<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>sub inspector &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sub-inspector/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 02 Jun 2025 05:01:02 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>sub inspector &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഒരു മുസ്‌ലിമിനെയും ജിമ്മില്‍ പ്രവേശിപ്പിക്കരുത്: വിദ്വേഷ പരാമര്‍ശവുമായി ഭോപ്പാല്‍ സബ് ഇന്‍സ്പെക്ടര്‍</title>
		<link>https://www.chandrikadaily.com/no-muslim-allowed-in-gymm-bhopal-sub-inspector-with-hate-speech.html</link>
					<comments>https://www.chandrikadaily.com/no-muslim-allowed-in-gymm-bhopal-sub-inspector-with-hate-speech.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Mon, 02 Jun 2025 05:00:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bopal]]></category>
		<category><![CDATA[MUSLIM]]></category>
		<category><![CDATA[sub inspector]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343288</guid>

					<description><![CDATA[ സബ് ഇന്‍സ്പെക്ടര്‍ ഒരു ജിം ഉടമയുമായുള്ള ആശയവിനിമയത്തിനിടെ വിവാദപരമായ പരാമര്‍ശം നടത്തുന്നതായി കാണിക്കുന്ന വീഡിയോ സമൂഹ മാധ്യമത്തില്‍ വൈറലാണ്.]]></description>
										<content:encoded><![CDATA[<p>ഭോപ്പാലില്&#x200d; മുസ്ലിംകളെ ജിമ്മില്&#x200d; പ്രവേശിപ്പിക്കരുതെന്ന വിദ്വേഷ പരാമര്&#x200d;ശവുമായി ഭോപ്പാല്&#x200d; സബ് ഇന്&#x200d;സ്പെക്ടര്&#x200d; ദിനേശ് ശര്&#x200d;മ്മ. സബ് ഇന്&#x200d;സ്പെക്ടര്&#x200d; ഒരു ജിം ഉടമയുമായുള്ള ആശയവിനിമയത്തിനിടെ വിവാദപരമായ പരാമര്&#x200d;ശം നടത്തുന്നതായി കാണിക്കുന്ന വീഡിയോ സമൂഹ മാധ്യമത്തില്&#x200d; വൈറലാണ്. മുസ്‌ലിം പരിശീലകരുടെയും ട്രെയിനികളുടെയും പ്രവേശനം നിരോധിക്കാന്&#x200d; ശര്&#x200d;മ്മ ഉടമയോട് നിര്&#x200d;ദേശിക്കുന്നത് ദൃശ്യങ്ങളില്&#x200d; കേള്&#x200d;ക്കുന്നു.</p>
<p>വീഡിയോയില്&#x200d; സബ് ഇന്&#x200d;സ്പെക്ടര്&#x200d; ദിനേശ് ശര്&#x200d;മ്മ പറയുന്നത് കേള്&#x200d;ക്കാം: &#8216;ഒരു മുസ്‌ലിമും ഇവിടെ പരിശീലനം നല്&#x200d;കാനോ എടുക്കാനോ വരില്ല, ഞാന്&#x200d; നിങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.&#8217;</p>
<p>ഭോപ്പാലിലെ അയോധ്യ നഗര്&#x200d; പ്രദേശത്തെ ജിമ്മില്&#x200d; മുസ്‌ലിം പരിശീലകരുടെ സാന്നിധ്യം ചോദ്യം ചെയ്ത് ബജ്‌റംഗ്ദള്&#x200d; അംഗങ്ങള്&#x200d; ഏതാനും ദിവസങ്ങള്&#x200d;ക്ക് മുമ്പ് ജിമ്മില്&#x200d; എത്തിയപ്പോഴായിരുന്നു പ്രസ്താവന. സംഘര്&#x200d;ഷം ശമിപ്പിക്കാന്&#x200d; പോലീസിനെ വിളിച്ചു, പ്രതികരിച്ച ഉദ്യോഗസ്ഥരില്&#x200d; സബ് ഇന്&#x200d;സ്‌പെക്ടര്&#x200d; ദിനേശ് ശര്&#x200d;മ്മയും ഉണ്ടായിരുന്നു.</p>
<p>പിന്നീട് സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയില്&#x200d;, മുസ്‌ലിം പരിശീലകരെയോ ക്ലയന്റുകളെയോ പരിസരത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് ശര്&#x200d;മ്മ ജിം ഉടമയോട് നിര്&#x200d;ദ്ദേശിക്കുന്നത് കാണാം. &#8216;ഒരു മുസ്‌ലിമും ഇവിടെ ട്രെയിനിംഗ് കൊടുക്കാനോ എടുക്കാനോ വരില്ല. ഞാന്&#x200d; നിങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്&#8217; എന്ന് അദ്ദേഹം പറയുന്നത് കേള്&#x200d;ക്കാം.</p>
<p>വീഡിയോ പ്രചരിച്ചതിനെ തുടര്&#x200d;ന്ന് മുതിര്&#x200d;ന്ന പോലീസ് ഉദ്യോഗസ്ഥര്&#x200d; സംഭവം ശ്രദ്ധിക്കുകയും ഉദ്യോഗസ്ഥനെതിരെ ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും ചെയ്തു.</p>
<p>അതേസമയം സബ് ഇന്&#x200d;സ്‌പെക്ടറുടെ പരാമര്&#x200d;ശത്തെ പിന്തുണച്ച് ഭോപ്പാല്&#x200d; എംപിയും ബിജെപി നേതാവുമായ അലോക് ശര്&#x200d;മ രംഗത്തെത്തി. മുസ്‌ലിം ജിം പരിശീലകരെക്കുറിച്ചുള്ള ആശങ്കകള്&#x200d; അദ്ദേഹം ആവര്&#x200d;ത്തിക്കുകയും ഭോപ്പാലിലെ പരിശീലകരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-muslim-allowed-in-gymm-bhopal-sub-inspector-with-hate-speech.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സബ് ഇന്‍സ്പെക്ടറെ കാണ്മാനില്ലെന്ന് പരാതി</title>
		<link>https://www.chandrikadaily.com/complaint-of-non-appearance-of-sub-inspector.html</link>
					<comments>https://www.chandrikadaily.com/complaint-of-non-appearance-of-sub-inspector.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Sat, 19 Apr 2025 10:18:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[MISSING]]></category>
		<category><![CDATA[sub inspector]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338612</guid>

					<description><![CDATA[കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐ അനീഷ് വിജയനെയാണ് കാണ്മാനില്ലെന്ന് പരാതി ലഭിച്ചത്.]]></description>
										<content:encoded><![CDATA[<p>കോട്ടയം: സബ് ഇന്&#x200d;സ്പെക്ടറെ കാണ്മാനില്ലന്ന് പരാതി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐ അനീഷ് വിജയനെയാണ് കാണ്മാനില്ലെന്ന് പരാതി ലഭിച്ചത്.</p>
<p>പത്തനംതിട്ട സ്വദേശിയായ അനീഷ് വിജയന്&#x200d; ബുധന്&#x200d;, വ്യാഴം ദിവസങ്ങളില്&#x200d; അവധിയിലായിരുന്നു. ഇന്നലെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്&#x200d; ഡ്യൂട്ടിക്ക് എത്തിയിരുന്നു. ഇതിന് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായതെന്നാണ് പരാതി.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/complaint-of-non-appearance-of-sub-inspector.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജനുവരി മുതല്&#x200d; പൊലീസ് സ്‌റ്റേഷന്&#x200d; ചുമതല എസ്.ഐമാര്&#x200d;ക്ക്</title>
		<link>https://www.chandrikadaily.com/si-has-been-in-charge-of-the-police-station-since-january.html</link>
					<comments>https://www.chandrikadaily.com/si-has-been-in-charge-of-the-police-station-since-january.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 10 Nov 2023 06:56:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DUTY]]></category>
		<category><![CDATA[police]]></category>
		<category><![CDATA[sub inspector]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282593</guid>

					<description><![CDATA[ഇന്&#x200d;സ്‌പെക്ടര്&#x200d;മാര്&#x200d; സ്‌റ്റേഷന്&#x200d;ഹൗസ് ഒഫീസര്&#x200d;മാരായിരിക്കുന്ന പൊലീസ് സ്‌റ്റേഷനുകളില്&#x200d; പകുതിയോളം എണ്ണത്തില്&#x200d; എസ്.ഐ.മാര്&#x200d;ക്ക് തിരികെ ചുമതല നല്&#x200d;കും]]></description>
										<content:encoded><![CDATA[<p>പൊലീസ് സ്‌റ്റേഷനുകളുടെ ചുമതല ജനുവരി മുതല്&#x200d; വീണ്ടും എസ്.ഐമാര്&#x200d;ക്ക് മടക്കി നല്&#x200d;കും. ഇന്&#x200d;സ്‌പെക്ടര്&#x200d;മാരെ സ്‌റ്റേഷന്&#x200d;ഹൗസ് ഓഫീസര്&#x200d;മാരാക്കിയത് വിജയിച്ചില്ലെന്ന കണ്ടെത്തലുകളെ തുടര്&#x200d;ന്നാണിത്. ഡി.ജി.പി. കെ. പദ്മകുമാറിന്റെ നേതൃത്വത്തിലുളള സമിതി സമര്&#x200d;പ്പിച്ച റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്&#x200d;ക്കാര്&#x200d; ഈ ആലോചന നടത്തുന്നത്.</p>
<p>ഇന്&#x200d;സ്‌പെക്ടര്&#x200d;മാര്&#x200d; സ്‌റ്റേഷന്&#x200d;ഹൗസ് ഒഫീസര്&#x200d;മാരായിരിക്കുന്ന പൊലീസ് സ്‌റ്റേഷനുകളില്&#x200d; പകുതിയോളം എണ്ണത്തില്&#x200d; എസ്.ഐ.മാര്&#x200d;ക്ക് തിരികെ ചുമതല നല്&#x200d;കും. കേസുകളുടെ എണ്ണം താരതമ്യേന കുറഞ്ഞ സ്‌റ്റേഷനുകളുടെ ചുമതലയാകും കൈമാറുക. 478 പൊലീസ് സ്‌റ്റേഷനുകളിലാണ് നിലവില്&#x200d; ഇന്&#x200d;സ്‌പെക്ടര്&#x200d;മാര്&#x200d; എസ്.എച്ച്.ഒ.മാരായുള്ളത്. ഇതില്&#x200d; 210 സ്‌റ്റേഷനുകളുടെ ചുമതലയാകും മാറ്റുക. സ്‌റ്റേഷനില്&#x200d;നിന്ന് പിന്&#x200d;വലിക്കുന്ന ഇന്&#x200d;സ്‌പെക്ടര്&#x200d;മാരെ സൈബര്&#x200d;, പോക്‌സോ, സാമ്പത്തികത്തട്ടിപ്പ് കേസ് അന്വേഷണങ്ങള്&#x200d;ക്ക് വിനിയോഗിക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/si-has-been-in-charge-of-the-police-station-since-january.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഴിത്തര്&#x200d;ക്കം; വീട്ടില്&#x200d; കയറി അതിക്രമം കാട്ടി എസ്.ഐ, വണ്ടിയിടിച്ചു കൊല്ലുമെന്ന് ഭീഷണി</title>
		<link>https://www.chandrikadaily.com/si-threat.html</link>
					<comments>https://www.chandrikadaily.com/si-threat.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 03 Apr 2023 05:36:32 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[Home]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[conflict]]></category>
		<category><![CDATA[sub inspector]]></category>
		<category><![CDATA[threat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=246006</guid>

					<description><![CDATA[വീട്ടില്&#x200d; കയറി അതിക്രമം കാട്ടിയ എസ്.ഐക്കെതിരേ യുവതി നല്&#x200d;കിയ പരാതിയില്&#x200d; കേസെടുത്തു]]></description>
										<content:encoded><![CDATA[<p>വീട്ടില്&#x200d; കയറി അതിക്രമം കാട്ടിയ എസ്.ഐക്കെതിരേ യുവതി നല്&#x200d;കിയ പരാതിയില്&#x200d; കേസെടുത്തു. ആലപ്പുഴ റെയില്&#x200d;വെ പൊലീസ് സ്റ്റേഷനിലെ എസ്.ഐയായ മന്നൂര്&#x200d;ക്കോണം സ്വദേശി ഷാനിഫിനെതിരേയാണ് കേസെടുത്തത്. ഇയാള്&#x200d;ക്കൊപ്പമുണ്ടായിരുന്ന 4 പേര്&#x200d;ക്കെതിരേയും കേസെടുത്തിട്ടുണ്ട്. വഴിത്തര്&#x200d;ക്കത്തിന്റെ പേരില്&#x200d; രണ്ടുവര്&#x200d;ഷമായി നിരന്തരം ഉപദ്രവിക്കുകയാണെന്ന് യുവതി പരാതിയില്&#x200d; പറയുന്നു.</p>
<p>ഷാനിഫിനെ പലതലണ ലിയമല പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും ഇയാള്&#x200d; ഇതുവരെ ഹാജരായിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെ ഷാനിഫും സുഹൃത്തുക്കളും യുവതിയുടെ വീട്ടില്&#x200d; അതിക്രമിച്ചുകടന്നു. മുറ്റത്തുണ്ടായിരുന്ന വീട്ടുപകരണങ്ങള്&#x200d; അടിച്ചു നശിപ്പിച്ചു. ബഹളം കേട്ട് പുറത്തിറങ്ങിയ യുവതിയെ ഭീഷണിപ്പെടുത്തി. തന്നെയും മകളെയും വണ്ടിയിടിച്ചു കൊല്ലുമെന്ന് ഷാനിഫ് നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്ന് യുവതി പരാതിയില്&#x200d; ആരോപിച്ചു. ഭര്&#x200d;ത്താവ് വിദേശത്തായതിനാല്&#x200d; യുവതിയും മകളും മാത്രമാണ് വീട്ടിലുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/si-threat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ്‌ഐ സുനുവിനെ പോലീസില്&#x200d; നിന്ന് പിരിച്ചുവിട്ടു</title>
		<link>https://www.chandrikadaily.com/1kerala-police-si-dismissed.html</link>
					<comments>https://www.chandrikadaily.com/1kerala-police-si-dismissed.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 09 Jan 2023 09:17:51 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[dismissed]]></category>
		<category><![CDATA[KERALA POLICE]]></category>
		<category><![CDATA[sub inspector]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=231736</guid>

					<description><![CDATA[ബലാത്സംഗ കേസിലടക്കം മറ്റ് നിരവധി കേസുകളിലും പ്രതിയായ ഇന്&#x200d;സ്‌പെക്ടര്&#x200d; പി.ആര്&#x200d; സുനുവിനെ പൊലീസില്&#x200d; നിന്നും പിരിച്ചുവിട്ടു]]></description>
										<content:encoded><![CDATA[<p>ബലാത്സംഗ കേസിലടക്കം  നിരവധി കേസുകളിലും പ്രതിയായ ഇന്&#x200d;സ്‌പെക്ടര്&#x200d; പി.ആര്&#x200d; സുനുവിനെ പൊലീസില്&#x200d; നിന്നും പിരിച്ചുവിട്ടു. പൊലീസ് അക്ട് 86 പ്രകാരമാണ് നടപടി സ്വീകരിച്ചത്. ഈ വകുപ്പ് ഉപയോഗിച്ച് സംസ്ഥാനത്ത് ആദ്യമായാണ് ഒരാളെ സേനയില്&#x200d; നിന്നും പിരിച്ചുവിടുന്നത്. മുളവുകാട് വെച്ച് പട്ടികജാതിയില്&#x200d;പ്പെട്ട യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് ഡിജിപിയുടെ നടപടി.</p>
<p>പിരിച്ചുവിടല്&#x200d; നടപടിയുടെ ഭാഗമായി സുനുവുനോട് നേരിട്ട് ഹാജരാകാന്&#x200d; വേണ്ടി ഡിജിപി നോട്ടീസ് നല്&#x200d;കിയിരുന്നെങ്കിലും അതിന് സുനു അതിന് തയ്യാറായിരുന്നില്ല. ഇതിന് മുന്&#x200d;പ് 15 തവണ വകുപ്പ് തലത്തില്&#x200d; നടപടിയും ആറ് തവണ സസ്‌പെന്&#x200d;ഷനും നേരിട്ട ഉദ്യോഗസ്ഥനാണ് ഇയാള്&#x200d;. സുനു പ്രതിയായ 6 ക്രിമിനല്&#x200d; കേസുകളില്&#x200d; നാലെണ്ണം സ്ത്രീപീഡനത്തിന്റെ പരിധിയില്&#x200d;പ്പെടുന്നതാണ്. തൃശൂരും കണ്ണൂരും കൊച്ചിയിലും ജോലി ചെയ്യുമ്പോള്&#x200d; പൊലീസിന്റെ അധികാരം ഉപയോഗിച്ച് പീഡനത്തിന് ശ്രമിച്ചെന്നത് അതീവ ഗുരുതരമായ തെറ്റാണ്. 6 മാസം ജയില്&#x200d; ശിക്ഷയും പുറമെ 9 തവണ വകുപ്പുതല അന്വേഷണവും ശിക്ഷാനടപടിയും നേരിട്ടിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1kerala-police-si-dismissed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടെസ്റ്റ് എഴുതി പാസായിട്ടാണ് ഞാന്&#x200d; സര്&#x200d;വീസില്&#x200d; വന്നത് ; ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിന് പൊലീസ് ഉദ്യോഗസ്ഥന്റെ തകര്&#x200d;പ്പന്&#x200d; മറുപടി</title>
		<link>https://www.chandrikadaily.com/kalamassery-cpim-area-secretary-issue.html</link>
					<comments>https://www.chandrikadaily.com/kalamassery-cpim-area-secretary-issue.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 04 Sep 2019 08:49:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpim leader]]></category>
		<category><![CDATA[police]]></category>
		<category><![CDATA[sub inspector]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=138133</guid>

					<description><![CDATA[കൊച്ചി: ഫോണിലൂടെ ഭീഷണിപ്പെടുത്താന്&#x200d; ശ്രമിച്ച സി.പി.എം നേതാവിന് പൊലീസ് ഉദ്യോഗസ്ഥന്റെ തകര്&#x200d;പ്പന്&#x200d; മറുപടി. കളമശേരിയുടെ രാഷ്ട്രീയം അറിഞ്ഞു പ്രവര്&#x200d;ത്തിക്കണമെന്ന് സി.പി.എം ഏരിയ സെക്രട്ടറി സക്കീര്&#x200d; ഹുസൈന്&#x200d; പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞപ്പോള്&#x200d; അതറിയേണ്ട കാര്യം തനിക്കില്ലെന്നും അങ്ങനെ ആരുടെയും താല്&#x200d;പര്യത്തിന് നില്&#x200d;ക്കാന്&#x200d; പറ്റില്ലെന്നും കളമശേരി എസ്.ഐ അമൃത് രംഗന്&#x200d; മറുപടി നല്&#x200d;കി. വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസിലടക്കം പ്രതിയാണ് സക്കീര്&#x200d; ഹുസൈന്&#x200d;. ടെസ്റ്റ് എഴുതി പാസായിട്ടാണ് സര്&#x200d;വീസില്&#x200d; വന്നത്, ഇവിടെത്തന്നെ ഇരിക്കാമെന്ന് ആര്&#x200d;ക്കും വാക്കു കൊടുത്തിട്ടില്ല, ചെയ്യാനുള്ളത് ചെയ്തുകൊള്ളാനും [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>കൊച്ചി: ഫോണിലൂടെ ഭീഷണിപ്പെടുത്താന്&#x200d; ശ്രമിച്ച സി.പി.എം നേതാവിന് പൊലീസ് ഉദ്യോഗസ്ഥന്റെ തകര്&#x200d;പ്പന്&#x200d; മറുപടി. കളമശേരിയുടെ രാഷ്ട്രീയം അറിഞ്ഞു പ്രവര്&#x200d;ത്തിക്കണമെന്ന് സി.പി.എം ഏരിയ സെക്രട്ടറി സക്കീര്&#x200d; ഹുസൈന്&#x200d; പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞപ്പോള്&#x200d; അതറിയേണ്ട കാര്യം തനിക്കില്ലെന്നും അങ്ങനെ ആരുടെയും താല്&#x200d;പര്യത്തിന് നില്&#x200d;ക്കാന്&#x200d; പറ്റില്ലെന്നും കളമശേരി എസ്.ഐ അമൃത് രംഗന്&#x200d; മറുപടി നല്&#x200d;കി. വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസിലടക്കം പ്രതിയാണ് സക്കീര്&#x200d; ഹുസൈന്&#x200d;. ടെസ്റ്റ് എഴുതി പാസായിട്ടാണ് സര്&#x200d;വീസില്&#x200d; വന്നത്, ഇവിടെത്തന്നെ ഇരിക്കാമെന്ന് ആര്&#x200d;ക്കും വാക്കു കൊടുത്തിട്ടില്ല, ചെയ്യാനുള്ളത് ചെയ്തുകൊള്ളാനും സി.പി.എം നേതാവിനോട്് എസ്.ഐ മറുപടി പറയുന്ന ശബ്ദ രേഖയാണ് ഇപ്പോള്&#x200d; പുറത്ത് വന്നിരിക്കുന്നത്. </p>



<p>കുസാറ്റില്&#x200d; വിദ്യാര്&#x200d;ഥികള്&#x200d; തമ്മിലുണ്ടായ സംഘര്&#x200d;ഷത്തില്&#x200d; എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റിനെ പൊലീസ് കസ്റ്റഡിയിലെടുത്തതാണ് ഏരിയ സെക്രട്ടറിയെ ചൊടിപ്പിച്ചത്. ഇതേ കുറിച്ച് ആദ്യം ചോദിച്ച സക്കീര്&#x200d; ഹുസൈനോട് ഇവിടെ ഇപ്പോഴും പ്രശ്‌നം നടക്കുകയാണെന്നും താന്&#x200d; അതിന്റെ ഇടയിലാണെന്നും എസ്.ഐ മറുപടി നല്&#x200d;കി. എസ്.എഫ്.ഐ നേതാവാണെന്ന് പറഞ്ഞിട്ടും വളരെ മോശമായാണ് നിങ്ങള്&#x200d; പെരുമാറിയതെന്നായി പിന്നെ സി.പി.എം നേതാവ്. നിങ്ങള്&#x200d; ഏന്തെങ്കിലും ഒരു ഭാഗത്ത് നിന്നാണ് സംസാരിക്കുന്നതെങ്കില്&#x200d; എനിക്കൊന്നും ചെയ്യാനാവില്ലെന്ന് എസ്.ഐ മറുപടി നല്&#x200d;കി. നിങ്ങള്&#x200d; എസ്.ഐ ആയി വന്നതിന് ശേഷം ഞാന്&#x200d; ആദ്യമായി വിളിക്കുന്നതെന്നും പാര്&#x200d;ട്ടിക്കിടയിലും രാഷ്ട്രീയ പ്രവര്&#x200d;ത്തകര്&#x200d;ക്കിടയില്&#x200d; നിങ്ങളെ കുറിച്ച് മോശം അഭിപ്രായമാണ് ഉള്ളതെന്നും ഇവിടത്തെ രാഷ്ട്രീയം മനസിലാക്കി ഇടപെടണമെന്നും സി.പി.എം നേതാവ് പറഞ്ഞപ്പോള്&#x200d; തനിക്ക് ആ നിലപാടില്ലെന്നും നേരാ വാ നേരേ പോ എന്നതാണ് തന്റെ ലൈനെന്നും ഒരു പാര്&#x200d;ട്ടിയോടും ഇവിടെ ഇരിക്കാമെന്ന് താന്&#x200d; വാക്ക് നല്&#x200d;കിയിട്ടില്ലെന്നും കളമശേരി ആരുടേതാണെങ്കിലും തനിക്ക് പ്രശ്‌നമില്ലെന്നും എസ്.ഐ മറുപടി പറഞ്ഞു. ഇതോടെ സിപിഎം പ്രവര്&#x200d;ത്തകരോട് മാന്യമായി പെരുമാറണമെന്നായി സി.പി.എം നേതാവ്. ഇതില്&#x200d; കൂടുതല്&#x200d; എങ്ങനെ നന്നായി പെരുമാണമെന്നും താന്&#x200d; ഇവിടെയുള്ളിത്തോളം കാലം പിള്ളേരെ തല്ലാന്&#x200d; അനുവദിക്കില്ലെന്നും എസ്.ഐ മറുപടി നല്&#x200d;കി. തനിക്കെന്താ കൊമ്പുണ്ടോ എന്ന ചോദ്യത്തിന് താന്&#x200d; ടെസ്റ്റ് എഴുതിയ പാസായാണ് ഇവിടെയെത്തിയതെന്നായിരുന്നു എസ്.ഐയുടെ മറുപടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kalamassery-cpim-area-secretary-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിക്കാഹ് ചെയ്ത യുവതിയെ കാണാന്‍ എത്തിയ എസ്.ഐക്ക്; ഹോസ്റ്റല്‍ പരിസരത്ത് സദാചാര പോലീസിങ്</title>
		<link>https://www.chandrikadaily.com/kozhikode-sub-inspector-trapd-in-public-policing-in-ngt.html</link>
					<comments>https://www.chandrikadaily.com/kozhikode-sub-inspector-trapd-in-public-policing-in-ngt.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 28 Oct 2017 10:03:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[medical college]]></category>
		<category><![CDATA[moral policing]]></category>
		<category><![CDATA[sub inspector]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50382</guid>

					<description><![CDATA[കോഴിക്കോട്: നവവധുവിനെ കാണാന്‍ ഹോസ്റ്റലിന് സമീപമെത്തിയ വരനായ എസ്.ഐ.ക്കെതിരേ സദാചാര പോലീസിങ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് എസ്.ഐ. ഹബീബുള്ളയാണ് സദാചാര പോലീസ് ചമഞ്ഞ ചോദ്യംചെയ്യലിന് വിധേയമായത്. എരഞ്ഞിപ്പാലത്തെ ലേഡീസ് ഹോസ്റ്റലില്‍ കഴിയുന്ന നവവധുവിനെ കാണാന്‍ എത്തിയപ്പോഴാണ് എസ്.ഐ ചോദ്യംചെയ്യലിന് വിധേയമായത്. വെള്ളിയാഴ്ച രാത്രി 10.30നാണ് സംഭവം. ഹോസ്റ്റലിന് സമീപത്തുള്ള ഇടവഴിയില്‍ വെച്ച് ഇരുവരും സംസാരിക്കുമ്പോഴാണ് എസ്.ഐ.യെ ചോദ്യംചെയ്തത്. നിലവില്‍ യുവതിയുമായുള്ള എസ്.ഐയുടെ നിക്കാഹ് കഴിഞ്ഞതാണ്. തുടര്‍ന്ന് ചോദ്യംചെയ്യുന്നത് എസ്.ഐ. എതിര്‍ത്തതോടെ സ്ഥലത്തേക്ക് കൂടുതല്‍ ആളുകളെത്തുകയായിയിരുന്നു. വിവാഹം നിശ്ചയിച്ചവരാണെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: നവവധുവിനെ കാണാന്&#x200d; ഹോസ്റ്റലിന് സമീപമെത്തിയ വരനായ എസ്.ഐ.ക്കെതിരേ സദാചാര പോലീസിങ്. കോഴിക്കോട് മെഡിക്കല്&#x200d; കോളേജ് എസ്.ഐ. ഹബീബുള്ളയാണ് സദാചാര പോലീസ് ചമഞ്ഞ ചോദ്യംചെയ്യലിന് വിധേയമായത്.</p>
<p>എരഞ്ഞിപ്പാലത്തെ ലേഡീസ് ഹോസ്റ്റലില്&#x200d; കഴിയുന്ന നവവധുവിനെ കാണാന്&#x200d; എത്തിയപ്പോഴാണ് എസ്.ഐ ചോദ്യംചെയ്യലിന് വിധേയമായത്.</p>
<p>വെള്ളിയാഴ്ച രാത്രി 10.30നാണ് സംഭവം. ഹോസ്റ്റലിന് സമീപത്തുള്ള ഇടവഴിയില്&#x200d; വെച്ച് ഇരുവരും സംസാരിക്കുമ്പോഴാണ് എസ്.ഐ.യെ ചോദ്യംചെയ്തത്.</p>
<p>നിലവില്&#x200d; യുവതിയുമായുള്ള എസ്.ഐയുടെ നിക്കാഹ് കഴിഞ്ഞതാണ്. തുടര്&#x200d;ന്ന് ചോദ്യംചെയ്യുന്നത് എസ്.ഐ. എതിര്&#x200d;ത്തതോടെ സ്ഥലത്തേക്ക് കൂടുതല്&#x200d; ആളുകളെത്തുകയായിയിരുന്നു. വിവാഹം നിശ്ചയിച്ചവരാണെന്ന് അറിയിച്ചെങ്കിലും ആളുകള്&#x200d; പിന്മാറാന്&#x200d; തയ്യാറായില്ലെന്ന് എസ്.ഐ. പറഞ്ഞു.</p>
<p>നവംബര്&#x200d; ഒമ്പതിനാണ് ഇരുവരും തമ്മിലുള്ള വിവാഹസത്കാരം. ഇതുമായി ബന്ധപ്പെട്ട് വാങ്ങിയ സാധനങ്ങള്&#x200d; നല്&#x200d;കാന്&#x200d; എത്തിയതായിരുന്നു എസ്.ഐ ഹബീബുള്ള.</p>
<p>ഭാര്യയായ യുവതി താമസിക്കുന്ന ഹോസ്റ്റലിന് സമീപത്തെ ഇടവഴിയില്&#x200d; വെച്ചായിരുന്നു ഇരുവരും സംസാരിച്ചത്. എന്നാല്&#x200d; സംഭവ സ്ഥലത്തേക്ക് കൂടുതല്&#x200d; ആളുകള്&#x200d; എത്തിയതോടെ എസ്.ഐ തിരിച്ചുപോവുകയായിരുന്നു. ഔദ്യോഗിക വാഹനത്തില്&#x200d; യൂണിഫോമിലെത്തിയ എസ്.ഐ.യെയാണ് ഒരുസംഘം ചോദ്യംചെയ്തത്.</p>
<p>അതേസമയം, ചോദ്യംചെയ്യാനെത്തിയ പതിനാറുകാരനെ എസ്.ഐ. മര്&#x200d;ദിച്ചതായും പരാതിയുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kozhikode-sub-inspector-trapd-in-public-policing-in-ngt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
