<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>t sidheeq &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/t-sidheeq/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 22 Sep 2019 08:00:49 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>t sidheeq &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോയുടെ പേരില്&#x200d; മദ്യപാനിയായി ചിത്രീകരിക്കുന്ന സി.പി.എമ്മിന് ടി. സിദ്ധീഖിന്റെ മറുപടി</title>
		<link>https://www.chandrikadaily.com/t-sidheeque-reply-to-cpm.html</link>
					<comments>https://www.chandrikadaily.com/t-sidheeque-reply-to-cpm.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 22 Sep 2019 08:00:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[t sidheeq]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=139817</guid>

					<description><![CDATA[]]></description>
										<content:encoded><![CDATA[
<iframe loading="lazy" src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fadvtsiddiqueinc%2Fvideos%2F664336530730412%2F&#038;show_text=0&#038;width=560" width="560" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/t-sidheeque-reply-to-cpm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടി.സിദ്ദീഖിനെ അനുഗ്രഹിച്ച് ഷാനവാസിന്റെ കുടുംബം</title>
		<link>https://www.chandrikadaily.com/t-sidheeq-mi-shanavas-mp-loksabha-election-news.html</link>
					<comments>https://www.chandrikadaily.com/t-sidheeq-mi-shanavas-mp-loksabha-election-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 20 Mar 2019 06:54:07 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[loksabha election 2019]]></category>
		<category><![CDATA[mi shanavas mp]]></category>
		<category><![CDATA[t sidheeq]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=121724</guid>

					<description><![CDATA[കൊച്ചി: യുഡിഎഫ് വയനാട് ലോക്‌സഭ മണ്ഡലം സ്ഥാനാര്&#x200d;ഥി ടി.സിദ്ദീഖ് കൊച്ചിയില്&#x200d; അന്തരിച്ച എം.ഐ ഷാനവാസിന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ബന്ധുക്കളെ സന്ദര്&#x200d;ശിച്ചു. സ്ഥാനാര്&#x200d;ഥിത്വം ഉറപ്പായതിന് പിന്നാലെയായിരുന്നു സിദ്ദീഖ് വയനാട് എം.പിയായിരുന്ന എം.ഐ ഷാനവാസിന്റെ വസതിയിലെത്തിയത്. ഷാനവാസിന്റെ പത്‌നി ജുബൈരിയത്ത് ബീഗവും മകന്&#x200d; ഹസീബും സ്ഥാനാര്&#x200d;ത്ഥിയെ സ്വീകരിച്ചു. ഷാനവാസിന്റെ ഓര്&#x200d;മകളുറങ്ങുന്ന വയനാട് മണ്ഡലത്തിലേക്ക് കുടുംബാംഗങ്ങളെ പ്രചാരണത്തിന് ക്ഷണിക്കുകയും ചെയ്തു. വയനാട്ടില്&#x200d; സിദ്ദിഖിന്റെ വിജയം ഉറപ്പാണെന്ന് ആശംസകള്&#x200d; നേര്&#x200d;ന്ന് ഷാനവാസിന്റെ കുടുംബാംഗങ്ങള്&#x200d; പറഞ്ഞു. വയനാട് സീറ്റിനായി കോണ്&#x200d;ഗ്രസില്&#x200d; പിടിവലി നടന്നുവെന്ന വാര്&#x200d;ത്ത [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊച്ചി: യുഡിഎഫ് വയനാട് ലോക്‌സഭ മണ്ഡലം സ്ഥാനാര്&#x200d;ഥി ടി.സിദ്ദീഖ് കൊച്ചിയില്&#x200d; അന്തരിച്ച എം.ഐ ഷാനവാസിന്റെ  വീട്ടിലെത്തി അദ്ദേഹത്തിന്റെ ബന്ധുക്കളെ സന്ദര്&#x200d;ശിച്ചു. സ്ഥാനാര്&#x200d;ഥിത്വം ഉറപ്പായതിന് പിന്നാലെയായിരുന്നു സിദ്ദീഖ് വയനാട് എം.പിയായിരുന്ന എം.ഐ ഷാനവാസിന്റെ വസതിയിലെത്തിയത്. </p>



<p>ഷാനവാസിന്റെ പത്‌നി ജുബൈരിയത്ത് ബീഗവും മകന്&#x200d; ഹസീബും സ്ഥാനാര്&#x200d;ത്ഥിയെ സ്വീകരിച്ചു. ഷാനവാസിന്റെ ഓര്&#x200d;മകളുറങ്ങുന്ന വയനാട് മണ്ഡലത്തിലേക്ക് കുടുംബാംഗങ്ങളെ പ്രചാരണത്തിന് ക്ഷണിക്കുകയും ചെയ്തു. വയനാട്ടില്&#x200d; സിദ്ദിഖിന്റെ വിജയം ഉറപ്പാണെന്ന് ആശംസകള്&#x200d; നേര്&#x200d;ന്ന് ഷാനവാസിന്റെ കുടുംബാംഗങ്ങള്&#x200d; പറഞ്ഞു. </p>



<p>വയനാട് സീറ്റിനായി കോണ്&#x200d;ഗ്രസില്&#x200d; പിടിവലി നടന്നുവെന്ന വാര്&#x200d;ത്ത അടിസ്ഥാന രഹിതമാണെന്നും അത്തരത്തിലുള്ള യാതൊന്നും കോണ്&#x200d;ഗ്രസില്&#x200d; ഉണ്ടായിട്ടില്ലെന്നും ടി.സിദ്ദീഖ് മാധ്യമ പ്രവര്&#x200d;ത്തകരോട് പറഞ്ഞു. പ്രതിപക്ഷ നേതാവും താനുമായി നിരന്തരം സംസാരിച്ചതാണ്. തനിക്ക് എല്ലാക്കാലത്തും മികച്ച പിന്തുണ നല്&#x200d;കിയ വ്യക്തിയാണ് രമേശ് ചെന്നിത്തല. ലോക്‌സഭ സ്ഥാനാര്&#x200d;ഥിയായി തന്റെ പേരടക്കം അദ്ദേഹം നിര്&#x200d;ദേശിച്ചതാണ്. ഹൈക്കമാന്റിന്റെ മുന്നിലേക്ക് തന്റെ പേര് പോവുന്നത് കേരളത്തിലെ നേതാക്കള്&#x200d; ഒന്നടങ്കം നിര്&#x200d;ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ്. അതില്&#x200d; മറ്റൊരു വിഭാഗീയതയും ഉണ്ടായിട്ടില്ല. മാധ്യമങ്ങള്&#x200d; സൃഷ്ടിച്ച തര്&#x200d;ക്കമാണ് ഇതെല്ലാം. പല തരത്തിലുള്ള കഥകളാണ് മാധ്യമങ്ങള്&#x200d; പറഞ്ഞുകൊണ്ടിരുന്നത്. ഡല്&#x200d;ഹിയില്&#x200d; നടന്ന സ്ഥാനാര്&#x200d;ഥി നിര്&#x200d;ണയ ചര്&#x200d;ച്ചയില്&#x200d; ഇത്തരത്തില്&#x200d; ഒന്നും സംഭവിച്ചിട്ടില്ല. ജനങ്ങളെ കൂട്ടിയോജിപ്പിച്ച് കേന്ദ്ര,സംസ്ഥാന സര്&#x200d;ക്കാരുകളുടെ നേതൃത്വത്തില്&#x200d; ഏകോപിച്ച് നടപ്പിലാക്കേണ്ട രൂപ രേഖയുമായിട്ടാണ് താന്&#x200d; വയനാട്ടിലെ ജനങ്ങളെ സമീപിക്കുന്നതെന്നും ടി.സിദ്ദീഖ് പറഞ്ഞു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/t-sidheeq-mi-shanavas-mp-loksabha-election-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയനാട്ടില്&#x200d; ടി സിദ്ധീഖ്; വടകരയില്&#x200d; കെ മുരളീധരന്&#x200d; മത്സരിക്കും</title>
		<link>https://www.chandrikadaily.com/loksabha-election-vadakara-k-muraleedharan-wayanad-t-sidheeq-news.html</link>
					<comments>https://www.chandrikadaily.com/loksabha-election-vadakara-k-muraleedharan-wayanad-t-sidheeq-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 19 Mar 2019 06:59:01 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[k muraleedharan]]></category>
		<category><![CDATA[mullappalli ramachandran]]></category>
		<category><![CDATA[t sidheeq]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=121620</guid>

					<description><![CDATA[കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; വടകരയില്&#x200d; യു.ഡി.എഫ് സ്ഥാനാര്&#x200d;ഥിയായി കെ മുരളീധരന്&#x200d; മത്സരിക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അല്&#x200d;പ്പസമയത്തിനകം ഉണ്ടാവും. ദിവസങ്ങള്&#x200d; നീണ്ടുനിന്ന ചര്&#x200d;ച്ചക്കൊടുവിലാണ് വടകരയിലെ സ്ഥാനാര്&#x200d;ഥി നിര്&#x200d;ണ്ണയമുണ്ടായിരിക്കുന്നത്. വടകരയില്&#x200d; ശക്തനായ സ്ഥാനാര്&#x200d;ഥി വേണമെന്ന കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരുടെ ആവശ്യം പരിഗണിച്ചാണ് മുരളീധരനെ തെരഞ്ഞെടുത്തത്. നിലവില്&#x200d; മുല്ലപ്പള്ളി രാമചന്ദ്രനാണ് വടകരയിലെ എം.പി. സി.പി.എം സ്ഥാനാര്&#x200d;ഥിയായി പി ജയരാജനാണ് വടകരയില്&#x200d; മത്സരിക്കുന്നത്. അതേസമയം, വയനാട്ടില്&#x200d; ടി സിദ്ധീഖും സ്ഥാനാര്&#x200d;ഥിയാവും. സ്ഥാനാര്&#x200d;ഥിത്വവുമായി ബന്ധപ്പെട്ട് കെ. മുരളീധരനുമായി സംസാരിച്ചതായും സ്ഥാനാര്&#x200d;ഥിയാവാന്&#x200d; അദ്ദേഹം സമ്മതം [&#8230;]]]></description>
										<content:encoded><![CDATA[
<p>കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; വടകരയില്&#x200d; യു.ഡി.എഫ് സ്ഥാനാര്&#x200d;ഥിയായി കെ മുരളീധരന്&#x200d; മത്സരിക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അല്&#x200d;പ്പസമയത്തിനകം ഉണ്ടാവും. ദിവസങ്ങള്&#x200d; നീണ്ടുനിന്ന ചര്&#x200d;ച്ചക്കൊടുവിലാണ് വടകരയിലെ സ്ഥാനാര്&#x200d;ഥി നിര്&#x200d;ണ്ണയമുണ്ടായിരിക്കുന്നത്. വടകരയില്&#x200d; ശക്തനായ സ്ഥാനാര്&#x200d;ഥി വേണമെന്ന കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരുടെ ആവശ്യം പരിഗണിച്ചാണ് മുരളീധരനെ തെരഞ്ഞെടുത്തത്. നിലവില്&#x200d; മുല്ലപ്പള്ളി രാമചന്ദ്രനാണ് വടകരയിലെ എം.പി. സി.പി.എം സ്ഥാനാര്&#x200d;ഥിയായി പി ജയരാജനാണ് വടകരയില്&#x200d; മത്സരിക്കുന്നത്. </p>



<p>അതേസമയം, വയനാട്ടില്&#x200d; ടി സിദ്ധീഖും സ്ഥാനാര്&#x200d;ഥിയാവും. സ്ഥാനാര്&#x200d;ഥിത്വവുമായി ബന്ധപ്പെട്ട് കെ. മുരളീധരനുമായി സംസാരിച്ചതായും സ്ഥാനാര്&#x200d;ഥിയാവാന്&#x200d; അദ്ദേഹം സമ്മതം അറിയിച്ചതായും കേണ്&#x200d;ഗ്രസ് സംസ്ഥാന അധ്യക്ഷന്&#x200d; മുല്ലപ്പള്ളി രാമചന്ദ്രന്&#x200d; മധ്യമങ്ങളോട് പറഞ്ഞു. വടകരയില്&#x200d; മുരളീധരന്&#x200d; സ്ഥാനാര്&#x200d;ഥിയാവുകയാനെങ്കില്&#x200d; അനായാസ ജയമായികും ഫലമെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം സ്ഥാനാര്&#x200d;ഥിത്വം ഇതുവരെ ഉറപ്പിച്ചിട്ടില്ലെന്നും ഹൈക്കമാന്റ് പ്രഖ്യാപിക്കുമെന്നും മുല്ലപ്പള്ളി അറിയിച്ചു.</p>



<p>കെ.പി.സി.സി അധ്യക്ഷന്&#x200d; മുല്ലപ്പള്ളി രാമചന്ദ്രനു മേല്&#x200d; വടകരയില്&#x200d; മത്സരിക്കാന്&#x200d; വലിയ സമ്മര്&#x200d;ദ്ദം ഉണ്ടായിരുന്നു. എന്നാല്&#x200d;, തെരഞ്ഞെടുപ്പിന്റെ ഉത്തരവാധിത്വം ഉള്ളതിനാല്&#x200d; മത്സരിക്കാന്&#x200d; താനില്ലെന്ന് നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. സമ്മര്&#x200d;ദ്ദം വന്നപ്പോള്&#x200d; തന്നെ തന്റെ നിലപാടില്&#x200d; മാറ്റമില്ലെന്നും മുല്ലപ്പള്ളി ആവര്&#x200d;ത്തിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/loksabha-election-vadakara-k-muraleedharan-wayanad-t-sidheeq-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയരാജനെ വടകരയില്&#x200d; നിര്&#x200d;ത്തിയത് പാര്&#x200d;ട്ടിയില്&#x200d; നിന്ന് നീക്കാന്&#x200d;: ടി.സിദ്ദിഖ്</title>
		<link>https://www.chandrikadaily.com/t-siddiq-statement.html</link>
					<comments>https://www.chandrikadaily.com/t-siddiq-statement.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Tue, 12 Mar 2019 11:15:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[t sidheeq]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=120995</guid>

					<description><![CDATA[കോഴിക്കോട്: തോല്&#x200d;ക്കുമെന്ന് ഉറപ്പുണ്ടായിട്ടും വടകര ലോക്‌സഭാ മണ്ഡലത്തില്&#x200d; പി.ജയരാജനെ എല്&#x200d;.ഡി.എഫ് സ്ഥാനാര്&#x200d;ഥിയായി നിര്&#x200d;ത്തിയത് പാര്&#x200d;ട്ടിയില്&#x200d; നിന്ന് അദ്ദേഹത്തെ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖ്. ജയരാജനെ നീക്കിയതോടെ കണ്ണൂരില്&#x200d; സ്ഥിരം സെക്രട്ടറിയായി എം.വി ജയജരാജനെ നിയോഗിച്ചുകഴിഞ്ഞു. ഒരു ജില്ലാ സെക്രട്ടറിയെ മത്സരിപ്പിക്കുമ്പോള്&#x200d; സി.പി.എം പാലിക്കുന്ന മര്യാദകളൊന്നും ജയരാജന്റെ കാര്യത്തില്&#x200d; ഉണ്ടായില്ല. എന്തുകൊണ്ടാണ് പി.ജയരാജന്റെ കാര്യത്തില്&#x200d; അങ്ങനെയൊരു തീരുമാനമെടുത്തതെന്ന് സി.പി.എമ്മിന് സത്യസന്ധമായി ജനങ്ങളോട് പറയാന്&#x200d; ധൈര്യമുണ്ടോയെന്നും ടി.സിദ്ദിഖ് ചോദിച്ചു. കോഴിക്കോട് നടത്തിയ വാര്&#x200d;ത്താ സമ്മേളനത്തിലാണ് സംസാരിക്കുകയായിരുന്നു അദ്ദേഹം. [&#8230;]]]></description>
										<content:encoded><![CDATA[
<p><br> കോഴിക്കോട്: തോല്&#x200d;ക്കുമെന്ന് ഉറപ്പുണ്ടായിട്ടും വടകര ലോക്‌സഭാ മണ്ഡലത്തില്&#x200d; പി.ജയരാജനെ എല്&#x200d;.ഡി.എഫ് സ്ഥാനാര്&#x200d;ഥിയായി നിര്&#x200d;ത്തിയത് പാര്&#x200d;ട്ടിയില്&#x200d; നിന്ന് അദ്ദേഹത്തെ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖ്. ജയരാജനെ നീക്കിയതോടെ കണ്ണൂരില്&#x200d; സ്ഥിരം സെക്രട്ടറിയായി എം.വി ജയജരാജനെ നിയോഗിച്ചുകഴിഞ്ഞു. </p>



<p>ഒരു ജില്ലാ സെക്രട്ടറിയെ മത്സരിപ്പിക്കുമ്പോള്&#x200d; സി.പി.എം പാലിക്കുന്ന മര്യാദകളൊന്നും ജയരാജന്റെ കാര്യത്തില്&#x200d; ഉണ്ടായില്ല.  എന്തുകൊണ്ടാണ് പി.ജയരാജന്റെ കാര്യത്തില്&#x200d; അങ്ങനെയൊരു തീരുമാനമെടുത്തതെന്ന് സി.പി.എമ്മിന് സത്യസന്ധമായി ജനങ്ങളോട് പറയാന്&#x200d; ധൈര്യമുണ്ടോയെന്നും ടി.സിദ്ദിഖ് ചോദിച്ചു. കോഴിക്കോട് നടത്തിയ വാര്&#x200d;ത്താ സമ്മേളനത്തിലാണ് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>



<p>യു.ഡി.എഫ് വടകരയില്&#x200d; വികസന രാഷ്ട്രീയം മുന്നോട്ട് വെക്കുമ്പോള്&#x200d; കൊലപാതക രാഷ്ട്രീയത്തിന്റെ മേഖലയിലേക്ക് തെരഞ്ഞെടുപ്പിനെ തിരിച്ചുവിടാനുള്ള ഉപകരണമായിട്ടാണ് പി.ജയരാജനെ ഇറക്കിയിരിക്കുന്നത്. ജില്ലയിലെ വടകര, കോഴിക്കോട്, വയനാട് മണ്ഡലങ്ങളില്&#x200d; യു.ഡി.എഫ് സീറ്റ് നിലനിര്&#x200d;ത്തും. സ്ഥാനാര്&#x200d;ഥികളെ പ്രഖ്യാപിക്കുന്നത് വൈകുന്നത് കാര്യമാക്കേണ്ടതില്ല. സി.പി.എമ്മിനെ പോലെ പ്രാദേശികമായി മാത്രം ചിന്തിച്ചെടുക്കേണ്ട തീരുമാനമല്ല. കോണ്&#x200d;ഗ്രസിന് ദേശീയ തലത്തില്&#x200d; തീരുമാനമുണ്ടാവണം. അത് രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/t-siddiq-statement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിദ്ധുവിനെ സിദ്ധിഖ് ആക്കി;  മണ്ടത്തരം വിളമ്പി എ.എന്&#x200d; രാധാകൃഷ്ണന്റെ വാര്&#x200d;ത്താസമ്മേളനം</title>
		<link>https://www.chandrikadaily.com/balakkot-issue-an-radakrishnan-against-t-siddeek-while-sidhu.html</link>
					<comments>https://www.chandrikadaily.com/balakkot-issue-an-radakrishnan-against-t-siddeek-while-sidhu.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 07 Mar 2019 09:54:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[A.N Radhakrishnan]]></category>
		<category><![CDATA[abhinandan]]></category>
		<category><![CDATA[navajyoth singh sidhu]]></category>
		<category><![CDATA[t sidheeq]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=120542</guid>

					<description><![CDATA[കൊച്ചി: കോണ്&#x200d;ഗ്രസ് നേതാവും മുന്&#x200d; ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിങ് സിദ്ധുവിനെ സിദ്ധിഖ് ആക്കി ബി.ജെ.പി നേതാവ് എ.എന്&#x200d; രാധാകൃഷ്ണന്റെ വാര്&#x200d;ത്താസമ്മേളനം. പരിവര്&#x200d;ത്തനയാത്രയുടെ ഭാഗമായി ഇന്ന് രാവിലെ കൊച്ചിയില്&#x200d; നടത്തിയ വാര്&#x200d;ത്താസമ്മേളനത്തിലാണ് ബിജെപി നേതാവ് തുടരെ തുടരെ മണ്ടത്തരങ്ങള്&#x200d; വിളിച്ചു പറഞ്ഞത്. ഉമ്മന്&#x200d;ചാണ്ടിയുടെ ട്വിറ്റര്&#x200d; സന്ദേശം പകര്&#x200d;ത്തി എഴുതി കൊണ്ടുവന്നു വായിച്ചപ്പോഴാണ് രാധാകൃഷ്ണന്റെ ആദ്യ മണ്ടത്തരം വെളിപ്പെട്ടത്. അഭിനന്ദന്റെ മോചനവുമായി ബന്ധപ്പെട്ട ട്വിറ്റര്&#x200d; സന്ദേശത്തില്&#x200d; ഉമ്മന്&#x200d;ചാണ്ടി താങ്ക്സ് റ്റു സിദ്ധു എന്ന് കുറിച്ചിരുന്നു. സിദ്ധുവിനു ഇതിലെന്ത് കാര്യമെന്നും [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊച്ചി: കോണ്&#x200d;ഗ്രസ് നേതാവും മുന്&#x200d; ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിങ് സിദ്ധുവിനെ സിദ്ധിഖ് ആക്കി ബി.ജെ.പി നേതാവ് എ.എന്&#x200d; രാധാകൃഷ്ണന്റെ വാര്&#x200d;ത്താസമ്മേളനം. പരിവര്&#x200d;ത്തനയാത്രയുടെ ഭാഗമായി ഇന്ന് രാവിലെ കൊച്ചിയില്&#x200d; നടത്തിയ വാര്&#x200d;ത്താസമ്മേളനത്തിലാണ് ബിജെപി നേതാവ് തുടരെ തുടരെ മണ്ടത്തരങ്ങള്&#x200d; വിളിച്ചു പറഞ്ഞത്. </p>



<p>ഉമ്മന്&#x200d;ചാണ്ടിയുടെ ട്വിറ്റര്&#x200d; സന്ദേശം പകര്&#x200d;ത്തി എഴുതി കൊണ്ടുവന്നു വായിച്ചപ്പോഴാണ് രാധാകൃഷ്ണന്റെ ആദ്യ മണ്ടത്തരം വെളിപ്പെട്ടത്. അഭിനന്ദന്റെ മോചനവുമായി ബന്ധപ്പെട്ട ട്വിറ്റര്&#x200d; സന്ദേശത്തില്&#x200d; ഉമ്മന്&#x200d;ചാണ്ടി താങ്ക്സ് റ്റു സിദ്ധു എന്ന് കുറിച്ചിരുന്നു. സിദ്ധുവിനു ഇതിലെന്ത് കാര്യമെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് എന്തെങ്കിലും പറഞ്ഞാല്&#x200d; പാകിസ്താന്&#x200d; കേള്&#x200d;ക്കണമെന്നുണ്ടോ എന്നുമായിരുന്നു ട്വിറ്റര്&#x200d; വായിച്ച ശേഷം പ്രതികരിക്കവെ രാധാകൃഷ്ണന്റെ പരാമര്&#x200d;ശം. സിദ്ധു കോണ്&#x200d;ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമാണെന്നറിയാതെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ധിഖ് ആണെന്ന് തെറ്റിദ്ധരിച്ചായിരുന്നു രാധാകൃഷ്ണന്&#x200d; പരിഹാസ്യനായത്. </p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr"><a href="https://twitter.com/hashtag/WelcomeHomeAbhinandan?src=hash&amp;ref_src=twsrc%5Etfw">#WelcomeHomeAbhinandan</a> &#8211; Thanks to genuine efforts of <a href="https://twitter.com/sherryontopp?ref_src=twsrc%5Etfw">@sherryontopp</a> and the goodwill gesture from <a href="https://twitter.com/ImranKhanPTI?ref_src=twsrc%5Etfw">@ImranKhanPTI</a>. Yes, courage is contagious and I hope peace will ensue on both sides of the border. <a href="https://t.co/S3g2pC7TvH">pic.twitter.com/S3g2pC7TvH</a></p>&mdash; Oommen Chandy (@Oommen_Chandy) <a href="https://twitter.com/Oommen_Chandy/status/1101461843170680832?ref_src=twsrc%5Etfw">March 1, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>ബിജെപി നേതാവിന്റെ മണ്ടത്തരം കേട്ട് മാധ്യമപ്രവര്&#x200d;ത്തകര്&#x200d; ചിരിയടക്കാന്&#x200d; പാട് പെടുമ്പോഴേക്കും അടുത്ത ചിരിക്കുള്ള വകയെത്തി. തൃപ്പൂണിത്തുറ ചോറ്റാനിക്കര ക്ഷേത്രത്തില്&#x200d; ഗുരുതി പൂജയ്ക്ക് ചുണ്ണാമ്പിന് പകരം ബ്ലീച്ചിങ് പൗഡര്&#x200d; ഉപയോഗിച്ച വിഷയം പരാമര്&#x200d;ശിക്കവെ, ചോറ്റാനിക്കര ക്ഷേത്രത്തില്&#x200d; ബ്ലീച്ചിങ് പൗഡര്&#x200d; കലക്കിയ വെള്ളമാണ് പ്രസാദം തയാറാക്കാനും പൂജയ്ക്കും ഉപയോഗിക്കുന്നതെന്നായിരുന്നു രാധാകൃഷ്ണന്റെ പരാമര്&#x200d;ശം. മാധ്യമപ്രവര്&#x200d;ത്തകര്&#x200d; പരസ്പരം അടക്കിപ്പിടിച്ചു സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നത് കണ്ടതോടെ അധികം വൈകാടെ രാധാകൃഷ്ണന്&#x200d; വാര്&#x200d;ത്താസമ്മേളനം അവസാനിപ്പിച്ച് സ്ഥലം വിടുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/balakkot-issue-an-radakrishnan-against-t-siddeek-while-sidhu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബന്ധം തെളിയിച്ചാല്‍ രാഷ്ട്രീയം  അവസാനിപ്പിക്കും: പി.കെ ഫിറോസ്</title>
		<link>https://www.chandrikadaily.com/t-sidheeq-pk-firoz.html</link>
					<comments>https://www.chandrikadaily.com/t-sidheeq-pk-firoz.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 31 Oct 2017 17:21:38 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[PK Firoz]]></category>
		<category><![CDATA[t sidheeq]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=51119</guid>

					<description><![CDATA[കോഴിക്കോട്: സ്വര്‍ണ്ണകള്ളക്കടത്ത് കേസിലെ പ്രതി അബൂലൈസ് എന്റെയും അഡ്വ.ടി സിദ്ധീഖിനുമൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിക്കുന്നത് ആരോപണ വിധേയരായ സ്വന്തക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വ്യക്തമാക്കി. അബൂലൈസുമായി വ്യക്തിബന്ധമോ ബിസിനസ്സ് ബന്ധമോ ഇല്ല. തെരെഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം അഡ്വ.ടി സിദ്ധീഖിനൊപ്പം ദുബായിയില്‍ പോയപ്പോള്‍ കെ.എം.സി.സിയുടെയും ഒ.ഐ.സി.സിയുടെയും വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു. കുന്ദമംഗലത്തെ വോട്ടര്‍മാരായ ചിലരുടെ അവിടെയുള്ള വീടുകളിലും സന്ദര്‍ശിച്ചിരുന്നു. അത്തരം ഒരാളുടെ വീട്ടില്‍ വെച്ചാണ് ഈ ഫോട്ടോ പകര്‍ത്തിയതെന്നാണ് ചിത്രം കണ്ടപ്പോള്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: സ്വര്&#x200d;ണ്ണകള്ളക്കടത്ത് കേസിലെ പ്രതി അബൂലൈസ് എന്റെയും അഡ്വ.ടി സിദ്ധീഖിനുമൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിക്കുന്നത് ആരോപണ വിധേയരായ സ്വന്തക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസ് വ്യക്തമാക്കി. അബൂലൈസുമായി വ്യക്തിബന്ധമോ ബിസിനസ്സ് ബന്ധമോ ഇല്ല. തെരെഞ്ഞെടുപ്പ് പ്രചാരണാര്&#x200d;ത്ഥം അഡ്വ.ടി സിദ്ധീഖിനൊപ്പം ദുബായിയില്&#x200d; പോയപ്പോള്&#x200d; കെ.എം.സി.സിയുടെയും ഒ.ഐ.സി.സിയുടെയും വിവിധ പരിപാടികളില്&#x200d; പങ്കെടുത്തിരുന്നു. കുന്ദമംഗലത്തെ വോട്ടര്&#x200d;മാരായ ചിലരുടെ അവിടെയുള്ള വീടുകളിലും സന്ദര്&#x200d;ശിച്ചിരുന്നു. അത്തരം ഒരാളുടെ വീട്ടില്&#x200d; വെച്ചാണ് ഈ ഫോട്ടോ പകര്&#x200d;ത്തിയതെന്നാണ് ചിത്രം കണ്ടപ്പോള്&#x200d; ബോധ്യമായത്. ഇത് സംബന്ധിച്ച് ഏത് അന്വേഷണവും നേരിടാനും കള്ളകടത്ത് കേസിലെ പ്രതിയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് തെളിയിച്ചാല്&#x200d; പൊതുപ്രവര്&#x200d;ത്തനം അവസാനിപ്പിക്കാനും തയ്യാറാണ്. കള്ളക്കടത്ത് കേസിലെ പ്രതി തന്നെയാണ് ഈ ഫോട്ടോ എടുത്തതും പുറത്ത് വിടുകയും ചെയ്തത് എന്നിരിക്കെ ആരെ സംരക്ഷിക്കാനാണ് ഇത്തരം പ്രവര്&#x200d;ത്തി ചെയ്യുന്നതെന്ന് പകല്&#x200d;പോലെ വ്യക്തമാണ്. കള്ളക്കടത്ത് കേസിലെ പ്രതികളെയും അവരെ സഹായിക്കുന്നവരെയും നിയമത്തിന് മുന്നില്&#x200d; കൊണ്ട് വരാന്&#x200d; ഇടതുപക്ഷ സര്&#x200d;ക്കാരിന് ധൈര്യമുണ്ടോയെന്നും ഫിറോസ് ചോദിച്ചു.<br />
<strong>വേട്ടയാടുന്നത് എം.എല്&#x200d;.എമാരെ </strong><br />
<strong>രക്ഷിക്കാന്&#x200d;: ടി സിദ്ദിഖ്</strong></p>
<p><img loading="lazy" class="alignnone size-medium wp-image-51131" src="https://www.chandrikadaily.com/wp-content/uploads/2017/10/17883709_1330344833680205_4521335455674445695_n-300x300.jpg" alt="17883709_1330344833680205_4521335455674445695_n" width="300" height="300" srcset="https://www.chandrikadaily.com/wp-content/uploads/2017/10/17883709_1330344833680205_4521335455674445695_n-300x300.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/10/17883709_1330344833680205_4521335455674445695_n-150x150.jpg 150w, https://www.chandrikadaily.com/wp-content/uploads/2017/10/17883709_1330344833680205_4521335455674445695_n-768x768.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/10/17883709_1330344833680205_4521335455674445695_n-696x696.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/10/17883709_1330344833680205_4521335455674445695_n-420x420.jpg 420w, https://www.chandrikadaily.com/wp-content/uploads/2017/10/17883709_1330344833680205_4521335455674445695_n.jpg 852w" sizes="(max-width: 300px) 100vw, 300px" /><br />
കോഴിക്കോട്: പ്രവാസി വോട്ടര്&#x200d;മാര്&#x200d; കൂടുതലുള്ള കുന്ദമംഗലത്തെ സ്ഥാനാര്&#x200d;ത്ഥി എന്ന നിലയിലാണ് ഒ.ഐ.സി.സി, കെ.എം.സി.സി സംഘടനകളുടെ നിര്&#x200d;ദ്ദേശത്തെ തുടര്&#x200d;ന്ന് ദുബായ് സന്ദര്&#x200d;ശിച്ചതെന്നും അപ്പോള്&#x200d; നൂറുകണക്കിന് ആളുകള്&#x200d; കൂടെ നിന്ന് ഫോട്ടോ എടുത്തിട്ടുണ്ടെന്നും അബുലൈസ് അതിലുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ.ടി സിദ്ദിഖ്. ഇതു സംബന്ധിച്ച് പുറത്തുവന്ന വാര്&#x200d;ത്തയുടെ പശ്ചാത്തലത്തില്&#x200d; മുഖ്യമന്ത്രിയും കേന്ദ്ര ഏജന്&#x200d;സിയും അന്വേഷണം നടത്തി റിപ്പോര്&#x200d;ട്ട് ജനങ്ങള്&#x200d;ക്ക് മുമ്പില്&#x200d; വെളിപ്പെടുത്തണമെന്ന് അദ്ദേഹം വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; ആവശ്യപ്പെട്ടു. അബുലൈസ് എന്നയാളെ നേരിട്ടോ അല്ലാതെയോ പരിചയമില്ല. ബിസിനസ് ആവശ്യത്തിനല്ല ഗള്&#x200d;ഫ് സന്ദര്&#x200d;ശനം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണാര്&#x200d;ത്ഥമാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹി കൂടിയായ പി.കെ ഫിറോസിനൊപ്പം ദുബായില്&#x200d; എത്തിയത്. ഫോട്ടോ എടുക്കാന്&#x200d; താത്പര്യം പ്രകടിപ്പിച്ച് വരുന്നവരെ നിരുത്സാഹപ്പെടുത്താറില്ല. അതില്&#x200d; അബുലൈസും ഉണ്ടായേക്കാം. അബുലൈസിന്റെ രൂപവും കോലവും ഇപ്പോള്&#x200d; പുറത്തുവന്ന ഫോട്ടോകളില്&#x200d; നിന്നാണ് മനസ്സിലാവുന്നത്.<br />
നിരപരാധികളായ തന്നെയും ഫിറോസിനെയും വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് സ്വര്&#x200d;ണക്കടത്ത് കേസില്&#x200d; പ്രതികളുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിഞ്ഞ ഇടത് എം.എല്&#x200d;.എമാരായ കാരാട്ട് റസാക്കിനെയും പി.ടി.എ റഹീമിനെയും സംരക്ഷിക്കാനാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/t-sidheeq-pk-firoz.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
