷീര്&#x200d;(എം.എസ്.എഫ്), സ്‌പേര്&#x200d;ട്‌സ് ക്യാപ്റ്റനായി ഇമാന്വല്&#x200d; ശരത്ത് (കെ.എസ്.യു) എന്നിവരെ തെരഞ്ഞെടുത്തു. വിജയ ആഹ്ലാദത്തിന്റെ ഭാഗമായി [&#8230;]]]></description>
										<content:encoded><![CDATA[<p>കാസര്&#x200d;കോട്: കാസര്&#x200d;കോട് ഗവ. ഐ.ടി.ഐ തെരഞ്ഞെടുപ്പില്&#x200d; തുടര്&#x200d;ച്ചയായി ആറാം തവണയും എം.എസ്.എഫ്-കെ.എസ്.യു സഖ്യത്തിനു ഉജ്ജ്വല വിജയം. മുഴുവന്&#x200d; സീറ്റുകള്&#x200d; വ്യക്തമായ ലീഡോഡുകൂടിയാണ് മുന്നണി വിജയിച്ചത്. ചെയര്&#x200d;മാനായി എം.എസ്.എഫിലെ ഷഫാന്&#x200d; ന്യൂ ബേവിഞ്ചയെ തെരഞ്ഞെടുത്തു. ജനറല്&#x200d; സെക്രട്ടറിയായി അബദുല്&#x200d; ഖയ്യൂം പി (കെ.എസ്.യൂ), കെ.എസ്.ഐ.ടി.സി യായി അബദുല്&#x200d; മുനീസ് (എം.എസ്.എഫ്), ഫൈനാര്&#x200d;ട്‌സ് സെക്രട്ടറിയായി മുഹമ്മദ് നുഅ്മാനുല്&#x200d; ഹഖ് (എം.എസ്.എഫ്), മാഗസിന്&#x200d; എഡിറ്റാറായി മുഹമ്മദ് ബഷീര്&#x200d;(എം.എസ്.എഫ്), സ്‌പേര്&#x200d;ട്‌സ് ക്യാപ്റ്റനായി ഇമാന്വല്&#x200d; ശരത്ത് (കെ.എസ്.യു) എന്നിവരെ തെരഞ്ഞെടുത്തു.</p>
<p>വിജയ ആഹ്ലാദത്തിന്റെ ഭാഗമായി എം.എസ്.എഫ്-കെ.എസ്.യു നേതാക്കള്&#x200d; നേതൃത്വം പ്രവര്&#x200d;ത്തകര്&#x200d; വിദ്യാനഗര്&#x200d; മുതല്&#x200d; നായന്മാര്&#x200d;മൂല വരെ പ്രകടനം നടത്തി.അനുമോദന യോഗം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്&#x200d; ഉദ്ഘാടനം ചെയ്തു. ഹാഷിം ബംബ്രാണി അദ്ധ്യക്ഷത വഹിച്ചു, നോയല്&#x200d; ടോമിന്&#x200d; ജോസഫ്, ആബിദ് ആറങ്ങാടി, ഹമീദ് സി.ഐ.എ, പ്രദീപ് കുമാര്&#x200d;, ഖാദര്&#x200d; പാലോത്ത്, നാസര്&#x200d; നായന്മാറമൂല, മമ്മു ചാല, കുഞ്ഞി വിദ്യാനഗര്&#x200d; തുടങ്ങിയവര്&#x200d; സംസാരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kasargod-iti-election-ksu-msf-won-all-seats.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ്.എഫ്.ഐക്കാരുടെ ക്രൂരമര്&#x200d;ദ്ദനം; ലോ കോളജ് വിദ്യാര്&#x200d;ത്ഥി അബോധാവസ്ഥയില്&#x200d;</title>
		<link>https://www.chandrikadaily.com/law-college-student-hospitalized-due-sfi-attacks.html</link>
					<comments>https://www.chandrikadaily.com/law-college-student-hospitalized-due-sfi-attacks.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 16 Jan 2018 18:18:02 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[sfi]]></category>
		<category><![CDATA[students' politics]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=65321</guid>

					<description><![CDATA[&#160; കോഴിക്കോട്: ലോ കോളജ് വിദ്യാര്&#x200d;ത്ഥിയെ സംഘടിതമായി എത്തിയ എസ്.എഫ്.ഐക്കാരുടെ മര്&#x200d;ദ്ദനത്തില്&#x200d; ഗുരുതര പരിക്കേറ്റ കെ.എസ്.യു പ്രവര്&#x200d;ത്തകനെ അര്&#x200d;ധബോധാവസ്ഥയില്&#x200d; കോഴിക്കോട് മെഡിക്കല്&#x200d; കോളജില്&#x200d; പ്രവേശിപ്പിച്ചു. കൊയിലാണ്ടി സ്വദേശിയായ കോഴിക്കോട് ലോ കോളജ് അവസാന വര്&#x200d;ഷ വിദ്യാര്&#x200d;ത്ഥി ഋത്വിക് അശോകി(23)നാണ് സഹപാഠികളായ എസ്.എഫ്.ഐ പ്രവര്&#x200d;ത്തകരായ വിദ്യാര്&#x200d;ത്ഥികളുടെ ക്രൂര മര്&#x200d;ദ്ദനമേറ്റത്. ക്ലാസ്സ് മുറിയില്&#x200d; ഒറ്റക്കിരിക്കുകയായിരുന്ന ഋത്വിക് അശോകിനെ സംഘടിച്ചെത്തിയ എസ്.എഫ്.ഐ പ്രവര്&#x200d;ത്തകര്&#x200d; വാതില്&#x200d; അടച്ച് കുറ്റിയിട്ടതിന് ശേഷം പട്ടിക കൊണ്ട് പൊതിരെ അടിക്കുകയായിരുന്നെന്ന് സഹപാഠികള്&#x200d; പറഞ്ഞു. തലക്കും ശരീരത്തിലാകെയും ഗുരുതര [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കോഴിക്കോട്: ലോ കോളജ് വിദ്യാര്&#x200d;ത്ഥിയെ സംഘടിതമായി എത്തിയ എസ്.എഫ്.ഐക്കാരുടെ മര്&#x200d;ദ്ദനത്തില്&#x200d; ഗുരുതര പരിക്കേറ്റ കെ.എസ്.യു പ്രവര്&#x200d;ത്തകനെ അര്&#x200d;ധബോധാവസ്ഥയില്&#x200d; കോഴിക്കോട് മെഡിക്കല്&#x200d; കോളജില്&#x200d; പ്രവേശിപ്പിച്ചു. കൊയിലാണ്ടി സ്വദേശിയായ കോഴിക്കോട് ലോ കോളജ് അവസാന വര്&#x200d;ഷ വിദ്യാര്&#x200d;ത്ഥി ഋത്വിക് അശോകി(23)നാണ് സഹപാഠികളായ എസ്.എഫ്.ഐ പ്രവര്&#x200d;ത്തകരായ വിദ്യാര്&#x200d;ത്ഥികളുടെ ക്രൂര മര്&#x200d;ദ്ദനമേറ്റത്.</p>
<p>ക്ലാസ്സ് മുറിയില്&#x200d; ഒറ്റക്കിരിക്കുകയായിരുന്ന ഋത്വിക് അശോകിനെ സംഘടിച്ചെത്തിയ എസ്.എഫ്.ഐ പ്രവര്&#x200d;ത്തകര്&#x200d; വാതില്&#x200d; അടച്ച് കുറ്റിയിട്ടതിന് ശേഷം പട്ടിക കൊണ്ട് പൊതിരെ അടിക്കുകയായിരുന്നെന്ന് സഹപാഠികള്&#x200d; പറഞ്ഞു. തലക്കും ശരീരത്തിലാകെയും ഗുരുതര പരിക്കേറ്റ വിദ്യാര്&#x200d;ത്ഥി അര്&#x200d;ദ്ധബോധാവസ്ഥയിലാണുള്ളത്. എസ്.എഫ്.ഐ ടൗണ്&#x200d; ഏരിയാ സെക്രട്ടറി അബ്ദുല്&#x200d; റാഷിദ്, എസ്.എഫ്.ഐ ലോ കോളേജ് യൂണിറ്റ് സെക്ടറി ആസാദ് ഷാ എന്നിവര്&#x200d;ക്കെതിരെ ചേവായൂര്&#x200d; പൊലീസ് വധശ്രമത്തിന് കേസ്സെടുത്തു. അന്വേഷണ വിധേയമായി അഞ്ച് എസ്.എഫ്.ഐ പ്രവര്&#x200d;ത്തകരെ ലോകോളേജ് അധികൃതര്&#x200d; സസ്‌പെന്&#x200d;ഡ് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/law-college-student-hospitalized-due-sfi-attacks.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കലാലയ രാഷ്ട്രീയത്തില്‍ സര്‍ക്കാര്‍ നിയമനിര്‍മാണത്തിന്</title>
		<link>https://www.chandrikadaily.com/kerala-gov-make-saba-law-for-campus-polictics.html</link>
					<comments>https://www.chandrikadaily.com/kerala-gov-make-saba-law-for-campus-polictics.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 26 Oct 2017 17:13:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[campus]]></category>
		<category><![CDATA[kerala government]]></category>
		<category><![CDATA[Politcis]]></category>
		<category><![CDATA[students' politics]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50104</guid>

					<description><![CDATA[തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി വിധി മറികടക്കാന്‍ നിയമ നിര്‍മാണവും സംസ്ഥാന സര്‍ക്കാറിന്റെ പരിഗണനയില്‍. കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനം നിയമവിധേയമാക്കുന്നതിന്റെ ഭാഗമായാണ് നിയമനിര്‍മാണം കൊണ്ടുവരുന്നത്. ക്യാമ്പസിനുള്ളിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് നിയമപരമായ സാധുതയില്ലാത്തതിനാലാണ് കോടതി നിരോധിച്ചതെന്നാണ് പൊതുവിലയിരുത്തല്‍. നിയമസാധുത നല്‍കിയാല്‍ ഇക്കാര്യത്തില്‍ നിയമപരമായി എതിര്‍ക്കാന്‍ കഴിയില്ല. നിയമനിര്‍മാണത്തിന്റെ ഭാഗമായി മറ്റു സംസ്ഥാനങ്ങളില്‍ എവിടെയെങ്കിലും ഇത്തരം നിയമം നിലവിലുണ്ടോയെന്ന് നിയമവകുപ്പ് പരിശോധന തുടങ്ങി. കലാലയങ്ങളിലെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തിന്റെ കരടുതയാറാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി വിധി മറികടക്കാന്&#x200d; നിയമ നിര്&#x200d;മാണവും സംസ്ഥാന സര്&#x200d;ക്കാറിന്റെ പരിഗണനയില്&#x200d;. കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്&#x200d;ത്തനം നിയമവിധേയമാക്കുന്നതിന്റെ ഭാഗമായാണ് നിയമനിര്&#x200d;മാണം കൊണ്ടുവരുന്നത്.<br />
ക്യാമ്പസിനുള്ളിലെ രാഷ്ട്രീയ പ്രവര്&#x200d;ത്തനത്തിന് നിയമപരമായ സാധുതയില്ലാത്തതിനാലാണ് കോടതി നിരോധിച്ചതെന്നാണ് പൊതുവിലയിരുത്തല്&#x200d;. നിയമസാധുത നല്&#x200d;കിയാല്&#x200d; ഇക്കാര്യത്തില്&#x200d; നിയമപരമായി എതിര്&#x200d;ക്കാന്&#x200d; കഴിയില്ല. നിയമനിര്&#x200d;മാണത്തിന്റെ ഭാഗമായി മറ്റു സംസ്ഥാനങ്ങളില്&#x200d; എവിടെയെങ്കിലും ഇത്തരം നിയമം നിലവിലുണ്ടോയെന്ന് നിയമവകുപ്പ് പരിശോധന തുടങ്ങി. കലാലയങ്ങളിലെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട നിയമനിര്&#x200d;മാണത്തിന്റെ കരടുതയാറാക്കാന്&#x200d; വിദ്യാഭ്യാസ വകുപ്പിന് നിര്&#x200d;ദേശം നല്&#x200d;കി. വിദ്യാഭ്യാസ വകുപ്പ് നല്&#x200d;കുന്ന കരടിന്റെ അടിസ്ഥാനത്തില്&#x200d; നിയമവകുപ്പ് പരിശോധന നടത്തും.</p>
<p>രാഷ്ട്രീയ പ്രവര്&#x200d;ത്തനത്തിന്റെ പേരില്&#x200d; ക്യാമ്പസുകളിലെ അക്രമം അവസാനിപ്പിക്കുന്നതിനുള്ള മാര്&#x200d;ഗങ്ങളും നിയമ നിര്&#x200d;മാണത്തില്&#x200d; ഉണ്ടാകണമെന്ന ആവശ്യവും പൊതുവിഭാഗത്തില്&#x200d; ശക്തമാണ്. 18 വയസിന് മുകളില്&#x200d; വോട്ടവകാശമുള്ളവര്&#x200d;ക്ക് സംഘടനാ സ്വാതന്ത്ര്യത്തിന് അവകാശമുണ്ടെന്ന ഭരണഘടനാ തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ആലോചനയെന്ന് നിയമ വകുപ്പ് അധികൃതര്&#x200d; പറയുന്നു. ജനുവരിയില്&#x200d; ചേരുന്ന നിയമസഭാ സമ്മേളനത്തില്&#x200d; നിയമ നിര്&#x200d;മാണം കൊണ്ടുവരാനാണ് ആലോചന. നിയമ നിര്&#x200d;മാണം കൊണ്ടു വരണമെന്ന് കഴിഞ്ഞ ദിവസം സ്പീക്കര്&#x200d; പി. ശ്രീരാമകൃഷ്ണനും അഭിപ്രായം ഉന്നയിച്ചിരുന്നു. സ്പീക്കറുടെ കൂടി അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് സര്&#x200d;ക്കാര്&#x200d; ഇക്കാര്യം പരിഗണിക്കുന്നത്.</p>
<p>ഇതിനിടെ, ഹൈക്കോടതി ഡിവിഷന്&#x200d; ബെഞ്ചിന്റെ വിധിക്കെതിരേ അപ്പീല്&#x200d; നല്&#x200d;കുന്ന കാര്യവും സര്&#x200d;ക്കാര്&#x200d; പരിഗണനയിലാണ്. സുപ്രീംകോടതിയില്&#x200d; അപ്പീല്&#x200d; നല്&#x200d;കുന്നതിനുള്ള നിയമോപദേശമാണ് ലഭിച്ചിട്ടുള്ളത്. അരാഷ്ട്രീയ ക്യാമ്പസുകളില്&#x200d; ലഹരി മാഫിയയും വര്&#x200d;ഗീയ സംഘങ്ങളും ക്രിമിനലുകളും താവളമാക്കുമെന്നാണ് സി.പി.എമ്മും കോണ്&#x200d;ഗ്രസും ഉള്&#x200d;പ്പെടെ ഭൂരിഭാഗം രാഷ്ട്രീയ കക്ഷികളുടെയും അഭിപ്രായം. കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയോഗവും ഹൈക്കോടതി വിധിയില്&#x200d; ആശങ്ക രേഖപ്പെടുത്തിയിരുന്നു. അരാഷ്ട്രീയ ക്യാമ്പസുകളില്&#x200d; വര്&#x200d;ഗീയ ശക്തികള്&#x200d; അടക്കം പിടിമുറുക്കുന്നതിലെ അപകടം കോടതിയെ ധരിപ്പിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; തയാറാകണമെന്നായിരുന്നു കെ.പി.സി.സിയുടെ ആവശ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-gov-make-saba-law-for-campus-polictics.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അവസരം നഷ്ടമാവുന്നു</title>
		<link>https://www.chandrikadaily.com/kerala-scholarships-issue-in-village.html</link>
					<comments>https://www.chandrikadaily.com/kerala-scholarships-issue-in-village.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 15 Sep 2017 13:29:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[scholarships]]></category>
		<category><![CDATA[STUDENT]]></category>
		<category><![CDATA[students' politics]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=44018</guid>

					<description><![CDATA[ബഷീര്‍ കൊടിയത്തൂര്‍ കോഴിക്കോട്: ഉന്നതപഠനം വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ അവസരമൊരുക്കുന്ന പരീക്ഷ എഴുതാനാവാതെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. എട്ടാം തരത്തില്‍ പഠിക്കുന്ന മിടുക്കരായ കുട്ടികള്‍ക്കുള്ള നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്‌കോളര്‍ഷിപ്പ് (എന്‍.എം.എം.എസ്) പരീക്ഷ എഴുതാനുള്ള അവസരമാണ് വരുമാനസര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ നഷ്ടമാവുന്നത്. രക്ഷിതാക്കളുടെ വരുമാനം 1.5 ലക്ഷത്തിനു താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷ എഴുതാന്‍ അവസരം. അതിനാല്‍തന്നെ അപേക്ഷയോടൊപ്പം രക്ഷിതാവിന്റെ വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അതും എന്‍.എം.എം.എസ് പരീക്ഷക്ക് എന്ന പേരില്‍ വാങ്ങിയത് തന്നെ വേണം. സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ബഷീര്&#x200d; കൊടിയത്തൂര്&#x200d;</strong></p>
<p>കോഴിക്കോട്: ഉന്നതപഠനം വരെ സ്‌കോളര്&#x200d;ഷിപ്പ് ലഭിക്കാന്&#x200d; അവസരമൊരുക്കുന്ന പരീക്ഷ എഴുതാനാവാതെ ഹൈസ്‌കൂള്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d; ആശങ്കയില്&#x200d;. എട്ടാം തരത്തില്&#x200d; പഠിക്കുന്ന മിടുക്കരായ കുട്ടികള്&#x200d;ക്കുള്ള നാഷണല്&#x200d; മീന്&#x200d;സ് കം മെരിറ്റ് സ്‌കോളര്&#x200d;ഷിപ്പ് (എന്&#x200d;.എം.എം.എസ്) പരീക്ഷ എഴുതാനുള്ള അവസരമാണ് വരുമാനസര്&#x200d;ട്ടിഫിക്കറ്റിന്റെ പേരില്&#x200d; നഷ്ടമാവുന്നത്.<br />
രക്ഷിതാക്കളുടെ വരുമാനം 1.5 ലക്ഷത്തിനു താഴെയുള്ള വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കാണ് പരീക്ഷ എഴുതാന്&#x200d; അവസരം. അതിനാല്&#x200d;തന്നെ അപേക്ഷയോടൊപ്പം രക്ഷിതാവിന്റെ വരുമാന സര്&#x200d;ട്ടിഫിക്കറ്റ് നിര്&#x200d;ബന്ധമാണ്. അതും എന്&#x200d;.എം.എം.എസ് പരീക്ഷക്ക് എന്ന പേരില്&#x200d; വാങ്ങിയത് തന്നെ വേണം.<br />
സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കേണ്ട വില്ലേജ് ഓഫിസില്&#x200d; ഇപ്പോള്&#x200d; ഭൂരേഖ കമ്പ്യൂട്ടര്&#x200d;വല്&#x200d;ക്കരണത്തിന്റെയും ഭൂനികുതി അടക്കുന്നതിന്റെയും തിരക്കാണ്. ഇതിനായി നൂറുകണക്കിനാളുകള്&#x200d; രാവിലെ തന്നെ തമ്പടിക്കുന്നതിനാല്&#x200d; വില്ലേജ് ഓഫിസറടക്കമുള്ള ജീവനക്കാര്&#x200d; ഇതിന്റെ തിരക്കിലാണ്. അതിനാല്&#x200d; മറ്റൊരു അപേക്ഷയും ഇവര്&#x200d; പരിഗണിക്കുന്നില്ല. വരുമാനത്തിനായി ഓണ്&#x200d;ലൈന്&#x200d; ആയാണ് അപേക്ഷ നല്&#x200d;കേണ്ടത്. എന്നാല്&#x200d; അതിന് മറുപടി നല്&#x200d;കേണ്ടത് വില്ലേജ് ഓഫിസില്&#x200d; നിന്നാണ്. മറ്റു അപേക്ഷകള്&#x200d; പരിഗണിക്കുന്നത് നിര്&#x200d;ത്തിവച്ചതിനാല്&#x200d; ഒരാഴ്ച മുമ്പ് അപേക്ഷ നല്&#x200d;കിയവര്&#x200d;ക്കും സര്&#x200d;ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല. നേരത്തെ നല്&#x200d;കിയ അപേക്ഷകള്&#x200d; ഓണം മുതലുള്ള തുടര്&#x200d;ച്ചയായ അവധി കാരണം തീരുമാനമായിട്ടുമില്ല. പലയിടത്തും വില്ലേജ് ഓഫിസര്&#x200d; ഇല്ലെന്നതും സര്&#x200d;ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യുന്നതിന് തടസമായിട്ടുണ്ട്. അക്ഷയ കേന്ദ്രം വഴി അപേക്ഷ നല്&#x200d;കി കാത്തിരിക്കുന്നവര്&#x200d;ക്ക് എന്ന് സര്&#x200d;ട്ടിഫിക്കറ്റ് കിട്ടുമെന്ന ധാരണയുമില്ല.<br />
പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന ദിനം ഇന്നാണ്. സര്&#x200d;ട്ടിഫിക്കറ്റ് കിട്ടാത്തതിനാല്&#x200d; ആയിരക്കണക്കിനു കുട്ടികള്&#x200d;ക്ക് പരീക്ഷക്ക് അപേക്ഷിക്കാനാവില്ല. നേരത്തെ മതിയായ അപേക്ഷകരില്ലാത്തതിനാല്&#x200d; അപേക്ഷിക്കാനുള്ള അവസരം കഴിഞ്ഞ മാസം 30ല്&#x200d; നിന്ന് ഈ മാസം 15 വരെ നീട്ടിയിരുന്നു. ഓഫിസുകള്&#x200d;ക്ക് നീണ്ട അവധിയായതിനാല്&#x200d; നേരത്തെ അപേക്ഷിച്ചിട്ടും യഥാസമയം സര്&#x200d;ട്ടിഫിക്കറ്റ് ലഭിക്കാനായില്ല. ഒരിക്കല്&#x200d; കൂടി അപേക്ഷാ സമയം നീട്ടണമെന്ന ആവശ്യമാണ് രക്ഷിതാക്കള്&#x200d; ഉന്നയിക്കുന്നത്. വരുമാന പരിധിക്ക് പുതുക്കിയ റേഷന്&#x200d; കാര്&#x200d;ഡ് മതിയെന്നിരിക്കെ അനാവശ്യ നിബന്ധനയാണ് ഇപ്പോള്&#x200d; സാധാരണക്കാരുടെ കുട്ടികളുടെ അവസരം നഷ്ടമാക്കുന്നത്.<br />
ഏഴാം തരത്തില്&#x200d; 55 ശതമാനത്തിലധികം മാര്&#x200d;ക്ക് വാങ്ങി എട്ടാംതരത്തിലെത്തിയവര്&#x200d;ക്കാണ് പരീക്ഷയിലൂടെ സ്‌കോളര്&#x200d;ഷിപ്പ് ലഭിക്കുക. സാമ്പത്തികമായി പിന്നാക്കം നില്&#x200d;ക്കുന്നവര്&#x200d;ക്ക് ഇത് ഏറെ ആശ്വാസമാണ്. ഹൈസ്‌കൂള്&#x200d;, ഹയര്&#x200d; സെക്കണ്ടറി പഠനത്തിനു പുറമെ ഉന്നത പഠനത്തിനും ഈ സ്‌കോളര്&#x200d;ഷിപ്പിന്റെ സഹായം ലഭിക്കും. കേന്ദ്ര സര്&#x200d;ക്കാറിന്റെ പദ്ധതിയുടെ നടത്തിപ്പ് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിക്കാണ്. നവമ്പര്&#x200d; അഞ്ചിനാണ് പരീക്ഷ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-scholarships-issue-in-village.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന സ്വാശ്രയ കോളജുകളുടെ പട്ടിക സമര്‍പ്പിക്കണം</title>
		<link>https://www.chandrikadaily.com/students-politics-in-kerala-in-colleges-private-self-finance-commition.html</link>
					<comments>https://www.chandrikadaily.com/students-politics-in-kerala-in-colleges-private-self-finance-commition.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 22 Mar 2017 19:39:04 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[self finance college]]></category>
		<category><![CDATA[students' politics]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=23692</guid>

					<description><![CDATA[കൊച്ചി: വിദ്യാര്‍ഥി സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സ്വാശ്രയ കോളജുകളുടെ പട്ടിക തയാറാക്കി സമര്‍പ്പിക്കാന്‍ ജസ്റ്റിസ് കെ.കെ. ദിനേശന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. സ്വാശ്രയ കോളജുകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങ്ങിലാണ് വിദ്യാര്‍ഥി സംഘടനകളോട് ഈ നിര്‍ദേശം. കോളജുകളില്‍ വിദ്യാര്‍ഥി സംഘടനായ സ്വാതന്ത്രം നിഷേധിക്കപ്പെടുന്നതായും ഇതാണ് പ്രതിസന്ധികള്‍ രൂക്ഷമാകാന്‍ കാരണമാകുന്നതെന്നും വിദ്യാര്‍ഥി സംഘടനകള്‍ കമ്മീഷനെ അറിയിച്ചു. ഡ്രസ് കോഡ്, ഇന്റേണല്‍ മാര്‍ക്ക് തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടികാട്ടി വിദ്യാര്‍ഥികളെ കോളജ് മാനേജ്‌മെന്റുകള്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്തെ ഭൂരിഭാഗം [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: വിദ്യാര്&#x200d;ഥി സംഘടനകളെ പ്രവര്&#x200d;ത്തിക്കാന്&#x200d; അനുവദിക്കാത്ത സ്വാശ്രയ കോളജുകളുടെ പട്ടിക തയാറാക്കി സമര്&#x200d;പ്പിക്കാന്&#x200d; ജസ്റ്റിസ് കെ.കെ. ദിനേശന്&#x200d; കമ്മീഷന്&#x200d; നിര്&#x200d;ദേശിച്ചു. സ്വാശ്രയ കോളജുകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ എറണാകുളം ഗസ്റ്റ് ഹൗസില്&#x200d; നടന്ന സിറ്റിങ്ങിലാണ് വിദ്യാര്&#x200d;ഥി സംഘടനകളോട് ഈ നിര്&#x200d;ദേശം.</p>
<p>കോളജുകളില്&#x200d; വിദ്യാര്&#x200d;ഥി സംഘടനായ സ്വാതന്ത്രം നിഷേധിക്കപ്പെടുന്നതായും ഇതാണ് പ്രതിസന്ധികള്&#x200d; രൂക്ഷമാകാന്&#x200d; കാരണമാകുന്നതെന്നും വിദ്യാര്&#x200d;ഥി സംഘടനകള്&#x200d; കമ്മീഷനെ അറിയിച്ചു. ഡ്രസ് കോഡ്, ഇന്റേണല്&#x200d; മാര്&#x200d;ക്ക് തുടങ്ങിയ വിഷയങ്ങള്&#x200d; ചൂണ്ടികാട്ടി വിദ്യാര്&#x200d;ഥികളെ കോളജ് മാനേജ്‌മെന്റുകള്&#x200d; ഭീഷണിപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്തെ ഭൂരിഭാഗം കോളജുകളിലും വിദ്യാര്&#x200d;ഥികള്&#x200d;ക്ക് സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. വിദ്യാര്&#x200d;ഥികളുടെ ആവശ്യങ്ങള്&#x200d; അറിയുന്നതിനും അവകാശങ്ങള്&#x200d; സംരക്ഷിക്കുന്നതിനും സ്വാശ്രയ കോളജുകളില്&#x200d; സംഘടനാ രാഷ്ട്രീയം ആവശ്യമാണെന്നും വിവിധ വിദ്യാര്&#x200d;ഥി സംഘടനകളെ പ്രതിനിധീകരിച്ചെത്തിയവര്&#x200d; പറഞ്ഞു.<br />
അതേസമയം വിദ്യാര്&#x200d;ഥികളുടെ പ്രശ്‌നങ്ങള്&#x200d; അവര്&#x200d; നേരിട്ടെത്തി അറിയിച്ച് പരാതി എഴുതി നല്&#x200d;കണമെന്നും കോളജുകളില്&#x200d; നിന്ന് പഠനം പൂര്&#x200d;ത്തിയാക്കി പുറത്തു പോയവര്&#x200d;ക്കും കമ്മീഷനില്&#x200d; പരാതി നല്&#x200d;കാമെന്നും ജസ്റ്റീസ് കെ.കെ. ദിനേശന്&#x200d; പറഞ്ഞു. പരാതികള്&#x200d; പരിശോധിച്ച ശേഷം വിവിധ കോളജ് മാനേജുമെന്റുകളുടെ വിശദീകരണം ആരായും അതിനുശേഷം കമ്മീഷന്&#x200d; സര്&#x200d;ക്കാരിലേക്ക് നിര്&#x200d;ദ്ദേശം സമര്&#x200d;പ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ പ്രതിനിധികളോട് ഏത് തരത്തിലുള്ള സംഘടനാ രാഷ്ട്രീയമാണ് ആഗ്രഹിക്കുന്നതെന്ന കമ്മീഷന്റെ ചോദ്യത്തിന് രാഷ്ട്രീയ സംഘനകളുടെ പ്രത്യയശാസ്ത്രം അനുസരിച്ചുള്ള വിദ്യാര്&#x200d;ഥി സംഘടനകളാണ് തങ്ങള്&#x200d;ക്ക് ആവശ്യമെന്നും മാനേജ്‌മെന്റുകളുടെ ഇഛക്ക് അനുസരിച്ച് പ്രവര്&#x200d;ത്തിക്കുന്ന കളിപ്പാവകളാകുന്ന സംഘടനകളോട് താത്പര്യമില്ലെന്നും സംഘടനാ ഭാരവാഹികള്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/students-politics-in-kerala-in-colleges-private-self-finance-commition.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
