<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>thaliban &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/thaliban/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 30 Sep 2025 04:20:57 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>thaliban &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ ഇന്റര്‍നെറ്റ് ബ്ലാക്ക് ഔട്ട്; ഇന്റര്‍നെറ്റ് അധാര്‍മികമെന്ന് വാദം</title>
		<link>https://www.chandrikadaily.com/talibans-internet-blackout-in-afghanistan-argument-that-the-internet-is-immoral.html</link>
					<comments>https://www.chandrikadaily.com/talibans-internet-blackout-in-afghanistan-argument-that-the-internet-is-immoral.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 30 Sep 2025 04:20:57 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[afghanistan]]></category>
		<category><![CDATA[blackout]]></category>
		<category><![CDATA[internet]]></category>
		<category><![CDATA[thaliban]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356186</guid>

					<description><![CDATA[ഫൈബര്‍-ഒപ്റ്റിക് ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വിച്ഛേദിക്കാന്‍ തുടങ്ങി ആഴ്ചകള്‍ക്ക് ശേഷം അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍ രാജ്യവ്യാപകമായി ടെലികമ്മ്യൂണിക്കേഷന്‍ അടച്ചുപൂട്ടി.
]]></description>
										<content:encoded><![CDATA[<p>ഫൈബര്&#x200d;-ഒപ്റ്റിക് ഇന്റര്&#x200d;നെറ്റ് കണക്ഷനുകള്&#x200d; വിച്ഛേദിക്കാന്&#x200d; തുടങ്ങി ആഴ്ചകള്&#x200d;ക്ക് ശേഷം അഫ്ഗാനിസ്ഥാനിലെ താലിബാന്&#x200d; സര്&#x200d;ക്കാര്&#x200d; രാജ്യവ്യാപകമായി ടെലികമ്മ്യൂണിക്കേഷന്&#x200d; അടച്ചുപൂട്ടി.</p>
<p>രാജ്യം നിലവില്&#x200d; &#8216;മൊത്തം ഇന്റര്&#x200d;നെറ്റ് ബ്ലാക്ഔട്ട്&#8217; അനുഭവിക്കുകയാണെന്ന് ഇന്റര്&#x200d;നെറ്റ് വാച്ച്‌ഡോഗ് നെറ്റ്‌ബ്ലോക്ക്‌സ് റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.</p>
<p>തലസ്ഥാനമായ കാബൂളിലെ ഓഫീസുകളുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി അന്താരാഷ്ട്ര വാര്&#x200d;ത്താ ഏജന്&#x200d;സികള്&#x200d; പറയുന്നു. മൊബൈല്&#x200d; ഇന്റര്&#x200d;നെറ്റ്, സാറ്റലൈറ്റ് ടിവി എന്നിവയും അഫ്ഗാനിസ്ഥാനിലുടനീളം സാരമായി തടസ്സപ്പെട്ടു.</p>
<p>അടച്ചുപൂട്ടലിന്റെ ഔദ്യോഗിക കാരണം താലിബാന്&#x200d; ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2021-ല്&#x200d; അധികാരം പിടിച്ചെടുത്തതിനുശേഷം, ഇസ്ലാമിക ശരീഅത്ത് നിയമത്തിന്റെ വ്യാഖ്യാനത്തിന് അനുസൃതമായി താലിബാന്&#x200d; നിരവധി നിയന്ത്രണങ്ങള്&#x200d; ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്.</p>
<p>ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ടെലികോം അടച്ചുപൂട്ടല്&#x200d; തുടരുമെന്ന് താലിബാന്&#x200d; ഉദ്യോഗസ്ഥന്&#x200d; പറഞ്ഞു.</p>
<p>സ്വകാര്യ ഉടമസ്ഥതയിലുള്ള അഫ്ഗാന്&#x200d; വാര്&#x200d;ത്താ ചാനലായ ടോളോ ന്യൂസ്, അതിന്റെ ടെലിവിഷന്&#x200d;, റേഡിയോ നെറ്റ്വര്&#x200d;ക്കുകളില്&#x200d; തടസ്സങ്ങള്&#x200d; പ്രതീക്ഷിക്കുന്നതിനാല്&#x200d; അപ്ഡേറ്റുകള്&#x200d;ക്കായി അതിന്റെ സോഷ്യല്&#x200d; മീഡിയ പേജുകള്&#x200d; പിന്തുടരാന്&#x200d; ആളുകളോട് പറഞ്ഞു.</p>
<p>കാബൂള്&#x200d; വിമാനത്താവളത്തില്&#x200d; നിന്നുള്ള വിമാന സര്&#x200d;വീസുകളും തടസ്സപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>ഫ്‌ലൈറ്റ് ട്രാക്കിംഗ് സേവനമായ Flightradar24 അനുസരിച്ച്, ചൊവ്വാഴ്ച കാബൂള്&#x200d; അന്താരാഷ്ട്ര വിമാനത്താവളത്തില്&#x200d; നിന്ന് പുറപ്പെടുകയോ എത്തിച്ചേരുകയോ ചെയ്യേണ്ട കുറഞ്ഞത് എട്ട് വിമാനങ്ങളെങ്കിലും റദ്ദാക്കിയിട്ടുണ്ട്.</p>
<p>പ്രാദേശിക സമയം ഏകദേശം 17:00 (12:30 GMT) പ്രവൃത്തി ദിവസത്തിന്റെ അവസാനത്തോടെ തങ്ങളുടെ ഫൈബര്&#x200d;-ഒപ്റ്റിക് ഇന്റര്&#x200d;നെറ്റ് പ്രവര്&#x200d;ത്തനം നിര്&#x200d;ത്തിയതായി കാബൂളിലെ നിരവധി ആളുകള്&#x200d; പറഞ്ഞു.</p>
<p>ഇന്റര്&#x200d;നെറ്റ് നിരോധനം തുടര്&#x200d;ന്നാല്&#x200d; തങ്ങളുടെ പ്രവര്&#x200d;ത്തനങ്ങളെ സാരമായി ബാധിക്കുമെന്ന് അന്നത്തെ വ്യവസായ പ്രമുഖര്&#x200d; മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>അധികാരത്തില്&#x200d; തിരിച്ചെത്തിയതിന് ശേഷം താലിബാന്&#x200d; ഏര്&#x200d;പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഒരു പരമ്പരയിലെ ഏറ്റവും പുതിയതാണ് ബ്ലാക്ക്ഔട്ട്.</p>
<p>മനുഷ്യാവകാശങ്ങളും ലൈംഗികാതിക്രമങ്ങളും പഠിപ്പിക്കുന്നത് നിയമവിരുദ്ധമാക്കിയ ഒരു പുതിയ നിരോധനത്തിന്റെ ഭാഗമായി ഈ മാസം ആദ്യം അവര്&#x200d; രാജ്യത്തെ യൂണിവേഴ്‌സിറ്റി ടീച്ചിംഗ് സിസ്റ്റത്തില്&#x200d; നിന്ന് സ്ത്രീകള്&#x200d; എഴുതിയ പുസ്തകങ്ങള്&#x200d; നീക്കം ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/talibans-internet-blackout-in-afghanistan-argument-that-the-internet-is-immoral.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമേരിക്കന്&#x200d; തെരഞ്ഞെടുപ്പില്&#x200d; ട്രംപിന് പിന്തുണയുമായി താലിബാന്&#x200d;</title>
		<link>https://www.chandrikadaily.com/taliban-on-trump-we-hope-he-will-win-the-election-withdraw-us-troops.html</link>
					<comments>https://www.chandrikadaily.com/taliban-on-trump-we-hope-he-will-win-the-election-withdraw-us-troops.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 11 Oct 2020 09:28:26 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[#americanelection]]></category>
		<category><![CDATA[afgahnisthan]]></category>
		<category><![CDATA[American President]]></category>
		<category><![CDATA[joe biden]]></category>
		<category><![CDATA[taliban]]></category>
		<category><![CDATA[thaliban]]></category>
		<category><![CDATA[trump]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=160722</guid>

					<description><![CDATA[ട്രംപ് ഭരണകൂടം ഫെബ്രുവരിയില്&#x200d; താലിബാനുമായി ചരിത്രപരമായ കരാറില്&#x200d; ഒപ്പുവെച്ചിരുന്നു. ദോഹയില്&#x200d; വെച്ച് താലിബാനുമായി നടന്ന ചര്&#x200d;ച്ചയിലാണ് അഫ്ഗാനില്&#x200d; നിന്ന് അമേരിക്കന്&#x200d; സൈന്യം പിന്മാറ്റം നടത്തുന്നതായി അമേരിക്ക ധാരണയിലെത്തിയത്.]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: അമേരിക്കന്&#x200d; പ്രസിഡന്റ് തെരഞ്ഞെടുപ്പില്&#x200d; റിപ്പബ്ലിക്കന്&#x200d; സ്ഥാനാര്&#x200d;ത്ഥി ഡൊണാള്&#x200d;ഡ് ട്രംപിനെ പിന്തുണ അറിയിച്ച് താലിബാന്&#x200d;. സി.ബി.എസ് ന്യൂസിന് താലിബാന്&#x200d; വക്താവ് സാബിഹുള്ള മുജാഹിദ് നല്&#x200d;കിയ ഫോണ്&#x200d; അഭിമുഖത്തിലാണ് ഡൊണാള്&#x200d;ഡ് ട്രംപിന് താലിബാന്&#x200d; പിന്തുണ അറിയിച്ചത്.</p>
<p>&#8221;തെരഞ്ഞെടുപ്പില്&#x200d; ട്രംപ് വിജയിക്കുമെന്നും അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനിക സാന്നിധ്യം അദ്ദേഹം അവസാനിപ്പിക്കുമെന്നും ഞങ്ങള്&#x200d; പ്രതീക്ഷിക്കുന്നു, മുതിര്&#x200d;ന്ന താലിബാന്&#x200d; നേതാവ് സിബിഎസ് ന്യൂസിനോട് പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്&#x200d; നടക്കുന്ന അമേരിക്കന്&#x200d; പ്രസിഡന്റ് തെരഞ്ഞെടുപ്പില്&#x200d; ട്രംപിന്റെ ആരോഗ്യത്തില്&#x200d; താലിബാന്&#x200d; ആശങ്ക പ്രകടിപ്പിച്ചു. ട്രംപിന് കോവിഡ് പോസിറ്റീവ് ആണെന്ന് കേട്ടപ്പോള്&#x200d;, അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ഞങ്ങള്&#x200d; ആശങ്കാകുലരായിരുന്നു, പക്ഷേ അദ്ദേഹം സുഖം പ്രാപിക്കുന്നുവെന്ന് തോന്നുന്നു,&#8221; മറ്റൊരു താലിബാന്&#x200d; മുതിര്&#x200d;ന്ന നേതാവ് സിബിഎസ് ന്യൂസിനോട് പറഞ്ഞു.</p>
<p>അതേസമയം ട്രംപിന് താലിബാന്&#x200d; പിന്തുണനല്&#x200d;കിയെന്ന വാര്&#x200d;ത്ത റിപ്പബ്ലിക്കന്&#x200d; പാര്&#x200d;ട്ടിക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. താലിബാന്റെ പിന്തുണ തങ്ങള്&#x200d;ക്കാവശ്യമില്ലെന്ന് ട്രംപിന്റെ പ്രതിനിധി അറിയിച്ചു. &#8221;അമേരിക്കന്&#x200d; പ്രസിഡന്റ് അമേരിക്കന്&#x200d; താത്പര്യങ്ങള്&#x200d; എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്നത് താലിബാന്&#x200d; ഓര്&#x200d;ക്കണമെന്ന് ട്രംപ് വക്താവ് ടിം മുര്&#x200d;ട്ടോഗ് സി.ബി.എസിനോട് പറഞ്ഞു.</p>
<p>അടുത്ത ക്രിസ്തുമസോടെ അഫ്ഗാനിസ്ഥാനിലെ എല്ലാ അമേരിക്കന്&#x200d; സേനയേയും പിന്&#x200d;വലിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ്<br />
യുഎസ് പ്രസിഡന്റ് ട്രംപിന് അനുകൂലമായി താലിബാന്&#x200d; രംഗത്തെത്തിയത്. 19 വര്&#x200d;ഷത്തെ നീണ്ട യുദ്ധത്തിന് ശേഷം യുഎസ് സൈനികരെ പൂര്&#x200d;ണ്ണമായും അഫ്ഗാനിസ്ഥാനില്&#x200d; നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.</p>
<p>ട്രംപ് ഭരണകൂടം ഫെബ്രുവരിയില്&#x200d; താലിബാനുമായി ചരിത്രപരമായ കരാറില്&#x200d; ഒപ്പുവെച്ചിരുന്നു. ദോഹയില്&#x200d; വെച്ച് താലിബാനുമായി നടന്ന ചര്&#x200d;ച്ചയിലാണ് അഫ്ഗാനില്&#x200d; നിന്ന് അമേരിക്കന്&#x200d; സൈന്യം പിന്മാറ്റം നടത്തുന്നതായി അമേരിക്ക ധാരണയിലെത്തിയത്. ഇപ്പോള്&#x200d; അഫ്ഗാനിസ്ഥാനില്&#x200d; അയ്യായിരത്തില്&#x200d; താഴെ യുഎസ് സൈനികരുണ്ട്, അടുത്ത വര്&#x200d;ഷം ആദ്യം 2,500 ആയി കുറയുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്&#x200d;ട്ട് ഓബ്രിയന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/taliban-on-trump-we-hope-he-will-win-the-election-withdraw-us-troops.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താലിബാന്&#x200d; പോരാട്ടം  പുനരാരംഭിച്ചു</title>
		<link>https://www.chandrikadaily.com/thaliban-fight.html</link>
					<comments>https://www.chandrikadaily.com/thaliban-fight.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 18 Jun 2018 17:06:46 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[thaliban]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=90498</guid>

					<description><![CDATA[&#160; കാബൂള്&#x200d;: ഈദുല്&#x200d; ഫിത്വറിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച വെടിനിര്&#x200d;ത്തല്&#x200d; കാലാവധി അവസാനിച്ചതോടെ താലിബാന്&#x200d; പോരാട്ടം പുനരാംരഭിച്ചു. അഫ്ഗാന്&#x200d; ഭരണകൂടം 10 ദിവസം കൂടി വെടിനിര്&#x200d;ത്തല്&#x200d; ദീര്&#x200d;ഘിപ്പിച്ചെങ്കിലും അക്രമത്തിന്റെ പാതയിലേക്ക് മടങ്ങാനുള്ള താലിബാന്റെ തീരുമാനം സമാധാന പ്രതീക്ഷകള്&#x200d;ക്ക് തിരിച്ചടിയായി. അമേരിക്കയുമായി മാത്രമേ തങ്ങള്&#x200d; നേരിട്ട് ചര്&#x200d;ച്ച നടത്തൂ എന്ന നിലപാട് താലിബാന്&#x200d; ഇന്നലെയും ആവര്&#x200d;ത്തിച്ചു. വിദേശ സേനകള്&#x200d; അഫ്ഗാന്&#x200d; വിടണമെന്നും അവര്&#x200d; ആവശ്യപ്പെട്ടു. വിദേശ അധിനിവേശ സേനകള്&#x200d;ക്കും അവരുടെ പാവ ഭരണകൂടത്തിനുമെതിരെ പോരാട്ട പ്രവര്&#x200d;ത്തനങ്ങള്&#x200d; വീണ്ടും സജീവമാക്കുമെന്ന് താലിബാന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കാബൂള്&#x200d;: ഈദുല്&#x200d; ഫിത്വറിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച വെടിനിര്&#x200d;ത്തല്&#x200d; കാലാവധി അവസാനിച്ചതോടെ താലിബാന്&#x200d; പോരാട്ടം പുനരാംരഭിച്ചു. അഫ്ഗാന്&#x200d; ഭരണകൂടം 10 ദിവസം കൂടി വെടിനിര്&#x200d;ത്തല്&#x200d; ദീര്&#x200d;ഘിപ്പിച്ചെങ്കിലും അക്രമത്തിന്റെ പാതയിലേക്ക് മടങ്ങാനുള്ള താലിബാന്റെ തീരുമാനം സമാധാന പ്രതീക്ഷകള്&#x200d;ക്ക് തിരിച്ചടിയായി. അമേരിക്കയുമായി മാത്രമേ തങ്ങള്&#x200d; നേരിട്ട് ചര്&#x200d;ച്ച നടത്തൂ എന്ന നിലപാട് താലിബാന്&#x200d; ഇന്നലെയും ആവര്&#x200d;ത്തിച്ചു. വിദേശ സേനകള്&#x200d; അഫ്ഗാന്&#x200d; വിടണമെന്നും അവര്&#x200d; ആവശ്യപ്പെട്ടു.<br />
വിദേശ അധിനിവേശ സേനകള്&#x200d;ക്കും അവരുടെ പാവ ഭരണകൂടത്തിനുമെതിരെ പോരാട്ട പ്രവര്&#x200d;ത്തനങ്ങള്&#x200d; വീണ്ടും സജീവമാക്കുമെന്ന് താലിബാന്&#x200d; വക്താവ് സഹീഹുല്ല മുജാഹിദ് പറഞ്ഞു. ഭരണകൂടം ചെയ്തതുപോലെ വെടിനിര്&#x200d;ത്തല്&#x200d; കാലാവധി നീട്ടണമെന്ന് അഫ്ഗാന്&#x200d; പ്രസിഡന്റ് അഷ്‌റഫ് ഗനി താലിബാനോട് ആവശ്യപ്പെട്ടിരുന്നു. അഫ്ഗാനില്&#x200d; സമാധാന പ്രതീക്ഷകള്&#x200d;ക്ക് തിരികൊളുത്തിയാണ് ഈദുല്&#x200d; ഫിത്വര്&#x200d; കടന്നുപോയത്.<br />
പെരുന്നാള്&#x200d; ദിനത്തില്&#x200d; രാജ്യത്തെ പള്ളികളില്&#x200d; അഫ്ഗാന്&#x200d; സൈനികരും താലിബാന്&#x200d; പോരാളികളും സാധാരണക്കാരും ഒന്നിച്ച് പ്രാര്&#x200d;ത്ഥനയില്&#x200d; പങ്കെടുക്കുകയും ആശംസകള്&#x200d; കൈമാറുകയും ചെയ്തത് ആഹ്ലാദകരമായ മുഹൂര്&#x200d;ത്തങ്ങളൊരുക്കി. സൈനികരും പോരാളികളും ആശ്ലേഷിച്ച് സ്‌നേഹം കൈമാറിയത് നിറകണ്ണുകളോടെയാണ് സാധാരണക്കാര്&#x200d; കണ്ടുനിന്നത്. ഇസ്്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) തീവ്രവാദികള്&#x200d; ചാവറാക്രമണം നടത്തി 36ലേറെ പേരെ കൊലപ്പെടുത്തിയെങ്കിലും വെടിനിര്&#x200d;ത്തല്&#x200d; വിജയകരമായിരുന്നു.<br />
ഭയപ്പെടാതെ ഈദ് ആഘോഷിക്കാന്&#x200d; സാധിച്ചുവെന്നത് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണെന്ന് ജലാലാബാദ് സ്വദേശി സാഹിര്&#x200d; ഖാന്&#x200d; പറഞ്ഞു. &#8216;ഈദ് ദിനത്തില്&#x200d; എല്ലാവരും ഒന്നിച്ചപ്പോള്&#x200d; ഐ.എസ് ജനങ്ങളെ കരയിച്ചു. ഈ രാജ്യത്ത് സമാധാനം കൈവരിക്കാന്&#x200d; എളുപ്പം സാധിക്കില്ല&#8217;-എന്നായിരുന്നു കാബൂള്&#x200d; സ്വദേശിയായ നിക്‌സാദിന്റെ പ്രതികരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thaliban-fight.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താലിബാന്‍ തടവിലെ ഭീകരത  തുറന്ന് പറഞ്ഞ് ജോഷ്വ ബോയ്ല്‍</title>
		<link>https://www.chandrikadaily.com/freed-canadian-hostage-says-taliban-murdered-infant-daughter-raped-wife.html</link>
					<comments>https://www.chandrikadaily.com/freed-canadian-hostage-says-taliban-murdered-infant-daughter-raped-wife.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 14 Oct 2017 19:29:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[thaliban]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47835</guid>

					<description><![CDATA[ടൊറന്റോ: താലിബാന്‍ ബന്ദികളാക്കിയ യുഎസ്-കനേഡിയന്‍ ദമ്പതികള്‍ നേരിട്ടത് കൊടും ക്രൂരത. അഞ്ച് വര്‍ഷത്തെ തടവു ജീവിതത്തിന് ശേഷം തീവ്രവാദികളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് കനഡയില്‍ തിരിച്ചെത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് തടവില്‍ നേരിട്ട ക്രൂരതകള്‍ ജോഷ്വാ തുറന്നു പറഞ്ഞത്. അമേരിക്കക്കാരിയായ ഭാര്യ കെയ്റ്റ്‌ലന്‍ കോള്‍മാനെ ഭീകരര്‍ ബലാത്സംഗത്തിനിരയാക്കിയതായും തങ്ങളുടെ നാലാമത്തെ കുഞ്ഞിനെ ഭീകരര്‍ കൊന്നു കളഞ്ഞതായും ബോയ്ല്‍ പറഞ്ഞു. 2012 ലാണ് ജോഷ്വയേയും കെയ്റ്റ്‌ലനേയും മൂന്ന് മക്കളേയും താലിബാനുമായി ബന്ധമുള്ള ഹഖാനി തീവ്രവാദികള്‍ ബന്ദികളാക്കുന്നത്. തട്ടിക്കൊണ്ടുപോകുമ്പോള്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ടൊറന്റോ: താലിബാന്&#x200d; ബന്ദികളാക്കിയ യുഎസ്-കനേഡിയന്&#x200d; ദമ്പതികള്&#x200d; നേരിട്ടത് കൊടും ക്രൂരത. അഞ്ച് വര്&#x200d;ഷത്തെ തടവു ജീവിതത്തിന് ശേഷം തീവ്രവാദികളുടെ പിടിയില്&#x200d; നിന്നും രക്ഷപ്പെട്ട് കനഡയില്&#x200d; തിരിച്ചെത്തിയ ശേഷം മാധ്യമ പ്രവര്&#x200d;ത്തകരോട് സംസാരിക്കവെയാണ് തടവില്&#x200d; നേരിട്ട ക്രൂരതകള്&#x200d; ജോഷ്വാ തുറന്നു പറഞ്ഞത്.</p>
<p>അമേരിക്കക്കാരിയായ ഭാര്യ കെയ്റ്റ്‌ലന്&#x200d; കോള്&#x200d;മാനെ ഭീകരര്&#x200d; ബലാത്സംഗത്തിനിരയാക്കിയതായും തങ്ങളുടെ നാലാമത്തെ കുഞ്ഞിനെ ഭീകരര്&#x200d; കൊന്നു കളഞ്ഞതായും ബോയ്ല്&#x200d; പറഞ്ഞു. 2012 ലാണ് ജോഷ്വയേയും കെയ്റ്റ്‌ലനേയും മൂന്ന് മക്കളേയും താലിബാനുമായി ബന്ധമുള്ള ഹഖാനി തീവ്രവാദികള്&#x200d; ബന്ദികളാക്കുന്നത്. തട്ടിക്കൊണ്ടുപോകുമ്പോള്&#x200d; കെയ്റ്റ്‌ലന്&#x200d; ഗര്&#x200d;ഭിണിയായിരുന്നു.</p>
<p>ജനിച്ച കുഞ്ഞിനെ അവര്&#x200d; പുറംലോകം പോലും കാണിക്കാതെ കൊന്നു കളയുകയായിരുന്നുവെന്നും ജോഷ്വ പറഞ്ഞു. ഭീകരര്&#x200d;ക്കിടയിലെ ഗാര്&#x200d;ഡാണ് ഭാര്യയെ ബലാത്സംഗം ചെയ്തതെന്നും ജോഷ്വ കൂട്ടിച്ചേര്&#x200d;ത്തു. ഏവരാലും അവഗണിക്കപ്പെട്ട് കഴിയുന്ന ലോകത്തെ തന്നെ ഏറ്റവും ചെറു ന്യൂനപക്ഷമായ ഗ്രാമവാസികളെ സഹായിക്കുന്നതിനാണ് തങ്ങള്&#x200d; അഫ്ഗാനിസ്ഥാനിലെത്തിയതെന്ന് ജോഷ്വ പറയുന്നത്. താലിബാന്റെ നിയന്ത്രണത്തിലുള്ള മേഖലയായിരുന്നു അത്.</p>
<p>ഭീകരരുടെ പിടിയിലായ ശേഷം എന്&#x200d;ജിഒകളിലെ പ്രവര്&#x200d;ത്തകര്&#x200d;ക്കോ സര്&#x200d;ക്കാറിനോ പോലും തങ്ങളെ രക്ഷിക്കാന്&#x200d; സാധിച്ചില്ല. ഹഖാനി തീവ്രവാദികള്&#x200d; തന്റെ മുന്നില്&#x200d; വെച്ച ഉപാധി അംഗീകരിക്കാത്തതിന്റെ വൈരാഗ്യം തീര്&#x200d;ക്കാനാണ് തന്റെ പിഞ്ചു കുഞ്ഞിനെ കൊന്നതെന്നും അദ്ദേഹം പറയുന്നു.</p>
<p>തന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത സുരക്ഷാ ഗാര്&#x200d;ഡിന് തീവ്രവാദികളിലെ ഉന്നതരുടെ സഹായമുണ്ടായിരുന്നു. ഇവരെ നിയമത്തിനു മുന്നില്&#x200d; കൊണ്ടു വരാന്&#x200d; അഫ്ഗാന്&#x200d; സര്&#x200d;ക്കാറിനോട് ആവശ്യപ്പെടുന്നതായും ജോഷ്വ കൂട്ടിച്ചേര്&#x200d;ത്തു. സമാന്തരങ്ങളില്ലാത്ത ഉറച്ച പിന്തുണയുള്ളതാണ് തന്റെ കുടുംബമെന്നു പറഞ്ഞ ജോഷ്വ അമേരിക്കയുടെ വിദേശ നയത്തിലുള്ള തന്റെ അസംപ്തൃപ്തിയും പ്രകടിപ്പിച്ചു.</p>
<p>ലോകത്ത് ഇപ്പോഴും സംഘടിതമായ അനീതി നടപ്പിലാകുന്നുണ്ടെന്നും ഇത് താന്&#x200d; വിശ്വസിച്ചവരുടെ കൂടി വഞ്ചനയുടെ ഫലമാണെന്നും ജോഷ്വ പറയുന്നു. കുട്ടികളിലൊരാളുടെ ആരോഗ്യം ഏറെ മോശമാണ്. അവര്&#x200d;ക്ക് മികച്ച ഭക്ഷണം ലഭ്യമാക്കണം. കുടുംബം കെട്ടിപ്പടുക്കുകയാണ് ഇനിയുള്ള ലക്ഷ്യമെന്നും ജോഷ്വ പറയുന്നു. ബുധനാഴ്ചയാണ് ജോഷ്വയേയും കുടുംബത്തേയും പാക് സൈന്യം രക്ഷപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനുമായി അതിര്&#x200d;ത്തി പങ്കിടുന്ന പാകിസ്താന്റെ വടക്കു പടിഞ്ഞാറന്&#x200d; മേഖലയിലാണ് ബന്ദികളെ മോചിപ്പിക്കാന്&#x200d; സൈന്യം ആക്രമണം നടത്തിയത്. ഭീകരര്&#x200d; സഞ്ചരിച്ച വാഹനത്തിന്റെ ടയര്&#x200d; സൈന്യം വെടിവെച്ച് തകര്&#x200d;ത്ത ശേഷമാണ് ഇവരെ രക്ഷപ്പെടുത്തിയത്. ജോഷ്വായുടെ കുടുംബത്തിനുള്ള പിന്തുണ തുടരുമെന്ന് കനേഡിയന്&#x200d; സര്&#x200d;ക്കാര്&#x200d; അറിയിച്ചു.</p>
<p>ഏറെക്കാലമായി ബോയ്ല്&#x200d; കുടുംബം കാത്തിരുന്ന സന്തോഷത്തിന്റെ ദിനങ്ങളോടൊപ്പം കനേഡിയന്&#x200d; സര്&#x200d;ക്കാറും ചേരുന്നതായി സര്&#x200d;ക്കാര്&#x200d; വാര്&#x200d;ത്താ കുറിപ്പില്&#x200d; പറയുന്നു. പാകിസ്താന്&#x200d; പൊതു ശത്രുക്കള്&#x200d;ക്കെതിരെ യോജിച്ച് പ്രവര്&#x200d;ത്തിക്കുന്നുവെന്നതിന്റെ തെളിവാണ് അമേരിക്ക നല്&#x200d;കിയ വിവരത്തിന്റെ അടിസ്ഥാനത്തില്&#x200d; തീവ്രവാദികളില്&#x200d; നിന്നും ജോഷ്വായുടെ കുടുംബത്തെ മോചിപ്പിച്ചതെന്ന് പാകിസ്താന്&#x200d; വിദേശകാര്യ വക്താവ് നഫീസ് സക്കരിയ്യ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/freed-canadian-hostage-says-taliban-murdered-infant-daughter-raped-wife.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
