<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>swapnasuresh &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/swapnasuresh/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 10 Mar 2023 06:47:17 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>swapnasuresh &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വെല്ലുവിളി ഏറ്റെടുത്തു സ്വപ്&#x200d;ന എം.വി ഗോവിന്ദന്റെ നിയമനടപടികൾ നേരിടാന്&#x200d; തയ്യാർ</title>
		<link>https://www.chandrikadaily.com/swapnasureshmvgovindan-2.html</link>
					<comments>https://www.chandrikadaily.com/swapnasureshmvgovindan-2.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 10 Mar 2023 06:47:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[MVGOVINDAN]]></category>
		<category><![CDATA[news]]></category>
		<category><![CDATA[swapnasuresh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=242058</guid>

					<description><![CDATA[കേസ് ഒത്തുതീർപ്പാക്കാൻ വിജേഷ് പിള്ള വഴി 30 കോടി രൂപ വാഗ്ദാനം നൽകിയെന്ന് ഇന്നലെ സ്വപ്ന വെളിപ്പെടുത്തിയിരുന്നു]]></description>
										<content:encoded><![CDATA[<p>സി.പി.ഇഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എനിക്കെതിരെ സ്വീകരിക്കുമെന്ന് പറഞ്ഞ നിയമ നടപടികൾ നേരിടാൻ തയ്യാറാണെന്നും.പറഞ്ഞ കാര്യങ്ങളിലെല്ലാം ഉറച്ചു നിൽകുന്നുവെന്നും സ്വപ്ന സുരേഷ് പറഞ്ഞു.ഫേസ്ബൂക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.അന്വേഷണ ഏജൻസികൾക്ക് കൈമാറിയ തെളിുകൾ കോടതിയിലും സമർപ്പിക്കുമെന്നും സ്വപ്ന പറഞ്ഞു.</p>
<p>കേസ് ഒത്തുതീർപ്പാക്കാൻ വിജേഷ് പിള്ള വഴി 30 കോടി രൂപ വാഗ്ദാനം നൽകിയെന്ന് ഇന്നലെ സ്വപ്ന വെളിപ്പെടുത്തിയിരുന്നു.ഇതിന് പിന്നാലെ ആരോപണങ്ങൾ നിഷേധിച്ച് വിജേഷ് പിള്ളയും എം.വി ഗോവിന്ദനും രംഗത്തെത്തിയിരുന്നു. വിജേഷ് പിള്ള എന്നൊരാളെ അറിയില്ലെന്നുംസ്വപ്നയ്ക്കെതിരെ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/swapnasureshmvgovindan-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വപ്‌നയുടെ വെളിപ്പെടുത്തൽ: പിണറായി വിജയന്&#x200d; തൊലിയുരിഞ്ഞ് നില്&#x200d;ക്കുകയാണെന്ന് കെ. സുധാകരന്&#x200d;</title>
		<link>https://www.chandrikadaily.com/swapnasureshpinaraisudhakaran.html</link>
					<comments>https://www.chandrikadaily.com/swapnasureshpinaraisudhakaran.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 10 Mar 2023 01:40:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CM Pinarayi Vijayan]]></category>
		<category><![CDATA[k sudhakaran]]></category>
		<category><![CDATA[swapnasuresh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=241989</guid>

					<description><![CDATA[ഇനിയും കൂടുതല്&#x200d; അപഹാസ്യനാകാന്&#x200d; നിന്നുകൊടുക്കണോയെന്ന് അദ്ദേഹം സ്വയം തീരുമാനിക്കണമെന്നും സുധാകരൻ ചോദിച്ചു]]></description>
										<content:encoded><![CDATA[<p>സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലോടൂകൂടി മുഖ്യമന്ത്രി പിണറായി വിജയന്&#x200d; തൊലിയുരിഞ്ഞ് നില്&#x200d;ക്കുകയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്&#x200d; പറഞ്ഞു. ഇനിയും കൂടുതല്&#x200d; അപഹാസ്യനാകാന്&#x200d; നിന്നുകൊടുക്കണോയെന്ന് അദ്ദേഹം സ്വയം തീരുമാനിക്കണമെന്നും സുധാകരൻ ചോദിച്ചു.മുമ്പ് ഉമ്മന്&#x200d;ചാണ്ടി സര്&#x200d;ക്കാരിനെതിരേ കടുത്ത ആരോപണം ഉന്നയിക്കാന്&#x200d; അന്നത്തെ വിവാദ നായികയ്ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്തെങ്കില്&#x200d; ഇപ്പോള്&#x200d; 30 കോടിയാണ് നല്&#x200d;കാന്&#x200d; തയ്യാറായി നില്&#x200d;ക്കുന്നത്. കേരളത്തിലെ പാവപ്പെട്ട ജനങ്ങളെ കട്ടുമുടിച്ച് ഉണ്ടാക്കുന്ന പണമാണ് കേസ് ഒതുക്കാന്&#x200d; സി.പി.എം. വിനിയോഗിക്കുന്നതെന്നും കെ. സുധാകരന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/swapnasureshpinaraisudhakaran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദേഹാസ്വാസ്ഥ്യം; സ്വപ്‌ന സുരേഷ് ആശുപത്രിയില്&#x200d;</title>
		<link>https://www.chandrikadaily.com/swapna-suresh-hospitalised.html</link>
					<comments>https://www.chandrikadaily.com/swapna-suresh-hospitalised.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 03 Jan 2021 16:11:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[swapnasuresh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=174764</guid>

					<description><![CDATA[അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സ്വപ്‌ന ഇപ്പോള്&#x200d; തടവില്&#x200d; കഴിയുന്നത്‌
]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്&#x200d;ന്ന് സ്വര്&#x200d;ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ തിരുവനന്തപുരം മെഡിക്കല്&#x200d; കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്വപ്നയുടെ ആരോഗ്യനിലയില്&#x200d; പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്&#x200d; കോളേജ് ആശുപത്രി അധികൃതര്&#x200d; അറിയിച്ചു. അതേസമയം സ്വര്&#x200d;ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് സ്‌പേസ് പാര്&#x200d;ക്കില്&#x200d; നിയമനം ലഭിക്കാന്&#x200d; നല്&#x200d;കിയ വ്യാജ സര്&#x200d;ട്ടിഫിക്കറ്റ് നിര്&#x200d;മ്മിച്ചത് പഞ്ചാബിലെ വിദ്യാഭ്യാസ സ്ഥാപനമെന്ന് കണ്ടെത്തി.പഞ്ചാബിലെ ദേവ് എഡ്യൂക്കേഷന്&#x200d; ട്രസ്റ്റ് എന്ന സ്ഥാപമാണ് സര്&#x200d;ട്ടിഫിക്കറ്റ് നിര്&#x200d;മ്മിച്ചതെന്ന് ഇടനിലക്കാരായ പ്രവര്&#x200d;ത്തിച്ചവര്&#x200d; പൊലീസിന് മൊഴി നല്&#x200d;കി.</p>
<p>സര്&#x200d;ട്ടിഫിക്കറ്റിനായി ഒരു ലക്ഷത്തിലധികം രൂപ സ്വപ്ന നല്&#x200d;കി. സ്വപ്ന സുരേഷിനെയും പ്രൈസ് വാട്ടര്&#x200d; ഹൗസ് കൂപ്പറിനെയും വിഷന്&#x200d; ടെക്കിനെയും മാത്രമാണ് വ്യാജസര്&#x200d;ട്ടിഫിക്കറ്റ് കേസില്&#x200d; ഇതേ വരെ പ്രതിയാക്കിയിട്ടുള്ളത്. മുംബൈ ആസ്ഥാനമായ ബാബ സാഹിബ് അംബേദ്ക്കര്&#x200d; ടെക്‌നോളജില്&#x200d;ക്കല്&#x200d; യൂണിവേഴ്‌സിറ്റില്&#x200d; നിന്നും ബികോം ബിരുദം നേടിയെന്ന സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കിയാണ് സ്വപ്ന സുരേഷ് സ്‌പെയ്‌സ് പാര്&#x200d;ക്കില്&#x200d; നിയമനം നേടിയത്.</p>
<p>എന്നാല്&#x200d; സ്വപ്ന ഹാജരാക്കിയ സര്&#x200d;ട്ടിഫിക്കറ്റ വ്യാജമാണെന്ന് സര്&#x200d;വ്വകലശാലാല വിശദീകരിച്ചിരുന്നു. ഇതേ തുടര്&#x200d;ന്ന നടത്തിയ പൊലീസ് അന്വേഷണത്തിലാണ് വ്യാജ സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കിയത് പഞ്ചാബിലെ ദേവ് എഡ്യൂക്കേഷന്&#x200d; ട്രസ്റ്റ് എഎന്ന സ്ഥാപനമാണെന്ന് കണ്ടെത്തിയത്. തിരുവന്തപുരം തൈക്കാടുള്ള എ എ്ഡ്യൂക്കേഷണല്&#x200d; ഗൈഡന്&#x200d;സ് സെന്റര്&#x200d; എന്ന സ്ഥാപനത്തിലെ ചിലര്&#x200d; വഴിയാണ് പഞ്ചാബില്&#x200d; നിന്നുള്ള സര്&#x200d;ട്ടിഫിക്കറ്റ് സ്വപ്നക്ക് ലഭിക്കുന്നത്. എയര്&#x200d;ഇന്ത്യ സാറ്റ്‌സില്&#x200d; ജോലി ചെയ്തിരുപ്പോള്&#x200d; ഒപ്പം ജോലി ചെയ്തിരുന്ന ഒരു സുഹൃത്തുമേഖേനയാണ് സ്വപ്ന തൈക്കാട് പ്രവര്&#x200d;ത്തിച്ചിരുന്ന എ്ഡ്യൂക്കേഷണല്&#x200d; ഗൈഡന്&#x200d;സ് സെന്ററിനെ സമീപിക്കുന്നത്. തൈക്കാട് സ്ഥാപനം ഇപ്പോള്&#x200d; പ്രവര്&#x200d;ത്തിക്കുന്നില്ല. ഈ സ്ഥാപനം നടത്തിയ ചിലരെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പഞ്ചാബിലെ സ്ഥാപനമാണ് സ്വപ്നക്ക് വേണ്ടി സര്&#x200d;ട്ടിഫിക്കറ്റ് നിര്&#x200d;മ്മിച്ച നല്&#x200d;കിയെന്ന വിവരം പുറത്തുവരുന്നത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/swapna-suresh-hospitalised.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെടി ജലീല്&#x200d; വീണ്ടും വിവാദത്തില്&#x200d;; സ്വപ്‌നയെ കൂട്ടുപിടിച്ച് പകപോക്കാന്&#x200d; ശ്രമമെന്ന് പരാതി</title>
		<link>https://www.chandrikadaily.com/swapna-suresh-kt-jaleel-kerala-news.html</link>
					<comments>https://www.chandrikadaily.com/swapna-suresh-kt-jaleel-kerala-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 21 Oct 2020 09:49:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[kt jaleel]]></category>
		<category><![CDATA[swapnasuresh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=163208</guid>

					<description><![CDATA[മന്ത്രിയുടെ നടപടി ഏറെ ദുഃഖമുണ്ടാക്കിയെന്ന് എടപ്പാള്&#x200d; സ്വദേശി യാസിറിന്റെ പിതാവ് എം.കെ.എം.അലിയും പ്രതികരിച്ചു. പാസ്‌പോര്&#x200d;ട്ടിന്റെ പകര്&#x200d;പ്പ് ആവശ്യപ്പെട്ട് പൊലീസ് രണ്ടുതവണ വീട്ടില്&#x200d; റെയ്ഡ് നടത്തി. മകനെ ഇല്ലാതാക്കാന്&#x200d; സ്വപ്‌ന സുരേഷിനെ ജലീല്&#x200d; കൂട്ടുപിടിച്ചെന്നത് ഞെട്ടിച്ചുവെന്നും അലി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സമൂഹമാധ്യമത്തില്&#x200d; തന്നെ അധിക്ഷേപിച്ചയാളെ നാട്ടിലെത്തിക്കാന്&#x200d; മന്ത്രി കെ.ടി.ജലീല്&#x200d; ഇടപെട്ടത് വിവാദമാകുന്നു. മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ട് കോണ്&#x200d;സുല്&#x200d; ജനറലിനെയും തന്നെയും കണ്ടതായുള്ള സ്വപ്‌ന സുരേഷിന്റെ മൊഴി ഇന്നലെ പുറത്തുവന്നിരുന്നു. കേന്ദ്രസര്&#x200d;ക്കാരിനെ അറിയിക്കാതെയും കോടതിയെ സമീപിക്കാതെയും ഒരു മന്ത്രിക്ക് ഇങ്ങനെ ചെയ്യാനാവില്ലെന്ന് നിയമവിദഗ്ധര്&#x200d; വ്യക്തമാക്കി. എടപ്പാള്&#x200d; സ്വദേശി യാസിറിനെയാണ് മന്ത്രി നാട്ടിലെത്തിക്കാന്&#x200d; ഇടപെട്ടത്.</p>
<p>മന്ത്രിയുടെ നടപടി ഏറെ ദുഃഖമുണ്ടാക്കിയെന്ന് എടപ്പാള്&#x200d; സ്വദേശി യാസിറിന്റെ പിതാവ് എം.കെ.എം.അലിയും പ്രതികരിച്ചു. പാസ്‌പോര്&#x200d;ട്ടിന്റെ പകര്&#x200d;പ്പ് ആവശ്യപ്പെട്ട് പൊലീസ് രണ്ടുതവണ വീട്ടില്&#x200d; റെയ്ഡ് നടത്തി. മകനെ ഇല്ലാതാക്കാന്&#x200d; സ്വപ്‌ന സുരേഷിനെ ജലീല്&#x200d; കൂട്ടുപിടിച്ചെന്നത് ഞെട്ടിച്ചുവെന്നും അലി പറഞ്ഞു.</p>
<p>അതേസമയം, മന്ത്രി കെ.ടി. ജലീല്&#x200d; നാട്ടിലെത്തിക്കാന്&#x200d; ശ്രമിച്ച പ്രവാസി ഇതില്&#x200d; പ്രതികരിച്ചു. മന്ത്രി അധികാര ദുര്&#x200d;വിനിയോഗം ചെയ്ത് വീട്ടില്&#x200d; രണ്ട് റെയ്ഡ് നടത്തിച്ചു. മന്ത്രിയുടെ പേരില്&#x200d; കലാപമുണ്ടാക്കാന്&#x200d; ശ്രമിച്ചെന്നാണ് പരാതി. വിഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളിലുണ്ട്, അത്തരം പരാമര്&#x200d;ശം നടത്തിയിട്ടില്ല. വ്യക്തികളെ ഇല്ലായ്മ ചെയ്യാന്&#x200d; മന്ത്രി രാജ്യദ്രോഹികളെ കൂട്ടുപിടിച്ചുവെന്നും യാസിര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/swapna-suresh-kt-jaleel-kerala-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ. ടി ജലീലും കടകംപള്ളിയും കാന്തപുരവും മകനും യു.എ.ഇ കോണ്&#x200d;സുലേറ്റില്&#x200d; വന്നെന്ന് സരിത്ത്</title>
		<link>https://www.chandrikadaily.com/sarith-statement-about-kt-jaleel-news.html</link>
					<comments>https://www.chandrikadaily.com/sarith-statement-about-kt-jaleel-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 20 Oct 2020 08:53:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CM Pinarayi Vijayan]]></category>
		<category><![CDATA[SARITH]]></category>
		<category><![CDATA[swapnasuresh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=162951</guid>

					<description><![CDATA[മകന്റെ യു.എ.ഇയിലെ ജോലിക്കാര്യത്തിനാണ് കടകംപളളി കോണ്&#x200d;സുലേറ്റില്&#x200d; എത്തിയതെന്നാണ് സരിത്ത് പറയുന്നത്. കോണ്&#x200d;സുലര്&#x200d; ജനറലുമായി കൂടിക്കാഴ്ചയും നടത്തിയിട്ടുണ്ട്. മന്ത്രി ജലീലും നിരവധി തവണ കോണ്&#x200d;സുലേറ്റില്&#x200d; എത്തി. ഭക്ഷ്യകിറ്റുകളുടെ കാര്യത്തിനാണ് ജലീലിന്റെ സന്ദര്&#x200d;ശനം. ആയിരം ഭക്ഷ്യകിറ്റുകള്&#x200d; ജലീല്&#x200d; ആവശ്യപ്പെട്ടിരുന്നു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: മന്ത്രി കെ.ടി ജലീലും കടകംപള്ളി സുരേന്ദ്രനും യു.എ.ഇ കോണ്&#x200d;സുലേറ്റില്&#x200d; എത്തിയെന്ന് സ്വര്&#x200d;ണ്ണക്കടത്തുകേസിലെ പ്രതി സരിത്തിന്റെ മൊഴി. ഇ.ഡിക്ക് നല്&#x200d;കിയ മൊഴിയിലാണ് ജോലി ശുപാര്&#x200d;ശയടക്കമുള്ള ആവശ്യങ്ങള്&#x200d;ക്ക് ഇവര്&#x200d; എത്തിയിരുന്നതായി പറയുന്നത്.</p>
<p>കാന്തപുരം അബൂബക്കര്&#x200d; മുസലിയാരും മകനും വന്നിരുന്നതായും സരിത്ത് മൊഴി നല്&#x200d;കിയിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിയുമായി യാതൊരു അടുപ്പവും ഇല്ലെന്നും ഔദ്യോഗികമായി മാത്രമാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുള്ളതെന്നും സ്വപ്‌ന നല്&#x200d;കിയ മൊഴിയും പുറത്ത് വന്നു.</p>
<p>മകന്റെ യു.എ.ഇയിലെ ജോലിക്കാര്യത്തിനാണ് കടകംപളളി കോണ്&#x200d;സുലേറ്റില്&#x200d; എത്തിയതെന്നാണ് സരിത്ത് പറയുന്നത്. കോണ്&#x200d;സുലര്&#x200d; ജനറലുമായി കൂടിക്കാഴ്ചയും നടത്തിയിട്ടുണ്ട്. മന്ത്രി ജലീലും നിരവധി തവണ കോണ്&#x200d;സുലേറ്റില്&#x200d; എത്തി. ഭക്ഷ്യകിറ്റുകളുടെ കാര്യത്തിനാണ് ജലീലിന്റെ സന്ദര്&#x200d;ശനം. ആയിരം ഭക്ഷ്യകിറ്റുകള്&#x200d; ജലീല്&#x200d; ആവശ്യപ്പെട്ടിരുന്നു.</p>
<p>മന്ത്രിമാരെ കൂടാതെ കാന്തപുരം അബൂബക്കര്&#x200d; മുസലിയാരും പലതവണ വന്നിട്ടുണ്ട്. മകന്&#x200d; അബ്ദുള്&#x200d; ഹക്കീമും ഒപ്പമുണ്ടായിരുന്നു. സംഭാവന സ്വീകരിക്കുന്നതിനും മതഗ്രന്ഥങ്ങള്&#x200d; വാങ്ങുന്നതിനുമാണ് വന്നതെന്നാണ് സരിത്തിന്റെ മൊഴി. ശിവശങ്കരന്റെ സന്ദര്&#x200d;ശനത്തെ കുറിച്ചും സരിത്ത് മൊഴി നല്&#x200d;കിയിട്ടുണ്ട്.</p>
<p>മുഖ്യമന്ത്രിയും ഭാര്യയുമാണ് ഷാര്&#x200d;ജ ഭരണാധികാരിയെ സ്വീകരിക്കാന്&#x200d; പോയത്. പിന്നീട് അച്ഛന്&#x200d; മരിച്ചപ്പോള്&#x200d; മുഖ്യമന്ത്രി അനുശോചനം അറിയിച്ച് വിളിച്ചിരുന്നു. ശിവശങ്കറിന്റെ ഫോണില്&#x200d; നിന്നാണ് വിളിച്ചത്. മുഖ്യമന്ത്രിക്ക് സ്വര്&#x200d;ണക്കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നും സ്വപ്‌ന മറുപടി നല്&#x200d;കി.</p>
<p>കോണ്&#x200d;സുല്&#x200d; ജനറലിന്റെ ഒപ്പമല്ലാതെ ഒരു തവണ മാത്രമാണ് മുഖ്യമന്ത്രിയെ കണ്ടിട്ടുള്ളത്. ഷാര്&#x200d;ജ സുല്&#x200d;ത്താനെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയെ കണ്ടത്. ഷാര്&#x200d;ജ ഭരണാധികാരി വരുമ്പോള്&#x200d; അവരുടെ ആചാരപ്രകാരം സ്വീകരിക്കുന്നത് എങ്ങനെയെന്ന് ഭാര്യയ്ക്ക് പറഞ്ഞുകൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നും സ്വപ്ന മൊഴി നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sarith-statement-about-kt-jaleel-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചോദ്യം ചെയ്യലിനായി കൊച്ചിയില്&#x200d; എന്&#x200d;ഫോഴ്‌സ്‌മെന്റ് ഓഫീസില്&#x200d; ബിനീഷ് കോടിയേരി ഹാജരായി</title>
		<link>https://www.chandrikadaily.com/bineesh-kodiyer-ed-office-kochi-news.html</link>
					<comments>https://www.chandrikadaily.com/bineesh-kodiyer-ed-office-kochi-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 09 Sep 2020 04:04:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Bineesh Kodiyeri]]></category>
		<category><![CDATA[ed]]></category>
		<category><![CDATA[swapnasuresh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=151641</guid>

					<description><![CDATA[സ്വര്&#x200d;ണക്കള്ളക്കടത്ത് സംഘത്തിന് ഫണ്ട് കണ്ടെത്താന്&#x200d; ബംഗളൂരുവിലെ മയക്കുമരുന്ന് മാഫിയയുടെ സഹായം തേടിയതായി അന്വേഷണ ഏജന്&#x200d;സികള്&#x200d;ക്ക് വിവരം ലഭിച്ചിരുന്നു. മുഖ്യസൂത്രധാരനായ കെ.ടി റമീസ് വഴിയായിരുന്നു ഈ മയക്കുമരുന്നുമാഫിയയുമായി ബന്ധപ്പെട്ടത്.]]></description>
										<content:encoded><![CDATA[<p>കൊച്ചി: കൊച്ചിയില്&#x200d; എന്&#x200d;ഫോഴ്‌സ്‌മെന്റ് ഓഫീസില്&#x200d; ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരി ഹാജരായി. സ്വര്&#x200d;ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ബിനീഷ് കോടിയേരിയോട് ഇന്ന് ഹാജരാവാന്&#x200d; ആവശ്യപ്പെട്ടിരുന്നു. രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസില്&#x200d; ഹാജരാകാനാണ് ബിനീഷിന് നോട്ടീസ് നല്&#x200d;കിയിരുന്നത്. എന്നാല്&#x200d; 9.30 ഓടെ തന്നെ ബിനീഷ് എന്&#x200d;ഫോഴ്‌സ്‌മെന്റ് ഓഫീസില്&#x200d; ഹാജരാവുകയായിരുന്നു. ബിനീഷിന്റെ കമ്പനികളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം.</p>
<p>സ്വര്&#x200d;ണക്കള്ളക്കടത്ത് സംഘത്തിന് ഫണ്ട് കണ്ടെത്താന്&#x200d; ബംഗളൂരുവിലെ മയക്കുമരുന്ന് മാഫിയയുടെ സഹായം തേടിയതായി അന്വേഷണ ഏജന്&#x200d;സികള്&#x200d;ക്ക് വിവരം ലഭിച്ചിരുന്നു. മുഖ്യസൂത്രധാരനായ കെ.ടി റമീസ് വഴിയായിരുന്നു ഈ മയക്കുമരുന്നുമാഫിയയുമായി ബന്ധപ്പെട്ടത്.</p>
<p>കൊച്ചി സ്വദേശിയായ അനൂപ് മുഹമ്മദ് ഉള്&#x200d;പ്പെട്ട മയക്കുമരുന്ന് റാക്കറ്റ് ബംഗളൂരുവില്&#x200d; പിടിയിലായ ശേഷമുള്ള ചോദ്യം ചെയ്യലില്&#x200d; കെ.ടി റമീസുമായും, ബിനീഷ് കോടിയേരിയുമായും അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്&#x200d;സികള്&#x200d;ക്ക് മനസ്സിലായി. ബിനീഷ് തന്റെ ഹോട്ടല്&#x200d; തുടങ്ങാന്&#x200d; 6 ലക്ഷം രൂപ സഹായിച്ചിട്ടുണ്ടെന്നും അനൂപ് മൊഴി നല്&#x200d;കി. പിന്നീട് ബംഗളൂരു കേന്ദ്രീകരിച്ച് ബിനീഷ് രണ്ട് ബിസിനസ്സ് സ്ഥാപനങ്ങള്&#x200d; രജിസ്റ്റര്&#x200d; ചെയ്ത വിവരവും പുറത്ത് വന്നു. എന്നാല്&#x200d; വാര്&#x200d;ഷിക റീട്ടേണുകള്&#x200d; സമര്&#x200d;പ്പിക്കാത്തതിനെ തു!ടര്&#x200d;ന്ന് കേന്ദ്രകമ്പനികാര്യമന്ത്രാലയം കമ്പനിയുടെ രജിസ്‌ട്രേഷന്&#x200d; സസ്‌പെന്&#x200d;ഡ് ചെയ്തു. യുഎഇ കോണ്&#x200d;സുലേറ്റിലെ വിസ സ്റ്റാംപിംഗ് പേയ്‌മെന്റുകള്&#x200d;ക്കായി ചുമതലപ്പെടുത്തിയിരുന്ന UAFX എന്ന സ്ഥാപനത്തിന് പിന്നിലും ബിനീഷിന് പങ്കുണ്ടെന്ന ആരോപണം ഉയര്&#x200d;ന്നിരുന്നു. ഈ കമ്പനിയെ കോണ്&#x200d;സുലേറ്റിന് പരിചയപ്പെടുത്തിയത് താനാണെന്ന് സ്വപ്‌ന സുരേഷ് മൊഴി നല്&#x200d;കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്യുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bineesh-kodiyer-ed-office-kochi-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വപ്‌ന സുരേഷിനെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു</title>
		<link>https://www.chandrikadaily.com/swapna-suresh-hospitalized-news-2.html</link>
					<comments>https://www.chandrikadaily.com/swapna-suresh-hospitalized-news-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 07 Sep 2020 13:40:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[swapnasuresh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=151216</guid>

					<description><![CDATA[തൃശൂര്&#x200d;: സ്വര്&#x200d;ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്&#x200d;ന്നാണ് തൃശൂര്&#x200d; മെഡിക്കല്&#x200d; കോളേജില്&#x200d; പ്രവേശിപ്പിച്ചത്. നേരത്തേയും സ്വപ്‌നയെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: സ്വര്&#x200d;ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്&#x200d;ന്നാണ് തൃശൂര്&#x200d; മെഡിക്കല്&#x200d; കോളേജില്&#x200d; പ്രവേശിപ്പിച്ചത്. നേരത്തേയും സ്വപ്‌നയെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/swapna-suresh-hospitalized-news-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
