<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Students &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/students/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 18 Dec 2025 08:00:19 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Students &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിദ്യാര്‍ഥികള്‍ക്കെതിരെ ലൈംഗികാതിക്രമം; താല്‍കാലിക അധ്യാപകന്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/sexualassault-against-students-temporaryteacher-arreste.html</link>
					<comments>https://www.chandrikadaily.com/sexualassault-against-students-temporaryteacher-arreste.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 18 Dec 2025 07:56:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arrested]]></category>
		<category><![CDATA[Students]]></category>
		<category><![CDATA[Temporaryteacher]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369395</guid>

					<description><![CDATA[കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.]]></description>
										<content:encoded><![CDATA[<p>ത്യശ്ശൂര്&#x200d;: വിദ്യാര്&#x200d;ഥികള്&#x200d;ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഹോസ്റ്റല്&#x200d; വാര്&#x200d;ഡന്&#x200d; കൂടിയായ താല്&#x200d;ക്കാലിക അധ്യാപകന്&#x200d; അറസ്റ്റില്&#x200d;. മലപ്പുറം വാണിയമ്പലം മടശ്ശേരി സ്വദേശിയാണ് അറസ്റ്റിലായത്. തൃശൂര്&#x200d; കുന്നംകുളത്തെ സ്വകാര്യ സ്‌കൂളിലെ ഹൈസ്‌കൂള്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d; ചൈല്&#x200d;ഡ് ലൈനിന് നല്&#x200d;കിയ പരാതിയിലാണ് നടപടി. താല്&#x200d;ക്കാലിക അധ്യാപകനായ പ്രതി കഴിഞ്ഞ ഒരു വര്&#x200d;ഷത്തിനിടയിലാണ് വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കെതിരെ ലൈംഗികാതിക്രമം നടത്തിയത് എന്നാണ് പരാതി. കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്&#x200d; ഹാജരാക്കി റിമാന്&#x200d;ഡ് ചെയ്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sexualassault-against-students-temporaryteacher-arreste.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം; ആറ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ക്ക് സസ്പെന്‍ഷന്‍</title>
		<link>https://www.chandrikadaily.com/public-drinking-by-female-students-at-school-six-ninth-class-girl-students-suspended.html</link>
					<comments>https://www.chandrikadaily.com/public-drinking-by-female-students-at-school-six-ninth-class-girl-students-suspended.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 16 Dec 2025 07:09:44 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[femalestudents]]></category>
		<category><![CDATA[girl]]></category>
		<category><![CDATA[Publicdrinking]]></category>
		<category><![CDATA[Six]]></category>
		<category><![CDATA[Students]]></category>
		<category><![CDATA[suspended]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368980</guid>

					<description><![CDATA[യൂണിഫോമണിഞ്ഞ കുട്ടികള്‍ ക്ലാസ് മുറിയില്‍ വട്ടത്തിലിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.]]></description>
										<content:encoded><![CDATA[<p>തമിഴ്‌നാട്: ക്ലാസിലിരുന്ന് വിദ്യാര്&#x200d;ത്ഥിനികളുടെ പരസ്യ മദ്യപാനം. ആറ് ഒന്&#x200d;പതാം ക്ലാസ് വിദ്യാര്&#x200d;ത്ഥിനികള്&#x200d;ക്ക് സസ്പെന്&#x200d;ഷന്&#x200d;. തമിഴ്‌നാട് തിരുനെല്&#x200d;വേലി പാളയംകോട്ടയിലെ സര്&#x200d;ക്കാര്&#x200d; എയ്ഡഡ് സ്‌കൂളിലെ വിദ്യാര്&#x200d;ത്ഥിനികളാണ് പരസ്യമായി ക്ലാസിലിരുന്ന് മദ്യപിച്ചത്. സഹപാഠി പകര്&#x200d;ത്തിയ ദൃശ്യങ്ങള്&#x200d; സമൂഹമാധ്യമങ്ങളില്&#x200d; പ്രചരിപ്പിച്ചതോടെയാണ് സംഭവം സ്‌കൂള്&#x200d; അധികൃതര്&#x200d; അറിഞ്ഞത്. തുടര്&#x200d;ന്ന് നടത്തിയ അന്വേഷണത്തില്&#x200d; സംഭവം സ്ഥിരീകരിക്കുകയും നടപടിയെടുക്കുകയും ചെയ്തു.</p>
<p>യൂണിഫോമണിഞ്ഞ കുട്ടികള്&#x200d; ക്ലാസ് മുറിയില്&#x200d; വട്ടത്തിലിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്ലാസിക് ഗ്ലാസുകളിലേക്ക് മദ്യം ഒഴിക്കുകയും വെള്ളം ചേര്&#x200d;ത്ത് കുടിക്കുകയുമാണ് ദൃശ്യങ്ങളില്&#x200d;. വിദ്യാര്&#x200d;ഥികള്&#x200d;ക്ക് മദ്യം എങ്ങനെ ലഭിച്ചെന്നും ആരാണ് അവര്&#x200d;ക്ക് എത്തിച്ചുനല്&#x200d;കിയതെന്നും കണ്ടെത്താന്&#x200d; സ്‌കൂളില്&#x200d; അന്വേഷണം നടത്തുമെന്ന് മുഖ്യ വിദ്യാഭ്യാസ ഓഫിസര്&#x200d; എം. ശിവകുമാര്&#x200d; പ്രതികരിച്ചു. സസ്പെന്&#x200d;ഡ് ചെയ്തെങ്കിലും വിദ്യാര്&#x200d;ഥിനികളെ പരീക്ഷ എഴുതാന്&#x200d; അനുവദിക്കുമെന്ന് സ്‌കൂള്&#x200d; അധികൃതര്&#x200d; അറിയിച്ചു.</p>
<p>സംഭവത്തില്&#x200d; വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രായപൂര്&#x200d;ത്തിയാകാത്ത കുട്ടികള്&#x200d; ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ചതില്&#x200d; അധ്യാപകരുടെയും സ്‌കൂള്&#x200d; ജീവനക്കാരുടേയും വീഴ്ച ചൂണ്ടിക്കാട്ടിയും ആശങ്ക പങ്കുവച്ചും രക്ഷിതാക്കള്&#x200d; രംഗത്തെത്തിയിരുന്നു. മദ്യം ആരാണ് കൊടുത്തതെന്ന് ഉടനടി കണ്ടെത്തണമെന്നും ഇവര്&#x200d; ആവശ്യപ്പെട്ടു. സംഭവം വിവാദയതോടെ സ്‌കൂളിലെ എല്ലാ വിദ്യാര്&#x200d;ഥികള്&#x200d;ക്കും കൗണ്&#x200d;സലിങ് നല്&#x200d;കാനും അധികൃതര്&#x200d; തീരുമാനിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/public-drinking-by-female-students-at-school-six-ninth-class-girl-students-suspended.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം</title>
		<link>https://www.chandrikadaily.com/this-is-the-government-harmed-the-fishermen-students-shafi-chaliam.html</link>
					<comments>https://www.chandrikadaily.com/this-is-the-government-harmed-the-fishermen-students-shafi-chaliam.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 03 Dec 2025 11:55:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[fisherman]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PinarayiVijayan]]></category>
		<category><![CDATA[Scholarship]]></category>
		<category><![CDATA[shafichaliyam]]></category>
		<category><![CDATA[Students]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366623</guid>

					<description><![CDATA[സ്‌ക്കോളര്‍ഷിപ്പ് തുക പിടിച്ചു വെച്ചതിനാല്‍ ഫീസ് ഒടുക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠനം കഴിഞ്ഞിട്ടും സ്ഥാപനങ്ങള്‍ സര്‍ട്ടിഫിക്കറ്റ് വരെ കൊടുക്കുന്നില്ലെന്ന് കണക്കുകള്‍ നിരത്തി ഷാഫി ചാലിയം വിശദീകരിച്ചു. ]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്. എൺപത്തി നാലിൽ കരുണാകരൻ മുഖ്യമന്ത്രിയും ഫിഷറീസിന്റെ ചുമതലയും വഹിച്ച കാലത്ത് ഉപമുഖ്യമന്ത്രിയായിരുന്ന അവുകാദർ കുട്ടി നഹാ സാഹിബ്‌ മുന്നോട്ട് വെച്ച പ്രൊപോസൽ ആണ് പട്ടിക ജാതി വിദ്യാർത്ഥികൾക്ക് മാത്രമുണ്ടായിരുന്ന പഠന സ്കോളർഷിപ്പ് സർവ്വ മത്സ്യത്തൊഴിലാളി വിദ്യാർത്ഥികൾക്കും ബാധകമാക്കാൻ തീരുമാനമായത്. ശേഷം, 2012 ലും 2013 ലും 2014 ലും കൂടുതൽ പരിഷകരണങ്ങൾ വിദ്യാഭ്യാസ &#8211; ഫിഷറീസ് മന്ത്രിമാരായിരുന്ന അബ്ദു റബ്ബും കെ. ബാബുവും യൂഡിഫ് ഭരണ കാലത്ത് കൊണ്ട് വന്നു. 2014 ലെ സമഗ്ര പരിഷ്കരണ ഉത്തരവിലൂടെ മെഡിക്കൽ എഞ്ചിനീയർ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ മേഖലകളിലും മത്സ്യത്തൊഴിലാളി വിദ്യാർഥികൾക്കും എസ്സ്.ഇ ആനുകൂല്യങ്ങൾ നൽകി. എൻട്രൻസ് എക്സാമിന് യോഗ്യത നേടിയ മത്സ്യത്തൊഴിലാളി വിദ്യാർത്ഥിക്ക് ഒരു ലക്ഷത്തി പത്തായിരം രൂപ വരെ നൽകി. എന്നാൽ ഇടത് ഭരണം അതൊക്കെ അവതാളത്തിലാക്കിയിരിക്കയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം കുറ്റപ്പെടുത്തി. സ്കോളർഷിപ്പ് തുക ഇരുപത്തി മൂന്ന് കോടി ഇടത് സർക്കാർ പിടിച്ചു വെച്ചിരിക്കയാണെന്നും, അത് മൂലം മത്സ്യത്തൊഴിലാളി വിദ്യാർത്ഥികൾ ഫീസ് കൊടുക്കാൻ കഴിയാതെ വലയുകയാണെന്നും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ആരോപിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ യു.ഡി.എഫ് കുടുംബ സംഗമങ്ങൾ ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു  അദ്ദേഹം. </p>
<p>സ്ക്കോളർഷിപ് തുക പിടിച്ചു വെച്ചതിനാൽ ഫീസ് ഒടുക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് പഠനം കഴിഞ്ഞിട്ടും സ്ഥാപനങ്ങൾ സർട്ടിഫിക്കറ്റ് വരെ കൊടുക്കുന്നില്ലെന്ന് കണക്കുകൾ നിരത്തി ഷാഫി ചാലിയം വിശദീകരിച്ചു. കോഴിക്കോട് ജില്ലയിൽ മാത്രം പാവപ്പെട്ട മത്സ്യത്തൊഴിലാളി വിദ്യാർത്ഥികളുടെ മൂന്ന് കോടി ഇരുപത് ലക്ഷം രൂപയാണ് പിടിച്ച് വെച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലാവട്ടെ കഴിഞ്ഞ സെപ്റ്റംബർ വരെ ഒന്നര കോടിയാണ് കുടിശ്ശിക. സ്ക്കോളർഷിപ്പ് തുക നിഷേധിക്കുക വഴി സംസ്ഥാനത്താകെ ഇരുപത്തി രണ്ടായിരം കുട്ടികളുടെ മാനസിക ക്ലേശം വിവരണാദീതമാണ്. തീരദേശ മേഖലയോട് ഇടത് സർക്കാർ കാണിക്കുന്ന അവഗണനക്കും വിവേചനത്തിനുമെതിരെ മത്സ്യത്തൊഴിലാളികളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ഷാഫി  ചാലിയം അഭ്യർത്ഥിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/this-is-the-government-harmed-the-fishermen-students-shafi-chaliam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കിര്‍ഗിസ്താനിലേക്ക് പോയ മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങി; ഷാര്‍ജ വിമാനത്താവളത്തില്‍ 28 പേര്‍ ദുരിതത്തില്‍</title>
		<link>https://www.chandrikadaily.com/malayali-students-who-went-to-kyrgyzstan-got-stuck-28-people-in-distress-at-sharjah-airport.html</link>
					<comments>https://www.chandrikadaily.com/malayali-students-who-went-to-kyrgyzstan-got-stuck-28-people-in-distress-at-sharjah-airport.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 21 Nov 2025 11:18:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[malayali]]></category>
		<category><![CDATA[Sharjah]]></category>
		<category><![CDATA[Students]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364652</guid>

					<description><![CDATA[ബുധനാഴ്ച രാത്രി കേരളവും ബംഗളൂരും ഒഴിഞ്ഞ് എയര്‍ അറേബ്യയില്‍ പുറപ്പെട്ട യാത്രക്കാരെയാണ് യുഎഇയിലെ മോശം കാലാവസ്ഥയും കനത്ത മൂടല്‍മഞ്ഞും ദുരിതത്തിലാക്കിയത്.]]></description>
										<content:encoded><![CDATA[<p>ഷാര്&#x200d;ജ : ഇന്ത്യയില്&#x200d; നിന്ന് കിര്&#x200d;ഗിസ്താനിലേക്ക് യാത്രതിരിച്ച 28 പേര്&#x200d; അതില്&#x200d; 15 പേര്&#x200d; മലയാളികളും, ഷാര്&#x200d;ജ വിമാനത്താവളത്തില്&#x200d; കുടുങ്ങിക്കിടക്കുകയാണ്. ബുധനാഴ്ച രാത്രി കേരളവും ബംഗളൂരും ഒഴിഞ്ഞ് എയര്&#x200d; അറേബ്യയില്&#x200d; പുറപ്പെട്ട യാത്രക്കാരെയാണ് യുഎഇയിലെ മോശം കാലാവസ്ഥയും കനത്ത മൂടല്&#x200d;മഞ്ഞും ദുരിതത്തിലാക്കിയത്. മൂടല്&#x200d;മഞ്ഞ് കാരണം വിമാനം ആദ്യം ദുബൈയില്&#x200d; ഇറക്കിയതും 12 മണിക്കൂറിന് ശേഷം ഷാര്&#x200d;ജയിലേക്ക് മാറ്റിയതുമാണ്. എന്നാല്&#x200d; 16 മണിക്കൂറിലേറെയായി വിമാനത്താവളത്തില്&#x200d; കഴിയുന്ന യാത്രക്കാര്&#x200d;ക്ക് ഭക്ഷണം, താമസം, അടിസ്ഥാന സൗകര്യങ്ങള്&#x200d; എന്നിവ ഒന്നും തന്നെ ലഭ്യമാക്കിയിട്ടില്ലെന്നാണ് പരാതി. വിമാനക്കമ്പനി ഇടപെടണമെന്നും, യാത്രക്കാരുടെ പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നും ഇവര്&#x200d; ആവശ്യപ്പെടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malayali-students-who-went-to-kyrgyzstan-got-stuck-28-people-in-distress-at-sharjah-airport.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒരു ദിവസം രണ്ടു പരീക്ഷ, ക്രിസ്മസ് പരീക്ഷയുടെ ടൈം ടേബിള്‍ അശാസ്ത്രീയം; വിമര്‍ശനവുമായി അധ്യാപകര്‍</title>
		<link>https://www.chandrikadaily.com/two-exams-a-day-christmas-exam-timetable-unscientific-teachers-with-criticism.html</link>
					<comments>https://www.chandrikadaily.com/two-exams-a-day-christmas-exam-timetable-unscientific-teachers-with-criticism.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 21 Nov 2025 06:17:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[exam]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[Students]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364604</guid>

					<description><![CDATA[ഒരു ദിവസം രണ്ടു പരീക്ഷകള്‍ തീരുമാനിച്ചതും തൊട്ടടുത്ത ദിവസങ്ങളില്‍ പരീക്ഷ നടത്തുന്നതും വിദ്യാര്‍ഥികളെ മാനസിക സമ്മര്‍ദത്തിലാക്കുമെന്ന് അധ്യാപകര്‍.]]></description>
										<content:encoded><![CDATA[<p>ക്രിസ്മസ് പരീക്ഷയുടെ ടൈം ടേബിള്&#x200d; അശാസ്ത്രീയമെന്ന് അധ്യാപകരുടെ വിമര്&#x200d;ശനം. ഒരു ദിവസം രണ്ടു പരീക്ഷകള്&#x200d; തീരുമാനിച്ചതും തൊട്ടടുത്ത ദിവസങ്ങളില്&#x200d; പരീക്ഷ നടത്തുന്നതും വിദ്യാര്&#x200d;ഥികളെ മാനസിക സമ്മര്&#x200d;ദത്തിലാക്കുമെന്ന് അധ്യാപകര്&#x200d;.</p>
<p>തദ്ദേശ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണ് ക്രിസ്മസ് പരീക്ഷകള്&#x200d; വേഗത്തില്&#x200d; പൂര്&#x200d;ത്തിയാക്കാന്&#x200d; പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഒരു ദിവസം രണ്ടു പരീക്ഷകള്&#x200d; നടത്തുന്നതിനോടൊപ്പം തൊട്ടടുത്ത ദിവസങ്ങളില്&#x200d; പരീക്ഷകള്&#x200d; നിശ്ചയിച്ചുമാണ് പരീക്ഷയുടെ ടൈം ടേബിള്&#x200d; പുറത്തിറക്കിയത്. ഇത് വിദ്യാര്&#x200d;ത്ഥികളില്&#x200d; വലിയ മാനസിക സമ്മര്&#x200d;ദമുണ്ടാക്കുമെന്നാണ് അധ്യാപകര്&#x200d; പറയുന്നു. വിദ്യാര്&#x200d;ത്ഥികളുടെ സമ്മര്&#x200d;ദം കുറയ്ക്കാന്&#x200d; പൊതു വിദ്യാഭ്യാസ വകുപ്പ് ഇടപെടണമെന്നതാണ് അധ്യാപരുടെ ആവശ്യം</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/two-exams-a-day-christmas-exam-timetable-unscientific-teachers-with-criticism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട് വിദ്യാര്‍ത്ഥികളുമായി സംഘര്‍ഷം; ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്</title>
		<link>https://www.chandrikadaily.com/clash-with-kozhikode-students-lightning-strike-of-bus-workers.html</link>
					<comments>https://www.chandrikadaily.com/clash-with-kozhikode-students-lightning-strike-of-bus-workers.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 31 Oct 2025 07:03:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[clash]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[private bus strike]]></category>
		<category><![CDATA[privatebus]]></category>
		<category><![CDATA[Students]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361246</guid>

					<description><![CDATA[പി.വി.എസ്. ആശുപത്രിക്ക് സമീപം വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് വളര്‍ന്നു.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കോഴിക്കോട് മാങ്കാവ്പന്തീരങ്കാവ് റൂട്ടില്&#x200d; ബസ് ജീവനക്കാര്&#x200d; മിന്നല്&#x200d; പണിമുടക്കില്&#x200d; പ്രവേശിച്ചു. വിദ്യാര്&#x200d;ത്ഥികളും ബസ് ജീവനക്കാരും തമ്മില്&#x200d; ഉണ്ടായ കയ്യാങ്കളിയെയാണ് ഇതിന് കാരണം.</p>
<p>പി.വി.എസ്. ആശുപത്രിക്ക് സമീപം വിദ്യാര്&#x200d;ത്ഥികളെ ബസില്&#x200d; കയറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്&#x200d;ക്കം പിന്നീട് സംഘര്&#x200d;ഷത്തിലേക്ക് വളര്&#x200d;ന്നു. സംഭവത്തില്&#x200d; രണ്ട് ബസ് ജീവനക്കാര്&#x200d;ക്ക് പരിക്കേറ്റതോടെ അവര്&#x200d; കോഴിക്കോട് ബീച്ച് ജനറല്&#x200d; ആശുപത്രിയില്&#x200d; ചികിത്സ തേടിയിട്ടുണ്ട്.</p>
<p>സംഭവത്തെ തുടര്&#x200d;ന്ന് റൂട്ടിലെ ബസ് സര്&#x200d;വീസുകള്&#x200d; താല്&#x200d;ക്കാലികമായി നിര്&#x200d;ത്തിവെച്ചിരിക്കുകയാണ്. പോലീസും സ്ഥലത്ത് എത്തി സ്ഥിതിഗതികള്&#x200d; നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്&#x200d; സ്വീകരിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/clash-with-kozhikode-students-lightning-strike-of-bus-workers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കടല്‍ കടന്നെത്തി; കളിച്ചിട്ടു തന്നെ കാര്യം</title>
		<link>https://www.chandrikadaily.com/the-sea-has-passed-the-thing-is-after-playing.html</link>
					<comments>https://www.chandrikadaily.com/the-sea-has-passed-the-thing-is-after-playing.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 22 Oct 2025 05:49:26 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[Local Sports]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[gulfteam]]></category>
		<category><![CDATA[kayikamela]]></category>
		<category><![CDATA[sports]]></category>
		<category><![CDATA[Students]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359666</guid>

					<description><![CDATA[36 ആണ്‍കുട്ടികള്‍ക്കൊപ്പം അഞ്ച് പെണ്‍കുട്ടികളും ഇക്കുറി കായിക മാമാങ്കത്തിനായി തലസ്ഥാനത്തെത്തിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: എങ്ങും ആളും ആരവവും ആര്&#x200d;പ്പുവിളികളും, ഇതുവരെ കാണാത്ത കാഴ്ചകള്&#x200d;. ശരിക്കും ഉത്സവ ലഹരിയിലേക്കാണ് അവര്&#x200d; പറന്നിറങ്ങിയത്. മലയാളികള്&#x200d; പൊന്നുവാരാന്&#x200d; ഗള്&#x200d;ഫിലേക്ക് പോകുമ്പോള്&#x200d; അവിടെ നിന്നും സുവര്&#x200d;ണ കിരീടം അണിയാന്&#x200d; മലയാളക്കരയില്&#x200d; എത്തിയവര്&#x200d;. കൗമാര കായിക മേളയില്&#x200d; മാറ്റുരക്കാന്&#x200d; കടല്&#x200d; കടന്നെത്തിയ ഗള്&#x200d;ഫ് സംഘം ശരിക്കും &#8216;ഉത്സവ&#8217;മൂടിലാണ്. കഴിഞ്ഞ തവണ തട്ടിക്കൂട്ടായിരുന്നുവെങ്കില്&#x200d; ഇക്കുറി ശരിക്കും ഒരുങ്ങി തന്നെയാണ് &#8216;വിദേശ&#8217; സംഘത്തിന്റെ വരവ്.<br />
36 ആണ്&#x200d;കുട്ടികള്&#x200d;ക്കൊപ്പം അഞ്ച് പെണ്&#x200d;കുട്ടികളും ഇക്കുറി കായിക മാമാങ്കത്തിനായി തലസ്ഥാനത്തെത്തിയിട്ടുണ്ട്. ട്രാക്കിലും ഫീല്&#x200d;ഡിലും ഒരു കൈനോക്കാന്&#x200d; തന്നെയാണ് ഇവരുടെ വരവ്. കഴിഞ്ഞ തവണ കൊച്ചിയില്&#x200d; നടന്ന മേളയില്&#x200d; പങ്കെടുത്ത രണ്ട് കുട്ടികള്&#x200d; ഒഴികെയുള്ളവര്&#x200d; എല്ലാം മേളയില്&#x200d; പുതുമുഖങ്ങളാണ്. കരുത്തരായ സ്‌കൂളുകളില്&#x200d; നിന്നുള്ള കുട്ടികളും വിദഗ്ധ പരിശീലനം ലഭിക്കുന്ന സ്‌പോട്‌സ് സ്‌കൂളുകളില്&#x200d; നിന്നുള്ള കുട്ടികളും ഉയര്&#x200d;ത്തുന്ന കടുത്ത വെല്ലുവിളികള്&#x200d; നേരിട്ട് മെഡല്&#x200d; പട്ടികയില്&#x200d; ഇടം പിടിക്കാന്&#x200d; കഴിയുമെന്ന പ്രതീക്ഷയിലാണ് വിദേശ മലയാളി സംഘം. </p>
<p>അത്‌ലറ്റിക്‌സില്&#x200d; തന്നെയാണ് ഗള്&#x200d;ഫ് സംഘത്തിന്റെ പ്രതീക്ഷ. നിംസ് ദുബായ്, ന്യു ഇന്ത്യന്&#x200d; മോഡല്&#x200d; സ്‌കൂള്&#x200d; ദുബായ്, ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂള്&#x200d;, മോഡല്&#x200d; പ്രൈവറ്റ് സ്‌കൂള്&#x200d; അബുദാബി, ഗള്&#x200d;ഫ് മോഡല്&#x200d; സ്‌കൂള്&#x200d; ദുബായ്, ഇന്ത്യന്&#x200d; സ്‌കൂള്&#x200d; ഫുജൈറ, ദി മോഡല്&#x200d; സ്‌കൂള്&#x200d; അബുദാബി എന്നീ സ്‌കൂളുകളില്&#x200d; നിന്നുള്ള സംഘമാണ് തലസ്ഥാനത്ത് പേരിനിറങ്ങുന്നത്. ചരിത്രത്തിന്റെ ഭാഗമായി ആദ്യ മായി മേളയുടെ ഭാഗമാകുന്ന അഞ്ച് പെണ്&#x200d;കുട്ടികളും ദുബായ് നിംസ് സ്‌കൂളില്&#x200d; നിന്നുള്ളവരാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്&#x200d; സ്വദേശികളായ അയിഷ നവാബ്, സന ഫാത്തിമ, ശൈഖ അലി, തമ്മന, നജ ഫാത്തിയ എന്നിവരാണ് ഈ പെണ്&#x200d;പട. സ്‌കൂളിലെ സ്‌പോര്&#x200d;ട്‌സ് കോ ഓഡിനേറ്റര്&#x200d; ഹഫ്‌സയും ഇവര്&#x200d;ക്കൊപ്പമുണ്ട്.<br />
യു.എ.ഇയിലെ കേരള സിലബസ് പഠിക്കുന്ന വിവിധ സ്‌കൂളുകളിലെ കുട്ടികള്&#x200d; സെലക്ഷന്&#x200d; ക്യാമ്പിലൂടെയാണ് സ്‌കൂള്&#x200d; ഒളിമ്പിക്‌സിന്&#x200d; പങ്കെടുക്കാനെത്തുന്നത്. കേരളത്തില്&#x200d; ജനിച്ച് പിന്നീട് യു.എ.ഇയില്&#x200d; സ്ഥിരതാമസമാക്കിയവരും യു.എ.ഇയില്&#x200d; മലയാളി കുടുംബത്തില്&#x200d; ജനിച്ചവരുമാണ് കുട്ടികളെല്ലാം. അത്‌ലറ്റിക്‌സിന് പുറമെ ഫുട്ബാള്&#x200d;, ബാഡ്മിന്റണ്&#x200d;, ബാസ്‌കറ്റ് ബാള്&#x200d; എന്നിവയിലാണ് ഗള്&#x200d;ഫ് സംഘം മാറ്റുരക്കുന്നത്. നരേന്&#x200d;, അലി, മഹേഷ്, ചന്ദ്രന്&#x200d;, മുഹമ്മദ് നസീര്&#x200d;, സുഹൈല്&#x200d;, മുകുന്ദന്&#x200d; എന്നീ അധ്യാപകരും കുട്ടികള്&#x200d;ക്കൊപ്പമുണ്ട്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-sea-has-passed-the-thing-is-after-playing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മത്സരിച്ച് അയണ്‍ ഗുളികകള്‍ കഴിച്ചു; കൊല്ലത്ത് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വസ്ഥ്യം</title>
		<link>https://www.chandrikadaily.com/competed-and-took-iron-tablets-kollam-students-are-sick.html</link>
					<comments>https://www.chandrikadaily.com/competed-and-took-iron-tablets-kollam-students-are-sick.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 21 Oct 2025 12:23:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[irontablets]]></category>
		<category><![CDATA[school]]></category>
		<category><![CDATA[Students]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359553</guid>

					<description><![CDATA[ഗുളികയുടെ സ്ട്രിപ്പുകള്‍ കൂട്ടിയിട്ടതിന് ശേഷം ജംസ് മിഠായി പോലെ തോന്നിയത് കാരണം കുട്ടികള്‍ മത്സരിച്ച് കഴിക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>കൊല്ലത്ത് ആരോഗ്യ വകുപ്പില്&#x200d; നിന്ന് നല്&#x200d;കിയ അയണ്&#x200d; ഗുളികകള്&#x200d; അമിതമായി കഴിച്ച കുട്ടികള്&#x200d;ക്ക് ദേഹാസ്വസ്ഥ്യം. ശാസ്താംകോട്ടയിലെ സ്‌കൂളിലെ കുട്ടികള്&#x200d;ക്കാണ് ദേഹാസ്വസ്ഥ്യമുണ്ടായത്. ആറ് കുട്ടികളെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു.</p>
<p>കുട്ടികള്&#x200d; ഇവര്&#x200d;ക്ക് നല്&#x200d;കിയ അയണ്&#x200d; ഗുളികകള്&#x200d; മത്സരിച്ച് കഴിക്കുകയായിരുന്നു. ഗുളികയുടെ സ്ട്രിപ്പുകള്&#x200d; കൂട്ടിയിട്ടതിന് ശേഷം ജംസ് മിഠായി പോലെ തോന്നിയത് കാരണം കുട്ടികള്&#x200d; മത്സരിച്ച് കഴിക്കുകയായിരുന്നു. അയണ്&#x200d; ഗുളികകള്&#x200d; വിതരണം ചെയ്യുന്ന വിവരം സ്‌കൂള്&#x200d; അധികൃതര്&#x200d; അറിയിച്ചിട്ടില്ലെന്ന് രക്ഷിതാക്കള്&#x200d; പറഞ്ഞു.</p>
<p>നാല് കുട്ടികള്&#x200d; സ്വകാര്യ ആശുപത്രിയിലും രണ്ട് പേര്&#x200d; കൊല്ലം ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. കുട്ടികളുടെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/competed-and-took-iron-tablets-kollam-students-are-sick.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാസര്‍കോട് ഷവര്‍മ കഴിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം; ഹോട്ടലില്‍ നിന്ന് നല്‍കിയത് നാലു ദിവസം പഴക്കമുള്ള ഷവര്‍മയെന്ന് പരാതി</title>
		<link>https://www.chandrikadaily.com/children-who-ate-kasaragod-shawarma-fell-ill-complaint-that-the-shawarma-served-by-the-hotel-was-four-days-old.html</link>
					<comments>https://www.chandrikadaily.com/children-who-ate-kasaragod-shawarma-fell-ill-complaint-that-the-shawarma-served-by-the-hotel-was-four-days-old.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 09 Sep 2025 08:23:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kasaragod]]></category>
		<category><![CDATA[shavarma]]></category>
		<category><![CDATA[Students]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353366</guid>

					<description><![CDATA[. പള്ളിക്കര പൂച്ചക്കാട്ടെ ഹോട്ടലില്‍ നിന്നും വാങ്ങിയ ഷവര്‍മ കഴിച്ച കുട്ടികള്‍ക്കാണ് ഛര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപെട്ടത്.]]></description>
										<content:encoded><![CDATA[<p>കാസര്&#x200d;കോട് കാഞ്ഞങ്ങാട് ഷവര്&#x200d;മ കഴിച്ച കുട്ടികള്&#x200d;ക്ക് ദേഹാസ്വാസ്ഥ്യം. 15ഓളം കുട്ടികളെ അസ്വസ്ഥത അനുഭവപെട്ട് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. പള്ളിക്കര പൂച്ചക്കാട്ടെ ഹോട്ടലില്&#x200d; നിന്നും വാങ്ങിയ ഷവര്&#x200d;മ കഴിച്ച കുട്ടികള്&#x200d;ക്കാണ് ഛര്&#x200d;ദ്ദിയും അസ്വസ്ഥതയും അനുഭവപെട്ടത്. ഷവര്&#x200d;മക്ക് നാലു ദിവസം പഴക്കമുള്ളതായാണ് പരാതി.</p>
<p>പൂച്ചക്കാട് പള്ളിയില്&#x200d; നടന്ന നബിദിനാഘോഷ പരിപാടിയുടെ ഭാഗമായി നല്&#x200d;കിയ ഷവര്&#x200d;മ്മ കഴിച്ച കുട്ടികള്&#x200d;ക്കാണ് അസ്വസ്ഥതയുണ്ടായത്. പൂച്ചക്കാട്ടെ ബോംബൈ ഹോട്ടലില്&#x200d; നിന്നാണ് ഷവര്&#x200d;മ വാങ്ങിയത്. പഴകിയ ഷവര്&#x200d;മയാണ് നല്&#x200d;കിയതെന്നാണ് പരാതി. ഷവര്&#x200d;മക്ക് നാലു ദിവസം പഴക്കമുണ്ടെന്ന് നാട്ടുകാര്&#x200d; പറയുന്നു.</p>
<p>പൂച്ചക്കാട് സ്വദേശികളായ നാല് കുട്ടികള്&#x200d; ആശുപത്രിയില്&#x200d; ചികിത്സയിലാണ്. മറ്റു കുട്ടികള്&#x200d;ക്ക് പ്രാഥമിക ചികിത്സ നല്&#x200d;കി രാത്രി തന്നെ വീട്ടിലേക്ക് വിട്ടിരുന്നു. പൊലീസും ആരോഗ്യ വകുപ്പും ഹോട്ടലില്&#x200d; എത്തി പരിശോധന നടത്തി. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/children-who-ate-kasaragod-shawarma-fell-ill-complaint-that-the-shawarma-served-by-the-hotel-was-four-days-old.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കല്‍ക്കട്ട സര്‍വകലാശാലയിലെ നാല് വിദ്യാര്‍ത്ഥികളെ &#8216;ബംഗ്ലാദേശി&#8217; എന്ന് വിളിച്ച് മര്‍ദ്ദിച്ചതായി പരാതി</title>
		<link>https://www.chandrikadaily.com/complaint-that-four-students-of-calcutta-university-were-beaten-up-by-calling-them-bangladeshi.html</link>
					<comments>https://www.chandrikadaily.com/complaint-that-four-students-of-calcutta-university-were-beaten-up-by-calling-them-bangladeshi.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 21 Aug 2025 10:15:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bangladeshi]]></category>
		<category><![CDATA[culcuttauniversity]]></category>
		<category><![CDATA[Students]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351166</guid>

					<description><![CDATA[നാലുപേരെയും പ്രാഥമിക ചികില്‍സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്തയിലെ സീല്&#x200d;ദാ റെയില്&#x200d;വേ സ്റ്റേഷന് സമീപം കല്&#x200d;ക്കട്ട സര്&#x200d;വകലാശാല (സിയു) നാല് വിദ്യാര്&#x200d;ത്ഥികളെ ബുധനാഴ്ച (ആഗസ്റ്റ് 20) രാത്രി ബംഗാളിയില്&#x200d; സംസാരിച്ചതിന് &#8221;ബംഗ്ലാദേശി&#8221; എന്ന് വിളിച്ചതായി പരാതി.</p>
<p>സിയുവിലെ കാര്&#x200d;മൈക്കല്&#x200d; ഹോസ്റ്റലിലെ താമസക്കാരനായ വിദ്യാര്&#x200d;ത്ഥികളിലൊരാള്&#x200d; മൊബൈല്&#x200d; ആക്സസറികള്&#x200d; വാങ്ങുന്നതിനായി ബുധനാഴ്ച രാത്രി സീല്&#x200d;ദാ പാലത്തിന് താഴെയുള്ള ഒരു മൊബൈല്&#x200d; ഷോപ്പില്&#x200d; എത്തിയിരുന്നു. വിലപേശുന്നതിനിടയില്&#x200d; തര്&#x200d;ക്കം രൂക്ഷമാകുകയും ബംഗാളിയില്&#x200d; സംസാരിച്ചതിന് വില്&#x200d;പ്പനക്കാരന്&#x200d; തന്നെ &#8221;ബംഗ്ലാദേശി&#8221; എന്ന് വിളിക്കുകയും ചെയ്തുവെന്ന് വിദ്യാര്&#x200d;ത്ഥി ആരോപിച്ചു.</p>
<p>വിദ്യാര്&#x200d;ത്ഥി പിന്നീട് തന്റെ മൂന്ന് സുഹൃത്തുക്കളോടൊപ്പം കടയിലേക്ക് മടങ്ങുകയും നാല് പേരെയും ആക്രമിക്കുകയും ചെയ്തു. നാലുപേരെയും പ്രാഥമിക ചികില്&#x200d;സയ്ക്കായി മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. </p>
<p>മര്&#x200d;ദന വിവരം അറിഞ്ഞ് ഹോസ്റ്റലിലെ മറ്റ് വിദ്യാര്&#x200d;ത്ഥികള്&#x200d; മുച്ചിപ്പാറ പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയതോടെ സംഘര്&#x200d;ഷാവസ്ഥ ഉടലെടുത്തു. അവര്&#x200d; ലോക്കല്&#x200d; പോലീസില്&#x200d; രേഖാമൂലം പരാതിയും നല്&#x200d;കി. </p>
<p>&#8216;അവര്&#x200d; ഹിന്ദിയില്&#x200d; സംസാരിക്കുകയും എന്നെ ബംഗ്ലാദേശി എന്ന് വിളിക്കുകയും എനിക്ക് ശേഷിയുണ്ടെങ്കില്&#x200d; അവനെതിരെ എന്തും ചെയ്യണമെന്ന് പറഞ്ഞു. അവര്&#x200d; എന്റെ മൊബൈല്&#x200d; തട്ടിയെടുക്കുകയും എന്റെ വസ്ത്രങ്ങള്&#x200d; വലിച്ചുകീറുകയും ചെയ്തു,&#8217; ആക്രമണത്തിനിരയായ വിദ്യാര്&#x200d;ത്ഥികളിലൊരാളായ അഫ്രീദി മൊല്ല മാധ്യമപ്രവര്&#x200d;ത്തകരോട് പറഞ്ഞു. വില്&#x200d;പനക്കാര്&#x200d; തന്നെയും സുഹൃത്തുക്കളെയും ആക്രമിച്ചതായും അദ്ദേഹം ആരോപിച്ചു.</p>
<p>&#8216;അവര്&#x200d; ഹിന്ദിയില്&#x200d; സംസാരിച്ചതിന് ശേഷം ബംഗാളിയില്&#x200d; സംസാരിക്കാന്&#x200d; ഞങ്ങള്&#x200d; അവരോട് ആവശ്യപ്പെട്ടു, ഞങ്ങള്&#x200d;ക്ക് ഹിന്ദി മനസ്സിലാകില്ലെന്ന് ഞങ്ങള്&#x200d; പറഞ്ഞു. ഞങ്ങളുടെ മാതൃഭാഷയായ ബംഗാളിയില്&#x200d; സംസാരിക്കുന്നതിനാല്&#x200d; ഞങ്ങള്&#x200d;ക്ക് സുരക്ഷിതത്വമില്ലെന്ന് തോന്നുന്നു,&#8217; ആക്രമിക്കപ്പെട്ട മറ്റൊരു വിദ്യാര്&#x200d;ത്ഥിയായ മസും മിയ പറഞ്ഞു.</p>
<p>ബംഗാളിയില്&#x200d; സംസാരിച്ചതിന് തങ്ങളെ ബംഗ്ലാദേശികളെന്ന് ടാഗ് ചെയ്തതായി അദ്ദേഹം ആരോപിച്ചു. അക്രമികളുടെ പക്കല്&#x200d; മൂര്&#x200d;ച്ചയുള്ള വസ്തുക്കളും ഹോക്കി സ്റ്റിക്കുകളും ഉണ്ടായിരുന്നുവെന്നും ഇത് വിദ്യാര്&#x200d;ത്ഥികളെ ഭീഷണിപ്പെടുത്താന്&#x200d; ഉപയോഗിച്ചതായും അദ്ദേഹം ആരോപിച്ചു. </p>
<p>രണ്ട് പ്രതികളെ വ്യാഴാഴ്ച രാവിലെ അറസ്റ്റ് ചെയ്തതായും പകല്&#x200d; സിറ്റി കോടതിയില്&#x200d; ഹാജരാക്കുമെന്നും വൃത്തങ്ങള്&#x200d; അറിയിച്ചു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/complaint-that-four-students-of-calcutta-university-were-beaten-up-by-calling-them-bangladeshi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
