<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Tax &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/tax/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 23 Oct 2025 07:05:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Tax &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും നികുതി വെട്ടിപ്പ്: ജി.എസ്.ടി വകുപ്പിന്റെ മിന്നല്‍ പരിശോധന</title>
		<link>https://www.chandrikadaily.com/tax-evasion-in-hotels-and-restaurants-gst-departments-lightning-probe.html</link>
					<comments>https://www.chandrikadaily.com/tax-evasion-in-hotels-and-restaurants-gst-departments-lightning-probe.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 23 Oct 2025 07:05:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[GST]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[Tax]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359884</guid>

					<description><![CDATA[ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ ആരംഭിച്ച പരിശോധന വ്യാഴാഴ്ച പുലര്‍ച്ചെയോടെ പൂര്‍ത്തിയായി.]]></description>
										<content:encoded><![CDATA[<p>കൊച്ചി: നികുതി വെട്ടിപ്പിനെക്കുറിച്ച് വ്യാപകമായ പരാതികള്&#x200d; ഉയര്&#x200d;ന്നതിനെ തുടര്&#x200d;ന്ന് സംസ്ഥാന ജി.എസ്.ടി വകുപ്പ് ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും നടത്തിയ മിന്നല്&#x200d; പരിശോധനയില്&#x200d; വന്&#x200d; ക്രമക്കേടുകള്&#x200d; പുറത്തുവന്നു. &#8221;ഓപറേഷന്&#x200d; ഹണി ഡ്യൂക്സ്&#8221; എന്ന പേരില്&#x200d; സംസ്ഥാനതലത്തില്&#x200d; ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ ആരംഭിച്ച പരിശോധന വ്യാഴാഴ്ച പുലര്&#x200d;ച്ചെയോടെ പൂര്&#x200d;ത്തിയായി.</p>
<p>മൊത്തം 41 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ഇതില്&#x200d; കൊച്ചിയില്&#x200d; ഒമ്പതിടങ്ങളിലും ഉദ്യോഗസ്ഥര്&#x200d; പരിശോധന നടത്തി. ഉപഭോക്താക്കള്&#x200d;ക്ക് നല്&#x200d;കുന്ന ബില്ലുകളില്&#x200d; ഉയര്&#x200d;ന്ന ജി.എസ്.ടി തുക ഈടാക്കുകയും, സോഫ്റ്റ്വെയറില്&#x200d; കൃത്രിമം നടത്തിയും തട്ടിപ്പ് നടത്തുകയുമായിരുന്നു ചില സ്ഥാപനങ്ങളുടെ രീതി. ഇത്തരത്തില്&#x200d; ഈടാക്കിയ അധിക തുക ഹോട്ടല്&#x200d; അധികൃതര്&#x200d; സ്വകാര്യമാക്കുകയായിരുന്നു എന്നാണ് കണ്ടെത്തല്&#x200d;.</p>
<p>തുടര്&#x200d;ന്ന് പല കേന്ദ്രങ്ങളിലും വരുമാനം കുറച്ച് രേഖപ്പെടുത്തുകയും അതുവഴി കോടികള്&#x200d; വിലമതിക്കുന്ന നികുതി വെട്ടിപ്പ് നടത്തിയതായും കണ്ടെത്തി. നേരത്തെ ജി.എസ്.ടി ഇന്റലിജന്&#x200d;സ് വിഭാഗം നിരീക്ഷണത്തിലുണ്ടായിരുന്ന ചില സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നതെന്ന് അധികൃതര്&#x200d; വ്യക്തമാക്കി.</p>
<p>വകുപ്പ് ഉറപ്പു നല്&#x200d;കിയത്, പരിശോധനകള്&#x200d; തുടരുമെന്നും, ഉപഭോക്താക്കളില്&#x200d; നിന്ന് അനധികൃതമായി പണം ഈടാക്കുന്ന ഹോട്ടലുകള്&#x200d;ക്കെതിരെ കഠിന നടപടി സ്വീകരിക്കുമെന്നും ആണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tax-evasion-in-hotels-and-restaurants-gst-departments-lightning-probe.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇരട്ട നികുതി ഒഴിവാക്കും, വരുമാന നികുതി വെട്ടിപ്പ് തടയും; ഇന്ത്യയും ഖത്തറും കരാറിൽ ഒപ്പുവച്ചു</title>
		<link>https://www.chandrikadaily.com/double-taxation-will-be-avoided-and-income-tax-evasion-will-be-prevented-india-and-qatar-signed-the-agreement.html</link>
					<comments>https://www.chandrikadaily.com/double-taxation-will-be-avoided-and-income-tax-evasion-will-be-prevented-india-and-qatar-signed-the-agreement.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 18 Feb 2025 11:41:54 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[agreement]]></category>
		<category><![CDATA[India]]></category>
		<category><![CDATA[qatar]]></category>
		<category><![CDATA[Tax]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330505</guid>

					<description><![CDATA[ഇന്ത്യയിൽ സ്മാർട്ട് സിറ്റികളിലും ഫുഡ് പാർക്കിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും നിക്ഷേപം നടത്തുമെന്ന് ഖത്തർ അമീർ ഷെയ്ക് തമീം ബിൻ ഹമദ് അൽ താനി അറിയിച്ചിട്ടുണ്ട്]]></description>
										<content:encoded><![CDATA[<p>ഖത്തർ അമീറും പ്രധാനമന്ത്രിയും തമ്മിൽ നടന്ന ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദം ശക്തിപ്പെടുത്താൻ തീരുമാനമായി. ഉഭയകക്ഷി വ്യാപാരം അടുത്ത അഞ്ച് വർഷത്തിൽ ഇരട്ടിയാക്കാൻ ചർച്ചകളിൽ തീരുമാനമായി. 5 ധാരണാപത്രങ്ങളിലും 2 കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പു വച്ചു. ചർച്ചകളിലെ തീരുമാനം സംബന്ധിച്ച് വിശദീകരിക്കാൻ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി അരുൺ കുമാർ ചാറ്റർജി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.</p>
<p>ഇന്ത്യയിൽ സ്മാർട്ട് സിറ്റികളിലും ഫുഡ് പാർക്കിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും നിക്ഷേപം നടത്തുമെന്ന് ഖത്തർ അമീർ ഷെയ്ക് തമീം ബിൻ ഹമദ് അൽ താനി അറിയിച്ചിട്ടുണ്ട്. ഖത്തറിൽ നിന്ന് കൂടുതൽ എൽഎൻജി വാങ്ങാൻ ഇന്ത്യയും തീരുമാനിച്ചു. ഖത്തറിന് ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനയ്ക്ക് ഖത്തർ അമീർ നന്ദി അറിയിച്ചു.</p>
<p>പ്രധാനമന്ത്രിയും ഖത്തർ അമീറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യ- ജിസിസി സ്വതന്ത്ര വ്യാപാര കരാർ ചർച്ചയായി. സ്വതന്ത്ര വ്യാപാര കരാറിൽ ഖത്തറും താത്പര്യം അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷവും ഇരു നേതാക്കളും ചർച്ച ചെയ്തു. ഖത്തർ ജയിലുകളിൽ 600 ഇന്ത്യക്കാരുണ്ടെന്നും വധശിക്ഷ ഒഴിവാക്കിയെങ്കിലും മുൻ നാവിക സേന ഉദ്യോഗസ്ഥനെതിരെ ഖത്തറിൽ കോടതി നടപടിയുണ്ടെന്നും വിദേശകാര്യ മന്ത്രാലയം ഖത്തീർ അമീറിനെ അറിയിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/double-taxation-will-be-avoided-and-income-tax-evasion-will-be-prevented-india-and-qatar-signed-the-agreement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബജറ്റിലെ നികുതി, ഫീസ് വർധന നാളെ മുതൽ ചെക്കുകേസിനും വിവാഹമോചനക്കേസിനും ഫീസ് കൂടും</title>
		<link>https://www.chandrikadaily.com/taxes-and-fees-increase-in-the-budget-from-tomorrow-the-fees-for-check-cases-and-divorce-cases-will-increase.html</link>
					<comments>https://www.chandrikadaily.com/taxes-and-fees-increase-in-the-budget-from-tomorrow-the-fees-for-check-cases-and-divorce-cases-will-increase.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 31 Mar 2024 11:01:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[budget]]></category>
		<category><![CDATA[check case]]></category>
		<category><![CDATA[divorce cases]]></category>
		<category><![CDATA[increase]]></category>
		<category><![CDATA[Tax]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294160</guid>

					<description><![CDATA[പാട്ടക്കരാറിന് ന്യായവില അനുസരിച്ച് സ്റ്റാംപ് ഡ്യൂട്ടി നിലവിൽ വരും. റബറിന്റെ താങ്ങുവില 170 രൂപയിൽനിന്നു 180 രൂപയാകും. സ്വയം വൈദ്യുതി ഉൽ‌പാദിപ്പിക്കുന്നവർക്കുള്ള തീരുവ യൂണിറ്റിന് 1.2 പൈസയിൽ നിന്നും 15 പൈസയായി ഉയരും.]]></description>
										<content:encoded><![CDATA[<p>സംസ്ഥാന ധനമന്ത്രി കെ എൻ ബാല​ഗോപാൽ ബജറ്റിൽ നിർദേശിച്ച നികുതി, ഫീസ് വർധനകളും ഇളവുകളും നാളെ മുതൽ പ്രാബല്യത്തിൽ വരും. ഭൂമി പണയം വച്ച് വായ്പയെടുക്കുന്നതിനുള്ള ചെലവുകൂടും. ചെക്കുകേസിനും വിവാഹമോചനക്കേസിനും ഫീസ് കൂടും.</p>
<p>പാട്ടക്കരാറിന് ന്യായവില അനുസരിച്ച് സ്റ്റാംപ് ഡ്യൂട്ടി നിലവിൽ വരും. റബറിന്റെ താങ്ങുവില 170 രൂപയിൽനിന്നു 180 രൂപയാകും. സ്വയം വൈദ്യുതി ഉൽ‌പാദിപ്പിക്കുന്നവർക്കുള്ള തീരുവ യൂണിറ്റിന് 1.2 പൈസയിൽ നിന്നും 15 പൈസയായി ഉയരും.</p>
<p>ടൂറിസ്റ്റ് ബസ് നികുതി കുറയും. സർക്കാർ ജീവനക്കാർക്ക് ഡിഎയിലും പെൻഷൻകാർക്ക് ഡിആറിലും 2% ഡിഎ വർധന. ദേശീയപാതയിൽ വാളയാർ പാമ്പാംപള്ളത്തും കുതിരാൻ തുരങ്കത്തിനു സമീപം പന്നിയങ്കരയിലും ഇന്ന് അർധരാത്രി മുതൽ ടോൾ നിരക്ക് കൂടും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/taxes-and-fees-increase-in-the-budget-from-tomorrow-the-fees-for-check-cases-and-divorce-cases-will-increase.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യയിൽ മൊബൈൽ ഫോണുകൾക്ക് വിലകുറയും; നിർമാണത്തിന് ഉപയോ​ഗിക്കുന്ന വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറച്ചു</title>
		<link>https://www.chandrikadaily.com/mobile-phone-prices-to-drop-in-india-import-duty-on-construction-materials-has-been-reduced.html</link>
					<comments>https://www.chandrikadaily.com/mobile-phone-prices-to-drop-in-india-import-duty-on-construction-materials-has-been-reduced.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 31 Jan 2024 06:35:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Mobile phone]]></category>
		<category><![CDATA[money]]></category>
		<category><![CDATA[Tax]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289290</guid>

					<description><![CDATA[ബാറ്ററിയുമായി ബന്ധപ്പെട്ട ഭാഗങ്ങള്&#x200d;, ലെന്&#x200d;സ്, പിന്&#x200d;ഭാഗത്തെ കവര്&#x200d;, പ്ലാസ്റ്റിക്, ലോഹം എന്നിവ ഉപയോഗിച്ച് നിര്&#x200d;മിച്ച വിവിധ പാര്&#x200d;ട്‌സുകള്&#x200d; എന്നിവ ഉള്&#x200d;പ്പടെയുള്ളവയുടെ തീരുവയാണ് കുറച്ചത്]]></description>
										<content:encoded><![CDATA[<div class="mpp-story-content-details-main mb-3">
<p>മൊബൈല്&#x200d; ഫോണുകളുടെ നിര്&#x200d;മാണത്തിന് ഉപയോഗിക്കുന്ന ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവ 15 ശതമാനത്തില്&#x200d; നിന്ന് 10 ശതമാനമായി കുറച്ചു. ഇതോടെ മൊബൈല്&#x200d; ഫോണുകളുടെ വില കുറയും. ആഗോള വിപണികളുമായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ബാറ്ററിയുമായി ബന്ധപ്പെട്ട ഭാഗങ്ങള്&#x200d;, ലെന്&#x200d;സ്, പിന്&#x200d;ഭാഗത്തെ കവര്&#x200d;, പ്ലാസ്റ്റിക്, ലോഹം എന്നിവ ഉപയോഗിച്ച് നിര്&#x200d;മിച്ച വിവിധ പാര്&#x200d;ട്‌സുകള്&#x200d; എന്നിവ ഉള്&#x200d;പ്പടെയുള്ളവയുടെ തീരുവയാണ് കുറച്ചത്.</p>
<p>ഈ നീക്കം ഇന്ത്യയുടെ മൊബൈൽ ഫോൺ നിർമാണത്തെ കൂടുതൽ മത്സരാധിഷ്ഠിതമാക്കുമെന്ന് ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷൻ പറഞ്ഞു. ആപ്പിൾ പോലുള്ള കമ്പനികൾക്ക് തീരുമാനം ഗുണകരമാണ്. ഇന്ത്യയുടെ കയറ്റുമതി സാധ്യത വർധിപ്പിക്കുകയും ചെയ്യും.</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mobile-phone-prices-to-drop-in-india-import-duty-on-construction-materials-has-been-reduced.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രി പിണറായി വിജയന്&#x200d; നികുതി വെട്ടിപ്പുകാരുടെ വീട്ടിലെ പ്രതിഷ്ഠ: സി പി ജോൺ</title>
		<link>https://www.chandrikadaily.com/chief-minister-pinarayi-vijayan-dedication-at-tax-evaders-house-cp-john.html</link>
					<comments>https://www.chandrikadaily.com/chief-minister-pinarayi-vijayan-dedication-at-tax-evaders-house-cp-john.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 14 Dec 2023 09:19:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Chief Minister Pinarayi Vijayan]]></category>
		<category><![CDATA[CP John]]></category>
		<category><![CDATA[dedication]]></category>
		<category><![CDATA[Tax]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=285678</guid>

					<description><![CDATA[ഇടതു മുന്നണിക്ക് അകത്ത് രാഷ്ട്രീയ വീർപ്പുമുട്ടൽ ഉണ്ട്. തിരുവനന്തപുരത്തു എത്തുമ്പോൾ മന്ത്രിമാരുടെ ഐക്യം ഇല്ലാതാവും. കേരള കോൺഗ്രസ്‌ മാണി വിഭാഗം എന്തിന് ബസ്സിന്‌ പുറകെ പിടിച്ചു തൂങ്ങണമെന്നും സി പി ജോൺ ചോദിച്ചു.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>കേരള രാഷ്ട്രീയം വീർപ്പുമുട്ടുന്നുവെന്ന് സിഎംപി നേതാവ് സി പി ജോൺ. അത് പരിഹരിക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ സി പി ജോൺ സർക്കാർ കേരളത്തിൽ ചുറ്റിതിരിയുന്നുവെന്നും വിമർശിച്ചു. നവകേരള എന്ത് നേടിയെന്നും സി പി ജോൺ ചോദിച്ചു.</p>
<p>ഇടതു മുന്നണിക്ക് അകത്ത് രാഷ്ട്രീയ വീർപ്പുമുട്ടൽ ഉണ്ട്. തിരുവനന്തപുരത്തു എത്തുമ്പോൾ മന്ത്രിമാരുടെ ഐക്യം ഇല്ലാതാവും. കേരള കോൺഗ്രസ്‌ മാണി വിഭാഗം എന്തിന് ബസ്സിന്‌ പുറകെ പിടിച്ചു തൂങ്ങണമെന്നും സി പി ജോൺ ചോദിച്ചു.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">നികുതി വെട്ടിപ്പുകാരുടെ വീട്ടിലെ പ്രതിഷ്ഠ പിണറായി വിജയനെന്നും സി പി ജോൺ കുറ്റപ്പെടുത്തി.100 കോടി ചെലവിട്ട് നവകേരള സദസ്സ് എന്തിന് കൊട്ടിഘോഷിക്കണം. ധനമന്ത്രിയെ മുഖ്യൻ ബസിൽ പിടിച്ചു പൂട്ടിയിട്ടെന്നും സി പി ജോൺ പരിഹസിച്ചു.</div>
<div></div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">ഗവർണർ രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത ആദ്യ പാർട്ടി സിഎംപിയാണെന്ന് ചൂണ്ടിക്കാണിച്ച സി പി ജോൺ ഭരണകക്ഷി ഗവർണറെ തെരുവിൽ കൈകാര്യം ചെയ്യുന്നത് ഇത് ആദ്യമാണെന്നും വ്യക്തമാക്കി. ഐഎഫ്എഫ്കെയിൽ പോലും മന്ത്രി ഇല്ല.</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">ലോക പ്രശസ്തർ വന്നിട്ട് മന്ത്രിമാർ ഇല്ല. സജി ചെറിയാൻ സമാപനത്തിനു പോകണം. മന്ത്രിമാർക്ക് തിരുവനന്തപുരം വേണ്ടേ. മുഖ്യൻ്റെ ബന്ദികളാണ് മന്ത്രിമാരെന്നും സി പി ജോൺ കുറ്റപ്പെടുത്തി.</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>സിഎംപിയുടെ 11-ാം പാർട്ടി കോൺഗ്രസ് ജനുവരി 28, 29, 30 തീയതി നടക്കുമെന്ന് സി പി ജോൺ അറിയിച്ചു. പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ദേശീയ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. പാർലമെൻ്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സെമിനാറുകൾ സംഘടിപ്പിക്കുമെന്നും സി പി ജോൺ വ്യക്തമാക്കി.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chief-minister-pinarayi-vijayan-dedication-at-tax-evaders-house-cp-john.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നികുതികൾക്ക് പിറകെ  പൊലീസും  നിരക്കുകൾ  കുത്തനെ കൂട്ടി</title>
		<link>https://www.chandrikadaily.com/after-the-taxes-the-police-also-increased-the-rates-sharply.html</link>
					<comments>https://www.chandrikadaily.com/after-the-taxes-the-police-also-increased-the-rates-sharply.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 16 Sep 2023 06:02:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Tax]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=274788</guid>

					<description><![CDATA[അപകടവുമായി ബന്ധപ്പെട്ട രേഖകൾ വാങ്ങാൻ നിലവിൽ സൗജന്യമായിരുന്നത് 50 രൂപ വീതം ആക്കി]]></description>
										<content:encoded><![CDATA[<p>സർക്കാറിന്റെ വിവിധ സേവനങ്ങൾക്ക് നികുതികളും ഫീസും വർദ്ധിപ്പിച്ചതിന് പുറകെ പോലീസും സേവനങ്ങൾക്ക് നിരക്ക് കുത്തനെ കൂട്ടി. അപകടവുമായി ബന്ധപ്പെട്ട രേഖകൾ വാങ്ങാൻ നിലവിൽ സൗജന്യമായിരുന്നത് 50 രൂപ വീതം ആക്കി. ജാഥ നടത്തുന്നതിനുള്ള ഫീസും വൻതോതിൽ വർധിപ്പിച്ചു .നിലവിൽ 300 രൂപയായിരുന്നത് 2000 രൂപയാക്കി.</p>
<p>പോലീസ് സബ് ഡിവിഷൻ പരിധിയിൽ 4000 രൂപയും ജില്ലാതല പരിപാടിക്ക് 10000 രൂപയും അപേക്ഷക്കൊപ്പം നൽകണം. വിദേശത്തേക്ക് പോകുന്നതിനു ജോലിക്കുമായി നൽകുന്ന എൻ ഓ സി ക്ക് 555 ഉണ്ടായിരുന്നത് 610 രൂപയാക്കി ഉയർത്തി .കേസ് ഡയറി, എഫ്ഐആർ, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, മുറിവ് സർട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള ഫീസ് 50 രൂപയാക്കി. നിലവിൽ ഇത് സൗജന്യമായിരുന്നു.</p>
<p>വാഹനം കേടായാൽ നൽകേണ്ട തുകയിലും വർദ്ധന വരുത്തി. ലൈസൻസിനുള്ള ഫീസ് 15 രൂപ വർദ്ധിപ്പിച്ചു ഓടുന്ന വാഹനത്തിലെ മൈക്കിന് 610 രൂപയാക്കി. സംസ്ഥാനത്താകെ ഉപയോഗിക്കുന്നതിന് 500 15 രൂപയാണ്. നിലവിൽ ഈടാക്കിയിരുന്നത് ഇത് 670 രൂപയാക്കി. പോലീസ് നായയെ വാടകയ്ക്ക് ലഭിക്കാൻ ദിവസം 7280 രൂപ നൽകണം. വയർലെസ് സെറ്റിന് 2425 രൂപയും. സ്വകാര്യ ആവശ്യത്തിന് പോലീസുകാരെ വിട്ടു കിട്ടുന്നതിന് സിഐക്ക് പകൽ നാലുമണിക്കൂറിന് 3340 രൂപയും രാത്രിയിൽ എങ്കിൽ 4370 രൂപയും നൽകണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/after-the-taxes-the-police-also-increased-the-rates-sharply.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട് മിഠായിത്തെരുവില്&#x200d; കോടികളുടെ നികുതിവെട്ടിപ്പ്; റെയ്ഡിനെത്തിയ ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥരെ കച്ചവടക്കാർ തടഞ്ഞു</title>
		<link>https://www.chandrikadaily.com/tax-evasion-of-crores-in-kozhikode-mithaitheru-the-traders-stopped-the-gst-department-officials-during-the-raid.html</link>
					<comments>https://www.chandrikadaily.com/tax-evasion-of-crores-in-kozhikode-mithaitheru-the-traders-stopped-the-gst-department-officials-during-the-raid.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 14 Jul 2023 13:26:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[']]></category>
		<category><![CDATA[Raid]]></category>
		<category><![CDATA[Tax]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=264621</guid>

					<description><![CDATA[20 കടകളിലാണ് പരിശോധന നടത്തിയത്]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: മിഠായി തെരുവില്&#x200d; ജി.എസ്.ടി വകുപ്പിന്റെ റെയ്ഡ്. കോടികളുടെ നികുതിവെട്ടിപ്പ് നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്&#x200d;ന്നാണ് പരിശോധന. പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ കച്ചവടക്കാര്&#x200d; പൂട്ടിയിട്ടു. 27 കോടിയുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ജിഎസ്ടി ഇന്റലിജന്&#x200d;സ് അസിസ്റ്റന്റ് കമ്മീഷണര്&#x200d; ടി.എ അശോകന്&#x200d; പറഞ്ഞു.</p>
<p>പരിശോധനകള്&#x200d; പൂര്&#x200d;ത്തിയാക്കിയാലെ തട്ടിപ്പിന്റെ വ്യാപ്തി മനസിലാകുവെന്നും അദ്ദേഹം വ്യക്തമാക്കി. 20 കടകളിലാണ് പരിശോധന നടത്തിയത്. ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങളുടെ ജിഎസ്ടി രജിസ്‌ട്രേഷന്&#x200d; റദ്ദാക്കാനാണ് സാധ്യത.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tax-evasion-of-crores-in-kozhikode-mithaitheru-the-traders-stopped-the-gst-department-officials-during-the-raid.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാന്&#x200d; ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി തീർന്നു; പാൻ അസാധുവായാൽ എന്ത് ചെയ്യണം</title>
		<link>https://www.chandrikadaily.com/the-time-limit-for-linking-pan-to-aadhaar-has-expired-what-to-do-if-pan-is-invalid.html</link>
					<comments>https://www.chandrikadaily.com/the-time-limit-for-linking-pan-to-aadhaar-has-expired-what-to-do-if-pan-is-invalid.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 03 Jul 2023 04:49:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[pan aadhar link]]></category>
		<category><![CDATA[Tax]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=262601</guid>

					<description><![CDATA[അസാധുവായവര്&#x200d;ക്ക് പാനുമായി ബന്ധപ്പെട്ട സേവനങ്ങള്&#x200d; ഇനി ലഭിക്കില്ല]]></description>
										<content:encoded><![CDATA[<p>പെര്&#x200d;മനന്റ് അക്കൗണ്ട് നമ്പര്&#x200d;(പാന്&#x200d;) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി ജൂണ്&#x200d; 30 ആയിരുന്നു. പലതവണ സമയ പരിധി സര്&#x200d;ക്കാര്&#x200d; നീട്ടിയിരുന്നുവെങ്കിലും ഇത്തവണ അതുണ്ടായില്ല. ബന്ധിപ്പിക്കാത്തവരുടെ പാന്&#x200d; അസാധുവായി.</p>
<p>അസാധുവായവര്&#x200d;ക്ക് പാനുമായി ബന്ധപ്പെട്ട സേവനങ്ങള്&#x200d; ഇനി ലഭിക്കില്ല. ആദായ നികുതി റിട്ടേണ്&#x200d; ഫയല്&#x200d; ചെയ്യേണ്ട അവസാന തിയതി ജൂലായ് 31 ആണ്. അതിനും കഴിയില്ല. സജീവമായ ആധാര്&#x200d; കൈവശമുണ്ടെങ്കിലേ അതൊക്കെ നടക്കൂ.<br />
പാന്&#x200d; ഇല്ലെന്ന് കണക്കാക്കിയാകും ഇത്തരക്കാര്&#x200d;ക്ക് ഇനി സേവനങ്ങള്&#x200d; ലഭിക്കുക. ആദായ നികുതി നിയമങ്ങള്&#x200d;ക്ക് വിധേയമായിടത്തെല്ലാം പാന്&#x200d; നല്&#x200d;കേണ്ടതുണ്ട്. ഉദാഹരണത്തിന്, ബാങ്ക് സ്ഥിര നിക്ഷേപം, മ്യൂച്വല്&#x200d; ഫണ്ട്, ഓഹരി ഇടപാടുകള്&#x200d; എന്നിവ. ഇതിനുപുറമെ, ഉയര്&#x200d;ന്ന നിരക്കില്&#x200d; ടിഡിഎസ്, ടിസിഎസ് എന്നിവയും നല്&#x200d;കേണ്ടിവരും.</p>
<p>ഇത്തരത്തില്&#x200d; ഈടാക്കിയെ തുക തിരികെ ലഭിക്കുകയുമില്ല. പാന്&#x200d; പ്രവര്&#x200d;ത്തന രഹിതമായി തുടര്&#x200d;ന്ന കാലയളവിലെ ആദായ നികുതി റീഫണ്ടിന് പലിശയും ലഭിക്കില്ല. പാന്&#x200d; അസാധുവാണെന്ന് കണ്ടാല്&#x200d; വകുപ്പ് 272 ബി പ്രകാരം അസസ്മെന്റ് ഉദ്യോഗസ്ഥന് 10,000 രൂപ വരെ പിഴയും ചുമത്താം.</p>
<p><strong>ഇനിയെന്ത്</strong></p>
<p>2023 മാര്&#x200d;ച്ച് 28ലെ വിജ്ഞാപനത്തില്&#x200d; പ്രത്യക്ഷ നികുതി ബോര്&#x200d;ഡ് ഇക്കാര്യത്തില്&#x200d; വിശദീകരണം നല്&#x200d;കുന്നുണ്ട്. 1000 രൂപ അടച്ച് പാന്&#x200d; ആധാറുമായി ബന്ധിപ്പിക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്താലും ഉടനെ പാന്&#x200d; പ്രവര്&#x200d;ത്തനക്ഷമമാവില്ല. 30 ദിവസമെങ്കിലും വേണ്ടിവരും. ഉദാഹരണത്തിന്, പാന്&#x200d; ആധാറുമായി ബന്ധിപ്പിക്കുന്നതിന് ജൂലായ് പത്തിന് അപേക്ഷിച്ചാല്&#x200d; ഓഗസ്റ്റ് ഒമ്പതിനകമാണ് പാന്&#x200d; പ്രവര്&#x200d;ത്തനക്ഷമമാകുക.</p>
<p><strong>എങ്ങനെ പിഴയടക്കാം</strong></p>
<p>ആദായ നികുതി ഇ-ഫയലിങ് പോര്&#x200d;ട്ടലില്&#x200d; ലോഗിന്&#x200d; ചെയ്ത് പണമടച്ച് ആധാറുമായി പാന്&#x200d; ലിങ്ക് ചെയ്യാം. &#8216;ലിങ്ക് ആധാര്&#x200d;&#8217; ഓപ്ഷനില്&#x200d; ക്ലിക്ക് ചെയ്ത് ആവശ്യമുള്ള വിവരങ്ങള്&#x200d; നല്&#x200d;കി ഇ-പേ ടാക്സ് വഴി പിഴ തുക അടയ്ക്കാം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-time-limit-for-linking-pan-to-aadhaar-has-expired-what-to-do-if-pan-is-invalid.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അധികകെട്ടിടനിര്&#x200d;മാണം, കൂട്ടിച്ചേര്&#x200d;ക്കല്&#x200d;: പിഴ ഒഴിവാക്കല്&#x200d; അപേക്ഷ ജൂണ്&#x200d; 30 വരെ നീട്ടി</title>
		<link>https://www.chandrikadaily.com/tax-buliding.html</link>
					<comments>https://www.chandrikadaily.com/tax-buliding.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 24 May 2023 01:57:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Building]]></category>
		<category><![CDATA[Tax]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=255580</guid>

					<description><![CDATA[&#160; അധികകെട്ടിടനിര്&#x200d;മാണത്തിനുള്ള അപേക്ഷ തദ്ദേശസ്ഥാപനങ്ങളില്&#x200d; നല്&#x200d;കേണ്ട തീയതി ജൂണ്&#x200d; 30 വരെ നീട്ടി. മെയ് 15 വരെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. കെട്ടിടം നിര്&#x200d;മിച്ച ശേഷം പഞ്ചായത്തിന്റെയോ നഗരസഭയുടെയോ അനുമതിയില്ലാതെ കൂട്ടിച്ചേര്&#x200d;ത്തതിനാണ് അപേക്ഷ നല്&#x200d;കേണ്ടത്. ഇതിന് പിഴ ഈടാക്കില്ല. കെട്ടിടനികുതി കൂടുകയും ചെയ്യും. പരിശോധന ജൂലൈയില്&#x200d; ആരംഭിച്ച് ഓഗസ്റ്റില്&#x200d; നികുതി വാങ്ങാനാണ് തീരുമാനം.]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>അധികകെട്ടിടനിര്&#x200d;മാണത്തിനുള്ള അപേക്ഷ തദ്ദേശസ്ഥാപനങ്ങളില്&#x200d; നല്&#x200d;കേണ്ട തീയതി ജൂണ്&#x200d; 30 വരെ നീട്ടി. മെയ് 15 വരെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. കെട്ടിടം നിര്&#x200d;മിച്ച ശേഷം പഞ്ചായത്തിന്റെയോ നഗരസഭയുടെയോ അനുമതിയില്ലാതെ കൂട്ടിച്ചേര്&#x200d;ത്തതിനാണ് അപേക്ഷ നല്&#x200d;കേണ്ടത്. ഇതിന് പിഴ ഈടാക്കില്ല. കെട്ടിടനികുതി കൂടുകയും ചെയ്യും. പരിശോധന ജൂലൈയില്&#x200d; ആരംഭിച്ച് ഓഗസ്റ്റില്&#x200d; നികുതി വാങ്ങാനാണ് തീരുമാനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tax-buliding.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെട്ടിട, വീട്ടുടമസ്ഥര്&#x200d; നീതി തേടി നാളെ സെക്രട്ടറിയേറ്റിലേക്ക്</title>
		<link>https://www.chandrikadaily.com/building-and-house-owners-to-seek-justice-tomorrow-to-the-secretariat.html</link>
					<comments>https://www.chandrikadaily.com/building-and-house-owners-to-seek-justice-tomorrow-to-the-secretariat.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Tue, 23 May 2023 14:51:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Tax]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=255516</guid>

					<description><![CDATA[ധര്&#x200d;ണ്ണ കെ മുരളീധരന്&#x200d; എംപി ഉദ്ഘാടനം ചെയ്യും.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: അന്യായമായ കെട്ടിട, വീട് നികുതികളില്&#x200d; പ്രതിഷേധിച്ച് കേരള ബില്&#x200d;ഡിങ് ഓണേഴ്‌സ് വെല്&#x200d;ഫെയര്&#x200d; അസോസിയേഷന്&#x200d; സംസ്ഥാന കമ്മിറ്റി നാളെ സെക്രട്ടറിയേറ്റ് നടയില്&#x200d; അവകാശ സംരക്ഷണ ജാഥയും കൂട്ടധര്&#x200d;ണ്ണയും നടത്തും.</p>
<p>പെര്&#x200d;മിറ്റ്, അപേക്ഷാ ഫീസ് ക്രമാതീത വര്&#x200d;ദ്ധനവ് പിന്&#x200d;വലിക്കല്&#x200d;,മാതൃകാ വാടക പരിഷ്‌കരണ ബില്&#x200d; നടപ്പിലാക്കല്&#x200d; , ദേശീയ പാതയോരത്തെ നിര്&#x200d;മ്മാണ നിബന്ധനകള്&#x200d; ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് സംഘടന ഉയര്&#x200d;ത്തുന്നത്്. ജില്ലകൡ കലക്ടറേറ്റ്, തദ്ദേശസ്ഥാപനങ്ങള്&#x200d; എന്നിവക്ക് മുമ്പില്&#x200d; പ്രതിഷേധ ധര്&#x200d;ണ്ണയും അവകാശ സംരക്ഷണജാഥയും പൊതുസമ്മേളനങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കും. ധര്&#x200d;ണ്ണ കെ മുരളീധരന്&#x200d; എംപി ഉദ്ഘാടനം ചെയ്യും. പി ഉബൈദുല്ല എംഎല്&#x200d;എ പങ്കെടുക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/building-and-house-owners-to-seek-justice-tomorrow-to-the-secretariat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
