<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>sudheepto sen &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sudheepto-sen/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 15 Oct 2025 06:32:20 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>sudheepto sen &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8220;സിനിമയുടെ പേരില്‍ നടക്കുന്ന തമാശ&#8221;; ഫിലിംഫെയർ അവാർഡുകളെ പരിഹസിച്ച് &#8216;കേരള സ്റ്റോറി&#8217; സംവിധായകന്‍</title>
		<link>https://www.chandrikadaily.com/a-joke-in-the-name-of-cinema-kerala-story-director-mocks-filmfare-awards.html</link>
					<comments>https://www.chandrikadaily.com/a-joke-in-the-name-of-cinema-kerala-story-director-mocks-filmfare-awards.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 15 Oct 2025 06:31:19 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[award]]></category>
		<category><![CDATA[film]]></category>
		<category><![CDATA[kerala story]]></category>
		<category><![CDATA[sudheepto sen]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358560</guid>

					<description><![CDATA[ന്യൂഡല്‍ഹി: 70ാമത് ഫിലിംഫെയർ അവാർഡുകളെ വിമർശിച്ച് &#8216;ദ കേരള സ്റ്റോറി&#8217; സംവിധായകന്‍ സുദീപ്തോ സെന്‍. കിരണ്‍ റാവു സംവിധാനം ചെയ്ത &#8216;ലാപതാ ലേഡീസ്&#8217; ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് അവാർഡുകള്‍ നല്‍കിയതിലാണ് സംവിധായകന്റെ വിമർശനം. 13 അവാർഡുകളാണ് കിരണ്‍ റാവുവിന്റെ ചിത്രം നേടിയത്. സിനിമയുടെ പേരിലുള്ള &#8216;തമാശ&#8217;യെന്നാണ് അവാർഡുകളെ സുദീപ്തോ പരിഹസിച്ചത്. ഫിലിംഫെയർ അവാർഡ്സിനെക്കുറിച്ചുള്ള ഒരു കുറിപ്പ് സുദീപ്തോ സെന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. &#8220;ഈ വര്‍ഷത്തെ ഫിലിംഫെയര്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ &#8216;നവതരംഗ&#8217;ത്തിന്റെ തുറന്നുകാട്ടലാണ്&#8230;ഒരു നഗ്നമായ കോപ്പിയടി ചിത്രം… ക്രൂരതയുടെ [&#8230;]]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ന്യൂഡല്&#x200d;ഹി: 70ാമത് ഫിലിംഫെയർ അവാർഡുകളെ വിമർശിച്ച് &#8216;ദ കേരള സ്റ്റോറി&#8217; സംവിധായകന്&#x200d; സുദീപ്തോ സെന്&#x200d;. കിരണ്&#x200d; റാവു സംവിധാനം ചെയ്ത &#8216;ലാപതാ ലേഡീസ്&#8217; ഉള്&#x200d;പ്പെടെയുള്ള ചിത്രങ്ങള്&#x200d;ക്ക് അവാർഡുകള്&#x200d; നല്&#x200d;കിയതിലാണ് സംവിധായകന്റെ വിമർശനം. 13 അവാർഡുകളാണ് കിരണ്&#x200d; റാവുവിന്റെ ചിത്രം നേടിയത്. സിനിമയുടെ പേരിലുള്ള &#8216;തമാശ&#8217;യെന്നാണ് അവാർഡുകളെ സുദീപ്തോ പരിഹസിച്ചത്.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഫിലിംഫെയർ അവാർഡ്സിനെക്കുറിച്ചുള്ള ഒരു കുറിപ്പ് സുദീപ്തോ സെന്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; പങ്കുവച്ചു. &#8220;ഈ വര്&#x200d;ഷത്തെ ഫിലിംഫെയര്&#x200d; യഥാര്&#x200d;ത്ഥത്തില്&#x200d; ഇന്ത്യന്&#x200d; &#8216;നവതരംഗ&#8217;ത്തിന്റെ തുറന്നുകാട്ടലാണ്&#8230;ഒരു നഗ്നമായ കോപ്പിയടി ചിത്രം… ക്രൂരതയുടെ പാഠപുസ്തകമായ ഒരു സിനിമയും 72 മണിക്കൂറിലധികം ബോക്സ് ഓഫീസിൽ പിടിച്ചുനില്&#x200d;ക്കാന്&#x200d; സാധിക്കാതിരുന്ന ഒരു സിനിമയും മിക്ക കിരീടങ്ങളും കൊണ്ടുപോയി. പ്രതീക്ഷിച്ചതുപോലെ, 2024 ലെ മികച്ച സൃഷ്ടികള്&#x200d;ക്ക് അംഗീകാരം ലഭിച്ചില്ല. &#8216;ദി കേരള സ്റ്റോറി&#8217;ക്ക് ദേശീയ അവാര്&#x200d;ഡ് ലഭിക്കുന്നതിനെതിരെ ഫിലിംഫെയര്&#x200d; എന്തിനാണ് ഇത്രയധികം ശബ്ദമുയര്&#x200d;ത്തിയതെന്ന് ഇപ്പോള്&#x200d; മനസ്സിലായി, സുദീപ്തോ കുറിച്ചു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">I never  expect anything great from any Indian cinema establishment, particularly when it is media or cinema journalism &#8211; just enamored by the glamor and rich-world of the stars, exactly the way people from villages and small cities gather in front of Mr. Bachchan or SRK&#39;s house.… <a href="https://t.co/nTJc2nl8sB">pic.twitter.com/nTJc2nl8sB</a></p>
<p>&mdash; Sudipto SEN (@sudiptoSENtlm) <a href="https://twitter.com/sudiptoSENtlm/status/1978032518575059109?ref_src=twsrc%5Etfw">October 14, 2025</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>&#8220;ഈ &#8216;വുഡ്&#8217; സമൂഹം ഞങ്ങളെ അംഗീകരിക്കുകയോ ക്ഷണിക്കുകയോ തെരഞ്ഞെടുക്കുകയോ ചെയ്യാത്തതില്&#x200d; ഞാന്&#x200d; സന്തുഷ്ടനാണ്. വ്യാജമായി പുഞ്ചിരിക്കുന്നതില്&#x200d; നിന്നും, വ്യാജ സൗഹൃദം നടിക്കുന്നതില്&#x200d; നിന്നും, മുഖസ്തുതിയില്&#x200d; ഏര്&#x200d;പ്പെടുന്നതില്&#x200d; നിന്നും ഞങ്ങള്&#x200d; രക്ഷപ്പെട്ടിരിക്കുന്നു. മുംബൈയിലെ സിനിമയുടെ പേരിലുള്ള ഈ തമാശയില്&#x200d; നിന്നും കാനില്&#x200d; സെല്&#x200d;ഫിയെടുക്കുന്നതില്&#x200d; നിന്നും രക്ഷപ്പെട്ടതില്&#x200d; ഞാന്&#x200d; സന്തോഷവാനാണ്. സിനിമയുടെ പേരിലുള്ള ഈ വൃത്തികെട്ട കാപട്യങ്ങളില്&#x200d; നിന്നും വ്യാജ കെട്ടുകാഴ്ചകളില്&#x200d; നിന്നും ഞങ്ങള്&#x200d; രക്ഷപ്പെട്ടിരിക്കുന്നു,&#8221; സുദീപ്തോ കുറിപ്പില്&#x200d; കൂട്ടിച്ചേർക്കുന്നു.</p>
<p>സിനിമകളുടെ പേരെടുത്തു പറയാതെയായിരുന്നു സുദീപ്തോയുടെ വിമർശനം. എന്നാല്&#x200d;, മികച്ച ചിത്രത്തിന് അവാർഡ് ലഭിച്ച &#8216;ലാപതാ ലേഡീസി&#8217;നെയാണ് &#8216;നഗ്‌നമായ മോഷണം&#8217; എന്ന് സംവിധായകന്&#x200d; വിശേഷിപ്പിച്ചത്. മുന്&#x200d;പ് ഈ ചിത്രം കോപ്പിയടി ആരോപണം നേരിട്ടിരുന്നു. &#8216;ക്രൂരതയുടെ ട്യൂട്ടോറിയല്&#x200d;&#8217; എന്ന് വിശേഷിപ്പിച്ചത് &#8216;കില്&#x200d;&#8217; എന്ന ചിത്രത്തെയും &#8216;ബോക്‌സോഫീസില്&#x200d; 72 മണിക്കൂറില്&#x200d; കൂടുതല്&#x200d; പിടിച്ചുനില്&#x200d;ക്കാത്തത്&#8217; എന്ന് വിശേഷിപ്പിച്ചത് &#8216;ഐ വാണ്ട് ടു ടോക്ക്&#8217; എന്ന ചിത്രത്തെയുമാണ്.</p>
<p>സുദീപ്തോയുടെ &#8216;ദ കേരള സ്റ്റോറി&#8217; എന്ന ചിത്രത്തിന് രണ്ട് പുരസ്കാരങ്ങളാണ് 71ാമത് ദേശീയ ചലച്ചിത്ര അവാർഡ് ജൂറി നല്&#x200d;കിയത്. മികച്ച സംവിധായകനായി സുദീപ്തോ സെന്നും മികച്ച ഛായാഗ്രഹകനായി പ്രസന്താനു മൊഹപാത്രയും തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്&#x200d;, അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ സിനിമയുടെ ഉള്ളടക്കത്തെയും അവാർഡ് നിർണയത്തെയും വിമർശിച്ച് സിനിമാ-രാഷ്ട്രീയ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. കലാമൂല്യമില്ലാത്ത, കേരളാ വിരുദ്ധത നിറഞ്ഞ പ്രൊപ്പഗണ്ടാ സിനിമയാണ് &#8216;കേരള സ്റ്റോറി&#8217; എന്നായിരുന്നു പ്രധാന വിമർശനം.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-joke-in-the-name-of-cinema-kerala-story-director-mocks-filmfare-awards.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
