<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>subrahmanya swami &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/subrahmanya-swami/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 09 Sep 2020 07:22:36 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>subrahmanya swami &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അമിത് മാളവ്യയെ പുറത്താക്കണം; ബി.ജെ.പിയില്&#x200d; കലാപക്കൊടി ഉയര്&#x200d;ത്തി സുബ്രഹ്മണ്യന്&#x200d; സ്വാമി</title>
		<link>https://www.chandrikadaily.com/sack-amit-malavya-says-subrahmanyan-swamy.html</link>
					<comments>https://www.chandrikadaily.com/sack-amit-malavya-says-subrahmanyan-swamy.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 09 Sep 2020 07:22:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[amith malavya]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[subrahmanya swami]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=151678</guid>

					<description><![CDATA[സാമ്പത്തികം അടക്കം വിവിധ വിഷയങ്ങളില്&#x200d; നരേന്ദ്രമോദി സര്&#x200d;ക്കാറുമായി അഭിപ്രായ ഭിന്നത വച്ചുപുലര്&#x200d;ത്തുന്ന നേതാവാണ് സ്വാമി.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പാര്&#x200d;ട്ടി ഐടി സെല്&#x200d; മേധാവി അമിത് മാളവ്യയെ തല്&#x200d;സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രാജ്യസഭാ എംപി സുബ്രഹ്മണ്യന്&#x200d; സ്വാമി. ഇക്കാര്യം പാര്&#x200d;ട്ടി പ്രസിഡണ്ട് ജെപി നദ്ദയെ അറിയിച്ചതായും സ്വാമി വ്യക്തമാക്കി. മാളവ്യയെ നീക്കിയില്ലെങ്കില്&#x200d; സ്വയം പ്രതിരോധിക്കാന്&#x200d; താന്&#x200d; നിര്&#x200d;ബന്ധിതനാകുമെന്നും സ്വാമി വ്യക്തമാക്കി.</p>
<p>വ്യാഴാഴ്ചയോടെ മാളവ്യയെ നീക്കണം എന്നാണ് സ്വാമി ട്വിറ്ററില്&#x200d; ആവശ്യപ്പെട്ടത്. &#8216;നാളെ മാളവ്യയെ ബി.ജെ.പി ഐടി സെല്ലില്&#x200d; നിന്ന് നീക്കിയില്ലെങ്കില്&#x200d; പാര്&#x200d;ട്ടി എന്നെ പ്രതിരോധിക്കില്ല എന്നാണ് അര്&#x200d;ത്ഥം. പാര്&#x200d;ട്ടിയില്&#x200d; അഭിപ്രായം പറയാന്&#x200d; ഒരു വേദിയുമില്ലാത്ത സ്ഥിതിക്ക് എനിക്ക് സ്വയം പ്രതിരോധിക്കേണ്ടി വരും&#8217; &#8211; എന്നാണ് സ്വാമിയുടെ ട്വീറ്റ്.</p>
<p>വ്യാജ ട്വീറ്റുകള്&#x200d; ഉപയോഗിച്ച് അമിത് മാളവ്യ തനിക്കെതിരെ പ്രചാരണം നടത്തുന്നു എന്ന് നേരത്തെ സ്വാമി ആരോപിച്ചിരുന്നു. തന്റെ ഫോളോവര്&#x200d;മാര്&#x200d; തിരിച്ചു പ്രതികരിച്ചാല്&#x200d; അതിന് ഉത്തരവാദിയായിരിക്കില്ലെന്നും സ്വാമി പറഞ്ഞിരുന്നു.</p>
<p>സാമ്പത്തികം അടക്കം വിവിധ വിഷയങ്ങളില്&#x200d; നരേന്ദ്രമോദി സര്&#x200d;ക്കാറുമായി അഭിപ്രായ ഭിന്നത വച്ചുപുലര്&#x200d;ത്തുന്ന നേതാവാണ് സ്വാമി. ഈയിടെ ജെഇഇ, നീറ്റ് വിഷയത്തില്&#x200d; കേന്ദ്രസര്&#x200d;ക്കാറിന് എതിരെ വിദ്യാര്&#x200d;ത്ഥികള്&#x200d; നടത്തിയ സമരത്തെ അദ്ദേഹം പിന്തുണച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sack-amit-malavya-says-subrahmanyan-swamy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിയെ വെട്ടിലാക്കി സുബ്രഹ്മണ്യന്&#x200d; സ്വാമി</title>
		<link>https://www.chandrikadaily.com/subrahmani-swami-locked-bjp.html</link>
					<comments>https://www.chandrikadaily.com/subrahmani-swami-locked-bjp.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 25 Dec 2017 16:58:37 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[njp]]></category>
		<category><![CDATA[subrahmanya swami]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61265</guid>

					<description><![CDATA[&#160; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്&#x200d;സ്വാമി. കരുണാനിധിയെ വീട്ടിലെത്തി സന്ദര്&#x200d;ശിച്ച പ്രധാനമന്ത്രിയുടെ നിലപാട് ബി.ജെ.പിയുടെ പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കിയെന്നാണ് സുബ്രഹ്മണ്യ സ്വാമിയുടെ വിമര്&#x200d;ശനം. ആര്&#x200d;.കെ നഗര്&#x200d; ഉപതിരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി സ്ഥാനാര്&#x200d;ഥി നോട്ടയ്ക്ക് പിറകിലായത് രാജ്യംഭരിക്കുന്ന പാര്&#x200d;ട്ടിക്ക് നാണക്കേടുണ്ടാക്കി. ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന ഘടകം ഉടന്&#x200d; പിരിച്ചുവിടണം. പനീര്&#x200d;സെല്&#x200d;വത്തെ ഒഴിവാക്കി ശശികല, പളനിസ്വാമി വിഭാഗങ്ങള്&#x200d; ഒന്നാവണമെന്നും സുബ്രഹ്മണ്യന്&#x200d;സ്വാമി പറയുന്നു. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോര്&#x200d;ട്ട് ചെയ്തത്. അഴിമതിക്കാരനായ പനീര്&#x200d;സെല്&#x200d;വം രാഷട്രീയത്തില്&#x200d; നിന്ന് വിരമിക്കണം. അണ്ണാഡി.എം.കെയിലെ ഇ.പി.എസ് ശശികല [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്&#x200d;സ്വാമി. കരുണാനിധിയെ വീട്ടിലെത്തി സന്ദര്&#x200d;ശിച്ച പ്രധാനമന്ത്രിയുടെ നിലപാട് ബി.ജെ.പിയുടെ പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കിയെന്നാണ് സുബ്രഹ്മണ്യ സ്വാമിയുടെ വിമര്&#x200d;ശനം. ആര്&#x200d;.കെ നഗര്&#x200d; ഉപതിരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി സ്ഥാനാര്&#x200d;ഥി നോട്ടയ്ക്ക് പിറകിലായത് രാജ്യംഭരിക്കുന്ന പാര്&#x200d;ട്ടിക്ക് നാണക്കേടുണ്ടാക്കി. ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന ഘടകം ഉടന്&#x200d; പിരിച്ചുവിടണം. പനീര്&#x200d;സെല്&#x200d;വത്തെ ഒഴിവാക്കി ശശികല, പളനിസ്വാമി വിഭാഗങ്ങള്&#x200d; ഒന്നാവണമെന്നും സുബ്രഹ്മണ്യന്&#x200d;സ്വാമി പറയുന്നു. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോര്&#x200d;ട്ട് ചെയ്തത്.</p>
<p>അഴിമതിക്കാരനായ പനീര്&#x200d;സെല്&#x200d;വം രാഷട്രീയത്തില്&#x200d; നിന്ന് വിരമിക്കണം. അണ്ണാഡി.എം.കെയിലെ ഇ.പി.എസ് ശശികല വിഭാഗങ്ങളുടെ ലയനത്തിന് നേരിട്ട് മുന്&#x200d;കൈ എടുക്കും. രണ്ടു കേന്ദ്രമന്ത്രിമാരുടെ തെറ്റായ ഉപദേശത്തിന്റെ പുറത്താണ് ശശികലയെ ഒഴിവാക്കി ഇ.പി.എസ് ഒ.പി.എസ് വിഭാഗങ്ങളുടെ ലയനത്തിന് ബി.ജെ.പി സമ്മര്&#x200d;ദ്ദം ചെലുത്തിയതെന്നും സുബ്രഹ്മണ്യ സ്വാമി കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/subrahmani-swami-locked-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നട്ടെല്ലില്ലാത്ത വിഡ്ഢിയും പൊങ്ങച്ചക്കാരനും; സുബ്രഹ്മണ്യ സ്വാമിയുടെ പരിഹാസത്തിന് കമലിന്റെ ചുട്ടമറുപടി</title>
		<link>https://www.chandrikadaily.com/subrahmanya-swami.html</link>
					<comments>https://www.chandrikadaily.com/subrahmanya-swami.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 21 Feb 2017 05:33:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[kamalhassan]]></category>
		<category><![CDATA[subrahmanya swami]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20713</guid>

					<description><![CDATA[ചെന്നൈ: സെലിബ്രിറ്റികള്‍ ആശയാവതരണത്തിന് വേദിയാക്കുന്ന ട്വിറ്ററില്‍ ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമിയും തമിഴ്‌നടന്‍ കമല്‍ഹാസനും തമ്മില്‍ ഏറ്റുമുട്ടുന്നു. പൊങ്ങച്ചക്കാരനും നട്ടെല്ലില്ലാത്ത വിഡ്ഢിയുമെന്ന സുബ്രഹ്്മണ്യ സ്വാമിയുടെ പരാമര്‍ശങ്ങള്‍ക്കാണ് കമല്‍ഹാസന്‍ ചുട്ടമറുപടി നല്‍കിയത്. സംസ്‌കാര ശൂന്യമായ ഭാഷയുടെ കാര്യത്തില്‍ സ്വാമിയുടത്ര പ്രാവീണ്യം തനിക്കില്ല എന്നായിരുന്നു സൂപ്പര്‍താരത്തിന്റെ മറുപടി. തമിഴ്‌നാട് മുഖ്യമന്ത്രി വിഷയവുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും മൈക്രോബ്ലോഗിങ് സൈറ്റില്‍ ഏറ്റുമുട്ടിയത്. ജനം പറഞ്ഞാല്‍ കമലിനെ ബിജെപി ക്ഷണിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയാണ് സുബ്രഹ്മണ്യ സ്വാമി വിവാദത്തിന് തുടക്കമിട്ടത്. ബിജെപിയുടെ കാര്യം തനിക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: സെലിബ്രിറ്റികള്&#x200d; ആശയാവതരണത്തിന് വേദിയാക്കുന്ന ട്വിറ്ററില്&#x200d; ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമിയും തമിഴ്‌നടന്&#x200d; കമല്&#x200d;ഹാസനും തമ്മില്&#x200d; ഏറ്റുമുട്ടുന്നു. പൊങ്ങച്ചക്കാരനും നട്ടെല്ലില്ലാത്ത വിഡ്ഢിയുമെന്ന സുബ്രഹ്്മണ്യ സ്വാമിയുടെ പരാമര്&#x200d;ശങ്ങള്&#x200d;ക്കാണ് കമല്&#x200d;ഹാസന്&#x200d; ചുട്ടമറുപടി നല്&#x200d;കിയത്. സംസ്‌കാര ശൂന്യമായ ഭാഷയുടെ കാര്യത്തില്&#x200d; സ്വാമിയുടത്ര പ്രാവീണ്യം തനിക്കില്ല എന്നായിരുന്നു സൂപ്പര്&#x200d;താരത്തിന്റെ മറുപടി. തമിഴ്‌നാട് മുഖ്യമന്ത്രി വിഷയവുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും മൈക്രോബ്ലോഗിങ് സൈറ്റില്&#x200d; ഏറ്റുമുട്ടിയത്. ജനം പറഞ്ഞാല്&#x200d; കമലിനെ ബിജെപി ക്ഷണിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്&#x200d;കിയാണ് സുബ്രഹ്മണ്യ സ്വാമി വിവാദത്തിന് തുടക്കമിട്ടത്. ബിജെപിയുടെ കാര്യം തനിക്ക് അറിയില്ലെന്നും തന്നോട് ചോദിച്ചാല്&#x200d; അത് എതിര്&#x200d;ക്കുമെന്നുമായിരുന്നു സ്വാമിയുടെ മറുപടി. കമല്&#x200d; പൊങ്ങച്ചക്കാരനും നട്ടെല്ലില്ലാത്ത വിഡ്ഢിയുമാണെന്ന് സ്വാമി ആരോപിച്ചു. എന്നാല്&#x200d; തമിഴ്‌നാട്ടുകാരെ പൊറുക്കികള്&#x200d; (തെമ്മാടികള്&#x200d;) എന്നു വിളിച്ച സുബ്രഹ്മണ്യസ്വാമിക്ക് അദ്ദേഹത്തിന്റെ സംസ്‌കാരത്തിലുള്ള മറുപടി പറയാന്&#x200d; താന്&#x200d; ആഗ്രഹക്കുന്നില്ലെന്നായിരുന്നു കമലിന്റെ ട്വീറ്റ്. അദ്ദേഹത്തെ താന്&#x200d; എതിര്&#x200d;ക്കേണ്ട കാര്യമില്ല. തമിഴ്ജനത എതിര്&#x200d;ത്തുകൊള്ളും. മോശം ഭാഷയില്&#x200d; സംസാരിക്കാന്&#x200d; ഉദ്ദേശിക്കുന്നില്ലെന്നും ഇത്തരം കാര്യത്തില്&#x200d; തന്നേക്കാള്&#x200d; അനുഭവ സമ്പത്തുള്ളയാളാണ് സ്വാമിയെന്നും കമല്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/subrahmanya-swami.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
