<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>thamilnadu &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/thamilnadu/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 02 Dec 2025 02:27:45 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>thamilnadu &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഡിറ്റ് വാ ചുഴലിക്കാറ്റ്: തമിഴ്‌നാട്ആന്ധ്ര തീരത്ത് ശക്തമായ മഴ; നാല് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്</title>
		<link>https://www.chandrikadaily.com/dit-va-cyclone-%e2%80%8b%e2%80%8bheavy-rains-lash-tamil-nadu-andhra-coast-yellow-alert-for-four-districts.html</link>
					<comments>https://www.chandrikadaily.com/dit-va-cyclone-%e2%80%8b%e2%80%8bheavy-rains-lash-tamil-nadu-andhra-coast-yellow-alert-for-four-districts.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 02 Dec 2025 02:27:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[andra pradesh]]></category>
		<category><![CDATA[Dit Va Cyclone]]></category>
		<category><![CDATA[heavyrain]]></category>
		<category><![CDATA[thamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366283</guid>

					<description><![CDATA[ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്&#x200d; തമിഴ്‌നാടിന്റെ തീരദേശങ്ങളില്&#x200d; ശക്തമായ മഴ തുടരുന്നു. ചെന്നൈ, തിരുവള്ളൂര്&#x200d;, കാഞ്ചീപുരം, ചെങ്കല്&#x200d;പേട്ട് ജില്ലകളില്&#x200d; യെല്ലോ അലര്&#x200d;ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d;ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.</p>
<p>ആന്ധ്രാപ്രദേശിലെ തിരുപ്പതി, നെല്ലൂര്&#x200d; ജില്ലകളിലും കേന്ദ്ര ജല കമ്മീഷന്&#x200d; പ്രളയ മുന്നറിയിപ്പ് നല്&#x200d;കി. തീരപ്രദേശങ്ങളില്&#x200d; മണിക്കൂറില്&#x200d; 65 കിലോമീറ്റര്&#x200d; വരെ വേഗത്തില്&#x200d; കാറ്റ് വീശുമെന്ന മുന്നറിയിപ്പും പുറത്തുവിട്ടു.</p>
<p>തുടര്&#x200d;ച്ചയായ മഴയില്&#x200d; തമിഴ്‌നാട്ടില്&#x200d; ഇതുവരെ നാല് പേരുടെ മരണം റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>ശക്തമായി ആഞ്ഞടിച്ച ശ്രീലങ്കയില്&#x200d; ദുരന്തസ്ഥിതി തുടരുകയാണ്. അവിടെ 334 പേര്&#x200d; മരിച്ചു, 370 പേര്&#x200d; കാണാതായി, രാജ്യത്തെ 25 ജില്ലകളിലായി 11 ലക്ഷം പേര്&#x200d; ചുഴലിക്കാറ്റിന്റെ ബാധിതരായി.</p>
<p>ചുഴലിക്കാറ്റിനെ തുടര്&#x200d;ന്നുള്ള രക്ഷാപ്രവര്&#x200d;ത്തനം ഇരുരാജ്യങ്ങളിലും പുരോഗമിക്കുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dit-va-cyclone-%e2%80%8b%e2%80%8bheavy-rains-lash-tamil-nadu-andhra-coast-yellow-alert-for-four-districts.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദിത്വ ചുഴലിക്കാറ്റ്: തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ</title>
		<link>https://www.chandrikadaily.com/cyclone-ditva-heavy-rains-in-tamil-nadu-and-puducherry.html</link>
					<comments>https://www.chandrikadaily.com/cyclone-ditva-heavy-rains-in-tamil-nadu-and-puducherry.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 01 Dec 2025 01:49:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[Cyclone Ditva]]></category>
		<category><![CDATA[heavyrain]]></category>
		<category><![CDATA[thamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366131</guid>

					<description><![CDATA[ഞായറാഴ്ച ചെന്നൈ ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ദിത്വ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുന്നു. സംസ്ഥാനത്ത് മഴക്കെടുതികളില്&#x200d; മൂന്ന് പേര്&#x200d; മരിച്ചു. ഞായറാഴ്ച ചെന്നൈ ഉള്&#x200d;പ്പെടെ ഒമ്പത് ജില്ലകളില്&#x200d; ഓറഞ്ച് അലര്&#x200d;ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>തമിഴ്നാട് തീരത്തേക്ക് ചുഴലിക്കാറ്റ് എത്തില്ലെന്ന് കാലാവസ്ഥാ കേന്ദ്രം മുമ്പ് വ്യക്തമാക്കിയിരുന്നെങ്കിലും, ഞായറാഴ്ച രാത്രിയോടെ 30 കിലോമീറ്റര്&#x200d; അകലെയുള്ള കടല്&#x200d; മേഖലയില്&#x200d; ശക്തി ക്ഷയിച്ച ചുഴലിക്കാറ്റ് ന്യൂനമര്&#x200d;ദമായാണ് മാറിയത്.</p>
<p>ചെന്നൈ ഉള്&#x200d;പ്പെടെ വടക്കന്&#x200d; ജില്ലകളില്&#x200d; ശക്തമായ കാറ്റും അതിവര്&#x200d;ഷവും അനുഭവപ്പെട്ടു. കാവേരി ഡെല്&#x200d;റ്റയിലൊട്ട് 56,000 ഹെക്ടര്&#x200d; നെല്&#x200d;കൃഷി നശിച്ചെന്ന് റവന്യൂ മന്ത്രി രാമചന്ദ്രന്&#x200d; അറിയിച്ചു. ആയിരക്കണക്കിന് ഹെക്ടര്&#x200d; കൃഷി വെള്ളത്തില്&#x200d; മുങ്ങുകയും നിരവധി വീടുകളില്&#x200d; വെള്ളം കയറുകയും ചെയ്തു.</p>
<p>തൂത്തുക്കുടി വിമാനത്താവളത്തിലെ റണ്&#x200d;വേ വെള്ളത്തിലാവുകയും വേദാരണ്യത്തിലെ ഉപ്പുപാടങ്ങള്&#x200d; മുഴുവന്&#x200d; മുങ്ങിപ്പോകുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങള്&#x200d; എല്ലാം വെള്ളത്തിനടിയിലാണ്. സംസ്ഥാനത്ത് ആകെ 6,000 ദുരിതാശ്വാസ ക്യാമ്പുകള്&#x200d; തുറന്നിട്ടുണ്ട്. വിവിധ ജില്ലകളില്&#x200d; ദ്രുതകര്&#x200d;മസേനയെ വിന്യസിച്ചു.</p>
<p>മഴക്കെടുതികളില്&#x200d; മയിലാടുതുറയില്&#x200d; പൊട്ടിവീണ വൈദ്യുതി കമ്പിയില്&#x200d; നിന്നും ഷോക്കേറ്റ് പ്രതാപ് (19) മരിക്കുകയും, കുംഭകോണത്ത് വീടിന്റെ ചുമര്&#x200d; തകര്&#x200d;ന്നുവീണ് രേണു (20) മരിക്കുകയും ചെയ്തു. തൂത്തുക്കുടിയിലും ഒരു മരണം റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്&#x200d; നിന്നുള്ള സര്&#x200d;വീസ് ദോഷമായി, 47 വിമാനങ്ങള്&#x200d; റദ്ദാക്കി. ഇതില്&#x200d; 36 ആഭ്യന്തരവും 11 രാജ്യാന്തരവുമാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cyclone-ditva-heavy-rains-in-tamil-nadu-and-puducherry.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമാകുന്നു; തമിഴ്‌നാട്ടില്‍ മൂന്ന് മരണം, ശ്രീലങ്കയില്‍ 159 പേര്‍ മരിച്ചു</title>
		<link>https://www.chandrikadaily.com/dit-wa-cyclone-becomes-low-pressure-three-deaths-in-tamil-nadu-159-in-sri-lanka.html</link>
					<comments>https://www.chandrikadaily.com/dit-wa-cyclone-becomes-low-pressure-three-deaths-in-tamil-nadu-159-in-sri-lanka.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 30 Nov 2025 07:58:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[Dit wa cyclone]]></category>
		<category><![CDATA[heavyrain]]></category>
		<category><![CDATA[thamilnadu]]></category>
		<category><![CDATA[weather]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366065</guid>

					<description><![CDATA[ചുഴലിക്കാറ്റിന്റെ സ്വാധീനത്തോടെ തീരദേശ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും തുടര്‍ന്നേക്കും.]]></description>
										<content:encoded><![CDATA[<p>ഡിറ്റ് വാ ചുഴലിക്കാറ്റ് നാളെ വൈകിട്ടോടെ ന്യൂനമര്&#x200d;ദ്ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്തോടെ തീരദേശ ജില്ലകളില്&#x200d; ശക്തമായ കാറ്റും മഴയും തുടര്&#x200d;ന്നേക്കും.</p>
<p>തമിഴ്‌നാട്ടില്&#x200d; മഴയും കാറ്റും മൂലം മൂന്ന് പേര്&#x200d; മരണമടഞ്ഞതായി റവന്യൂ മന്ത്രി കെ. കെ. എസ്. ആര്&#x200d;. രാമചന്ദ്രന്&#x200d; അറിയിച്ചു. തൂത്തുക്കുടി, തഞ്ചാവൂര്&#x200d;, മയിലാടുതുറൈ ജില്ലകളിലാണ് മരണങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തത്. 234 വീടുകള്&#x200d; തകര്&#x200d;ന്നതായും 38 റിലീഫ് ക്യാംപുകളില്&#x200d; 2,393 പേര്&#x200d; അഭയം തേടിയിരിക്കുന്നതായും മന്ത്രി പറഞ്ഞു. നിരവധി ജില്ലകളില്&#x200d; ഹെക്ടറുകള്&#x200d; കണക്കിന് കൃഷി നാശമായി.</p>
<p>ചുഴലിക്കാറ്റ് നിലവില്&#x200d; ചെന്നൈ തീരത്തു നിന്ന് ഏകദേശം 180 കിലോമീറ്റര്&#x200d; അകലെയാണ്. മണിക്കൂറില്&#x200d; 12 കിലോമീറ്റര്&#x200d; വേഗത്തിലാണ് കാറ്റിന്റെ വേഗം. ഇന്ന് വൈകിട്ടോടെ ഇത് തീവ്രന്യൂനമര്&#x200d;ദ്ദമാവുകയും, 24 മണിക്കൂറിനുള്ളില്&#x200d; ചെന്നൈ തീരത്തിന് സമീപം എത്തുമ്പോഴേക്കും ശക്തി കുറച്ച് ന്യൂനമര്&#x200d;ദ്ദമായി മാറുകയും ചെയ്യും. കരയോട് അടുക്കുമ്പോള്&#x200d; തീരദേശ ജില്ലകളില്&#x200d; ശക്തമായ മഴയും കാറ്റും അനുഭവപ്പെടും. മറീന, പട്ടിണപ്പാക്കം, ബസന്ത് നഗര്&#x200d; തുടങ്ങിയ ബീച്ചുകളില്&#x200d; സഞ്ചാര നിരോധനം ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്.</p>
<p>ശ്രീലങ്കയില്&#x200d; ഡിറ്റ് വാ ഗുരുതര നാശം വിതച്ചിട്ടുണ്ട്. മരണം 159 ആയി ഉയര്&#x200d;ന്നിരിക്കുകയാണ്. 191 പേര്&#x200d; കാണാതായിട്ടുണ്ട്. ഇന്ത്യന്&#x200d; നാവികസേനയും എന്&#x200d;ഡിആര്&#x200d;എഫ് സമ്പ്രദായങ്ങളും ശ്രീലങ്കയില്&#x200d; വ്യാപകമായ രക്ഷാപ്രവര്&#x200d;ത്തനം തുടരുന്നുണ്ട്. രാജ്യത്ത് പ്രസിഡന്റ് അനുര കുമാര ദിസ്സനായകെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dit-wa-cyclone-becomes-low-pressure-three-deaths-in-tamil-nadu-159-in-sri-lanka.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡിറ്റ് വാ ചുഴലിക്കാറ്റ്;  തമിഴ്‌നാട്ടില്‍ കനത്ത മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്</title>
		<link>https://www.chandrikadaily.com/dit-wa-whirlwind-heavy-rain-likely-in-tamil-nadu-red-alert-in-two-districts.html</link>
					<comments>https://www.chandrikadaily.com/dit-wa-whirlwind-heavy-rain-likely-in-tamil-nadu-red-alert-in-two-districts.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 30 Nov 2025 05:16:29 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[heavyrain]]></category>
		<category><![CDATA[redalert]]></category>
		<category><![CDATA[thamilnadu]]></category>
		<category><![CDATA[weather]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366033</guid>

					<description><![CDATA[കടലൂര്‍, നാഗപട്ടണം, മയിലാടുംതുറൈ, വില്ലുപുരം, ചെങ്കല്‍പേട്ട് ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്.]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടര്&#x200d;ന്ന് തമിഴ്‌നാട്ടില്&#x200d; കനത്ത മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളില്&#x200d; റെഡ് അലര്&#x200d;ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടലൂര്&#x200d;, നാഗപട്ടണം, മയിലാടുംതുറൈ, വില്ലുപുരം, ചെങ്കല്&#x200d;പേട്ട് ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്. പുതുച്ചേരി, കാരക്കല്&#x200d; പ്രദേശങ്ങളിലും കനത്ത മഴ പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തിന്റെ നിരവധി ഭാഗങ്ങളിലും ഇപ്പോള്&#x200d; വ്യാപകമായ മഴ തുടരുകയാണ്.</p>
<p>ചെന്നൈ, പുതുക്കോട്ടെ, അരിയല്ലുര്&#x200d;, തഞ്ചാവൂര്&#x200d;, പെരാമ്പല്ലൂര്&#x200d;, തിരുച്ചിറപ്പള്ളി, സേലം, കള്ളകുറിച്ചി, തിരുവണ്ണാമലൈ, കാഞ്ചീപുരം, റാണിപേട്ട് ജില്ലകളിലും മഴ മുന്നറിയിപ്പ് നിലവിലുണ്ട്. കടലോര മേഖലയിലെ 25 കിലോമീറ്റര്&#x200d; പരിധിവരെ ശക്തമായ കാറ്റ് അനുഭവപ്പെടും. അതിന് ശേഷമാകട്ടെ ചുഴലിക്കാറ്റിന്റെ ശക്തി കുറച് ദുര്&#x200d;ബലമാകുമെന്നാണ് നിരീക്ഷണം. ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം കടലില്&#x200d; തന്നെ തുടരുമെന്നും അധികൃതര്&#x200d; അറിയിച്ചു.</p>
<p>നാളെ ചെന്നൈ, ചെങ്കല്&#x200d;പേട്ട്, തിരുവള്ളൂര്&#x200d;, വില്ലുപുരം, കടലൂര്&#x200d; ജില്ലകളില്&#x200d; മണിക്കൂറില്&#x200d; 80 കിലോമീറ്റര്&#x200d; വേഗതയില്&#x200d; ശക്തമായ കാറ്റ് വീശാനാണ് മുന്നറിയിപ്പ്. ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇതുസംബന്ധിച്ച് അറിയിച്ചത്.</p>
<p>അതേസമയം, ശക്തമായ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്&#x200d; ശ്രീലങ്കയില്&#x200d; വെള്ളപ്പൊക്കവും മണ്ണിടിച്ചിലും വിപുലമായി. മരണസംഖ്യ 159 കടന്നു. വീടുകള്&#x200d;, കൃഷിയിടങ്ങള്&#x200d;, റോഡുകള്&#x200d; എന്നിവ വെള്ളത്തിനടിയിലായി. മണ്ണിടിച്ചിലുകളും വ്യാപകമായിട്ടുണ്ട്. ഇതുവരെ 600-ല്&#x200d; കൂടുതല്&#x200d; വീടുകള്&#x200d; തകര്&#x200d;ന്നതായി ദുരന്തനിവാരണ വകുപ്പുകള്&#x200d; അറിയിച്ചു.</p>
<p>നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്&#x200d; താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങള്&#x200d; ഉയര്&#x200d;ന്ന മേഖലകളിലേക്ക് മാറണമെന്ന് മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂറിനുള്ളില്&#x200d; കെലാനി നദീതടത്തിലെ താഴ്ന്ന പ്രദേശങ്ങള്&#x200d;ക്ക് പ്രത്യേക വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്&#x200d;കിയിട്ടുണ്ട്. കൊളംബോയും അപകടസാധ്യതയുള്ള മേഖലകളില്&#x200d; തുടരുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dit-wa-whirlwind-heavy-rain-likely-in-tamil-nadu-red-alert-in-two-districts.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 140 അടി; തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ്</title>
		<link>https://www.chandrikadaily.com/mullaperiyar-dam-water-level-140-feet-tamil-nadu-first-alert.html</link>
					<comments>https://www.chandrikadaily.com/mullaperiyar-dam-water-level-140-feet-tamil-nadu-first-alert.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 25 Nov 2025 14:40:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[mullaperiyar dam]]></category>
		<category><![CDATA[thamilnadu]]></category>
		<category><![CDATA[water level]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365309</guid>

					<description><![CDATA[ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>ഇടുക്കി: ശക്തമായ മഴയും വര്&#x200d;ധിച്ച നീരൊഴുക്കും മൂലം മുല്ലപ്പെരിയാര്&#x200d; അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി. ജലനിരപ്പ് ഉയര്&#x200d;ന്നതിനെ തുടര്&#x200d;ന്ന് തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നല്&#x200d;കിയിട്ടുണ്ട്.</p>
<p>അണക്കെട്ടിന്റെ വൃഷ്ടി മേഖലയില്&#x200d; കഴിഞ്ഞ ദിവസങ്ങളില്&#x200d; ശക്തമായ മഴയാണ് ലഭിച്ചത്. ഇതോടൊപ്പം ഡാമിലേക്കുള്ള ജലപ്രവാഹവും ഗണ്യമായി ഉയര്&#x200d;ന്നിരുന്നു. അതിന്റെ തുടര്&#x200d;ച്ചയായാണ് ജലനിരപ്പ് 140 അടിയിലേക്ക് എത്തിയത്.</p>
<p>142 അടിയാണ് മുല്ലപ്പെരിയാറിന്റെ റൂള്&#x200d; കര്&#x200d;വ് പരിധിയും ഡാമിന്റെ പരമാവധി സംഭരണ ശേഷിയും. നവംബര്&#x200d; 30-നാണ് ഈ മാസത്തെ റൂള്&#x200d; കര്&#x200d;വ് കാലാവധി അവസാനിക്കുക. പതിവുപോലെ മാസാന്ത്യത്തോടെ ജലനിരപ്പ് 142 അടിയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ സംഭരണ നിയന്ത്രണമെന്നാണ് സൂചന.</p>
<p>തമിഴ്‌നാട് ഡാമില്&#x200d; നിന്ന് ഒഴുക്കുന്ന ജലത്തിന്റെ അളവ് കുറച്ചിരിക്കുന്നതിനാല്&#x200d; വരും മണിക്കൂറുകളില്&#x200d; ജലനിരപ്പ് 142 അടിയിലേക്ക് ഉയരാനാണ് സാധ്യത. എങ്കിലും നിലവില്&#x200d; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബന്ധപ്പെട്ട വിഭാഗങ്ങള്&#x200d; അറിയിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mullaperiyar-dam-water-level-140-feet-tamil-nadu-first-alert.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നടി അനുപമ പരമേശ്വരനെതിരെ സൈബര്‍ ആക്രമണം; ഉള്ളടക്കം പ്രചരിപ്പിച്ചത് തമിഴ്നാട്ടില്‍ നിന്നുള്ള 20 വയസ്സുകാരി</title>
		<link>https://www.chandrikadaily.com/cyber-%e2%80%8b%e2%80%8battack-on-actress-anupama-parameswaran-content-shared-by-a-20-year-old-woman-from-tamil-nadu.html</link>
					<comments>https://www.chandrikadaily.com/cyber-%e2%80%8b%e2%80%8battack-on-actress-anupama-parameswaran-content-shared-by-a-20-year-old-woman-from-tamil-nadu.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 09 Nov 2025 06:49:06 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actress anupama parameswaran]]></category>
		<category><![CDATA[Cyber ​​attack]]></category>
		<category><![CDATA[film]]></category>
		<category><![CDATA[thamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362720</guid>

					<description><![CDATA[മോര്‍ഫ് ചെയ്ത ഫോട്ടോകളും വ്യാജ ആരോപണങ്ങളും നിരവധി വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിക്കുന്നുണ്ടെന്ന് നടി വെളിപ്പെടുത്തി.]]></description>
										<content:encoded><![CDATA[<p>നടി അനുപമ പരമേശ്വരന്&#x200d;ക്കെതിരേ നടക്കുന്ന സംഘടിത ഓണ്&#x200d;ലൈന്&#x200d; കാമ്പയിനില്&#x200d; നിന്ന് സംരക്ഷണം തേടി സൈബര്&#x200d; ക്രൈം പൊലീസില്&#x200d; പരാതി നല്&#x200d;കി. മോര്&#x200d;ഫ് ചെയ്ത ഫോട്ടോകളും വ്യാജ ആരോപണങ്ങളും നിരവധി വ്യാജ സോഷ്യല്&#x200d; മീഡിയ അക്കൗണ്ടുകള്&#x200d; വഴി പ്രചരിപ്പിക്കുന്നുണ്ടെന്ന് നടി വെളിപ്പെടുത്തി.</p>
<p>ആദ്യത്തില്&#x200d; സാധാരണ ട്രോളിങ് എന്ന് കരുതിയതെങ്കിലും, പിന്നീട് അത് അപമാനിക്കുന്നതും മാനസികമായി തകര്&#x200d;ക്കുന്നതുമായ സംഘടിത ശ്രമം ആണെന്ന് അനുപമ വ്യക്തമാക്കി.</p>
<p>&#8216;കുറച്ച് ദിവസങ്ങള്&#x200d;ക്ക് മുമ്പ്, ഒരു ഇന്&#x200d;സ്റ്റാഗ്രാം പ്രൊഫൈല്&#x200d; എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും വളരെ അനുചിതവും തെറ്റായതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നുണ്ടെന്നും എന്റെ സുഹൃത്തുക്കളെയും സഹനടന്മാരെയും ടാഗ് ചെയ്യുന്നുണ്ടെന്നും എന്റെ ശ്രദ്ധയില്&#x200d;പ്പെട്ടു&#8217; -ഇന്&#x200d;സ്റ്റാഗ്രാം പോസ്റ്റില്&#x200d; അനുപമ എഴുതി. പോസ്റ്റുകളില്&#x200d; മോര്&#x200d;ഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉണ്ടായിരുന്നു. ഓണ്&#x200d;ലൈനിലെ ഇത്തരം ആക്രമണം വളരെ ദുഃഖകരമാണെന്നും താരം എഴുതി.</p>
<p>അന്വേഷണത്തില്&#x200d; ഉള്ളടക്കം പ്രചരിപ്പിച്ചത് തമിഴ്നാട്ടില്&#x200d; നിന്നുള്ള 20 വയസ്സുകാരി ആണെന്ന് കണ്ടെത്തി. യുവതിയുടെ ഭാവി കണക്കിലെടുത്ത് ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടതില്ലെന്ന് നടി തീരുമാനിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cyber-%e2%80%8b%e2%80%8battack-on-actress-anupama-parameswaran-content-shared-by-a-20-year-old-woman-from-tamil-nadu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തമിഴ്നാട്ടില്‍ ശക്തമായ മഴ; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 11 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി</title>
		<link>https://www.chandrikadaily.com/heavy-rains-in-tamil-nadu-orange-alert-in-7-districts-holiday-for-educational-institutions-in-11-districts.html</link>
					<comments>https://www.chandrikadaily.com/heavy-rains-in-tamil-nadu-orange-alert-in-7-districts-holiday-for-educational-institutions-in-11-districts.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 22 Oct 2025 04:11:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[heavyrain]]></category>
		<category><![CDATA[redalert]]></category>
		<category><![CDATA[thamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359634</guid>

					<description><![CDATA[ചെന്നൈ, തിരുവള്ളൂര്‍, റാണിപ്പേട്ട്, കാഞ്ചീപുരം, ചെങ്കല്‍പേട്ട്, തിരുവണ്ണാമല, വിഴുപ്പുറം ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ശക്തമായ മഴ കനക്കും.]]></description>
										<content:encoded><![CDATA[<p>തമിഴ്നാട്: ചെന്നൈ ഉള്&#x200d;പ്പെടെ 7 ജില്ലകളില്&#x200d; ഓറഞ്ച് അലര്&#x200d;ട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചെന്നൈ, തിരുവള്ളൂര്&#x200d;, റാണിപ്പേട്ട്, കാഞ്ചീപുരം, ചെങ്കല്&#x200d;പേട്ട്, തിരുവണ്ണാമല, വിഴുപ്പുറം ജില്ലകളില്&#x200d; അടുത്ത മൂന്ന് മണിക്കൂറിനുള്ളില്&#x200d; ശക്തമായ മഴ കനക്കും. ഇവിടെയൊപ്പം 7 ജില്ലകളില്&#x200d; യെല്ലോ അലര്&#x200d;ട്ട് മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d;ക്ക് ശക്തമായ മഴയെ തുടര്&#x200d;ന്ന് അവധി നല്&#x200d;കിയിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണപ്രകാരം, രാവിലെ 10 മണിയ്ക്ക് ശേഷം മഴയുടെ ശക്തി കൂടുതല്&#x200d; വര്&#x200d;ദ്ധിക്കും.</p>
<p>പുതുച്ചേരി, കടലൂര്&#x200d;, വിഴുപ്പുറം തുടങ്ങിയ സ്ഥലങ്ങളില്&#x200d; രാത്രിയില്&#x200d; കനത്ത മഴ പെയ്തു. വടക്കന്&#x200d; തീരദേശ ഭാഗങ്ങളില്&#x200d; മഴയുടെ തീവ്രത വര്&#x200d;ധിക്കുന്നതായും റിപ്പോര്&#x200d;ട്ട്. ചെന്നൈയുടെ ചില ഭാഗങ്ങളില്&#x200d; വ്യാപകമായി മഴ പെയ്യുകയും വൈഗ അണക്കെട്ടിലെ ജലനിരപ്പ് ഉയര്&#x200d;ന്നതോടെ അഞ്ചു തെക്കന്&#x200d; ജില്ലകളില്&#x200d; വെള്ളപ്പൊക്ക മുന്നറിയിപ്പ് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്&#x200d;ക്ക് കടലില്&#x200d; പോകരുതെന്ന് മുന്നറിയിപ്പ് നല്&#x200d;കിയിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/heavy-rains-in-tamil-nadu-orange-alert-in-7-districts-holiday-for-educational-institutions-in-11-districts.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തമിഴ്നാട് മെഡിക്കല്‍ കോളജില്‍ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി</title>
		<link>https://www.chandrikadaily.com/the-body-of-a-newborn-baby-was-found-in-the-washroom-of-tamil-nadu-medical-college.html</link>
					<comments>https://www.chandrikadaily.com/the-body-of-a-newborn-baby-was-found-in-the-washroom-of-tamil-nadu-medical-college.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 14 Oct 2025 10:07:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[deathnews]]></category>
		<category><![CDATA[medical college]]></category>
		<category><![CDATA[newborn baby]]></category>
		<category><![CDATA[thamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358384</guid>

					<description><![CDATA[ശിശു പ്രസവശേഷം ശുചിമുറിയില്‍ കയറി കൊലപ്പെടുത്തപ്പെട്ടുവെന്നാണ് സംശയം]]></description>
										<content:encoded><![CDATA[<p>തമിഴ്നാട്: സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളജിന്റെ ശുചിമുറിയില്&#x200d; നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മുണ്ടിയംപാക്കത്ത് രാവിലെ 8 മണിയോടെയാണ് സംഭവം നടന്നത്.</p>
<p>പൊലീസ് നിഗമന പ്രകാരം, ശിശു പ്രസവശേഷം ശുചിമുറിയില്&#x200d; കയറി കൊലപ്പെടുത്തപ്പെട്ടുവെന്നാണ് സംശയം. പുറത്ത് വന്ന ദൃശ്യങ്ങള്&#x200d; പരിശോധിച്ചപ്പോഴുള്ള സൂചനകള്&#x200d; കൊലപ്പെടുത്താനുള്ള ശ്രമം നടന്നതായി സൂചിപ്പിക്കുന്നു.</p>
<p>കേസില്&#x200d; സിസിടിവി ദൃശ്യങ്ങള്&#x200d; കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, സംഭവത്തിന്റെ വിശദാംശങ്ങള്&#x200d; ശീഘ്രം പുറത്തുവരും എന്ന് പൊലീസ് അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-body-of-a-newborn-baby-was-found-in-the-washroom-of-tamil-nadu-medical-college.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തൂണില്‍ കെട്ടി മര്‍ദിച്ച് കൊലപ്പെടുത്തി; രണ്ട് പേര്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/two-arrested-for-tying-a-young-man-to-a-pole-and-beating-him-to-death-on-suspicion-of-theft.html</link>
					<comments>https://www.chandrikadaily.com/two-arrested-for-tying-a-young-man-to-a-pole-and-beating-him-to-death-on-suspicion-of-theft.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 11 Oct 2025 08:51:51 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[beating]]></category>
		<category><![CDATA[thamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357882</guid>

					<description><![CDATA[മരണശേഷം ബന്ധുക്കള്‍ പ്രതിഷേധിച്ച് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു]]></description>
										<content:encoded><![CDATA[<p>തമിഴ്‌നാട്ടിലെ നല്ലൂര്&#x200d; പഞ്ചായത്ത് പരിധിയിലെ ചെങ്കല്&#x200d;പ്പട്ടിനടുത്ത് 26 കാരനായ മണിമാരന്&#x200d; ക്രൂരമായി കൊല്ലപ്പെട്ടു. പ്രദേശത്തെ സ്വകാര്യ പ്ലാസ്റ്റിക് കസേര നിര്&#x200d;മ്മാണ യൂണിറ്റിലെ തൊഴിലാളികള്&#x200d; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ പിടികൂടി, തൂണില്&#x200d; കെട്ടി വടികൊണ്ട് മര്&#x200d;ദിക്കുകയും മരണശേഷം ദേഹം അടുത്തുള്ള കനാലില്&#x200d; ഉപേക്ഷിക്കുകയും ചെയ്തതായി പോലീസ് റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>സംഭവത്തില്&#x200d; കമ്പനി ഉടമ ഖലീല്&#x200d; ഉല്&#x200d; റഹ്‌മാന്&#x200d; തൊഴിലാളി സയ്യിദ് ഫാറൂഖ് അറസ്റ്റില്&#x200d;. ഇരുവരെയും കൊലപാതകക്കുറ്റവും മറ്റ് കുറ്റങ്ങളും ചുമത്തി.</p>
<p>മണിമാരന്&#x200d; പത്ത് ദിവസം മുമ്പ് കമ്പനിയില്&#x200d; മോഷണം നടത്തിയെന്നും ഇത് ശ്രദ്ധയില്&#x200d;പ്പെട്ടതോടെ തൊഴിലാളികള്&#x200d; മുന്നറിയിപ്പ് നല്&#x200d;കി വിട്ടയക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്&#x200d; വ്യാഴാഴ്ച രാത്രിയില്&#x200d; വീണ്ടും പിടികൂടി ആക്രമിച്ചതാണ് മരണമടിയിലേക്കെത്തിച്ചത്.</p>
<p>മരണശേഷം ബന്ധുക്കള്&#x200d; പ്രതിഷേധിച്ച് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. മണിമാരന്റെ മൃതദേഹം പോസ്റ്റ്‌മോര്&#x200d;ട്ടത്തിനായി അയച്ചു, കൂടുതല്&#x200d; പേര്&#x200d; കുറ്റകൃത്യത്തില്&#x200d; ഉള്&#x200d;പ്പെട്ടാല്&#x200d; അറസ്റ്റ് ചെയ്യുമെന്നും ഉദ്യോഗസ്ഥര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/two-arrested-for-tying-a-young-man-to-a-pole-and-beating-him-to-death-on-suspicion-of-theft.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരൂര്‍ ദുരന്തം; വിജയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സെന്തില്‍ ബാലാജി</title>
		<link>https://www.chandrikadaily.com/karur-tragedy-senthil-balaji-strongly-criticizes-vijay.html</link>
					<comments>https://www.chandrikadaily.com/karur-tragedy-senthil-balaji-strongly-criticizes-vijay.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 02 Oct 2025 05:49:02 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[A Vijayaraghavan]]></category>
		<category><![CDATA[KARUR]]></category>
		<category><![CDATA[Karur tragedy]]></category>
		<category><![CDATA[thamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356424</guid>

					<description><![CDATA[ഭാവിയില്‍ ഏത് പാര്‍ട്ടിയുടെ പരിപാടിയാണെങ്കിലും ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംയുക്ത നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>കരൂര്&#x200d;: നടനും ടിവികെ അധ്യക്ഷനുമായ വിജയിന്റെ കരൂര്&#x200d; റാലിയില്&#x200d; 41 പേര്&#x200d; കൊല്ലപ്പെട്ട സംഭവത്തെ തുടര്&#x200d;ന്ന് ഡിഎംകെ എം.എല്&#x200d;.എയും മുന്&#x200d; മന്ത്രിയുമായ വി. സെന്തില്&#x200d; ബാലാജി രൂക്ഷ വിമര്&#x200d;ശനം ഉന്നയിച്ചു.</p>
<p>&#8221;വിജയ് ഏഴ് മണിക്കൂര്&#x200d; വൈകാതെ സമയത്ത് വേദിയിലെത്തിയിരുന്നെങ്കില്&#x200d; ഇത്തരം ദുരന്തം സംഭവിക്കുമായിരുന്നില്ല. സംഭവത്തെ രാഷ്ട്രീയവത്കരിക്കരുത്, എന്നാല്&#x200d; നേതൃപരമായ ഉത്തരവാദിത്വക്കുറവാണ് ഇതിന് കാരണം,&#8221; എന്ന് അദ്ദേഹം പറഞ്ഞു.</p>
<p>ദുരന്തത്തിന് പിറ്റേ ദിവസം വേലുസാമിപുരത്ത് ഏകദേശം 1,000-2,000 ചെരിപ്പുകള്&#x200d; റോഡില്&#x200d; കിടക്കുന്നതായി കണ്ടെന്നും, &#8221;പക്ഷേ ഒരു വെള്ളക്കുപ്പി പോലും ഉണ്ടായിരുന്നില്ല. ജനങ്ങള്&#x200d;ക്ക് വെള്ളമോ ഭക്ഷണമോ നല്&#x200d;കേണ്ടത് രാഷ്ട്രീയ പാര്&#x200d;ട്ടികളുടെ ഉത്തരവാദിത്വമാണ്,&#8221; എന്നും സെന്തില്&#x200d; ബാലാജി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>മരിച്ച 41 പേരില്&#x200d; 39 പേരും കരൂരില്&#x200d; നിന്നുള്ളവരാണെന്നും, ഭാവിയില്&#x200d; ഏത് പാര്&#x200d;ട്ടിയുടെ പരിപാടിയാണെങ്കിലും ഇത്തരത്തിലുള്ള ദുരന്തങ്ങള്&#x200d; ആവര്&#x200d;ത്തിക്കാതിരിക്കാന്&#x200d; സംയുക്ത നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>കഴിഞ്ഞ ശനിയാഴ്ച നടന്ന റാലിയിലാണ് തിക്കിലും തിരക്കിലും പെട്ട് 41 പേര്&#x200d; കൊല്ലപ്പെടുകയും നൂറിലധികം പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തത്. ദുരന്തത്തിന് കാരണം മുന്&#x200d; മന്ത്രിയും കരൂര്&#x200d; എംഎല്&#x200d;എയുമായ സെന്തില്&#x200d; ബാലാജിയും പൊലീസാണെന്നും വ്യാപക വിമര്&#x200d;ശനമുണ്ടായിരുന്നു. അദ്ദേഹത്തിനെതിരെ പ്രാദേശിക ടിവികെ നേതാവ് ആത്മഹത്യ ചെയ്തതുമാണ് പിന്നീട് വിവാദമാകുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karur-tragedy-senthil-balaji-strongly-criticizes-vijay.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
