<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Tamil &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/tamil/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 13 Jan 2025 14:17:06 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Tamil &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജയം രവി ഇനി രവി മോഹൻ; ഔദ്യോഗികമായി പേര് മാറ്റം അറിയിച്ച് തമിഴ് നടന്&#x200d;</title>
		<link>https://www.chandrikadaily.com/jayam-ravi-now-ravi-mohan-tamil-actor-officially-announced-his-name-change.html</link>
					<comments>https://www.chandrikadaily.com/jayam-ravi-now-ravi-mohan-tamil-actor-officially-announced-his-name-change.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 13 Jan 2025 14:17:06 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor]]></category>
		<category><![CDATA[jayam ravi]]></category>
		<category><![CDATA[ravi mohan]]></category>
		<category><![CDATA[Tamil]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325543</guid>

					<description><![CDATA[ഔദ്യോഗികമായി പേര് മാറ്റി തമിഴ് നടൻ ജയം രവി. തൻ്റെ പേര് ഇനി മുതൽ രവി മോഹൻ എന്നാണെന്നും എല്ലാവരും ആ പേര് വിളിക്കണമെന്നുമാണ് താരത്തിന്റെ അഭ്യർത്ഥന. തൻ്റെ യാത്രയിൽ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുന്ന തീരുമാനമാണിതെന്നും താരം പറഞ്ഞു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച പ്രസ്താവനയിലൂടെയാണ് രവി ഈ കാര്യം വ്യക്തമാക്കിയത്. &#8220;ഇന്നു മുതൽ ഞാൻ രവി/രവി മോഹൻ എന്നാകും അറിയപ്പെടുക. എന്റെ വ്യക്തിപരവും പ്രൊഫഷണലുമായ മോഹങ്ങളുമായി ഏറെ ചേർന്നുനിൽക്കുന്ന ഒരു പേരാണിത്. എന്റെ ദർശനങ്ങളും മൂല്യങ്ങളുമായി എന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>ഔദ്യോഗികമായി പേര് മാറ്റി തമിഴ് നടൻ ജയം രവി. തൻ്റെ പേര് ഇനി മുതൽ രവി മോഹൻ എന്നാണെന്നും എല്ലാവരും ആ പേര് വിളിക്കണമെന്നുമാണ് താരത്തിന്റെ അഭ്യർത്ഥന. തൻ്റെ യാത്രയിൽ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുന്ന തീരുമാനമാണിതെന്നും താരം പറഞ്ഞു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച പ്രസ്താവനയിലൂടെയാണ് രവി ഈ കാര്യം വ്യക്തമാക്കിയത്.</p>
<p>&#8220;ഇന്നു മുതൽ ഞാൻ രവി/രവി മോഹൻ എന്നാകും അറിയപ്പെടുക. എന്റെ വ്യക്തിപരവും പ്രൊഫഷണലുമായ മോഹങ്ങളുമായി ഏറെ ചേർന്നുനിൽക്കുന്ന ഒരു പേരാണിത്. എന്റെ ദർശനങ്ങളും മൂല്യങ്ങളുമായി എന്റെ ഐഡന്റിറ്റിയെ സമന്വയിപ്പിക്കുന്ന ഈ പുതിയ അധ്യായത്തിലേക്ക് ഞാൻ കടക്കുമ്പോൾ, എല്ലാവരും എന്നെ ഇനി ജയം രവി എന്നല്ല, രവി/രവി മോഹൻ എന്നു വിളിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഇത് എന്റെ വ്യക്തിപരമായ അഭ്യർത്ഥനയാണ്,&#8221; അദ്ദേഹം &#x200d;എക്സിൽ കുറിച്ചു.</p>
<p>https://twitter.com/iam_RaviMohan/status/1878766496543088968</p>
<p>&#8216;രവി മോഹൻ സ്റ്റുഡിയോസ്&#8217; എന്ന പേരിൽ നിർമാണ കമ്പനി ആരംഭിക്കുന്നതായും താരം പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ പ്രചോദിപ്പിക്കുകയും ആകർഷിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന ആകർഷകമായ കഥകൾ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനാണ് ഈ സ്ഥാപനം എന്നാണ് രവി മോഹന്റെ പ്രസ്താവന.</p>
<p>പ്രശസ്ത എഡിറ്റർ എ. മോഹന്റെ മകനും സംവിധായകൻ മോഹൻ രാജയുടെയും ഇളയ സഹോദരനുമാണ് രവി മോഹൻ. മോഹൻ രാജ സംവിധാനം ചെയ്ത &#8216;ജയം&#8217; എന്ന ചിത്രത്തിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തെ തുടർന്നാണ് താരം തന്റെ പേരിനു മുമ്പിൽ &#8216;ജയം&#8217; എന്ന് കൂട്ടിച്ചേർത്തിരുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ രവി,  ഭാര്യ ആരതിയുള്ള ബന്ധം വേർപിരിയുന്നതായി പ്രഖ്യാപിച്ചിരുന്നു. 2009 ജൂണിൽ വിവാഹിതരായ ഇരുവർക്കും ആരവ്, അയാൻ എന്നീ രണ്ട് ആൺമക്കളാണുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jayam-ravi-now-ravi-mohan-tamil-actor-officially-announced-his-name-change.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മേജർ മുകുന്ദിനെ ഇനി ഒടിടിയിൽ കാണാം; റിലീസ് പ്രഖ്യാപിച്ച് ശിവകാർത്തികേയൻ ചിത്രം &#8216;അമരൻ&#8217;</title>
		<link>https://www.chandrikadaily.com/major-mukund-will-now-be-seen-in-ott-sivakarthikeyans-film-amaraan-announced-for-release.html</link>
					<comments>https://www.chandrikadaily.com/major-mukund-will-now-be-seen-in-ott-sivakarthikeyans-film-amaraan-announced-for-release.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 30 Nov 2024 08:54:18 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[amaran]]></category>
		<category><![CDATA[ott release]]></category>
		<category><![CDATA[siv karthikeyan]]></category>
		<category><![CDATA[Tamil]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319709</guid>

					<description><![CDATA[തമിഴ് സൂപ്പർ താരം ശിവകാർത്തികേയൻ നായകനായെത്തിയ ചിത്രം അമരൻ ഒടിടിയിലേക്ക്. തമിഴിൽ ഈ വർഷം ഇറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ജനപ്രീതി സ്വന്തമാക്കിയ ചിത്രമാണ് അമരൻ. ദീപാവലി റിലീസായി തീയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രേക്ഷക അഭിപ്രായം സ്വന്തമാക്കിയിരുന്നു. ദിവസങ്ങളോളം തീയേറ്ററുകൾ നിറഞ്ഞ് ടിക്കറ്റ് കിട്ടാത്ത അവസ്ഥ വരെ ചിത്രത്തിന് ഉണ്ടായി.ചിത്രം തമിഴ്‌നാട്ടിൽ നിന്ന് മാത്രം 100 കോടിയിലധികം രൂപ നേടിക്കഴിഞ്ഞു. Still captivating audiences in theaters, #Amaran will also stream on @NetflixIndia [&#8230;]]]></description>
										<content:encoded><![CDATA[<p>തമിഴ് സൂപ്പർ താരം ശിവകാർത്തികേയൻ നായകനായെത്തിയ ചിത്രം അമരൻ ഒടിടിയിലേക്ക്. തമിഴിൽ ഈ വർഷം ഇറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ജനപ്രീതി സ്വന്തമാക്കിയ ചിത്രമാണ് അമരൻ. ദീപാവലി റിലീസായി തീയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രേക്ഷക അഭിപ്രായം സ്വന്തമാക്കിയിരുന്നു. ദിവസങ്ങളോളം തീയേറ്ററുകൾ നിറഞ്ഞ് ടിക്കറ്റ് കിട്ടാത്ത അവസ്ഥ വരെ ചിത്രത്തിന് ഉണ്ടായി.ചിത്രം തമിഴ്‌നാട്ടിൽ നിന്ന് മാത്രം 100 കോടിയിലധികം രൂപ നേടിക്കഴിഞ്ഞു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Still captivating audiences in theaters, <a href="https://twitter.com/hashtag/Amaran?src=hash&amp;ref_src=twsrc%5Etfw">#Amaran</a> will also stream on <a href="https://twitter.com/NetflixIndia?ref_src=twsrc%5Etfw">@NetflixIndia</a> starting December 5th. Witness the journey of a true hero <a href="https://twitter.com/hashtag/Amaran5thweek?src=hash&amp;ref_src=twsrc%5Etfw">#Amaran5thweek</a> <a href="https://twitter.com/hashtag/AmaranMajorSuccess?src=hash&amp;ref_src=twsrc%5Etfw">#AmaranMajorSuccess</a> <a href="https://twitter.com/hashtag/MajorMukundVaradarajan?src=hash&amp;ref_src=twsrc%5Etfw">#MajorMukundVaradarajan</a> <a href="https://twitter.com/hashtag/KamalHaasan?src=hash&amp;ref_src=twsrc%5Etfw">#KamalHaasan</a> <a href="https://twitter.com/hashtag/Sivakarthikeyan?src=hash&amp;ref_src=twsrc%5Etfw">#Sivakarthikeyan</a> <a href="https://twitter.com/hashtag/SaiPallavi?src=hash&amp;ref_src=twsrc%5Etfw">#SaiPallavi</a> <a href="https://twitter.com/hashtag/RajkumarPeriasamy?src=hash&amp;ref_src=twsrc%5Etfw">#RajkumarPeriasamy</a>  </p>
<p>A Film By… <a href="https://t.co/x0sOMse08d">pic.twitter.com/x0sOMse08d</a></p>
<p>&mdash; Raaj Kamal Films International (@RKFI) <a href="https://twitter.com/RKFI/status/1862738366426690045?ref_src=twsrc%5Etfw">November 30, 2024</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഡിസംബർ അഞ്ചിന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. തിയേറ്ററിൽ വിജയമായ സിനിമയ്ക്ക് ഒടിടിയിലും മികച്ച അഭിപ്രായം ലഭിക്കുമെന്നാണ് പ്രതീക്ഷ. അമരൻ ആഗോള ബോസ്‌ഓഫീസിൽ 312 കോടിയിലധികം നേടി കഴിഞ്ഞു.ചിത്രത്തിന്റെ വിജയം ശിവകാർത്തികേയൻ എന്ന നടന്റെ താരമൂല്യവും ഉയർത്തിയിട്ടുണ്ട്.റിലീസായി ഒരു മാസത്തിലധികം പൂർത്തിയാകുമ്പോഴാണ് ചിത്രം ഒടിടിയിൽ എത്തുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/major-mukund-will-now-be-seen-in-ott-sivakarthikeyans-film-amaraan-announced-for-release.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;അമ്മയെ തേടിയുള്ള യാത്ര എന്നെ ഇസ്ലാമിൽ എത്തിച്ചു; മതം മാറ്റം അച്ഛൻ എതിർത്തില്ല&#8217;: യുവൻ ശങ്കർ രാജ</title>
		<link>https://www.chandrikadaily.com/the-search-for-my-mother-brought-me-to-islam-father-did-not-oppose-conversion-yuvan-shankar-raja.html</link>
					<comments>https://www.chandrikadaily.com/the-search-for-my-mother-brought-me-to-islam-father-did-not-oppose-conversion-yuvan-shankar-raja.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 17 Oct 2024 10:01:16 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[film]]></category>
		<category><![CDATA[music director]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Tamil]]></category>
		<category><![CDATA[yuvan shankar raja]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313781</guid>

					<description><![CDATA[2011ൽ ഹൃദയാഘാതത്തെ തുടർന്നാണ് യുവന്റെ അമ്മ മരിക്കുന്നത്]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>തമിഴിലെ സൂപ്പർഹിറ്റ് സം​ഗീത സംവിധായകനാണ് യുവൻ ശങ്കർ രാജ. ഇളയരാജയുടെ മകനായി സിനിമയിലേക്ക് ചുവടുവെച്ച യുവൻ സം​ഗീത രം​ഗത്ത് തന്റേതായ സ്ഥാനം നേടിയെടുക്കുകയായിരുന്നു. 2014ൽ യുവൻ ഇസ്ലാം മതം സ്വീകരിച്ചു. ഇപ്പോൾ ഇസ്ലാ‌മിലേക്ക് മതം മാറാനുണ്ടായ കാരണം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അമ്മയുടെ മരണശേഷം കടുത്ത മദ്യപനായായെന്നും അമ്മയ്ക്കുവേണ്ടിയുള്ള തിരച്ചിലാണ് തന്നെ ഇസ്ലാമിൽ എത്തിച്ചത് എന്നുമാണ് യുവൻ പറയുന്നത്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div id="widget-1x1-68e22615-7751-411f-8880-f479682012aa" class="app-ad app-ad--story-horizontal" data-test-id="widget">2011ൽ ഹൃദയാഘാതത്തെ തുടർന്നാണ് യുവന്റെ അമ്മ മരിക്കുന്നത്. 2013വരെ താൻ തുടർച്ചയായി കരയുമായിരുന്നു. തന്റെ ജോലിയിൽ ശ്രദ്ധിക്കാനായില്ലെന്നും കടുത്ത പരാജയത്തിലൂടെ കടന്നുപോയെന്നുമാണ് യുവൻ പറഞ്ഞത്. അമ്മയുടെ അപ്രതീക്ഷിത വിയോഗമാണ് എന്നെ മതം മാറ്റത്തിന് പ്രേരിപ്പിച്ചത്. ചില വര്&#x200d;ക്കിന്റെ കാര്യത്തിനായി എനിക്ക് മുംബൈയിലേക്ക് വരുണമായിരുന്നു. തിരിച്ച് ചെന്നൈയില്&#x200d; എത്തിയപ്പോള്&#x200d; അമ്മയ്ക്ക് കടുത്ത ചുമ ആരംഭിച്ചു. ഞാനും സഹോദരിയും ചേര്&#x200d;ന്ന് അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അമ്മയുടെ കൈപിടിച്ച് ഞാന്&#x200d; ഇരിക്കുകയായിരുന്നു. പെട്ടെന്ന് അമ്മയുടെ കൈഊര്&#x200d;ന്നു വീണു. കരയുന്നതിനൊപ്പം അമ്മയുടെ ആത്മാവ് എവിടെയാണ് പോയത് എന്ന് ഞാന്&#x200d; അമ്പരപ്പെട്ടു. ആ ചോദ്യങ്ങള്&#x200d;ക്കുള്ള ഉത്തരമാണ് എന്നെ അള്ളാഹുവില്&#x200d; എത്തിയത്.</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>അമ്മയുടെ മരണശേഷം ഞാന്&#x200d; ഒരു &#8216;ലോസ്റ്റ് ചൈല്&#x200d;ഡ്&#8217; ആയി മാറി. അമ്മയെ എവിടെ കണ്ടെത്തും എന്ന് എനിക്ക് അറിയുമായിരുന്നില്ല. ഇടയ്ക്കിടെ അമ്മയെ സ്വപ്‌നം കാണും. അമ്മ എവിടെയോ ഉണ്ട്. പക്ഷേ, അതെവിടെയാണ്? ആ വഴിക്കുള്ള അന്വേഷണം നടത്തിക്കൊണ്ടിരുന്നു. അതെന്നെ വല്ലാതെ പിടിച്ചുലച്ചു. അമ്മയുടെ മരണശേഷം മദ്യപാനത്തിലും പുകവലിയിലും അഭയം കണ്ടെത്തി. അതിനുമുന്&#x200d;പ് പാര്&#x200d;ട്ടികളില്&#x200d; പോയിരുന്നെങ്കിലും മദ്യപാനമോ പുകവലി ശീലമോ ഉണ്ടായിരുന്നില്ലെന്നും യുവന്&#x200d; പറഞ്ഞു.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>&#8216;പെട്ടെന്ന് ഒരുനാള്&#x200d; തനിക്ക് എല്ലാറ്റിനുമുള്ള ഉത്തരം ലഭിച്ചു. നമുക്ക് ചുറ്റും നടക്കുന്നതൊന്നുമല്ല കാര്യം. മുകളിലിരുന്ന് ഒരാള്&#x200d; എല്ലാം എഴുവെച്ചിട്ടുണ്ട്. അതനുസരിച്ചേ കാര്യങ്ങള്&#x200d; നടക്കൂ എന്ന് എനിക്ക് ബോധ്യമായി. ഈ പ്രക്രിയ എന്ന പഠിപ്പിച്ചത് ഇസ്‌ലാണ്. അമ്മ നല്ല ഒരിടത്ത് എവിടെയോ ഉണ്ടെന്നാണ് വിശ്വാസം. നമ്മെ സൃഷ്ടിച്ച ദൈവത്തിന് മാത്രമേ നമ്മെ വഴിനടത്താനും സന്തോഷം നല്&#x200d;കാനും കഴിയൂ. ഇതാണ് ഇസ്‌ലാം തന്നെ പഠിപ്പിച്ചത്. അമ്മ മറ്റൊരിടത്ത് സന്തോഷത്തോടെ കഴിയാന്&#x200d; ദൈവത്തോട് പ്രാര്&#x200d;ഥിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>മതം മാറുന്നതിനെക്കുറിച്ച് അച്ഛനോട് പറഞ്ഞപ്പോള്&#x200d; അദ്ദേഹം തന്റെ തീരുമാനത്തെ പിന്തുണച്ചുവെന്നും യുവന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. വീട്ടില്&#x200d; ഏറ്റവും അവസാനം ഞാന്&#x200d; ഇത് പറഞ്ഞത് അച്ഛനോടാണ്. ഇസ്‌ലാം മതം സ്വീകരിച്ചപ്പോൾ അച്ഛൻ ഇളയരാജ തടഞ്ഞില്ല. ദിവസവും അഞ്ചുനേരം ദൈവത്തോട് പ്രാർത്ഥിക്കുമെന്ന് പറയുന്ന ഒരാളെ തടയുന്നത് എന്തിനാണെന്നായിരുന്നു അച്ഛൻ ചോദിച്ചതെന്ന് യുവൻ പറഞ്ഞു.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-search-for-my-mother-brought-me-to-islam-father-did-not-oppose-conversion-yuvan-shankar-raja.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദളപതി 69ന് തുടക്കമായി </title>
		<link>https://www.chandrikadaily.com/dalapati-69-started.html</link>
					<comments>https://www.chandrikadaily.com/dalapati-69-started.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 04 Oct 2024 12:00:26 +0000</pubDate>
				<category><![CDATA[film]]></category>
		<category><![CDATA[More]]></category>
		<category><![CDATA[actor vijay]]></category>
		<category><![CDATA[Tamil]]></category>
		<category><![CDATA[thalapathy 69]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=312053</guid>

					<description><![CDATA[വിജയോടൊപ്പം മലയാളികളായ നരേനും പ്രിയാമണിയും മമിതാ ബൈജുവും  ]]></description>
										<content:encoded><![CDATA[<div dir="auto">ദളപതി വിജയുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69ന്റെ പൂജ ഇന്ന് ചെന്നൈയിൽ നടന്നു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആണ് സം​ഗീതസംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോളും പൂജാഹെഡ്ഗെയും പ്രിയാമണിയും മമിതാ ബൈജു, നരേൻ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.ചിത്രത്തിന്റെ പൂജയിൽ വിജയ്‌ക്കൊപ്പം പൂജ ഹെഡ്ഗേ, നരേൻ,ബോബി ഡിയോൾ, മമിതാ ബൈജു തുടങ്ങിയവരും നിർമ്മാതാക്കളും ചിത്രത്തിന്റെ അണിയറപ്രവർത്തകരും പങ്കെടുത്തു.</div>
<div dir="auto"><img loading="lazy" class="alignnone size-full wp-image-312055" src="https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2024/10/Untitled-1-65.jpg" alt="" width="400" height="300" srcset="https://www.chandrikadaily.com/wp-content/uploads/2024/10/Untitled-1-65.jpg 400w, https://www.chandrikadaily.com/wp-content/uploads/2024/10/Untitled-1-65-300x225.jpg 300w" sizes="(max-width: 400px) 100vw, 400px" /></div>
<div dir="auto"></div>
<div dir="auto">കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമ്മിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. 2025 ഒക്ടോബറിൽ ദളപതി 69 തിയേറ്ററിലേക്കെത്തുമെന്നാണ് നിര്&#x200d;മ്മാതാക്കള്&#x200d; അറിയിക്കുന്നത്. ബ്ലോക്ബസ്റ്ററുകള്&#x200d; സമ്മാനിച്ച പ്രേക്ഷകരുടെ പ്രിയതാരം വിജയുടെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ ചിത്രമായിരിക്കും ദളപതി 69 എന്നാണ് ഓരോ അപ്‌ഡേറ്റും സൂചിപ്പിക്കുന്നത്.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dalapati-69-started.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്ലാസില്&#x200d; തമിഴ് സംസാരിച്ചു; അഞ്ചാം ക്ലാസുകാരന്റെ ചെവി വലിച്ചു കീറി അധ്യാപിക</title>
		<link>https://www.chandrikadaily.com/tamil-was-spoken-in-class-the-teacher-ripped-off-the-ear-of-the-fifth-grader.html</link>
					<comments>https://www.chandrikadaily.com/tamil-was-spoken-in-class-the-teacher-ripped-off-the-ear-of-the-fifth-grader.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 28 Jan 2024 09:02:43 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[class]]></category>
		<category><![CDATA[ear]]></category>
		<category><![CDATA[ripped]]></category>
		<category><![CDATA[spoken]]></category>
		<category><![CDATA[Tamil]]></category>
		<category><![CDATA[teacher]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289076</guid>

					<description><![CDATA[ചെന്നൈ റോയപുരം മാന്&#x200d;ഫോര്&#x200d;ഡ് പബ്ലിക് സ്‌കൂളില്&#x200d; ജനുവരി 23നായിരുന്നു സംഭവം.]]></description>
										<content:encoded><![CDATA[<p>ക്ലാസില്&#x200d; തമിഴ് സംസാരിച്ചതിന് അഞ്ചാം ക്ലാസ്സ് വിദ്യാര്&#x200d;ഥിക്ക് അധ്യാപികയുടെ ക്രൂരമര്&#x200d;ദനം. കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച അധ്യാപിക കുട്ടിയുടെ ചെവി വലിച്ചു കീറി. ചെന്നൈ റോയപുരം മാന്&#x200d;ഫോര്&#x200d;ഡ് പബ്ലിക് സ്‌കൂളില്&#x200d; ജനുവരി 23നായിരുന്നു സംഭവം.</p>
<p>നായഗി എന്ന ടീച്ചറാണ് കുട്ടിയെ ഉപദ്രവിച്ചതെന്നാണ് വിവരം. മറ്റൊരു കുട്ടിയോട് വിദ്യാര്&#x200d;ഥി തമിഴില്&#x200d; സംസാരിക്കുന്നത് കണ്ട ഇവര്&#x200d; കുട്ടിയുടെ ചെവി പിടിച്ച് വലിക്കുകയായിരുന്നു. ചെവി തൊലിയില്&#x200d; നിന്ന് 2 ഇഞ്ചോളം വേര്&#x200d;പെട്ട നിലയിലായിരുന്നു മാതാപിതാക്കള്&#x200d; കാണുമ്പോള്&#x200d; കുട്ടി.</p>
<p>കുട്ടി കളിക്കുമ്പോള്&#x200d; വീണ് പരിക്കു പറ്റിയെന്നാണ് സ്‌കൂള്&#x200d; അധികൃതര്&#x200d; ഇവരെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് ഇവര്&#x200d; ആശുപത്രിയിലെത്തിയപ്പോള്&#x200d; അത്യാസന്ന നിലയില്&#x200d; കുട്ടിയെ കാണുകയായിരുന്നു. തുടര്&#x200d;ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയില്&#x200d; പ്ലാസ്റ്റിക് സര്&#x200d;ജറിയിലൂടെ കുട്ടിയുടെ ചെവി തുന്നിച്ചേര്&#x200d;ത്തു.</p>
<p>പിന്നീട് കുട്ടി പറയുമ്പോഴാണ് നായഗി ചെവിയില്&#x200d; പിടിച്ച് വലിക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്&#x200d; അറിയുന്നത്. തുടര്&#x200d;ന്ന് സ്‌കൂളില്&#x200d; ചോദിക്കാന്&#x200d; ചെന്ന ഇവരും സ്‌കൂള്&#x200d; അധികൃതരും തമ്മില്&#x200d; തര്&#x200d;ക്കമുണ്ടായി. കുട്ടിയുടെ അമ്മ ഗുഗന്യ നായഗിയെ മര്&#x200d;ദിച്ചതായാണ് ഇവര്&#x200d; ആരോപിക്കുന്നത്.</p>
<p>തുടര്&#x200d;ന്ന് ഇവരെ ആശുപത്രിയില്&#x200d; പ്രവേശിപ്പിക്കുകയും ചെയ്തു. 2 പേരുടെ ഭാഗത്ത് നിന്നും നിലവില്&#x200d; റോയപുരം പൊലീസില്&#x200d; പരാതിയെത്തിയിട്ടുണ്ട്. നായഗിക്കെതിരെ ഐപിസി 341,323 പ്രകാരം പൊലീസ് കേസെടുത്തു. ഗുഗന്യയ്‌ക്കെതിരായ പരാതിയില്&#x200d; പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tamil-was-spoken-in-class-the-teacher-ripped-off-the-ear-of-the-fifth-grader.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാനിയുടെ പുതിയ പുതിയ ചിത്രം ഹായ് നാണ്ണായിലെ പുതിയൊരു ഗാനം പുറത്തുവിട്ടു</title>
		<link>https://www.chandrikadaily.com/nanis-new-movie-hi-nanna.html</link>
					<comments>https://www.chandrikadaily.com/nanis-new-movie-hi-nanna.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 07 Dec 2023 14:40:30 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[film]]></category>
		<category><![CDATA[nani]]></category>
		<category><![CDATA[Tamil]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=285272</guid>

					<description><![CDATA[ഗാനങ്ങള്&#x200d;ക്കും ഏറെ പ്രാധാന്യമുള്ള ഒരു ചിത്രമാണ് ഹായ് നാണ്ണാ.]]></description>
										<content:encoded><![CDATA[<p>നാനി നായകനായി എത്തുന്ന പുതിയ ചിത്രമാണ് &#8216;ഹായ് നാണ്ണാ&#8217;. മൃണാള്&#x200d; താക്കൂറാണ് നായികയായി എത്തുന്നത്. ഗാനങ്ങള്&#x200d;ക്കും ഏറെ പ്രാധാന്യമുള്ള ഒരു ചിത്രമാണ് ഹായ് നാണ്ണാ. നാനി നായകനായ പാന്&#x200d; ഇന്ത്യന്&#x200d; ചിത്രമായ ഹായ് നാണ്ണായിലെ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്.</p>
<p>വരികള്&#x200d; എഴുതിയിരിക്കുന്നത് കൃഷ്ണ കാന്താണ്. ഹിഷാം അബ്ദുള്&#x200d; വഹാബാണ് സംഗീത സംവിധാനം നിര്&#x200d;വഹിച്ച് ഗാനം ആലപിച്ചിരിക്കുന്നത്. സാനു ജോണ്&#x200d; വര്&#x200d;ഗീസ് ഐഎസ്സി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്&#x200d;വഹിക്കുന്നു.</p>
<p>ഷൊര്യു ഹായ് നാണ്ണാ തിരക്കഥയെഴുതി സംവിധാനം ചെയ്യുമ്പോള്&#x200d; ജയറാമും ഒരു പ്രധാന വേഷത്തിലുണ്ട്. നാനിയും മൃണാള്&#x200d; താക്കൂറും ഒന്നിക്കുന്ന ചിത്രം മോഹന്&#x200d; ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി. മൂര്&#x200d;ത്തി കെ എസ് എന്നിവരാണ് വൈര എന്റര്&#x200d;ടെയിന്&#x200d;മെന്റസിന്റെ ബാനറില്&#x200d; നിര്&#x200d;വഹിക്കുന്നത്. നാനിയുടേതായി &#8216;ദസറ&#8217; എന്ന ചിത്രമാണ് ഒടുവില്&#x200d; പ്രദര്&#x200d;ശനത്തിന് എത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nanis-new-movie-hi-nanna.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തമിഴന്&#x200d; ആണയിട്ടാല്&#x200d; &#8230;വിരട്ടലല്ലെന്നും മുന്നറിയിപ്പ് കൂടിയാണെന്നും കൂടി സ്റ്റാലിന്&#x200d; വീഡിയോയിലൂടെ പ്രഖ്യാപിക്കുമ്പോള്&#x200d; അതിനെ ലളിതമായി തള്ളിക്കളയാനാകില്ല.</title>
		<link>https://www.chandrikadaily.com/tamilnadu-stalin.html</link>
					<comments>https://www.chandrikadaily.com/tamilnadu-stalin.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Sat, 17 Jun 2023 02:51:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Dravid]]></category>
		<category><![CDATA[Tamil]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=259726</guid>

					<description><![CDATA[ദ്രാവിഡരാഷ്ട്രീയത്തെ ദേശീയമുഖ്യധാരയിലേക്ക് കുടിയിരുത്തിയവരില്&#x200d; പ്രമുഖരായിരുന്നു രാജഗോപാലാചാരിയും കാമരാജും. എങ്കിലും ദ്രാവിഡസ്വത്വം പൂര്&#x200d;ണമായും ഉപേക്ഷിക്കാന്&#x200d; തമിഴകം ഇന്നും തയ്യാറല്ല എന്നതിന് തെളിവാണ് ഡി.എം.കെയുടെ വിജയം.]]></description>
										<content:encoded><![CDATA[<p><strong>കെ.പി ജലീല്&#x200d;</strong></p>
<p>നാന്&#x200d; ആണയിട്ടാല്&#x200d; അത് നടന്ത് വിട്ടാര്&#x200d;, നാന്&#x200d; ഒരുതടവ് ശൊന്നാ നൂറുതടവ് ശൊന്ന മാതിരി, നാനടിച്ചാ താങ്കമാട്ടേ, നാലുമാതം തൂങ്കമാട്ടേ.. ഇവയെല്ലാം എം.ജി .ആര്&#x200d; മുതല്&#x200d; രജനികാന്ത് വരെയുള്ള തമിഴ് സിനിമാസൂപ്പര്&#x200d;താരങ്ങളുടെ വെള്ളിത്തിരയിലെ തകര്&#x200d;പ്പന്&#x200d; ഡയലോഗുകളാണ്. എന്നാല്&#x200d; ഇവ വെറുതെ പറയുന്നതൊന്നുമല്ല. നിനത്താല്&#x200d; നടപ്പവന്&#x200d;താന്&#x200d; തമിഴന്&#x200d;. തമിഴരെ പറ്റിയുള്ള കഥകളിലും സിനിമകളിലുമെല്ലാം ഈയൊരു ആത്മവിശ്വാസവും പോരാട്ടവീറും കാണാനാകും. ശ്രീലങ്കയിലെ തമിഴ്പ്രശ്‌നത്തിന് പരിഹാരമായി തമിഴരെടുത്ത ആയുധമാണ് ലോകത്തെ ആദ്യത്തെ ഭീകരപ്രവര്&#x200d;ത്തനമായി എന്നും എണ്ണപ്പെടുന്നത്. തമിഴ് ഈഴത്തിനായി ലങ്കന്&#x200d;തമിഴര്&#x200d; നടത്തിയ&#8217;പുലിപ്പോരാട്ടം&#8217;ചരിത്രത്തിന്റെ അടരുകളില്&#x200d; നിറഞ്ഞുനില്&#x200d;ക്കുന്നു. ഇതുപോലെ എത്രയെത്ര പോരാട്ടങ്ങളാണ് തമിഴ്‌നാട് നടത്തിയിട്ടുള്ളത.് 1956ല്&#x200d; തമിഴ്‌നാട് സംസ്ഥാനം ഭാഷാടിസ്ഥാനത്തില്&#x200d; രൂപപ്പെടുന്നതിനുമുമ്പുതന്നെ നിരവധി പോരാട്ടങ്ങള്&#x200d; തമിഴര്&#x200d; നടത്തിയിട്ടുണ്ട്. രാജഗോപാലാചാരി മുതലുള്ളവര്&#x200d; രാജ്യത്തിന്റെ സ്വാതന്ത്ര്യചരിത്രത്തിലെ ധീരസേനാനികളാണ്. തന്തൈപെരിയോര്&#x200d; ഇ.വി രാമസ്വാമി നായ്ക്കര്&#x200d; നടത്തിയ സവര്&#x200d;ണവിരുദ്ധപോരാട്ടം ചരിത്രത്തിലും തമിഴരുടെ മനോമുകുരത്തിലും സമൂഹ്യാവസ്ഥയിലും ഇന്നും തുളുമ്പിനില്&#x200d;ക്കുന്നു. ഹിന്ദി വിരുദ്ധപ്രക്ഷോഭം മറ്റൊരു ഉദാഹരണം.ഫലത്തില്&#x200d; തമിഴര്&#x200d; നടത്തിയിട്ടുള്ള ഏതാണ്ടെല്ലാ പോരാട്ടങ്ങളും വിജയം കണ്ടിട്ടേയുള്ളൂ. ഇതിന് കാരണം കേരളീയരിലും കന്നഡിഗരിലും യു.പിക്കാരിലുമൊന്നും കാണാത്തതരം വംശീയവികാരം തമിഴന്റെ രക്തത്തിലലിഞ്ഞിട്ടുള്ളതാണ്. നാളിതുവരെയും ദേശീയപാര്&#x200d;ട്ടികള്&#x200d;ക്കോ ദേശീയഭാഷക്കോ വലിയ സ്ഥാനമൊന്നും തമിഴ ്‌നാട് നല്&#x200d;കാത്തതുമതി അവരുടെ വംശീയവ്യതിരിക്തത വെളിപ്പെടാന്&#x200d;.<br />
അടുത്തിടെ മോദിസര്&#x200d;ക്കാര്&#x200d; ബി.ജെ.പി വിരുദ്ധമായ എല്ലാ സംസ്ഥാനഭരണങ്ങള്&#x200d;ക്കുമെതിരെ നടത്തിവരുന്ന യുദ്ധം പുതിയ തലത്തിലേക്ക് കടന്നതാണ് തമിഴനെ ചൊടിപ്പിച്ചുകളഞ്ഞത്. രാജ്യത്തെ ഒരു മുഖ്യമന്ത്രിയും കേന്ദ്രസര്&#x200d;ക്കാരിനെതിരെയും അതിനെ നിയന്ത്രിക്കുന്ന ബി.ജെ.പിക്കും പ്രധാനമന്ത്രിക്കുമെതിരെയും പറയാത്ത ഒന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്&#x200d; വ്യാഴാഴ്ച പറഞ്ഞുകളഞ്ഞത്. ഞങ്ങള്&#x200d; തിരിച്ചടിച്ചാല്&#x200d; പിന്നെ നിങ്ങള്&#x200d;ക്കത് താങ്ങാനാവില്ല എന്ന സ്റ്റാലിന്റെ പ്രസ്താവന രാജ്യത്തെ രാഷ്ട്രീയസ്ഥിതികളുടെ ആഴം വ്യക്തമാക്കുന്നു. ഇതൊരു വിരട്ടലല്ലെന്നും മുന്നറിയിപ്പ് കൂടിയാണെന്നും കൂടി സ്റ്റാലിന്&#x200d; വീഡിയോയിലൂടെ പ്രഖ്യാപിക്കുമ്പോള്&#x200d; അതിനെ ലളിതമായി തള്ളിക്കളയാനാകില്ല.<br />
ഫെഡറലിസം രാജ്യത്തിന്റെ അന്തസ്സത്തയാണ്. കേന്ദ്രവും സംസ്ഥാനങ്ങളും ചേര്&#x200d;ന്നതാണ ്‌രാജ്യം. അതിലെ ജനങ്ങളാണ് ഭരണക്കാര്&#x200d;. അധികാരവും ഭൂരിപക്ഷവും ഉണ്ടെന്ന് വെച്ച് ഏതൊരു സംസ്ഥാനത്തെയും വരുതിയിലാക്കാമെന്ന ധാരണ വേണ്ടെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുകയാണ് സ്റ്റാലിന്&#x200d; വ്യാഴാഴ്ച ചെയ്തിരിക്കുന്നത്. തന്റെ മന്ത്രിസഭയിലെ സെന്തില്&#x200d; എന്നമന്ത്രിയെ പത്തുവര്&#x200d;ഷം മുമ്പത്തെ ഒരു കേസില്&#x200d; ഇ.ഡിയെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തപ്പോള്&#x200d; അതിനെതിരെ മിണ്ടാതിരിക്കാന്&#x200d; തമിഴന് കഴിയാത്തതും അവരുടെ ഇച്ഛാശക്തിയും പോരാട്ടവീര്യവും കൊണ്ടാണ്. ഫെഡറലിസം തകരുക എന്ന വെച്ചാല്&#x200d; രാജ്യം തകരുകയാണെന്നും അതിനുവരെ തങ്ങള്&#x200d; ഒരുക്കമാണെന്നും സ്റ്റാലിന്റെ താങ്ങാനാവില്ലെന്ന പ്രഖ്യാപനത്തിലുണ്ട്. ജാതീയതയും വര്&#x200d;ഗീയതയും കൊണ്ടല്ല ഡി.എം.കെ ജനങ്ങളെ സേവിക്കുന്നതെന്ന് കൂടി സ്റ്റാലിന്&#x200d; പറയുമ്പോള്&#x200d; അത് ബി.ജെ.പിക്കും മോദിക്കും അമിത്ഷാക്കുമുള്ള മറുപടിയാണ്.<br />
1960കളിലെയും 70കളിലെയും ഹിന്ദിവിരുദ്ധപ്രക്ഷോഭം തമിഴ്‌നാട്ടുകാരുടെ പോരാട്ടവീര്യത്തിന് ഉദാഹരണമാണ്. അന്ന് കേന്ദ്രസര്&#x200d;ക്കാര്&#x200d; നടപ്പാക്കിയ ഹിന്ദിഭാഷ ഔദ്യോഗികഭാഷാ നയം തമിഴരുടെ വലിയ പ്രതിഷേധത്തിന് കാരണമായി. പ്രതിഷേധത്തില്&#x200d; ഹിന്ദിബോര്&#x200d;ഡുകളെല്ലാം നശിപ്പിക്കപ്പെട്ടു. ത്രിഭാഷാ രീതി അന്നുമുതലാണ് രാജ്യം നടപ്പാക്കിത്തുടങ്ങിയത്. ഹിന്ദിക്കും ഇംഗ്ലീഷിനും പ്രാദേശികഭാഷക്കും തുല്യപ്രധാന്യം നല്&#x200d;കുന്നതാണിത്. സവര്&#x200d;ണവിരുദ്ധപ്രക്ഷോഭമാണ് മറ്റൊന്ന്. പെരിയോര്&#x200d; രാമസ്വാമി നായ്ക്കര്&#x200d;, സി.എന്&#x200d; അണ്ണാദുരൈ, ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈല്&#x200d; സാഹിബ് മുതലായവരുടെ നേതൃത്വത്തില്&#x200d; നടന്ന സവര്&#x200d;ണവിരുദ്ധപ്രക്ഷോഭം തമിഴ്‌നാട്ടിലാകെ അലയടിച്ചു. എവിടെയും സവര്&#x200d;ണര്&#x200d;ക്ക് പ്രധാന്യം നല്&#x200d;കുകയും മറ്റുള്ളവരെ ഏഴയലത്തേക്ക ്മാറ്റിനിര്&#x200d;ത്തുകയും ചെയ്യുന് സമ്പ്രദായത്തിനെതിരായി നടന്ന പ്രക്ഷോഭത്തില്&#x200d; സവര്&#x200d;ണമേലാളന്മാര്&#x200d;ക്ക് പിന്&#x200d;വാങ്ങേണ്ടിവന്നു. രാമസ്വാമി നായ്ക്കര്&#x200d; തികഞ്ഞ മതവിരോധിയായിരുന്നുവെങ്കിലും പിന്നാക്കക്കാരുടെയും ദലിതരുടെയും മുസ്്‌ലിംകളുടെയും മോചനം സവര്&#x200d;ണവിരുദ്ധതയിലൂടെയാണെന്ന് അദ്ദേഹം നിശ്ചയിക്കുകയും ഓടിനടന്ന് പ്രചരിപ്പിക്കുകയും ചെയ്തു. അതിന്റെ സന്തതിയാണ് ഇന്നത്തെ തമിഴ്‌നാട്ടിലെ ദലിത് പിന്നാക്ക മുന്നേറ്റങ്ങള്&#x200d;. അതില്&#x200d; മുസ്്‌ലിംകളും അവരുടേതായ പങ്കുവഹിക്കുന്നു. അണ്ണാദുരൈ സ്ഥാപിച്ച ദ്രാവിഡമുന്നേറ്റകഴകം പിന്നീട് പിളര്&#x200d;ന്നെങ്കിലും രണ്ട് കക്ഷികളുടെയും മുഖ്യഅജണ്ട ദ്രാവിഡരാഷ്ട്രീയം തന്നെ. മതത്തിനും സവര്&#x200d;ണതക്കും ഭരണത്തില്&#x200d; പങ്കില്ലെന്നും എന്നാല്&#x200d; എല്ലാവര്&#x200d;ക്കും നീതിയെന്നതാണ് ദ്രാവിഡരാഷ്ട്രീയമെന്നും നേതാക്കള്&#x200d; അണികളെ പഠിപ്പിച്ചു. ഇന്നും ചില ക്ഷേത്രങ്ങളില്&#x200d; ദലിതുകളെ കയറ്റാത്തതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്&#x200d;ക്ക് സര്&#x200d;ക്കാരിന്റെയും പാര്&#x200d;ട്ടികളുടെയും പിന്തുണ ലഭിക്കുന്നത് അതുകൊണ്ടാണ്. അതില്&#x200d;നിന്ന് വിട്ടുനില്&#x200d;ക്കുന്നതും പഴയ സവര്&#x200d;ണരാഷ്ട്രീയം തിരികെക്കൊണ്ടുവരാനുമാണ് ബി.ജെ.പി തമിഴ്‌നാട്ടില്&#x200d; ശ്രമിക്കുന്നത്. തീരെ ചെറുന്യൂനപക്ഷത്തിന്റെ പിന്തുണ അവര്&#x200d;ക്ക് കിട്ടുന്നുണ്ടെന്നത് ശരിയാണ്. എന്നാലും വലിയൊരു വിഭാഗം ദ്രാവിഡജനത ഇതിനെ പൊറുപ്പിക്കുന്നില്ല.<br />
ഹിന്ദു എന്ന സംജ്ഞ തന്നെ ഉല്&#x200d;ഭവിക്കുന്നത് ഹിന്ദിയുമായി ബന്ധപ്പെട്ടാണ്. സിന്ധുനദിയാണ് അതിനടിസ്ഥാനഘടകം. അതാകട്ടെ ആര്യന്മാരുടെയും ഉത്തരേന്ത്യന്&#x200d; സവര്&#x200d;ണതയുടെയും കുത്തകയാണ്. ദ്രാവിഡരെ അവിടെ നിന്ന് ആട്ടിയോടിച്ചാണ് ഉത്തരേന്ത്യ ഇക്കൂട്ടര്&#x200d; പിടിച്ചടക്കിയതെന്നാണ് ചരിത്രം. സാമാന്യേന കറുത്തവരായ ദ്രാവിഡരെ പുറത്താക്കി ഇന്ത്യയുടെ മഹാഭൂരിപക്ഷം പ്രദേശങ്ങള്&#x200d; പിടിച്ചടക്കുകയായിരുന്നു ആര്യന്മാരെന്ന ്‌വിളിക്കപ്പെടുന്ന സവര്&#x200d;ണഹിന്ദുക്കള്&#x200d;. ഇവര്&#x200d; സത്യത്തില്&#x200d; യൂറോപ്പിന്റെ സന്തതികളാണ്.</p>
<p>ഹിന്ദുമതപുരാണങ്ങളിലെ രാമരാവണ പോരാട്ടം പോലും ഈ രണ്ട് വിഭാഗങ്ങളുടെ ഉപോല്&#x200d;പന്നമാണ്. കേരളത്തിലെ ഓണത്തിന് മാവേലിയെ നാം ആദരിക്കുമ്പോള്&#x200d; ഉത്തരേന്ത്യക്കാരന്&#x200d; ആദരിക്കുന്നത് വാമനനെയാണ്. ഈ വ്യത്യാസമാണ് ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മില്&#x200d; എല്ലാകാര്യത്തിലുമുള്ളത്. ഗണപതിയെ പൂജിക്കുന്ന ഉത്തരേന്ത്യക്കാരന്&#x200d; തവിട്ടുനിറക്കാരനായിരിക്കുമ്പോള്&#x200d; ദക്ഷിണേന്ത്യക്കാരന് ശിവന്റെ കറുത്ത നിറമാണ്. രാമനെ അല്ലാതെ ശിവനെക്കുറിച്ച് ബി.ജെ.പി അധികം സംസാരിക്കാത്തതും അതുകൊണ്ടുതന്നെ. ഈ അന്തരത്തെ ഇല്ലാതാക്കാനും ഇന്ത്യക്കാരില്&#x200d; ഏകോദരസ്‌നേഹം വളര്&#x200d;ത്താനുമാണ് സ്വാതന്ത്ര്യസമരകാലം സഹായിച്ചത്. നേതാക്കള്&#x200d; പ്രദേശവ്യത്യാസമില്ലാതെ ശ്രമിച്ചതും ഇന്ത്യയെന്ന ഒരൊറ്റ വികാരം അറബിക്കടലിനും ബംഗാള്&#x200d; ഉള്&#x200d;ക്കടലിനുമിടയിലെ ജനതതിയില്&#x200d; ജീവരക്തംപോലെ പടര്&#x200d;ത്താനായിരുന്നു. ഗാന്ധിജിയുടെയും കോണ്&#x200d;ഗ്രസ് അധ്യക്ഷനായിരുന്ന കെ.കാമരാജിന്റെയും ശ്രമവും ഇതിനൊത്തായിരുന്നു. ദ്രാവിഡരാഷ്ട്രീയത്തെ ദേശീയമുഖ്യധാരയിലേക്ക് കുടിയിരുത്തിയവരില്&#x200d; പ്രമുഖരായിരുന്നു രാജഗോപാലാചാരിയും കാമരാജും. എങ്കിലും ദ്രാവിഡസ്വത്വം പൂര്&#x200d;ണമായും ഉപേക്ഷിക്കാന്&#x200d; തമിഴകം ഇന്നും തയ്യാറല്ല എന്നതിന് തെളിവാണ് ഡി.എം.കെയുടെ വിജയം.<br />
സ്റ്റാലിന്റെ മുന്നറിയിപ്പില്&#x200d; ( എച്ചരിക്കൈ) അടങ്ങിയിട്ടുള്ളതും ഏതാണ്ട് ഇതൊക്കെ തന്നെയാണ്. സവര്&#x200d;ണതയുടെയും അയിത്തത്തിന്റെയും ഇതരമതവിരോധത്തിന്റെയും കോലുകൊണ്ട് ദ്രാവിഡ നാട്ടില്&#x200d; വരേണ്ടെന്നാണ് സ്റ്റാലിന്&#x200d; നല്&#x200d;കുന്ന മുന്നറിയിപ്പ്. കേന്ദ്രസര്&#x200d;ക്കാര്&#x200d; സംസ്ഥാനസര്&#x200d;ക്കാരുകളെ വിരട്ടാനും പദ്ധതികള്&#x200d; മുടക്കാനുമായി ഉപയോഗിക്കുന്നത് ഉപകരണമാണ് ഗവര്&#x200d;ണര്&#x200d;പദവി. മുമ്പൊന്നും ഇല്ലാത്ത തരത്തിലാണിത് ഉപയോഗിക്കപ്പെടുന്നതിപ്പോള്&#x200d;. തമിഴ്‌നാട് ഗവര്&#x200d;ണര്&#x200d; ആര്&#x200d;.എന്&#x200d;.രവി പിടിച്ചുവെച്ചിരിക്കുന്നത് അരഡസന്&#x200d; ബില്ലുകളാണ്. ഏറ്റവുമൊടുവില്&#x200d; മുഖ്യമന്ത്രി നല്&#x200d;കിയ ശുപാര്&#x200d;ശപോലും ഗവര്&#x200d;ണര്&#x200d; നിരസിച്ചിരിക്കുന്നു. അറസ്റ്റിലായ മന്ത്രി സെന്തിലിന്റെ വകുപ്പ് വീതംവെക്കുന്നതായി നല്&#x200d;കിയ കത്താണ് ഗവര്&#x200d;ണര്&#x200d; തിരസ്‌കരിച്ചിരിക്കുന്നത്. ഇതാകട്ടെ ഭരണഘടനാവിരുദ്ധമാണ്. മുഖ്യമന്ത്രി മന്ത്രിസഭയുടെ തലവനാണ്. അതാകട്ടെ തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളാല്&#x200d; രൂപീകരിക്കപ്പെട്ടതും. അപ്പോള്&#x200d; ഗവര്&#x200d;ണര്&#x200d; തിരസ്‌കരിക്കുന്നത്ജനാധിപത്യത്തെയും ജനങ്ങളെയുംതന്നെയാണ്.</p>
<p>കര്&#x200d;ണടകയില്&#x200d; ഇടക്കാലത്തൊഴികെ ദക്ഷിണേന്ത്യയിലൊരിടത്തും കാലുകുത്താനാകാത്ത ബി.ജെ.പിക്ക് തമിഴ്‌നാട്ടില്&#x200d; ഇതുകൊണ്ടൊന്നും വേരോട്ടമുണ്ടാക്കാനാകില്ലെന്ന് തമിഴ്-ദ്രാവിഡ ചരിത്രം അറിയാവുന്നവര്&#x200d;ക്കെല്ലാം അറിയാവുന്ന നഗ്നസത്യമാണ്. എ.ഐ.ഡി.എം.കെയുടെ നേതാവായിരുന്നു മന്ത്രി സെന്തില്&#x200d; എന്നതുകൊണ്ട് അവരെയും പ്രതിക്കൂട്ടില്&#x200d; കയറ്റാനാണ് മോദിയുടെ ശ്രമം. അടുത്തിടെയാണ് എ.ഐ.ഡി.എം.കെയും ബി.ജെ.പിയും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്&#x200d; തട്ടിത്തുടങ്ങിയത്. അതിനെ വിപുലീകരിക്കുന്ന ജോലികൂടിയാണ് സെന്തിലിന്റെ അറസ്റ്റിലൂടെ ചെയ്തിരിക്കുന്നത്. ദേശീയതലത്തില്&#x200d; ബി.ജെ.പിക്കെതിരായ കക്ഷികളെയെല്ലാം കൂട്ടി വരുന്ന പൊതുതെരഞ്ഞെടുപ്പില്&#x200d; മോദിസര്&#x200d;ക്കാരിനെ പുറത്താക്കാനാണ് സ്റ്റാലിനും അരവിന്ദ് കെജ്‌രിവാളും നിതീഷ്‌കുമാറും മമതയും മറ്റും ശ്രമിക്കുന്നത്.</p>
<p>ഇതിന് തടയിടുകകൂടിയാണ് മോദി-ഷായുടെ ലക്ഷ്യം. സ്വര്&#x200d;ണക്കടത്തുകേസില്&#x200d; ഇ.ഡിയെയും കസ്റ്റംസിനെയും വെച്ച് വിരട്ടിയതോടെ കേരളത്തിലെ പിണറായിസര്&#x200d;ക്കാര്&#x200d; കീഴടങ്ങിയതുപോലെ സ്റ്റാലിന്&#x200d; മോദിക്ക് കീഴടങ്ങില്ലെന്നതിന്റെ ഉറച്ച ഉദാഹരണമാണ് കരുണാനിധിപുത്രന്റെ വീഡിയോ മുന്നറിയിപ്പ്. അതെ, തമിഴനെ ചൊറിഞ്ഞാല്&#x200d; അവര്&#x200d; തിരിച്ചടിച്ചിരിക്കുകതന്നെ ചെയ്യും. അത് താങ്ങാനുള്ള ശേഷി ഏതായാലും ഇന്നും എന്നും ബി.ജെ.പിക്ക് ഇല്ലെന്നത ്തീര്&#x200d;ച്ച.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tamilnadu-stalin.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്രൂരമായി മര്&#x200d;ദ്ദിച്ചു, ഫോണ്&#x200d; എറിഞ്ഞുടച്ചു, വാട്‌സാപ്പ് ഒളിച്ച് നിരീക്ഷിച്ചു; മുന്&#x200d; കാമുകനെതിരെ നടി</title>
		<link>https://www.chandrikadaily.com/1actress-anicka-vijayi-vikhraman-attacked-by-her-ex-boyfriend.html</link>
					<comments>https://www.chandrikadaily.com/1actress-anicka-vijayi-vikhraman-attacked-by-her-ex-boyfriend.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 06 Mar 2023 08:25:12 +0000</pubDate>
				<category><![CDATA[Celebrity]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[actress]]></category>
		<category><![CDATA[celebrity]]></category>
		<category><![CDATA[Tamil]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=241420</guid>

					<description><![CDATA[പൊലീസില്&#x200d; പരാതി നല്&#x200d;കിയതായും പോസ്റ്റില്&#x200d; വെളിപ്പെടുത്തി]]></description>
										<content:encoded><![CDATA[<p>മുന്&#x200d; കാമുകന്&#x200d; ക്രൂരമായി മര്&#x200d;ദ്ദിച്ചെന്ന ആരോപണവുമായി തമിഴ് നടി അനിഖ വിക്രമന്&#x200d;. മര്&#x200d;ദനം മൂലമുണ്ടായ ചിത്രങ്ങള്&#x200d; നടി സാമൂഹ്യമാധ്യമങ്ങളില്&#x200d; പങ്കുവയ്ക്കുകയും ചെയ്തു. താരം പങ്കുവച്ച ചിത്രങ്ങള്&#x200d; വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇയാളുടെ ക്രൂരതകള്&#x200d; കാരണം നഷ്ടമായെന്നു കരുതിയ ജീവിതം വീണ്ടെടുത്തെന്നും അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്നും വ്യക്തമാക്കിയാണ് തന്റെ അതിജീവന കഥ നടി വിവരിച്ചിരിക്കുന്നത്.</p>
<p>ഗോവിന്ദന്&#x200d; അനൂപ് പിള്ളയെന്നയാളാണ് തന്റെ മുന്&#x200d; കാമുകനെന്ന് വെളിപ്പെടുത്തിയാണ് നടി അയാളുടെ ക്രൂരതകള്&#x200d; പുറംലോകത്തോട് പറഞ്ഞത്. ഇയാളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതായി നടി പറഞ്ഞു. ആക്രമണത്തെത്തുടര്&#x200d;ന്ന് പൊലീസില്&#x200d; പരാതി നല്&#x200d;കിയതായും പോസ്റ്റില്&#x200d; വെളിപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1actress-anicka-vijayi-vikhraman-attacked-by-her-ex-boyfriend.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തമിഴ്ഭാഷ തങ്കഭാഷ; തമിഴിനെ പുകഴ്ത്തി അമിത് ഷാ</title>
		<link>https://www.chandrikadaily.com/89n3pdyzzakoh7w6n8zrjgddktjh8iwfg6ekrvi3kvpq-29.html</link>
					<comments>https://www.chandrikadaily.com/89n3pdyzzakoh7w6n8zrjgddktjh8iwfg6ekrvi3kvpq-29.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 13 Nov 2022 08:02:25 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[amith sha]]></category>
		<category><![CDATA[Tamil]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221591</guid>

					<description><![CDATA[ഇന്ത്യ സിമന്റ്‌സിന്റെ 75-ാം വാര്&#x200d;ഷിക ആഘോഷത്തില്&#x200d; സംസാരിക്കുകയായിരുന്നു അമിത് ഷാ.]]></description>
										<content:encoded><![CDATA[<p>തമിഴ് ഭാഷയെ വാനോളം പുകഴ്ത്തി അമിത് ഷാ. ലോകത്തിലെ പ്രാചീന ഭാഷകളിലെന്നാണ് തമിഴ്, തമിഴ് സാഹിത്യത്തിന്റെ സാഹിത്യം വളരെ പുരാതനമാണെന്നും തമിഴ് ഭാഷയുടെ വളര്&#x200d;ച്ചയ്ക്ക് പ്രോത്സാഹനം നല്&#x200d;കണമെന്നും അമിത് ഷാ കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>വിദ്യാഭാസ മേഖലകളില്&#x200d; തമിഴ് ഭാഷയുടെ വളര്&#x200d;ച്ചയ്ക്ക് സഹായകമാകുന്ന പ്രവര്&#x200d;ത്തനങ്ങള്&#x200d; നടപ്പാക്കണമെന്നും അതിനായി സംസ്ഥാനത്തെ സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d;, സാങ്കേതിക വിദ്യാഭാസ മേഖലയില്&#x200d; തമിഴ് മാധ്യമമായി ഉപയോഗിക്കാന്&#x200d; കഴിയുമെന്നും പറഞ്ഞു. പല സംസ്ഥാനങ്ങളിലും മെഡിക്കല്&#x200d;, എഞ്ചിനീയറിങ് കോഴ്‌സുകള്&#x200d; മാത്യഭാഷയിലാണ് പഠിപ്പിക്കുന്നതെന്നും ഉണര്&#x200d;ത്തി. ഇത്തരത്തിലുള്ള മാറ്റം വിദ്യാര്&#x200d;ഥികള്&#x200d;ക്ക് സഹായകമാകും. അദ്ദേഹം സൂചിപ്പിച്ചു. ശനിയാഴ്ച ചെന്നൈയില്&#x200d; ഇന്ത്യ സിമന്റ്‌സിന്റെ 75-ാം വാര്&#x200d;ഷിക ആഘോഷത്തില്&#x200d; സംസാരിക്കുകയായിരുന്നു അമിത് ഷാ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/89n3pdyzzakoh7w6n8zrjgddktjh8iwfg6ekrvi3kvpq-29.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നടന്&#x200d; മന്&#x200d;സുര്&#x200d; ഖാനെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു</title>
		<link>https://www.chandrikadaily.com/actor-mansoor-ali-khan-hospitalized.html</link>
					<comments>https://www.chandrikadaily.com/actor-mansoor-ali-khan-hospitalized.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 10 May 2021 09:05:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[actor]]></category>
		<category><![CDATA[Tamil]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=186748</guid>

					<description><![CDATA[നടന്&#x200d; വിവേകിന്റെ മരണത്തെ തുടര്&#x200d;ന്ന് മന്&#x200d;സുര്&#x200d; നടത്തിയ പരാമര്&#x200d;ശങ്ങള്&#x200d; വലിയ വിവാദമായിരുന്നു.]]></description>
										<content:encoded><![CDATA[<p>നടന്&#x200d; മന്&#x200d;സുര്&#x200d; അഖാനെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. വ്യക്ക സംബന്ധമായ അസുഖത്തെ തുടര്&#x200d;ന്നാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചത്. നടന്&#x200d; വിവേകിന്റെ മരണത്തെ തുടര്&#x200d;ന്ന് മന്&#x200d;സുര്&#x200d; നടത്തിയ പരാമര്&#x200d;ശങ്ങള്&#x200d; വലിയ വിവാദമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actor-mansoor-ali-khan-hospitalized.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
