<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Terror Attack &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/terror-attack/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 02 Dec 2025 05:18:16 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Terror Attack &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ നീക്കം ശക്തം; 72 ലോഞ്ച് പാഡുകള്‍ സജീവമാക്കി: ബിഎസ്എഫ്</title>
		<link>https://www.chandrikadaily.com/1infiltration-movement-of-pak-terrorists-is-strong-72-launch-pads-activated-bsf.html</link>
					<comments>https://www.chandrikadaily.com/1infiltration-movement-of-pak-terrorists-is-strong-72-launch-pads-activated-bsf.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 02 Dec 2025 05:12:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[indiapakisthan]]></category>
		<category><![CDATA[Terror Attack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366317</guid>

					<description><![CDATA[അതിര്‍ത്തി പ്രദേശങ്ങളില്‍ 72 ഭീകര ലോഞ്ച് പാഡുകള്‍ സജീവമായിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിലയിരുത്തല്‍.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്&#x200d;ക്ക് പാക് ഭീകരര്&#x200d; ശക്തമായി ഒരുങ്ങുന്നതായി ബിഎസ്എഫ് മുന്നറിയിപ്പ് നല്&#x200d;കി. അതിര്&#x200d;ത്തി പ്രദേശങ്ങളില്&#x200d; 72 ഭീകര ലോഞ്ച് പാഡുകള്&#x200d; സജീവമായിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിലയിരുത്തല്&#x200d;. &#8216;ഓപ്പറേഷന്&#x200d; സിന്ദൂര്&#x200d;&#8217; വഴി ഇന്ത്യ തകര്&#x200d;ത്ത ലോഞ്ച് പാഡുകള്&#x200d; പാകിസ്താന്&#x200d; വീണ്ടും പുനര്&#x200d;നിര്&#x200d;മിച്ചുവെന്ന റിപ്പോര്&#x200d;ട്ടുകളുമുണ്ട്.</p>
<p>സിയാല്&#x200d;ക്കോട്ട്, സഫര്&#x200d;വാല്&#x200d; മേഖലയില്&#x200d; 12 ലോഞ്ച് പാഡുകള്&#x200d; ഇപ്പോള്&#x200d; പ്രവര്&#x200d;ത്തനക്ഷമമായി കണ്ടെത്തിയിട്ടുണ്ട്. നുഴഞ്ഞുകയറ്റ ശ്രമങ്ങള്&#x200d; ഏത് നേരവും ഉണ്ടാകാന്&#x200d; സാധ്യതയുള്ളതിനാല്&#x200d; തടയാന്&#x200d; ബിഎസ്എഫ് മുഴുവന്&#x200d; സജ്ജമാണെന്ന് അധികൃതര്&#x200d; പറഞ്ഞു.</p>
<p>ഭീകരരുടെ നീക്കങ്ങള്&#x200d; തടയാന്&#x200d; ഗ്രൗണ്ട് സര്&#x200d;വൈലന്&#x200d;സ് റഡാര്&#x200d;, ഇലക്ട്രോ-ഒപ്റ്റിക്കല്&#x200d; തെര്&#x200d;മല്&#x200d; ഉപകരണങ്ങള്&#x200d; എന്നിവ ഉപയോഗിച്ച് അതിര്&#x200d;ത്തിയില്&#x200d; നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.</p>
<p>അതേസമയം, സൈന്യത്തെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്&#x200d; പാകിസ്ഥാന്&#x200d; ഹാന്&#x200d;ഡ്ലറെ കൈമാറിയതിനായി പഞ്ചാബിലെ ഫിറോസ്പൂര്&#x200d; സ്വദേശിയായ പ്രകാശ് സിങ്‌നെ രാജസ്ഥാന്&#x200d; ഇന്റലിജന്&#x200d;സ് അറസ്റ്റ് ചെയ്തു.</p>
<p>സോഷ്യല്&#x200d; മീഡിയ വഴിയാണ് പ്രകാശ് സിങ് ഭീകര സംഘടനകളുമായി ബന്ധപ്പെടുകയും രാജസ്ഥാന്&#x200d;, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളില്&#x200d; നിന്നുള്ള സൈനിക വിവരങ്ങള്&#x200d; കൈമാറുകയും ചെയ്തതായി അന്വേഷണത്തില്&#x200d; കണ്ടെത്തി.</p>
<p>സംഭവങ്ങള്&#x200d; അതിര്&#x200d;ത്തി സുരക്ഷയെ കുറിച്ചുള്ള ആശങ്കകള്&#x200d; വീണ്ടും ശക്തിപ്പെടുത്തുന്നുവെന്ന് സുരക്ഷാ ഏജന്&#x200d;സികള്&#x200d; അറിയിച്ചു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1infiltration-movement-of-pak-terrorists-is-strong-72-launch-pads-activated-bsf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വന്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്തത് ജമ്മു-കശ്മീര്‍ പൊലീസ്; 2900 കിലോ സ്ഫോടകവസ്തുക്കള്‍ പിടികൂടി</title>
		<link>https://www.chandrikadaily.com/jammu-kashmir-police-foils-massive-terror-attack-plan-2900-kg-of-explosives-seized.html</link>
					<comments>https://www.chandrikadaily.com/jammu-kashmir-police-foils-massive-terror-attack-plan-2900-kg-of-explosives-seized.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 10 Nov 2025 13:17:26 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[JammuKashmir]]></category>
		<category><![CDATA[Terror Attack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362994</guid>

					<description><![CDATA[. ഡല്‍ഹിക്കടുത്ത് ഫരീദാബാദില്‍ നിന്നും 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കളും വെടിക്കോപ്പുകളും പിടികൂടി.]]></description>
										<content:encoded><![CDATA[<p>ഫരീദാബാദ്: രാജ്യത്ത് നടപ്പാക്കാനിരുന്ന വന്&#x200d; ഭീകരാക്രമണ പദ്ധതി ജമ്മു-കശ്മീര്&#x200d; പൊലീസ് തകര്&#x200d;ത്തു. ഡല്&#x200d;ഹിക്കടുത്ത് ഫരീദാബാദില്&#x200d; നിന്നും 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കളും വെടിക്കോപ്പുകളും പിടികൂടി. രാസവസ്തുക്കളും വെടിക്കോപ്പുകളും സൂക്ഷിച്ച നാല് ഡോക്ടര്&#x200d;മാരെ പൊലീസ് അറസ്റ്റ് ചെയ്തു.</p>
<p>ജമ്മു-കശ്മീര്&#x200d;, ഫരീദാബാദ് പൊലീസുകളുടെ സംയുക്ത ഓപ്പറേഷനിലാണ് ഈ വന്&#x200d; കണ്ടെത്തല്&#x200d;. ഫരീദാബാദില്&#x200d; നടത്തിയ പരിശോധനയില്&#x200d; 360 കിലോഗ്രാം സ്ഫോടകവസ്തുക്കളുമായി ഡോ. മുജമ്മില്&#x200d; ഷക്കീല്&#x200d; പിടിയിലായി. ഇയാളുടെ പക്കല്&#x200d; നിന്നും ടൈമറും വാക്കി-ടോക്കിയും മാഗസിനുകളും കണ്ടെത്തി.</p>
<p>തുടര്&#x200d;ന്ന് ഫതേപൂരില്&#x200d; നടത്തിയ റെയ്ഡില്&#x200d; ഒരു വീട്ടില്&#x200d; നിന്നും 2,563 കിലോഗ്രാം സ്ഫോടകവസ്തുക്കളും കണ്ടെത്തി. ഗുജറാത്തില്&#x200d; പിസ്റ്റളുകളും 30 ലൈവ് കാര്&#x200d;ട്രിഡ്ജുകളും രാസവസ്തുക്കളും സൂക്ഷിച്ച ഡോ. അഹമ്മദ് സൈദിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്&#x200d; ലക്നൗവിലെ പ്രധാനപ്പെട്ട പൊതു ഇടങ്ങളില്&#x200d; സന്ദര്&#x200d;ശനം നടത്തിയതായി അന്വേഷണത്തില്&#x200d; വ്യക്തമായി.</p>
<p>ഒരു വനിതാ ഡോക്ടറും കേസില്&#x200d; അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ കാറില്&#x200d; നിന്ന് എകെ-47 തോക്കും കണ്ടെത്തി. ശ്രീനഗറില്&#x200d; ഒക്ടോബര്&#x200d; 27-ന് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിനെ പിന്തുണക്കുന്ന പോസ്റ്ററുകള്&#x200d; പതിച്ചതുമായി ബന്ധപ്പെട്ട് അനന്തനാഗ് മെഡിക്കല്&#x200d; കോളേജിലെ ഡോ. അദീല്&#x200d; അഹമ്മദ് റാഥറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.</p>
<p>അദീലില്&#x200d; നിന്ന് ലഭിച്ച രഹസ്യവിവരങ്ങളാണ് ഈ വന്&#x200d; ഭീകരകൂട്ടായ്മയെ പിടികൂടാന്&#x200d; അന്വേഷണസംഘത്തിന് വഴിവെച്ചത്. വന്&#x200d;തോതിലുള്ള ഭീകരാക്രമണത്തിനായി സ്ഫോടകവസ്തുക്കളും വെടിക്കോപ്പുകളും രാജ്യത്ത് എത്തിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jammu-kashmir-police-foils-massive-terror-attack-plan-2900-kg-of-explosives-seized.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈലില്&#x200d; ഭീകരാക്രമണം?; ഒരാള്&#x200d; കുത്തേറ്റ് മരിച്ചു, മൂന്ന് പേര്&#x200d;ക്ക് പരിക്ക്‌</title>
		<link>https://www.chandrikadaily.com/terror-attack-in-israel-one-person-stabbed-to-death-three-injured.html</link>
					<comments>https://www.chandrikadaily.com/terror-attack-in-israel-one-person-stabbed-to-death-three-injured.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 04 Mar 2025 12:40:19 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[died]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Terror Attack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332469</guid>

					<description><![CDATA[ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന്റെ ര​ണ്ടാം ഘ​ട്ട ച​ർ​ച്ച സ്തം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ സം​ഭ​വം.]]></description>
										<content:encoded><![CDATA[<p>വ​ട​ക്ക​ൻ ഇസ്രാഈ​ൽ ന​ഗ​ര​മാ​യ ഹൈ​ഫ​യി​ൽ കു​ത്തേ​ക്ക് 70 കാ​ര​ൻ കൊ​ല്ല​പ്പെ​ടു​ക​യും മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ആ​ക്ര​മി​യെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​താ​യി ഇസ്രാഈ​ൽ പൊ​ലീ​സ് അ​റി​യി​ച്ചു.</p>
<p>30 വ​യ​സ്സു​ള്ള​യാ​ൾ​ക്കും സ്ത്രീ​ക്കും 15കാ​ര​നു​മാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച ബ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന സം​ഭ​വം ഭീ​ക​രാ​ക്ര​മാ​ണെ​ന്നും ഇ​സ്രാ​ഈൽ പൗ​ര​ത്വ​മു​ള്ള അ​റ​ബ് വം​ശ​ജ​നാ​ണ് ആ​ക്ര​മി​യെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.</p>
<p>ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന്റെ ര​ണ്ടാം ഘ​ട്ട ച​ർ​ച്ച സ്തം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ സം​ഭ​വം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/terror-attack-in-israel-one-person-stabbed-to-death-three-injured.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘കത്വയിലെ ഭീകരാക്രമണം തന്ത്രപരമായ പരാജയം’; കേന്ദ്ര സർക്കാറിനെതിരെ കോൺഗ്രസ്</title>
		<link>https://www.chandrikadaily.com/terror-attack-in-kathua-a-strategic-failure-congress-against-central-government.html</link>
					<comments>https://www.chandrikadaily.com/terror-attack-in-kathua-a-strategic-failure-congress-against-central-government.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 10 Jul 2024 06:28:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[criticize]]></category>
		<category><![CDATA[failure]]></category>
		<category><![CDATA[Kathua]]></category>
		<category><![CDATA[Terror Attack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302295</guid>

					<description><![CDATA[അമിത ആത്മവിശ്വാസം ഒഴിവാക്കി ഭീഷണികൾക്കെതിരെ സർക്കാർ കൂടുതൽ ജാഗ്രത പുലർത്തണം]]></description>
										<content:encoded><![CDATA[<p>കത്വയിൽ അഞ്ചു സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാറിനെതിരെ വിമർശനവുമായി കോൺഗ്രസ്. ഭീകരാക്രമണത്തിന് കാരണം തന്ത്രപരമായ പരാജയമാണെന്ന് കോൺഗ്രസ് ആരോപിച്ചു. ജമ്മുവിലെ വർധിച്ചുവരുന്ന ഭീകരാക്രമണങ്ങളെ പ്രതിരോധിക്കാൻ സർക്കാർ സ്വീകരിച്ച മാർഗങ്ങൾ വിശദീകരിച്ച് രാജ്യത്തെ ജനങ്ങളെ വിശ്വാസത്തിലെടുക്കണമെന്ന് കോൺഗ്രസ് നേതാവ് ദീപേന്ദർ സിങ് ഹൂഡ എം.പി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.</p>
<p>സംഭവത്തിൽ അതീവ ഉത്കണ്ഠ രേഖപ്പെടുത്തിയ അദ്ദേഹം, ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാറുമായി സഹകരിക്കാൻ തയ്യാറാണെന്നും ഉറപ്പുനൽകി. സൈന്യത്തിനും മറ്റു സുരക്ഷാ സേനയ്ക്കുമുള്ള പിന്തുണയിൽ തങ്ങൾ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.</p>
<p>‘ജമ്മു സെക്ടറിൽ വർധിച്ചുവരുന്ന ഭീകരാക്രമണങ്ങളുടെ അസ്വസ്ഥകരമായ ട്രെൻഡുണ്ട്. കശ്മീർ താഴ്വരയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവിടെ കൂടുതൽ ശാന്തമായിരുന്നു. ചൈനയുമായി സംഘർഷം നിലനിൽക്കുന്നതിനാൽ ലഡാഖ് മേഖലയിൽ കൂടുതൽ സൈനികരെ വിന്യസിച്ചതാണ് ജമ്മു സെക്ടറിൽ ആക്രമണം കൂടാൻ കാരണമായതെന്ന് മുൻ സൈനികർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ ഭാഗത്ത് വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല.</p>
<p>അമിത ആത്മവിശ്വാസം ഒഴിവാക്കി ഭീഷണികൾക്കെതിരെ സർക്കാർ കൂടുതൽ ജാഗ്രത പുലർത്തണം. സ്വന്തം വിശദീകരണങ്ങൾ അവതരിപ്പിക്കാനാണ് സർക്കാർ കൂടുതൽ സമയം ചെലവഴിക്കുന്നത്. നോട്ടുനിരോധനം കൊണ്ടുവന്നപ്പോൾ അത് തീവ്രവാദത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് സർക്കാർ പറഞ്ഞു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 എടുത്തുകളയുമ്പോഴും ഇതേ വാദം തന്നെയാണ് സർക്കാർ നിരത്തിയത്. ഏറെക്കുറെ സമാധാനപരമായിരുന്ന ജമ്മു മേഖലയിൽ ആക്രമണങ്ങൾ വർധിച്ചത് തന്ത്രപരമായ പരാജയം കാരണമാണ്’ -ഹൂഡ കൂട്ടിച്ചേർത്തു.</p>
<p>ജൂലൈ എട്ടിന് ആർമിയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. അടുത്ത ദിവസം ദോഡ ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിൽ സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. കത്വയിലെ ആക്രമണത്തിന് പിന്നിലുള്ള ഭീകരർക്കായി വ്യാപക തിരച്ചിൽ തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/terror-attack-in-kathua-a-strategic-failure-congress-against-central-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോസ്കോ ഭീകരാക്രമണം: മരണം143 ആയി</title>
		<link>https://www.chandrikadaily.com/moscow-terror-attack-death-toll-rises-to-143.html</link>
					<comments>https://www.chandrikadaily.com/moscow-terror-attack-death-toll-rises-to-143.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 24 Mar 2024 05:06:05 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[moscow]]></category>
		<category><![CDATA[Terror Attack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293505</guid>

					<description><![CDATA[യുക്രൈനുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നും റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവ്വീസ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>റഷ്യയിലെ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തിൽ മരണം 143 ആയി. 20 വർഷത്തിനിടെ റഷ്യയിൽ നടന്ന ഏറ്റവും മാരകമായ ആക്രമണമാണിത്. പ്രതികളെന്ന് സംശയിക്കുന്ന 11 പേരെ റഷ്യൻ പൊലീസ് കഴിഞ്ഞ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.</p>
<p>ആക്രമണത്തിന് നേതൃത്വം നൽകിയ 4 ​ഗൺമാൻമാരെ അടക്കം അറസ്റ്റ് ചെയ്തെന്നാണ് അന്ത‌ർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പ്രതികൾ സഞ്ചരിച്ച കാർ പിന്തുടർന്നാണ് ബ്രയാങ്ക് മേഖലയിൽ വച്ച് പ്രതികളെ പിടികൂടുന്നത്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">അക്രമികൾക്ക് യുക്രൈനുമായി ബന്ധമുണ്ടെന്ന് റഷ്യ ആരോപിച്ചിരുന്നു. പ്രതികൾ റഷ്യ-യുക്രൈൻ അതിർത്തിയിലേക്ക് നീങ്ങുകയായിരുന്നുവെന്നാണ് ആദ്യം ലഭിച്ച വിവരം. കൃത്യം നടത്തിയ ശേഷം റഷ്യ-യുക്രൈൻ അതിർത്തിയിലേക്ക് നീങ്ങാൻ ശ്രമിക്കുകയായിരുന്നു. യുക്രൈനുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നും റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവ്വീസ് പറഞ്ഞു.</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>എന്നാൽ ആരോപണം അടിസ്ഥാന രഹിതമെന്ന് യുക്രൈൻ പ്രതികരിച്ചു. ആക്രമണവുമായി യാതൊരു ബന്ധവുമില്ലെന്ന് യുക്രൈൻ ഭരണകൂടം വ്യക്തമാക്കി. എന്നാൽ ഇതിന് പിന്നിൽ മോസ്കോ ആണെന്നാണ് കീവിൽ നിന്നുള്ള പ്രതികരണം. എല്ലാ കുറ്റവാളികളും അവരെ നയിക്കുന്നവരും ശിക്ഷിക്കപ്പെടുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞു.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/moscow-terror-attack-death-toll-rises-to-143.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റഷ്യയിലെ ഭീകരാക്രമണം: മരണസംഖ്യ 115 ആയി</title>
		<link>https://www.chandrikadaily.com/1terror-attack-in-russia-death-toll-rises-to-115.html</link>
					<comments>https://www.chandrikadaily.com/1terror-attack-in-russia-death-toll-rises-to-115.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 23 Mar 2024 10:40:29 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Death toll]]></category>
		<category><![CDATA[russia]]></category>
		<category><![CDATA[Terror Attack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293454</guid>

					<description><![CDATA[ആക്രമണവുമായി ബന്ധമുള്ള 11 പേരെ അന്വേഷണ ഏജന്&#x200d;സികള്&#x200d; കസ്റ്റഡിയില്&#x200d; എടുത്തു.]]></description>
										<content:encoded><![CDATA[<p>റഷ്യന്&#x200d; തലസ്ഥാനമായ മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തില്&#x200d; മരണം 115 പിന്നിട്ടു. നിരവധി പേര്&#x200d; പരുക്കേറ്റ് ചികില്&#x200d;സയിലാണ്. ആക്രമണവുമായി ബന്ധമുള്ള 11 പേരെ അന്വേഷണ ഏജന്&#x200d;സികള്&#x200d; കസ്റ്റഡിയില്&#x200d; എടുത്തു. ഇതില്&#x200d; 4 പേര്&#x200d; കൃത്യത്തില്&#x200d; നേരിട്ട് പങ്കുള്ളവരാണ്.</p>
<p>ഇന്നലെ രാത്രി മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളില്&#x200d; നടന്ന സംഗീതപരിപാടിയിലാണ് യന്ത്രത്തോക്കുമായി അക്രമികള്&#x200d; ഇരച്ചുകയറിയത്. ഇതോടെ ആളുകള്&#x200d; ചിതറിയോടി. കെട്ടിടത്തിന്റെ ചില ഭാഗങ്ങളില്&#x200d; സ്‌ഫോടനമുണ്ടായി.</p>
<p>പ്രശസ്ത റോക്ക് ബാന്&#x200d;ഡായ പിക്‌നിക്കിന്റെ സംഗീത പരിപാടിക്കായി 6500 പേരാണ് ടിക്കറ്റെടുത്തിരുന്നത്. സംഗീതപരിപാടി തുടങ്ങുന്നതിന് തൊട്ടുമുന്&#x200d;പായിരുന്നു വെടിവയ്പ്പുണ്ടായത്. ക്രോക്കസ് ഹാളിന്റെ മേല്&#x200d;ക്കൂരയിലേക്കടക്കം തീപടര്&#x200d;ന്നു. പ്രതിരോധ ആസ്ഥാനമായ ക്രെംലിനില്&#x200d; നിന്ന് 20 കിലോമീറ്റര്&#x200d; മാത്രം അകലെയാണ് ആക്രമണം നടന്ന ക്രോക്കസ് സിറ്റി ഹാള്&#x200d;.</p>
<p>റഷ്യയില്&#x200d; ഐ.എസ് ആക്രമണത്തിനൊരുങ്ങുനുവെന്ന് സൂചനകള്&#x200d; കിട്ടിയിരുന്നെന്നും ഇക്കാര്യം റഷ്യയെ അറിയിച്ചിരുന്നുവെന്നും യു.എസ് എംബസി വ്യക്തമാക്കി. കൂടുതല്&#x200d; ആളുകളെത്തുന്ന പരിപാടികളില്&#x200d; നിന്നും വിട്ടുനില്&#x200d;ക്കാന്&#x200d; യു.എസ് പൗരന്&#x200d;മാര്&#x200d;ക്ക് എംബസി നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു.</p>
<p>മുന്നറിപ്പുകള്&#x200d; അവഗണിച്ചെന്നും സുരക്ഷാവീഴ്ചയെന്നും റഷ്യയ്‌ക്കെതിരെ ആരോപണം ഉയര്&#x200d;ന്നിട്ടുണ്ട്. അക്രമവുമായി ബന്ധമില്ലെന്ന് യുക്രെയിന്&#x200d; വ്യക്തമാക്കി. അമേരിക്കയടക്കം യുക്രെയിന് പിന്തുണ നല്&#x200d;കുന്ന രാജ്യങ്ങളും ഭീകരാക്രമണത്തെ അപലപിച്ചിട്ടുണ്ട്. റഷ്യന്&#x200d; ജനതയ്‌ക്കൊപ്പമെന്ന് പ്രധാനമന്ത്രിയും എക്‌സില്&#x200d; കുറിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1terror-attack-in-russia-death-toll-rises-to-115.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭീകരാക്രമണം: 5 സൈനികര്&#x200d;ക്ക് വീരമൃത്യു; തിരച്ചില്&#x200d; തുടരുന്നു</title>
		<link>https://www.chandrikadaily.com/terror-attack-5-soldiers-martyred-the-search-continues.html</link>
					<comments>https://www.chandrikadaily.com/terror-attack-5-soldiers-martyred-the-search-continues.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 22 Dec 2023 04:48:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[jammu and kashmir]]></category>
		<category><![CDATA[martyred]]></category>
		<category><![CDATA[news]]></category>
		<category><![CDATA[soldiers]]></category>
		<category><![CDATA[Terror Attack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286375</guid>

					<description><![CDATA[സുരാന്&#x200d;കോട്ട് പൊലീസ് സ്റ്റേഷന്&#x200d; പരിധിയില്&#x200d; ധേര കി ഗലിയില്&#x200d;നിന്ന് ബുഫ്‌ലിയാസിലേക്കുള്ള പാതയില്&#x200d; ധാത്യാര്&#x200d; മോര്&#x200d;ഹില്&#x200d; വ്യാഴാഴ്ച വൈകീട്ട് 3.45നാണ് സംഭവം.]]></description>
										<content:encoded><![CDATA[<p>ജമ്മു-കശ്മീരിലെ പൂഞ്ചില്&#x200d; 2 സൈനിക വാഹനങ്ങള്&#x200d;ക്കുനേരെ ഭീകരര്&#x200d; നടത്തിയ വെടിവെപ്പില്&#x200d; ഒരു ജവാന്&#x200d; കൂടി കൊല്ലപ്പെട്ടു. ഇതോടെ വീരമൃത്യു വരിച്ച ജവാന്മാരുടെ എണ്ണം അഞ്ചായി. 3 പേര്&#x200d;ക്ക് പരിക്കേറ്റു. സുരാന്&#x200d;കോട്ട് പൊലീസ് സ്റ്റേഷന്&#x200d; പരിധിയില്&#x200d; ധേര കി ഗലിയില്&#x200d;നിന്ന് ബുഫ്‌ലിയാസിലേക്കുള്ള പാതയില്&#x200d; ധാത്യാര്&#x200d; മോര്&#x200d;ഹില്&#x200d; വ്യാഴാഴ്ച വൈകീട്ട് 3.45നാണ് സംഭവം.</p>
<p>ധേര കി ഗലിയില്&#x200d; ബുധനാഴ്ച രാത്രി ഭീകരവാദി സാന്നിധ്യമുണ്ടായെന്ന വിവരത്തെ തുടര്&#x200d;ന്ന് പുറപ്പെട്ട സൈനിക ട്രക്കിനും ജിപ്‌സിക്കും നേരെ ഭീകരര്&#x200d; പതിയിരുന്ന് വെടിവെക്കുകയായിരുന്നു. ഒരു മാസത്തിനിടെ മേഖലയില്&#x200d; സൈന്യത്തിനുനേരെ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. മേഖലയില്&#x200d; ഭീകരര്&#x200d;ക്കായി വ്യാപക തെരച്ചിലാണ് സൈന്യം നടത്തുന്നത്. അതിര്&#x200d;ത്തികളില്&#x200d; ഉള്&#x200d;പ്പെടെ വാഹന പരിശോധന കര്&#x200d;ശനമാക്കിയിട്ടുണ്ട്. മേഖലയില്&#x200d; കൂടുതല്&#x200d; സൈനികരെ വിന്യസിച്ചു.</p>
<p>കഴിഞ്ഞമാസം രജൗരിയിലെ കലക്കോട്ടില്&#x200d; രണ്ട് ക്യാപ്റ്റന്മാര്&#x200d; ഉള്&#x200d;പ്പെടെ 5 സൈനികര്&#x200d; ഭീകരാക്രമണത്തില്&#x200d; വീരമൃത്യുവരിച്ചിരുന്നു. ഈ വര്&#x200d;ഷം ഏപ്രില്&#x200d;, മേയ് മാസങ്ങളില്&#x200d; രജൗരി-പൂഞ്ച് മേഖലയിലുണ്ടായ ഇരട്ട ആക്രമണങ്ങളില്&#x200d; 10 സൈനികര്&#x200d; കൊല്ലപ്പെട്ടിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/terror-attack-5-soldiers-martyred-the-search-continues.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫ്രാന്&#x200d;സിലെ ഭീകരാക്രമണം; ശക്തമായി അപലപിച്ച് യുഎഇ, മക്രോണിനെ ഫോണില്&#x200d; വിളിച്ചു</title>
		<link>https://www.chandrikadaily.com/france-terror-attack-uae.html</link>
					<comments>https://www.chandrikadaily.com/france-terror-attack-uae.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Tue, 03 Nov 2020 05:41:12 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[france]]></category>
		<category><![CDATA[Terror Attack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=165701</guid>

					<description><![CDATA[ഫ്രാന്&#x200d;സിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്&#x200d; അപലപിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപമേധാവിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്&#x200d; സായിദ് അല്&#x200d; നഹ്യാന്&#x200d;]]></description>
										<content:encoded><![CDATA[<p>അബുദാബി: ഫ്രാന്&#x200d;സിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്&#x200d; അപലപിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപമേധാവിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്&#x200d; സായിദ് അല്&#x200d; നഹ്യാന്&#x200d;. ആക്രമണത്തില്&#x200d; കൊല്ലപ്പെട്ടവര്&#x200d;ക്ക് അദ്ദേഹം അനുശോചനം അറിയിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്&#x200d; മാക്രോണുമായി ഫോണില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിക്കേറ്റവര്&#x200d;ക്ക് സുഖാംശസകളും നേര്&#x200d;ന്നു.</p>
<p>ഭീകരാക്രമണത്തെ തുടര്&#x200d;ന്ന് ഫ്രാന്&#x200d;സ് സ്വീകരിച്ച നിലപാടുകളില്&#x200d; അറബ് രാജ്യങ്ങളില്&#x200d; നിന്നടക്കം പ്രതിഷേധം ഉയര്&#x200d;ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുഹമ്മദ് ബിന്&#x200d; സായിദിന്റെ ഇടപെടല്&#x200d;. ആക്രമണങ്ങളെ കടുത്തഭാഷയില്&#x200d; വിമര്&#x200d;ശിച്ച അല്&#x200d; നഹ്യാന്&#x200d;, സമാധാനവും സ്‌നേഹവും സഹിഷ്ണുതയും മാനുഷിക ജീവിതത്തിന്റെ പരിശുദ്ധിയും പഠിപ്പിക്കുന്ന എല്ലാ വിശുദ്ധ മതങ്ങളുടെയും തത്വങ്ങള്&#x200d;ക്ക് എതിരാണ് ഈ ആക്രമണങ്ങള്&#x200d; എന്നാണ് പറഞ്ഞത്. മുസ്ലീങ്ങള്&#x200d;ക്കിടയിലെ പവിത്രതയെയാണ് പ്രവാചകനായ മുഹമ്മദ് നബി പ്രതിനിധീകരിക്കുന്നത്. പക്ഷെ നിലവിലെ പ്രശ്‌നത്തെ അക്രമവുമായി ബന്ധിപ്പിക്കുന്നതും രാഷ്ട്രീയവല്&#x200d;ക്കരിക്കുന്നതും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>വിദ്വേഷ പ്രസംഗങ്ങളോട് തനിക്കുള്ള എതിര്&#x200d;പ്പും അദ്ദേഹം ഒരിക്കല്&#x200d; കൂടി ഊന്നിപ്പറഞ്ഞു. ഫ്രാന്&#x200d;സും അറബ് ലോകവും തമ്മില്&#x200d; നിലനില്&#x200d;ക്കുന്ന സൗഹൃദ ബന്ധവും ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക വൈവിധ്യങ്ങളും മക്രോണുമായുള്ള സംഭാഷണത്തില്&#x200d; ഊന്നിപ്പറഞ്ഞു.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/france-terror-attack-uae.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കശ്മീരില്&#x200d; വെടിവെപ്പ്; യുവമോര്&#x200d;ച്ച ജനറല്&#x200d; സെക്രട്ടറിയുള്&#x200d;പ്പെടെ മൂന്ന് ബിജെപി പ്രവര്&#x200d;ത്തകര്&#x200d; കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/3-bjp-workers-killed-in-terrorist-attack-in-jammu-and-kashmirs-kulgam.html</link>
					<comments>https://www.chandrikadaily.com/3-bjp-workers-killed-in-terrorist-attack-in-jammu-and-kashmirs-kulgam.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 30 Oct 2020 05:19:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[kashmir attack]]></category>
		<category><![CDATA[Kashmir issue]]></category>
		<category><![CDATA[kashmir politics]]></category>
		<category><![CDATA[Terror Attack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=165076</guid>

					<description><![CDATA[കാറില്&#x200d; സഞ്ചരിച്ച മൂന്ന് ബിജെപി പ്രവര്&#x200d;ത്തകര്&#x200d;ക്ക് നേരെ തീവ്രവാദികള്&#x200d; വെടിയുതിര്&#x200d;ക്കുകയായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തില്&#x200d; വ്യക്തമായതായി പൊലീസ് പറഞ്ഞു. വെടിയേറ്റ ഹിദ ഹുസൈന്&#x200d; സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. വൈ.കെ പോറ നിവാസിയായ ഗുലാം അഹ്മദ് യാറ്റൂവിന്റെ മകനാണ് ഫിദ ഹുസൈന്&#x200d; യാറ്റൂ. ഇയാളെ കൂടാതെ ഉമര്&#x200d; റാഷിദ് ബീഗ്, ഉമര്&#x200d; റംസാന്&#x200d; ഹജാം എന്നീ ബിജെപി പ്രവര്&#x200d;ത്തകര്&#x200d;ക്കാണ് വെടിയേറ്റത്.]]></description>
										<content:encoded><![CDATA[<p>ശ്രീനഗര്&#x200d;: ജമ്മു കശ്മീരില്&#x200d; തീവ്രവാദികള്&#x200d; നടത്തിയ വെടിവെപ്പില്&#x200d; മൂന്ന് ബിജെപി പ്രവര്&#x200d;ത്തകര്&#x200d; കൊല്ലപ്പെട്ടു. വ്യഴാഴ്ച കശ്മീരിലെ വൈ.കെ പോറ പ്രദേശത്താണ് വെടിവെപ്പുണ്ടായത്. കുല്&#x200d;ഗാമിലെ യുവമോര്&#x200d;ച്ച ജനറല്&#x200d; സെക്രട്ടറി ഫിദ ഹുസൈന്&#x200d; ഉള്&#x200d;പ്പെടെ മൂന്ന് പ്രവര്&#x200d;ത്തകരാണ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്.</p>
<p>കാറില്&#x200d; സഞ്ചരിച്ച മൂന്ന് ബിജെപി പ്രവര്&#x200d;ത്തകര്&#x200d;ക്ക് നേരെ തീവ്രവാദികള്&#x200d; വെടിയുതിര്&#x200d;ക്കുകയായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തില്&#x200d; വ്യക്തമായതായി പൊലീസ് പറഞ്ഞു. വെടിയേറ്റ ഹിദ ഹുസൈന്&#x200d; സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. വൈ.കെ പോറ നിവാസിയായ ഗുലാം അഹ്മദ് യാറ്റൂവിന്റെ മകനാണ് ഫിദ ഹുസൈന്&#x200d; യാറ്റൂ. ഇയാളെ കൂടാതെ ഉമര്&#x200d; റാഷിദ് ബീഗ്, ഉമര്&#x200d; റംസാന്&#x200d; ഹജാം എന്നീ ബിജെപി പ്രവര്&#x200d;ത്തകര്&#x200d;ക്കാണ് വെടിയേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല.</p>
<p>ഭീകര്&#x200d;ക്കായി തിരച്ചില്&#x200d; ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. സംഭവത്തെ പ്രധാനമന്ത്രി അപലപിച്ചു. അടുത്തിടെ കശ്മീരില്&#x200d; നിരവധി ബിജെപി പ്രവര്&#x200d;ത്തകര്&#x200d;ക്ക് നേരെയാണ് ആക്രമണം ഉണ്ടാകുന്നത്. ജൂലായില്&#x200d; ബിജെപി നേതാവ് ഷെയ്ഖ് വസീം ബാരിയും കുടുംബക്കാരും വെടിയേറ്റ് മരിച്ചിരുന്നു. ബിജെപിയുടെ ജില്ലാ പ്രസിഡന്റായിരുന്നു ബാരി. അതേസമയം അക്രമണത്തിന് പിന്നില്&#x200d; ആരെന്ന കാര്യം ഇതേവരെ വ്യക്തത വന്നിട്ടില്ല.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Terrible news from Kulgam district of South Kashmir. I unequivocally condemn the targeted killing of the 3 BJP workers in a terror attack. May Allah grant them place in Jannat &amp; may their families find strength during this difficult time.</p>
<p>&mdash; Omar Abdullah (@OmarAbdullah) <a href="https://twitter.com/OmarAbdullah/status/1321849535996469250?ref_src=twsrc%5Etfw">October 29, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>അതേസമയം, മോദി സര്&#x200d;ക്കാര്&#x200d; ഇല്ലാതാക്കിയ കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്&#x200d; തിരിച്ചുകിട്ടാനായി ബിജെപി വിരുദ്ധ മുന്നണി രൂപംകൊണ്ട സാഹചര്യമാണ് നിലവില്&#x200d; കേന്ദ്ര ഭരണ പ്രദേശത്തുള്ളത്. ഇതിനായി സംസ്ഥാനത്തെ മറ്റു പാര്&#x200d;ട്ടികളിലെ മുന്&#x200d; മുഖ്യമന്ത്രിമാര്&#x200d;പോലും ഒന്നായ നിലയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/3-bjp-workers-killed-in-terrorist-attack-in-jammu-and-kashmirs-kulgam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബുര്&#x200d;കിന ഫാസോയില്&#x200d; പള്ളിക്കു നേരെ ഭീകരാക്രമണം; 16 മരണം, നിരവധി പേര്&#x200d;ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/death-toll-in-burkina-faso-mosque-attack-rises-to-16.html</link>
					<comments>https://www.chandrikadaily.com/death-toll-in-burkina-faso-mosque-attack-rises-to-16.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 13 Oct 2019 12:08:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[masjid attack]]></category>
		<category><![CDATA[Mosque]]></category>
		<category><![CDATA[Terror Attack]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=141551</guid>

					<description><![CDATA[പടിഞ്ഞാറന്&#x200d; ആഫ്രിക്കന്&#x200d; രാജ്യമായ ബുര്&#x200d;കിന ഫാസോയില്&#x200d; മുസ്ലിം പള്ളിക്കുനേരെയുണ്ടായ ആക്രമത്തില്&#x200d; 16 പേര്&#x200d; കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം സാല്&#x200d;മോസിയിലെ ഗ്രാന്&#x200d;ഡ് പള്ളിയിലാണ് ആക്രമണം നടന്നത്. ആളുകള്&#x200d; പ്രാര്&#x200d;ത്ഥനയിലായിരുന്ന സമയത്ത് ആക്രമികള്&#x200d; പള്ളിയില്&#x200d; അതിക്രമിച്ചു കയറി വെടുയുതിര്&#x200d;ക്കുകകയായിരുന്നു. ചിലര്&#x200d; എതിര്&#x200d;ത്തെങ്കിലും കൈയില്&#x200d; കരുതിയ തോക്കുകള്&#x200d; ഉപയോഗിച്ച് സംഘം വിശ്വാസികള്&#x200d;ക്ക് നേരെ വെടിയുതിര്&#x200d;ക്കുകയായിരുന്നു. 13 പേര്&#x200d; സംഭവസ്ഥലത്തുവെച്ചും ബാക്കി മൂന്നുപേര്&#x200d; ആസ്പത്രിയിലുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്&#x200d; നിരവധി പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരില്&#x200d; മൂന്നുപേരുടെ നില അതീവഗുരുതരമാണ്. ഭീകരാക്രമണത്തെ തുടര്&#x200d;ന്ന് പ്രദേശത്ത് [&#8230;]]]></description>
										<content:encoded><![CDATA[
<p>പടിഞ്ഞാറന്&#x200d; ആഫ്രിക്കന്&#x200d; രാജ്യമായ ബുര്&#x200d;കിന ഫാസോയില്&#x200d; മുസ്ലിം പള്ളിക്കുനേരെയുണ്ടായ ആക്രമത്തില്&#x200d; 16 പേര്&#x200d; കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം സാല്&#x200d;മോസിയിലെ ഗ്രാന്&#x200d;ഡ് പള്ളിയിലാണ് ആക്രമണം നടന്നത്. ആളുകള്&#x200d; പ്രാര്&#x200d;ത്ഥനയിലായിരുന്ന സമയത്ത് ആക്രമികള്&#x200d; പള്ളിയില്&#x200d; അതിക്രമിച്ചു കയറി വെടുയുതിര്&#x200d;ക്കുകകയായിരുന്നു. ചിലര്&#x200d; എതിര്&#x200d;ത്തെങ്കിലും കൈയില്&#x200d; കരുതിയ തോക്കുകള്&#x200d; ഉപയോഗിച്ച് സംഘം വിശ്വാസികള്&#x200d;ക്ക് നേരെ വെടിയുതിര്&#x200d;ക്കുകയായിരുന്നു. </p>



<p>

13 പേര്&#x200d; സംഭവസ്ഥലത്തുവെച്ചും ബാക്കി മൂന്നുപേര്&#x200d; ആസ്പത്രിയിലുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്&#x200d; നിരവധി പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരില്&#x200d; മൂന്നുപേരുടെ നില അതീവഗുരുതരമാണ്.

</p>



<figure class="wp-block-image"><img loading="lazy" width="679" height="382" src="https://www.chandrikadaily.com/wp-content/uploads/2019/10/EGsG2s2W4AQTGbo.jpg" alt="" class="wp-image-141554"/></figure>



<p>ഭീകരാക്രമണത്തെ തുടര്&#x200d;ന്ന് പ്രദേശത്ത് കലാപത്തിന് സാധ്യത നിലനില്&#x200d;ക്കുന്നതിനാല്&#x200d; ആളുകള്&#x200d; പാലായനം ചെയ്യുന്നതായാണ് റിപ്പോര്&#x200d;ട്ട്. സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെങ്കിലും ജനങ്ങള്&#x200d; ഇപ്പോഴും പരിഭ്രാന്തിയിലാണ്. വെടിവയ്പ്പ് നടത്തിയത് ആരൊക്കെയാണെന്ന കാര്യത്തെക്കുറിച്ച് ഇനിയും വ്യക്തമായ വിവരങ്ങള്&#x200d; ലഭ്യമായിട്ടില്ലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്&#x200d; പറയുന്നത്. ആഫ്രിക്കന്&#x200d; ഭൂഖണ്ഡത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന ചെറുരാജ്യമായ ബുര്&#x200d;കിന ഫാസോയില്&#x200d; അല്&#x200d;ഖാഇദയുടെയും ഐഎസ്സിന്റെയും നിരവധി ആക്രമണങ്ങള്&#x200d; സമീപകാലത്തുണ്ടായിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/death-toll-in-burkina-faso-mosque-attack-rises-to-16.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
