<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>suicide death &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/suicide-death/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 22 Sep 2019 08:52:35 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>suicide death &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം മനുഷ്യ അസ്ഥികൂടം കണ്ടെത്തി</title>
		<link>https://www.chandrikadaily.com/locals-found-old-skeleton-in-palazhi-near-hilite-mall.html</link>
					<comments>https://www.chandrikadaily.com/locals-found-old-skeleton-in-palazhi-near-hilite-mall.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 22 Sep 2019 08:36:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[DEAD BODY]]></category>
		<category><![CDATA[suicide death]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=139823</guid>

					<description><![CDATA[കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം പലാഴി ഇരുങ്ങല്ലൂരില്&#x200d; മനുഷ്യ അസ്ഥികൂടം കണ്ടെത്തി. ഇരുങ്ങല്ലൂരിന് സമീപം കുന്നിപുറത്തെ ശ്മശാനം വൃത്തിയാക്കാന്&#x200d; പോയ യുവാക്കളാണ് കുറ്റികാടിനുള്ളില്&#x200d; അസ്ഥികൂടം കണ്ടത്. കരിയിലകള്&#x200d;ക്കിടയില്&#x200d; ചിന്നിച്ചിതറിയ നിലയിലായിരുന്നു അസ്ഥികൂടം. നാട്ടുകാര്&#x200d; വിവരമറിയിച്ചെതിനെ തുടര്&#x200d;ന്ന് പന്തീരങ്കാവ് പോലീസെത്തി പ്രാഥമിക അന്വേഷണം നടത്തി. സംഭവത്തില്&#x200d; എഫ്.ഐ.ആര്&#x200d; ഇട്ട് അന്വേഷണം ആരംഭിച്ചതായി സ്റ്റേഷന്&#x200d; സബ് ഇന്&#x200d;പെക്ടര്&#x200d; എസ്.പി മുരളീധരന്&#x200d; &#8216;ചന്ദ്രിക&#8217;യോട് പറഞ്ഞു. അസ്ഥികൂടം പുരുഷന്റേതോ സ്ത്രീയുടേയോ എന്ന് വ്യക്തമായിട്ടില്ല. മൃതദേഹം സംബന്ധിച്ച കൂടുതല്&#x200d; വിവരങ്ങള്&#x200d;ക്കായി ഫോറന്&#x200d;സിക് പരിശോധന [&#8230;]]]></description>
										<content:encoded><![CDATA[
<p>കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം പലാഴി ഇരുങ്ങല്ലൂരില്&#x200d; മനുഷ്യ അസ്ഥികൂടം കണ്ടെത്തി. ഇരുങ്ങല്ലൂരിന് സമീപം കുന്നിപുറത്തെ ശ്മശാനം വൃത്തിയാക്കാന്&#x200d; പോയ യുവാക്കളാണ് കുറ്റികാടിനുള്ളില്&#x200d; അസ്ഥികൂടം കണ്ടത്. കരിയിലകള്&#x200d;ക്കിടയില്&#x200d; ചിന്നിച്ചിതറിയ നിലയിലായിരുന്നു അസ്ഥികൂടം. </p>



<figure class="wp-block-image"><img loading="lazy" width="1280" height="960" src="https://www.chandrikadaily.com/wp-content/uploads/2019/09/87ebe39b-178f-45bf-abc5-bfeb6af67228.jpg" alt="" class="wp-image-139828"/></figure>



<p>നാട്ടുകാര്&#x200d; വിവരമറിയിച്ചെതിനെ തുടര്&#x200d;ന്ന് പന്തീരങ്കാവ് പോലീസെത്തി പ്രാഥമിക അന്വേഷണം നടത്തി. സംഭവത്തില്&#x200d; എഫ്.ഐ.ആര്&#x200d; ഇട്ട് അന്വേഷണം ആരംഭിച്ചതായി സ്റ്റേഷന്&#x200d; സബ് ഇന്&#x200d;പെക്ടര്&#x200d; എസ്.പി മുരളീധരന്&#x200d; &#8216;ചന്ദ്രിക&#8217;യോട് പറഞ്ഞു. അസ്ഥികൂടം പുരുഷന്റേതോ സ്ത്രീയുടേയോ എന്ന് വ്യക്തമായിട്ടില്ല. മൃതദേഹം സംബന്ധിച്ച കൂടുതല്&#x200d; വിവരങ്ങള്&#x200d;ക്കായി ഫോറന്&#x200d;സിക് പരിശോധന തുടങ്ങിയ പ്രാഥമിക നടപടികള്&#x200d; ആരംഭിച്ചതായും എസ്.ഐ പറഞ്ഞു. </p>



<figure class="wp-block-image"><img loading="lazy" width="960" height="1280" src="https://www.chandrikadaily.com/wp-content/uploads/2019/09/bb01285f-27df-4d3c-b900-e1200ee1cc9c.jpg" alt="" class="wp-image-139827"/></figure>



<figure class="wp-block-image"><img loading="lazy" width="960" height="1280" src="https://www.chandrikadaily.com/wp-content/uploads/2019/09/55fff056-27db-4e62-9d24-4443215aa9a3.jpg" alt="" class="wp-image-139826"/></figure>



<p>അസ്ഥികൂടത്തിന് മാസങ്ങളോളം പഴക്കമുണ്ടെന്നാണ് നിഗമനം. തലയോട്ടി, എല്ലിന്&#x200d;കഷണങ്ങള്&#x200d; എന്നിവ പ്രദേശത്ത് ചിതറിയ നിലയിലായിരുന്നു. അസ്തികൂടം കുറ്റികാടിനുള്ളില്&#x200d; എത്തിയത് എങ്ങനെയെന്നതിന് പിന്നില്&#x200d; ദുരൂഹതയുണ്ടോയെന്ന് വ്യക്തമല്ല. പ്രദേശവാസികള്&#x200d; എത്തിപ്പെടാന്&#x200d; മടിക്കുന്ന ഒഴിഞ്ഞ കിടക്കുന്ന ഭൂമിയില്&#x200d; മൃതദേഹം എത്തിയതിന് പിന്നിലും സംശയം നിലനില്&#x200d;കുന്നുണ്ട്. അതേസമയം സമീപത്തെ മരത്തില്&#x200d; ലുങ്കി കെട്ടി തൂക്കിയ നിലയില്&#x200d; കണ്ടെത്തിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/locals-found-old-skeleton-in-palazhi-near-hilite-mall.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പഠിക്കാത്തതിന് വഴക്കുപറഞ്ഞു; വീടുവിട്ടിറങ്ങിയ വിദ്യാര്&#x200d;ത്ഥി ക്ലാസ്മുറിയില്&#x200d; തൂങ്ങിമരിച്ച നിലയില്&#x200d;</title>
		<link>https://www.chandrikadaily.com/ninth-grader-ends-life-as-granny-scolds-him-for-not-studying.html</link>
					<comments>https://www.chandrikadaily.com/ninth-grader-ends-life-as-granny-scolds-him-for-not-studying.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 26 Aug 2019 06:13:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[student suicide]]></category>
		<category><![CDATA[suicide death]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=137107</guid>

					<description><![CDATA[മങ്കൊമ്പ് : പഠിക്കാതിരുന്നതിനു അമ്മുമ്മ വഴക്കുപറഞ്ഞതിനെത്തുടര്&#x200d;ന്ന് വീടുവിട്ടിറങ്ങിപ്പോയ ഒന്&#x200d;പതാം ക്ലാസ് വിദ്യാര്&#x200d;ത്ഥിയെ പഠിക്കുന്ന സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്&#x200d; തൂങ്ങിമരിച്ച നിലയില്&#x200d; കണ്ടെത്തി. രാമങ്കരി ഗ്രാമപഞ്ചായത്ത് വേഴപ്ര കാപ്പില്&#x200d;ചേരി വീട്ടില്&#x200d; ജീവന്റെ മകന്&#x200d; ജീവന്&#x200d; ഗിരീഷാ (15) ണ് മരിച്ചത്. ഇന്നലെ രാത്രി ഒന്&#x200d;പതോടെ കാവാലം ഗവ.ടെക്നിക്കല്&#x200d; സ്‌കൂളിലെ ക്ലാസ് മുറിയിലാണ് വിദ്യാര്&#x200d;ത്ഥിയെ മരിച്ചനിലയില്&#x200d; കണ്ടത്. ഇതേ സ്‌കൂളിലെ വിദ്യാര്&#x200d;ഥിയാണ് ജീവന്&#x200d; ഗിരീഷ്. ജ്യോതിഷ്, ജ്യോതിലക്ഷ്മി എന്നിവര്&#x200d; സഹോദരങ്ങളാണ്. സംഭവത്തെപ്പറ്റി പോലീസും, നാട്ടുകാരും പറയുന്നതിങ്ങനെ. ടെക്നിക്കല്&#x200d; സ്‌കൂളില്&#x200d; പഠിക്കുന്ന [&#8230;]]]></description>
										<content:encoded><![CDATA[
<p>മങ്കൊമ്പ് : പഠിക്കാതിരുന്നതിനു അമ്മുമ്മ വഴക്കുപറഞ്ഞതിനെത്തുടര്&#x200d;ന്ന് വീടുവിട്ടിറങ്ങിപ്പോയ ഒന്&#x200d;പതാം ക്ലാസ് വിദ്യാര്&#x200d;ത്ഥിയെ പഠിക്കുന്ന സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്&#x200d; തൂങ്ങിമരിച്ച നിലയില്&#x200d; കണ്ടെത്തി. രാമങ്കരി ഗ്രാമപഞ്ചായത്ത് വേഴപ്ര കാപ്പില്&#x200d;ചേരി വീട്ടില്&#x200d; ജീവന്റെ മകന്&#x200d; ജീവന്&#x200d; ഗിരീഷാ (15) ണ് മരിച്ചത്. ഇന്നലെ രാത്രി ഒന്&#x200d;പതോടെ കാവാലം ഗവ.ടെക്നിക്കല്&#x200d; സ്‌കൂളിലെ ക്ലാസ് മുറിയിലാണ് വിദ്യാര്&#x200d;ത്ഥിയെ മരിച്ചനിലയില്&#x200d; കണ്ടത്.  ഇതേ സ്‌കൂളിലെ വിദ്യാര്&#x200d;ഥിയാണ് ജീവന്&#x200d; ഗിരീഷ്.  ജ്യോതിഷ്, ജ്യോതിലക്ഷ്മി എന്നിവര്&#x200d; സഹോദരങ്ങളാണ്.</p>



<p>സംഭവത്തെപ്പറ്റി പോലീസും, നാട്ടുകാരും പറയുന്നതിങ്ങനെ. ടെക്നിക്കല്&#x200d; സ്‌കൂളില്&#x200d; പഠിക്കുന്ന ജീവന്&#x200d; കഴിഞ്ഞ രണ്ടു വര്&#x200d;ഷങ്ങളായി മാതാവ് വിദ്യയുടെ കാവാലത്തെ കുടുംബവീട്ടില്&#x200d; നിന്നാണ് പഠിക്കുന്നത്. ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കാനിരിക്കെ അവധിദിവസമായ ഇന്നലെ പകല്&#x200d;സയങ്ങളില്&#x200d; കളിക്കുവാനായി പോയ ജീവന്&#x200d; വൈകുന്നേരത്തോടെയാണ് വീട്ടില്&#x200d; തിരിച്ചെത്തിയത്. ഇതിനുശേഷം ടിവി കണ്ടുകൊണ്ടിരുന്ന വിദ്യാര്&#x200d;ഥിയെ പഠിക്കാത്തതിന്റെ പേരില്&#x200d; മുത്തശ്ശി വഴക്കു പറഞ്ഞിരുന്നു. ഇതില്&#x200d; പ്രകോപിതനായ ജീവന്&#x200d; വീട്ടില്&#x200d; നിന്നിറങ്ങിപ്പോയി. കുട്ടിയെ കാണാതായതിനെത്തുടര്&#x200d;ന്ന് തങ്കച്ചി വിവരമറിയിച്ചതനുസരിച്ച മാതാപിതാക്കളായ ഗിരീഷും, വിദ്യയും കാവാലത്തെ വീട്ടിലെത്തി. തുടര്&#x200d;ന്ന് പകല്&#x200d; മുഴുവന്&#x200d; തെരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. സ്‌കൂളിനടുത്തു വച്ചു ജീവനെ കണ്ടെന്ന നാട്ടുകാര്&#x200d; പറഞ്ഞതനുസരിച്ച് രാത്രി ഒന്&#x200d;പതോടെ സ്‌കൂളിലെത്തിയപ്പോഴാണ് വാതിലുകളില്ലാത്ത ക്ലാസ് മുറിയിലെ മേല്&#x200d;ക്കൂരയുടെ ഇരുമ്പു പൈപ്പില്&#x200d; ഉടുത്തിരുന്ന മുണ്ടില്&#x200d; തൂങ്ങിയ നിലയില്&#x200d; കണ്ടെത്തിയത്.</p>



<p>ഇന്നു രാവിലെ കൈനടി പോലീസ് സ്ഥലത്തെത്തി മേല്&#x200d; നടപടികള്&#x200d; പൂര്&#x200d;ത്തിയാക്കിയശേഷം, പോസ്റ്റുമാര്&#x200d;ട്ടത്തിനായി മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്&#x200d; കോളേജ് ആസ്പത്രിയിലേക്കു കൊണ്ടുപോയി. പ്രാഥമിക അന്വേഷണത്തില്&#x200d; വിദ്യാര്&#x200d;ത്ഥി സ്വയം ജീവനൊടുക്കിയതാണെന്നാണ് കരുതുന്നതെന്ന് പോലീസ് പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ninth-grader-ends-life-as-granny-scolds-him-for-not-studying.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഖിലേഷിന്റെ മരണം; ഒളിവില്&#x200d; പോയ മുഖ്യപ്രതി മുക്കം പോലീസിന്റെ പിടിയിലായി</title>
		<link>https://www.chandrikadaily.com/mukkam-akhilesh-death-follow-up-important-arrest.html</link>
					<comments>https://www.chandrikadaily.com/mukkam-akhilesh-death-follow-up-important-arrest.html#respond</comments>
		
		<dc:creator><![CDATA[Guest]]></dc:creator>
		<pubDate>Tue, 25 Jun 2019 09:54:23 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[akhilesh]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[mukkam]]></category>
		<category><![CDATA[suicide death]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=131097</guid>

					<description><![CDATA[മുക്കം: അഗസ്ത്യമുഴി തടപ്പറമ്പില്&#x200d; അഖിലേഷ് ആത്മഹത്യ ചെയ്ത കേസില്&#x200d; ഒളിവില്&#x200d; പോയ മുഖ്യപ്രതി കുട്ടമോന്&#x200d; എന്നറിയപ്പെടുന്ന വിപിന്&#x200d;(31) പോലീസിന്റെ പിടിയിലായി. അഖിലേഷ് മരിക്കുന്നതിന്റെ തലേ ദിവസം പ്രതികളുമായുണ്ടായ വാക്കു തര്&#x200d;ക്കത്തെ തുടര്&#x200d;ന്നുണ്ടായ സംഘര്&#x200d;ഷത്തില്&#x200d; മനംനൊന്ത് അഖിലേഷ് ആത്മഹത്യ ചെയ്തു എന്നാണ് കേസ്.സംഭവം നടന്ന ഉടനെ ഒളിവില്&#x200d; പോയ പ്രതികള്&#x200d;ക്കു വേണ്ടി പോലീസ് വ്യാപകമായി തിരച്ചില്&#x200d; നടത്തിയെങ്കിലും കണ്ടെത്താനാകാത്തത് പോലീസിനെ വല്ലാതെ കുഴക്കിയിരുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്&#x200d; പോലീസ് സ്റ്റേഷന്&#x200d; മാര്&#x200d;ച്ചുള്&#x200d;പ്പെടെ സംഘടിപ്പിച്ച് പോലീസിനെ സമ്മര്&#x200d;ദ്ധത്തിലാക്കുകയും ചെയ്തിരുന്നു. അഖിലേഷ് [&#8230;]]]></description>
										<content:encoded><![CDATA[
<p>മുക്കം: അഗസ്ത്യമുഴി തടപ്പറമ്പില്&#x200d; അഖിലേഷ് ആത്മഹത്യ ചെയ്ത കേസില്&#x200d; ഒളിവില്&#x200d; പോയ മുഖ്യപ്രതി കുട്ടമോന്&#x200d; എന്നറിയപ്പെടുന്ന വിപിന്&#x200d;(31) പോലീസിന്റെ പിടിയിലായി. അഖിലേഷ് മരിക്കുന്നതിന്റെ തലേ ദിവസം പ്രതികളുമായുണ്ടായ വാക്കു തര്&#x200d;ക്കത്തെ തുടര്&#x200d;ന്നുണ്ടായ സംഘര്&#x200d;ഷത്തില്&#x200d; മനംനൊന്ത് അഖിലേഷ് ആത്മഹത്യ ചെയ്തു എന്നാണ് കേസ്.സംഭവം നടന്ന ഉടനെ ഒളിവില്&#x200d; പോയ പ്രതികള്&#x200d;ക്കു വേണ്ടി പോലീസ് വ്യാപകമായി തിരച്ചില്&#x200d; നടത്തിയെങ്കിലും കണ്ടെത്താനാകാത്തത് പോലീസിനെ വല്ലാതെ കുഴക്കിയിരുന്നു. </p>



<p>വിവിധ സംഘടനകളുടെ നേതൃത്വത്തില്&#x200d; പോലീസ് സ്റ്റേഷന്&#x200d; മാര്&#x200d;ച്ചുള്&#x200d;പ്പെടെ സംഘടിപ്പിച്ച് പോലീസിനെ സമ്മര്&#x200d;ദ്ധത്തിലാക്കുകയും ചെയ്തിരുന്നു.  അഖിലേഷ് സംശയാസ്പദമായ സാഹചര്യത്തിൽ മരണപെട്ടതുമായി&nbsp; ബന്ധപെട്ട് പിതാവിന്റെ പരാതി ഉണ്ടായിട്ടും പോലീസ് അനങ്ങാപാറ നയം സ്വീകരിക്കുകയാണന്ന ആരോപണവുമായി മുക്കം മണ്ഡലം കോൺഗ്രസ് കമ്മറ്റി രംഗത്തെത്തിയിരുന്നു. പ്രതികൾ &nbsp;സി.പി.എം &nbsp;പ്രവർത്തകർ ആയതിനാൽ ഭരണസ്വാധീനം ഉപയോഗിച്ച് കുറ്റവാളികളെ പാർട്ടി സംരക്ഷിക്കുന്നു എന്ന് പെതുജനം സംശയിക്കുന്നതായും &nbsp;മുക്കം മണ്ഡലം കോൺഗ്രസ് കമ്മറ്റി ആരോപിച്ചു. </p>



<p>താമരശ്ശേരി ഡിവൈഎസ്പി അന്വേഷണം നടത്തുന്ന കേസില്&#x200d; ഒമ്പതുമാസത്തെ അന്വേഷണത്തിനടയിലാണ് പ്രതി പിടിയിലാകുന്നത്. ഒളിവില്&#x200d;പോയ ശേഷം പ്രതി കര്&#x200d;ണ്ണാടകയിലെ മൈസൂരും, വയനാട് പടിഞ്ഞാറത്തറയിലുളള ബന്ധുവീട്ടിലുമായി താമസിച്ചു വരികയായിരുന്നു. ഇയാള്&#x200d; പിടിയിലായതോടെ മറ്റു രണ്ടു പ്രതികളേയും ഉടന്&#x200d; തന്നെ പിടികൂടാന്&#x200d; കഴിയുമെന്നാണ് കരുതുന്നതെന്ന് മുക്കം പോലീസ് അറിയിച്ചു.<br> മുക്കം എസ് ഐ ഷാജിദ്.കെ, താമരശ്ശേരി ഡിവൈഎസ്പിയുടെ ക്രൈം സ്‌ക്വാഡ് അംഗം ഷെഫീഖ് നീലിയാനിക്കല്&#x200d;, മുക്കം സ്റ്റേഷനിലെ എഎസ്‌ഐ ബേബി മാത്യു, സിവില്&#x200d; പോലീസ് ഓഫീസര്&#x200d;മാരായ റഹിം, ലതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mukkam-akhilesh-death-follow-up-important-arrest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൃത്രിമ നഗ്‌നചിത്രങ്ങള്&#x200d; പ്രചരിച്ചു; പ്രതിശ്രുതവരനും വധുവും ആത്മഹത്യ ചെയ്തു</title>
		<link>https://www.chandrikadaily.com/fake-photos-viral-social-medias-boy-girl-suicide-news.html</link>
					<comments>https://www.chandrikadaily.com/fake-photos-viral-social-medias-boy-girl-suicide-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 14 Jun 2019 05:50:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[death]]></category>
		<category><![CDATA[suicide death]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=130093</guid>

					<description><![CDATA[ചെന്നൈ: കൃത്രിമ നഗ്‌ന ചിത്രങ്ങള്&#x200d; സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതില്&#x200d; മനം നൊന്ത് പ്രതിശ്രുതവരനും വധുവും ജീവനൊടുക്കി. കടലൂര്&#x200d; കുറവന്&#x200d;കുപ്പം സ്വദേശിയായ ബിസിഎ വിദ്യാര്&#x200d;ഥിനി രാധിക(22), പ്രതിശ്രുതവരന്&#x200d; വിഘ്‌നേഷ്(22) എന്നിവരാണ് മരിച്ചത്.യുവതിയാണ് ആദ്യം ജീവനൊടുക്കിയത്. യുവതിയുടെ മരണമറിഞ്ഞ് പ്രതിശ്രുത വരവും ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തില്&#x200d; പ്രദേശവാസിയായ പ്രേംകുമാര്&#x200d; എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്കില്&#x200d; നിന്ന് രാധികയുടെ ചിത്രങ്ങള്&#x200d; എടുത്ത് പ്രേംകുംമാര്&#x200d; മോര്&#x200d;ഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. രാധികയെ വിവാഹം ചെയ്യാനിരുന്ന വിഘ്‌നേഷിനോട് പ്രേംകുമാറിനുണ്ടായിരുന്ന ദേഷ്യമാണ് രാധികയുടെ ചിത്രം മോര്&#x200d;ഫ് ചെയ്ത് [&#8230;]]]></description>
										<content:encoded><![CDATA[
<p>ചെന്നൈ: കൃത്രിമ നഗ്‌ന ചിത്രങ്ങള്&#x200d; സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതില്&#x200d; മനം നൊന്ത് പ്രതിശ്രുതവരനും വധുവും ജീവനൊടുക്കി. കടലൂര്&#x200d; കുറവന്&#x200d;കുപ്പം സ്വദേശിയായ ബിസിഎ വിദ്യാര്&#x200d;ഥിനി രാധിക(22), പ്രതിശ്രുതവരന്&#x200d; വിഘ്‌നേഷ്(22) എന്നിവരാണ് മരിച്ചത്.യുവതിയാണ് ആദ്യം ജീവനൊടുക്കിയത്. യുവതിയുടെ മരണമറിഞ്ഞ് പ്രതിശ്രുത വരവും ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തില്&#x200d; പ്രദേശവാസിയായ പ്രേംകുമാര്&#x200d; എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. </p>



<p>ഫേസ്ബുക്കില്&#x200d; നിന്ന് രാധികയുടെ ചിത്രങ്ങള്&#x200d; എടുത്ത് പ്രേംകുംമാര്&#x200d; മോര്&#x200d;ഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. രാധികയെ വിവാഹം ചെയ്യാനിരുന്ന വിഘ്‌നേഷിനോട് പ്രേംകുമാറിനുണ്ടായിരുന്ന ദേഷ്യമാണ് രാധികയുടെ ചിത്രം മോര്&#x200d;ഫ് ചെയ്ത് പ്രചരിപ്പിക്കാന്&#x200d; കാരണമായതെന്ന് പൊലീസ് പറയുന്നു. </p>



<p>നേരത്തെ, പ്രായപൂര്&#x200d;ത്തിയാവാത്ത പെണ്&#x200d;കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്&#x200d; ശ്രമിച്ച സംഭവത്തില്&#x200d; പ്രേംകുമാറിനെതിരെ വിഘ്‌നേഷ് പൊലീസില്&#x200d; മൊഴി നല്&#x200d;കിയിരുന്നു. സംഭവത്തെ തുടര്&#x200d;ന്ന് പ്രതിഷേധവുമായി നാട്ടുകാരെത്തി. സംഘര്&#x200d;ഷത്തിന് സാധ്യതയുള്ളതിനാല്&#x200d; പൊലീസ് സുരക്ഷ ശക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fake-photos-viral-social-medias-boy-girl-suicide-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വൈറ്റ്ഹൗസിന് സമീപം ഇന്ത്യക്കാരന്&#x200d; തീകൊളുത്തി മരിച്ചു</title>
		<link>https://www.chandrikadaily.com/white-house-indian-suicide-death-news.html</link>
					<comments>https://www.chandrikadaily.com/white-house-indian-suicide-death-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 31 May 2019 05:13:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[accident death]]></category>
		<category><![CDATA[death]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[suicide death]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128895</guid>

					<description><![CDATA[വാഷിങ്ടണ്&#x200d;; അമേരിക്കയില്&#x200d; വൈറ്റ് ഹൗസിന് സമീപം ഇന്ത്യക്കാരന്&#x200d; തീകൊളുത്തി ആത്മഹത്യ ചെയ്തു. മേരിലാന്&#x200d;ഡ് സ്വദേശി അര്&#x200d;ണവ് ഗുപ്ത(33)യാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അര്&#x200d;ണബിനെ ഉടന്&#x200d; ആസ്പത്രിയില്&#x200d; എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈറ്റ് ഹൗസിന് സമീപം ബുധനാഴ്ച്ചയാണ് സംഭവമുണ്ടായത്. ശരീരത്തിന്റെ 85 ശതമാനം പൊള്ളലേറ്റ അര്&#x200d;ണബ് ആസ്പത്രിയില്&#x200d; വെച്ച് മരിക്കുകയായിരുന്നു. കെ2 എന്ന ലഹരി മരുന്ന് ഉപയോഗിച്ച ശേഷമാണ് ഇയാള്&#x200d; ജീവനൊടുക്കിയത് എന്നാണ് പൊലീസ് നല്&#x200d;കുന്ന സൂചന. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. അതിനിടെ അര്&#x200d;ണബ് ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യം [&#8230;]]]></description>
										<content:encoded><![CDATA[
<p>വാഷിങ്ടണ്&#x200d;; അമേരിക്കയില്&#x200d; വൈറ്റ് ഹൗസിന് സമീപം ഇന്ത്യക്കാരന്&#x200d; തീകൊളുത്തി ആത്മഹത്യ ചെയ്തു. മേരിലാന്&#x200d;ഡ് സ്വദേശി അര്&#x200d;ണവ് ഗുപ്ത(33)യാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അര്&#x200d;ണബിനെ ഉടന്&#x200d; ആസ്പത്രിയില്&#x200d; എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. </p>



<p>വൈറ്റ് ഹൗസിന് സമീപം ബുധനാഴ്ച്ചയാണ് സംഭവമുണ്ടായത്. ശരീരത്തിന്റെ 85 ശതമാനം പൊള്ളലേറ്റ അര്&#x200d;ണബ് ആസ്പത്രിയില്&#x200d; വെച്ച് മരിക്കുകയായിരുന്നു. കെ2 എന്ന ലഹരി മരുന്ന് ഉപയോഗിച്ച ശേഷമാണ് ഇയാള്&#x200d; ജീവനൊടുക്കിയത് എന്നാണ് പൊലീസ് നല്&#x200d;കുന്ന സൂചന. </p>



<p>ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. അതിനിടെ അര്&#x200d;ണബ് ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യം പുറത്തുവന്നു. അര്&#x200d;ണവിനെ കാണാനില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം ബുധനാഴ്ച്ച രാവിലെയോടെ പരാതി നല്&#x200d;കിയിരുന്നു. കുടുംബം ഒളിവിലാണെന്നും റിപ്പോര്&#x200d;ട്ടുകളുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/white-house-indian-suicide-death-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജെ.എന്&#x200d;.യുവില്&#x200d;  മലയാളി വിദ്യാര്&#x200d;ത്ഥി തൂങ്ങിമരിച്ച നിലയില്&#x200d;</title>
		<link>https://www.chandrikadaily.com/jnu-student-mail-professor-before-suicide-says-want-to-feel-death.html</link>
					<comments>https://www.chandrikadaily.com/jnu-student-mail-professor-before-suicide-says-want-to-feel-death.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 18 May 2019 07:53:24 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[death news]]></category>
		<category><![CDATA[jnu]]></category>
		<category><![CDATA[JNU Strike]]></category>
		<category><![CDATA[suicide death]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127524</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ജവഹര്&#x200d;ലാല്&#x200d; നെഹ്‌റു സര്&#x200d;വകലാശാലയില്&#x200d; മലയാളി വിദ്യാര്&#x200d;ഥിയെ ലൈബ്രറി കെട്ടിടത്തില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തി. രണ്ടാം വര്&#x200d;ഷ എംഎ വിദ്യാര്&#x200d;ഥി ഋഷി ജോഷ്വ തോമസിനെ(24)യാണ് മരിച്ചത്. ലൈബ്രറിയുടെ താഴത്തെ നിലയിലെ പഠനമുറിയില്&#x200d; തൂങ്ങിമരിച്ച നിലയിലായിരുന്നു. സ്‌കൂള്&#x200d; ഓഫ് ലാംഗ്വേജിലെ രണ്ടാം വര്&#x200d;ഷ എംഎ വിദ്യാര്&#x200d;ഥിയായ ഋഷി മരിക്കുന്നതിനു മുന്&#x200d;പു തന്റെ പ്രൊഫസര്&#x200d;ക്കു ഇമെയില്&#x200d; സന്ദേശമയച്ചിരുന്നെന്നും പറയുന്നു. എന്നാല്&#x200d; ഇതിന്റെ വിശദാംശങ്ങള്&#x200d; പുറത്തുവന്നിട്ടില്ല. ജോഷ്വാ താമസിച്ചിരുന്ന മഹി മാണ്ഡ്​വി ഹോസ്​റ്റലി​​െൻറ വാര്&#x200d;ഡനാണ്​ ആത്മഹത്യ വിവരം പൊലീസില്&#x200d; അറിയിച്ചത്. ലൈബ്രറി [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: ജവഹര്&#x200d;ലാല്&#x200d; നെഹ്‌റു സര്&#x200d;വകലാശാലയില്&#x200d; മലയാളി വിദ്യാര്&#x200d;ഥിയെ ലൈബ്രറി കെട്ടിടത്തില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തി. രണ്ടാം വര്&#x200d;ഷ എംഎ വിദ്യാര്&#x200d;ഥി ഋഷി ജോഷ്വ തോമസിനെ(24)യാണ് മരിച്ചത്. ലൈബ്രറിയുടെ താഴത്തെ നിലയിലെ പഠനമുറിയില്&#x200d; തൂങ്ങിമരിച്ച നിലയിലായിരുന്നു. സ്‌കൂള്&#x200d; ഓഫ് ലാംഗ്വേജിലെ രണ്ടാം വര്&#x200d;ഷ എംഎ വിദ്യാര്&#x200d;ഥിയായ ഋഷി മരിക്കുന്നതിനു മുന്&#x200d;പു തന്റെ പ്രൊഫസര്&#x200d;ക്കു ഇമെയില്&#x200d; സന്ദേശമയച്ചിരുന്നെന്നും പറയുന്നു. എന്നാല്&#x200d; ഇതിന്റെ വിശദാംശങ്ങള്&#x200d; പുറത്തുവന്നിട്ടില്ല.</p>



<p> ജോഷ്വാ താമസിച്ചിരുന്ന മഹി മാണ്ഡ്​വി ഹോസ്​റ്റലി​​െൻറ വാര്&#x200d;ഡനാണ്​ ആത്മഹത്യ വിവരം പൊലീസില്&#x200d; അറിയിച്ചത്.  ലൈബ്രറി കെട്ടിടത്തിൽ ജോഷ്വ താമസിച്ച മുറി അകത്തുനിന്ന്​ പൂട്ടിയിരിക്കുകയായിരുന്നെന്ന്​ ഡൽഹി പൊലീസ്  ​െഡപ്യൂട്ടി കമീഷണര്&#x200d; ദേവേന്ദര്&#x200d; ആര്യ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jnu-student-mail-professor-before-suicide-says-want-to-feel-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒരു കുടുംബത്തിലെ ഏഴു പേര്&#x200d; വീട്ടില്&#x200d; മരിച്ച നിലയില്&#x200d;</title>
		<link>https://www.chandrikadaily.com/ranchi-2-infants-among-7-of-a-family-found-dead.html</link>
					<comments>https://www.chandrikadaily.com/ranchi-2-infants-among-7-of-a-family-found-dead.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 30 Jul 2018 13:17:04 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Burari deaths case]]></category>
		<category><![CDATA[family]]></category>
		<category><![CDATA[killing]]></category>
		<category><![CDATA[suicide death]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=96767</guid>

					<description><![CDATA[റാഞ്ചി: ജാര്&#x200d;ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്&#x200d; ഏഴംഗ കുടുംബത്തെ വീട്ടില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തി. കന്&#x200d;കെ മേഖലയിലാണ് രണ്ടു കുട്ടികളടങ്ങുന്ന കുടംബത്തെ മരിച്ചനിലയില്&#x200d; കണ്ടെത്തിയത്. ബിഹാറിലെ ഭഗല്&#x200d;പൂര്&#x200d; സ്വദേശിയായ ദീപക് കുമാര്&#x200d; ഝാ, ഭാര്യ, മാതാപിതാക്കള്&#x200d;, അഞ്ചു വയസ്സുള്ള മകള്&#x200d;, ഒന്നര വയസ്സുള്ള മകന്&#x200d;, ദീപകിന്റെ ഇളയ സഹോദരന്&#x200d; എന്നിവരെയാണ് തിങ്കളാഴ്ച വീട്ടില്&#x200d; മരിച്ചത്. രണ്ടു പേരുടെ മൃതദേഹം തൂങ്ങിയ നിലയിലും മറ്റുള്ളവരുടെ മൃതദേഹങ്ങള്&#x200d; തറയിലുമാണ് കണ്ടെത്തിയത്. കൂട്ട ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. 7 members of [&#8230;]]]></description>
										<content:encoded><![CDATA[<p>റാഞ്ചി: ജാര്&#x200d;ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്&#x200d; ഏഴംഗ കുടുംബത്തെ വീട്ടില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തി. കന്&#x200d;കെ മേഖലയിലാണ് രണ്ടു കുട്ടികളടങ്ങുന്ന കുടംബത്തെ മരിച്ചനിലയില്&#x200d; കണ്ടെത്തിയത്.<br />
ബിഹാറിലെ ഭഗല്&#x200d;പൂര്&#x200d; സ്വദേശിയായ ദീപക് കുമാര്&#x200d; ഝാ, ഭാര്യ, മാതാപിതാക്കള്&#x200d;, അഞ്ചു വയസ്സുള്ള മകള്&#x200d;, ഒന്നര വയസ്സുള്ള മകന്&#x200d;, ദീപകിന്റെ ഇളയ സഹോദരന്&#x200d; എന്നിവരെയാണ് തിങ്കളാഴ്ച വീട്ടില്&#x200d; മരിച്ചത്. രണ്ടു പേരുടെ മൃതദേഹം തൂങ്ങിയ നിലയിലും മറ്റുള്ളവരുടെ മൃതദേഹങ്ങള്&#x200d; തറയിലുമാണ് കണ്ടെത്തിയത്. കൂട്ട ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">7 members of a family found dead inside a house in Ranchi&#8217;s Kanke. DIG AV Homkar says, &#8216;prima facie, it appears that 2 brothers killed rest of their family, then hanged themselves due to financial issues. A 15-page &amp; a 2-page suicide note recovered from them&#8217;. <a href="https://twitter.com/hashtag/Jharkhand?src=hash&amp;ref_src=twsrc%5Etfw">#Jharkhand</a> <a href="https://t.co/ZLdy1MCW2G">pic.twitter.com/ZLdy1MCW2G</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/1023892076197490688?ref_src=twsrc%5Etfw">July 30, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>സ്വകാര്യ സ്ഥാപനത്തില്&#x200d; ജോലിക്കാരനായ ദീപക് കുടുംബസമേതം റാഞ്ചിയില്&#x200d; വാടകയ്ക്ക് താമസിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്&#x200d;ന്ന് ജീവനൊടുക്കിയതാണെന്ന നിഗമനത്തിലാണ് പൊലീസ്. മറ്റുള്ളവരെ കൊലപ്പെടുത്തിയ ശേഷം ദീപക് ആത്മഹത്യ ചെയ്തതാണോ എന്നും സംശയമുണ്ട്. എന്നാല്&#x200d; ആത്മഹത്യാകുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.<br />
കഴിഞ്ഞമാസം ഡല്&#x200d;ഹി ബുരാരിയില്&#x200d; ഒരു കുടുംബത്തിലെ 11 പേരെ മരിച്ചനിലയില്&#x200d; കണ്ടെത്തിയിരുന്നു. മന്ത്രവാദത്തില്&#x200d; വിശ്വസിച്ച് സ്വയം മരിച്ചതാണെന്നാണ് പോലീസ് നിഗമനമെങ്കിലും മരണത്തിലെ ദുരൂഹത തുടരുകയാണ്.</p>
<p>ജാര്&#x200d;ഖണ്ഡിലെ ഹസാരിബാഗില്&#x200d; രണ്ടാഴ്ച മുന്&#x200d;പ് ആറംഗ കുടുംബം ജീവനൊടുക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് ആത്മഹത്യാകുറിപ്പില്&#x200d; വ്യക്തമാക്കിയിരുന്നു. കുട്ടികളെ ബോധംകെടുത്തിയ ശേഷം കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ranchi-2-infants-among-7-of-a-family-found-dead.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുടുംബത്തിലെ 11 പേരുടെ കൂട്ടമരണം;  &#8216;കൂട്ടമോക്ഷപ്രാപ്തി&#8217;ക്കായി നടത്തിയ  ആത്മഹത്യയെന്ന് പൊലീസ്</title>
		<link>https://www.chandrikadaily.com/burari-deaths-video-captures-moments-before-alleged-11-suicide.html</link>
					<comments>https://www.chandrikadaily.com/burari-deaths-video-captures-moments-before-alleged-11-suicide.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 06 Jul 2018 05:11:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[family]]></category>
		<category><![CDATA[killing]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[suicide death]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=93288</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ബുരാരിയില്&#x200d; ഒരു കുടുംബത്തിലെ 11 പേര്&#x200d; മരിച്ച സംഭവത്തില്&#x200d; പുറമെ നിന്നുള്ളവരുടെ പങ്ക് തള്ളിക്കളഞ്ഞ് പൊലീസ്. കുടുംബം &#8216;കൂട്ട മോക്ഷപ്രാപ്തിക്കു&#8217; വേണ്ടി ഒരുമിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇക്കാര്യം ബലപ്പെടുത്തുന്ന കൂടുതല്&#x200d; തെളിവുകള്&#x200d; പൊലീസിനു ലഭിച്ചിട്ടുണ്ട്. ആത്മഹത്യയ്ക്ക് അര്&#x200d;ധരാത്രി ഒരുക്കം നടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്&#x200d; ഉള്&#x200d;പ്പെടെയാണിത്. എന്നാല്&#x200d; വീട്ടിലെ ഗ്രില്ലില്&#x200d; കഴുത്തില്&#x200d; കുരുക്കിട്ടു കിടന്നതിനു പിന്നാലെ കൂടുതല്&#x200d; കരുത്തരായി &#8216;പുനര്&#x200d;ജനിക്കുമെന്നായിരുന്നു&#8217; എല്ലാവരും കരുതിയിരുന്നത്. കുടുംബത്തിലെ തന്നെ ഒരംഗമായ ലളിത് ഭാട്ടിയയാണ് ഇത്തരമൊരു &#8216;ആചാര&#8217;ത്തിനു [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ബുരാരിയില്&#x200d; ഒരു കുടുംബത്തിലെ 11 പേര്&#x200d; മരിച്ച സംഭവത്തില്&#x200d; പുറമെ നിന്നുള്ളവരുടെ പങ്ക് തള്ളിക്കളഞ്ഞ് പൊലീസ്. കുടുംബം &#8216;കൂട്ട മോക്ഷപ്രാപ്തിക്കു&#8217; വേണ്ടി ഒരുമിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇക്കാര്യം ബലപ്പെടുത്തുന്ന കൂടുതല്&#x200d; തെളിവുകള്&#x200d; പൊലീസിനു ലഭിച്ചിട്ടുണ്ട്. ആത്മഹത്യയ്ക്ക് അര്&#x200d;ധരാത്രി ഒരുക്കം നടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്&#x200d; ഉള്&#x200d;പ്പെടെയാണിത്.</p>
<p>എന്നാല്&#x200d; വീട്ടിലെ ഗ്രില്ലില്&#x200d; കഴുത്തില്&#x200d; കുരുക്കിട്ടു കിടന്നതിനു പിന്നാലെ കൂടുതല്&#x200d; കരുത്തരായി &#8216;പുനര്&#x200d;ജനിക്കുമെന്നായിരുന്നു&#8217; എല്ലാവരും കരുതിയിരുന്നത്. കുടുംബത്തിലെ തന്നെ ഒരംഗമായ ലളിത് ഭാട്ടിയയാണ് ഇത്തരമൊരു &#8216;ആചാര&#8217;ത്തിനു മേല്&#x200d;നോട്ടം വഹിച്ചതെന്നും പൊലീസ് പറയുന്നു.<br />
<iframe loading="lazy" src="https://www.youtube.com/embed/RCubSgHSUbo" width="640" height="360" frameborder="0" allowfullscreen="allowfullscreen"></iframe></p>
<p>ജൂണ്&#x200d; 30നു രാവിലെയാണ് ബുറാരിയില്&#x200d; ഒരു കുടുംബത്തിലെ 11 പേരെ മരിച്ചനിലയില്&#x200d; കണ്ടെത്തിയത്. കുടുംബത്തിലെ ഏറ്റവും മുതിര്&#x200d;ന്ന അംഗമായ നാരായണി ദേവി(77), ഇവരുടെ മകള്&#x200d; പ്രതിഭ (57), ആണ്&#x200d;മക്കളായ ഭുവ്‌നേഷ് (50), ലളിത് ഭാട്ടിയ (45), ഭുവ്‌നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകള്&#x200d; ശിവം(12), പ്രതിഭയുടെ മകള്&#x200d; പ്രിയങ്ക(33) എന്നിവരാണു മരിച്ചത്.<br />
<img loading="lazy" class="size-full wp-image-92686 aligncenter" src="https://www.chandrikadaily.com/wp-content/uploads/2018/07/1530455428-Burari_Family.jpg" alt="" width="600" height="450" srcset="https://www.chandrikadaily.com/wp-content/uploads/2018/07/1530455428-Burari_Family.jpg 600w, https://www.chandrikadaily.com/wp-content/uploads/2018/07/1530455428-Burari_Family-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/07/1530455428-Burari_Family-80x60.jpg 80w, https://www.chandrikadaily.com/wp-content/uploads/2018/07/1530455428-Burari_Family-265x198.jpg 265w, https://www.chandrikadaily.com/wp-content/uploads/2018/07/1530455428-Burari_Family-560x420.jpg 560w" sizes="(max-width: 600px) 100vw, 600px" /></p>
<p><img loading="lazy" class="alignleft size-full wp-image-92688" src="https://www.chandrikadaily.com/wp-content/uploads/2018/07/Burari_family_2nd.png" alt="" width="407" height="481" srcset="https://www.chandrikadaily.com/wp-content/uploads/2018/07/Burari_family_2nd.png 407w, https://www.chandrikadaily.com/wp-content/uploads/2018/07/Burari_family_2nd-254x300.png 254w, https://www.chandrikadaily.com/wp-content/uploads/2018/07/Burari_family_2nd-355x420.png 355w" sizes="(max-width: 407px) 100vw, 407px" /><br />
മരണത്തില്&#x200d; പുറത്തു നിന്നുള്ളവരുടെ സാന്നിധ്യം പൊലീസ് തള്ളി കളഞ്ഞു. മരണം നടന്ന വീടിന് സമീപത്തെ വീട്ടില്&#x200d; നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നിഗമനം. വീടിനു താഴെയുള്ള ഫര്&#x200d;ണിച്ചര്&#x200d; സ്‌റ്റോറില്&#x200d; നിന്ന് രാത്രി പത്തോടെ കുടുംബത്തിലെ ഒരു വനിത മുകളിലെ നിലയിലേക്കു സ്റ്റൂളുകള്&#x200d; കൊണ്ടുവരുന്നതായി ദൃശ്യങ്ങളില്&#x200d; കാണാം. ഇതിനു പിന്നാലെ പത്തേകാലോടെ, കുടുംബത്തിലെ ഇളയ കുട്ടികള്&#x200d; ധ്രുവും ശിവവും കയറുകളുമായി വരുന്നു. പത്തരയ്ക്കു സമീപത്തെ ഹോട്ടലിലേക്ക് 20 റൊട്ടി വേണമെന്ന ഓര്&#x200d;ഡറെത്തി. ഋഷി എന്ന ചെറുപ്പക്കാരന്&#x200d; റൊട്ടി വീട്ടിലെത്തിച്ചു നല്&#x200d;കി– അപ്പോള്&#x200d; സമയം 10.45. 10.57ന് നാരായണി ദേവിയുടെ മൂത്തമകന്&#x200d; ഭുവനേഷ് കാവല്&#x200d;നായയുമായി മുറ്റത്ത് ഉലാത്താനിറങ്ങി.11.04ന് തിരിച്ചെത്തി. പിന്നീട് സിസിടിവി ദൃശ്യങ്ങളില്&#x200d; ഒരാളെ കാണുന്നത് ജൂലൈ ഒന്നിനു പുലര്&#x200d;ച്ചെ 5.56നാണ്. പാല്&#x200d;വണ്ടിയില്&#x200d; നിന്ന് പാലിറക്കി മടങ്ങുന്ന ദൃശ്യങ്ങളായിരുന്നു അത്. 7.14ന് അയല്&#x200d;ക്കാരന്&#x200d; വീട്ടിലേക്കു കയറുന്നു, പൊലീസെത്തുന്നു.<br />
<iframe loading="lazy" src="https://www.youtube.com/embed/nuIbD7TkVhU" width="640" height="360" frameborder="0" allowfullscreen="allowfullscreen"></iframe><br />
അടുത്തിടെ സാമ്പത്തികമായി ഏറെ പുരോഗതി പ്രാപിച്ചിരുന്നു ഭാട്ടിയ കുടുംബം. ഏറെ നാളായി നടക്കാതിരുന്ന മുപ്പത്തിമൂന്നുകാരിയായ പ്രിയങ്കയുടെ വിവാഹവും അടുത്തിടെയാണു ശരിയായത്. ഇതെല്ലാം ഒരു അസാധാരണ ശക്തി നല്&#x200d;കിയതാണെന്നും അതിനുള്ള പ്രത്യുപകാരമായി എല്ലാവരുടെയും ജീവന്&#x200d; നല്&#x200d;കണമെന്നുമായിരുന്നു ലളിത് കുടുംബത്തിലെ പത്തു പേരെയും വിശ്വസിപ്പിച്ചിരുന്നത്. കുടുംബത്തിലെ മുതിര്&#x200d;ന്ന അംഗം നാരായണി ദേവിയുടെ മകനാണ് ലളിത്. മരിച്ചു പോയ അച്ഛനാണു തനിക്കു നിര്&#x200d;ദേശങ്ങള്&#x200d; തരുന്നതെന്നായിരുന്നു ഇയാള്&#x200d; കുടുംബാംഗങ്ങളോടു പറഞ്ഞിരുന്നത്. ആരും മരിക്കില്ലെന്ന് ഇയാള്&#x200d; കുടുംബാംഗങ്ങള്&#x200d;ക്ക് ഉറപ്പു നല്&#x200d;കിയിരുന്നു എന്നും ഡയറിയില്&#x200d; പറയുന്നതായി അന്വേഷണ ഉദ്യോഗസ്ഥന്&#x200d; പറഞ്ഞു.<br />
11 വര്&#x200d;ഷമായി ലളിത് എഴുതിയ 11 ഡയറികളും പൊലീസ് കണ്ടെടുത്തു. ഇതില്&#x200d; ലളിതിനെ കൂടാതെ പ്രിയങ്കയും എഴുതിയിട്ടുണ്ട്. ജൂണ്&#x200d; 30നായിരുന്നു അവസാനമായി എഴുതിയത്. അന്ന് അര്&#x200d;ധരാത്രിയാണ് കൂട്ടമരണം സംഭവിച്ചത്. ഭാട്ടിയ കുടുംബത്തിന്റെ ബുറാരിയിലെ വീടിന്റെ മുന്&#x200d;വശം കാണാവുന്ന സിസിടിവിയില്&#x200d; നിന്നായിരുന്നു ഞെട്ടിപ്പിക്കുന്ന വിവരങ്ങള്&#x200d; പൊലീസിനു ലഭിച്ചത്. ഡയറിയില്&#x200d; നിന്നും സിസിടിവി ദൃശ്യങ്ങളില്&#x200d; നിന്നുമായി ലഭിച്ച വിവരങ്ങള്&#x200d; ഉപയോഗിച്ച് ജൂണ്&#x200d; 30നു രാത്രി സംഭവിച്ച കാര്യങ്ങളില്&#x200d; പൊലീസ് ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്.<br />
<iframe loading="lazy" src="https://www.youtube.com/embed/Q1rHJbc8bsc" width="640" height="360" frameborder="0" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/burari-deaths-video-captures-moments-before-alleged-11-suicide.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുവഡോക്ടറെ ഫ്‌ളാറ്റില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തി</title>
		<link>https://www.chandrikadaily.com/28-yr-old-doctor-found-dead-in-delhi-flat-news.html</link>
					<comments>https://www.chandrikadaily.com/28-yr-old-doctor-found-dead-in-delhi-flat-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 17 Jan 2018 08:18:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[death]]></category>
		<category><![CDATA[political murder]]></category>
		<category><![CDATA[suicide death]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=65395</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഡല്&#x200d;ഹിയില്&#x200d; യുവഡോക്ടറെ ഫഌറ്റില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തി. വടക്കുകിഴക്കന്&#x200d; ഡല്&#x200d;ഹിയിലെ ദില്&#x200d;ഷാദ് ഗാര്&#x200d;ഡനിലാണ് ഇന്ന് രാവിലെ ഡോക്ടര്&#x200d; ശരത് പ്രഭു(28)നെ മരിച്ച നിലയില്&#x200d; കണ്ടെത്തിയത്.തമിഴ്‌നാട് കോയമ്പത്തൂര്&#x200d; സ്വദേശിയാണ് ശരത് പ്രഭു. രാവിലെ ഏഴുമണിയോടെ ബാത്ത്‌റൂമില്&#x200d; അബോധാവസ്ഥയില്&#x200d; കിടന്നിരുന്ന ശരതിനെ സുഹൃത്തുക്കള്&#x200d; കാണുകയായിരുന്നു. ഉടന്&#x200d; ആസ്പത്രിയില്&#x200d; എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. സ്ഥലത്തുനിന്നും പൊലീസ് സിറിഞ്ചുകള്&#x200d; കണ്ടെത്തിയിട്ടുണ്ട്. ഓവര്&#x200d;ഡോസിലുള്ള ഡ്രഗ്‌സ് കുത്തിവെച്ചതാകാം സിറിഞ്ചുകളെന്ന് കരുതുന്നു. മരണം ആത്മഹത്യയാണെന്നാണ് നിഗമനം. എന്നാല്&#x200d; പോസ്റ്റ്‌മോര്&#x200d;ട്ടത്തിന് ശേഷം മാത്രമേ മരണത്തെക്കുറിച്ച് വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു. [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഡല്&#x200d;ഹിയില്&#x200d; യുവഡോക്ടറെ ഫഌറ്റില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തി. വടക്കുകിഴക്കന്&#x200d; ഡല്&#x200d;ഹിയിലെ ദില്&#x200d;ഷാദ് ഗാര്&#x200d;ഡനിലാണ് ഇന്ന് രാവിലെ ഡോക്ടര്&#x200d; ശരത് പ്രഭു(28)നെ മരിച്ച നിലയില്&#x200d; കണ്ടെത്തിയത്.തമിഴ്‌നാട് കോയമ്പത്തൂര്&#x200d; സ്വദേശിയാണ് ശരത് പ്രഭു.</p>
<p>രാവിലെ ഏഴുമണിയോടെ ബാത്ത്‌റൂമില്&#x200d; അബോധാവസ്ഥയില്&#x200d; കിടന്നിരുന്ന ശരതിനെ സുഹൃത്തുക്കള്&#x200d; കാണുകയായിരുന്നു. ഉടന്&#x200d; ആസ്പത്രിയില്&#x200d; എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. സ്ഥലത്തുനിന്നും പൊലീസ് സിറിഞ്ചുകള്&#x200d; കണ്ടെത്തിയിട്ടുണ്ട്. ഓവര്&#x200d;ഡോസിലുള്ള ഡ്രഗ്‌സ് കുത്തിവെച്ചതാകാം സിറിഞ്ചുകളെന്ന് കരുതുന്നു. മരണം ആത്മഹത്യയാണെന്നാണ് നിഗമനം. എന്നാല്&#x200d; പോസ്റ്റ്‌മോര്&#x200d;ട്ടത്തിന് ശേഷം മാത്രമേ മരണത്തെക്കുറിച്ച് വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു.</p>
<p>ഗുരു തേഗ് ബാഹദൂര്&#x200d; ആസ്പത്രിയിലെ പിജി ഒന്നാം വര്&#x200d;ഷ വിദ്യാര്&#x200d;ത്ഥിയാണ് ശരത് പ്രഭു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/28-yr-old-doctor-found-dead-in-delhi-flat-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
