<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>the economist &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/the-economist/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 20 Aug 2019 07:35:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>the economist &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;ഇന്ത്യക്കാരനെന്ന നിലയില്&#x200d; തനിക്ക് അഭിമാനിക്കാന്&#x200d; സാധിക്കില്ല&#8217; ; കശ്മീര്&#x200d; വിഷയത്തില്&#x200d;  പ്രതികരണവുമായി അമര്&#x200d;ത്യ സെന്&#x200d;</title>
		<link>https://www.chandrikadaily.com/kashmir-issue-amartya-sen-statment.html</link>
					<comments>https://www.chandrikadaily.com/kashmir-issue-amartya-sen-statment.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 20 Aug 2019 07:32:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amartya sen]]></category>
		<category><![CDATA[Kashmir]]></category>
		<category><![CDATA[the economist]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=136586</guid>

					<description><![CDATA[ജമ്മു കശ്മീരില്&#x200d; പ്രത്യേക പദവി എടുത്തു മാറ്റിയ കേന്ദ്രത്തിന്റെ നടപടിയ്‌ക്കെതിരെ പ്രതികരണവുമായി നോബേല്&#x200d; ജേതാവും ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്&#x200d;ത്യ സെന്&#x200d;. ലോകത്ത് ജനാധിപത്യ സംവിധാനം നടപ്പിലാക്കാന്&#x200d; ഒരുപാട് പ്രയത്‌നിച്ച ഒരു രാജ്യം എന്ന നിലയില്&#x200d;, ജനാധിപത്യ സംവിധാനം തെരഞ്ഞെടുത്ത ആദ്യ പശ്ചിമ ലോകരാഷ്ട്രമെന്ന നിലയ്ക്ക് നമ്മുടെ നടപടികള്&#x200d; മൂലം ഇന്ത്യയുടെ മാന്യത നഷ്ടപ്പെടുമ്പോള്&#x200d; ഇന്ത്യക്കാരനെന്ന നിലയ്ക്ക് തനിക്ക് അഭിമാനമില്ല. കശ്മീരിനു പുറത്തു നിന്നുള്ളവര്&#x200d;ക്ക് അവിടെ ഭൂമി വാങ്ങിക്കുന്നതില്&#x200d; ഉണ്ടായിരുന്ന നിയന്ത്രണം എടുത്തു നീക്കിയതിലും അമര്&#x200d;ത്യ സെന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>ജമ്മു കശ്മീരില്&#x200d;  പ്രത്യേക പദവി എടുത്തു മാറ്റിയ  കേന്ദ്രത്തിന്റെ  നടപടിയ്‌ക്കെതിരെ പ്രതികരണവുമായി നോബേല്&#x200d; ജേതാവും ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്&#x200d;ത്യ സെന്&#x200d;. </p>



<p>ലോകത്ത് ജനാധിപത്യ സംവിധാനം നടപ്പിലാക്കാന്&#x200d; ഒരുപാട് പ്രയത്‌നിച്ച ഒരു രാജ്യം എന്ന നിലയില്&#x200d;, ജനാധിപത്യ സംവിധാനം തെരഞ്ഞെടുത്ത ആദ്യ പശ്ചിമ ലോകരാഷ്ട്രമെന്ന നിലയ്ക്ക് നമ്മുടെ നടപടികള്&#x200d;  മൂലം ഇന്ത്യയുടെ മാന്യത നഷ്ടപ്പെടുമ്പോള്&#x200d; ഇന്ത്യക്കാരനെന്ന നിലയ്ക്ക് തനിക്ക് അഭിമാനമില്ല. കശ്മീരിനു പുറത്തു നിന്നുള്ളവര്&#x200d;ക്ക് അവിടെ ഭൂമി വാങ്ങിക്കുന്നതില്&#x200d; ഉണ്ടായിരുന്ന നിയന്ത്രണം എടുത്തു നീക്കിയതിലും അമര്&#x200d;ത്യ സെന്&#x200d; വിമര്&#x200d;ശനം ഉന്നയിച്ചു. </p>



<p>അനുച്ഛേദം 370 റദ്ദാക്കുമ്പോള്&#x200d; കശ്മീരില്&#x200d; ഉണ്ടാകാന്&#x200d; സാധ്യതയുള്ള അനിഷ്ട സംഭവങ്ങള്&#x200d; ഒഴിവാക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; നേരത്തെ തന്നെ മുന്&#x200d;കരുതലുകള്&#x200d; സ്വീകരിച്ചിരുന്നുവെന്നും നേതാക്കളെ കരുതല്&#x200d; തടങ്കലിലാക്കിയത് അതിന്റെ  ഭാഗമാണെന്നുമുള്ള സര്&#x200d;ക്കാര്&#x200d; വാദത്തെ അമര്&#x200d;ത്യ സെന്&#x200d; പരിഹസിച്ചു<br>
ഇത്തരം വാദങ്ങള്&#x200d; കൊളോണിയലിസത്തിന്റെ  ഏറ്റവും വലിയ ഒഴിവുകഴിവുകളാണെന്നും ഇങ്ങനെയാണ് 200 വര്&#x200d;ഷം ബ്രിട്ടീഷുകാര്&#x200d; ഇന്ത്യ ഭരിച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kashmir-issue-amartya-sen-statment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിയോട് ഷോ നിര്‍ത്തി ഭരിക്കാന്‍ ആവശ്യപ്പെട്ട് &#8216;ദി ഇക്കണോമിസ്റ്റ്&#8217;</title>
		<link>https://www.chandrikadaily.com/the-economist-against-narendra-modi-news.html</link>
					<comments>https://www.chandrikadaily.com/the-economist-against-narendra-modi-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 11 Nov 2017 06:53:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amith sha]]></category>
		<category><![CDATA[jst]]></category>
		<category><![CDATA[narendramodi]]></category>
		<category><![CDATA[pm narendramodi]]></category>
		<category><![CDATA[the economist]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=53303</guid>

					<description><![CDATA[ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൈവിട്ട് വിദേശമാധ്യമങ്ങള്‍. ഇന്ത്യയില്‍ നടപ്പിലാക്കിയ നയങ്ങള്‍ മോദി പ്രഭാവത്തെ ഇല്ലാതാക്കിയെന്നും അദ്ദേഹത്തിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചുവെന്നും ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് വാരിക &#8216;ദി ഇക്കണോമിസ്റ്റ്&#8217; പറയുന്നു. രാഷ്ട്രീയലക്ഷ്യത്തിനായി ഭരണതലത്തില്‍ സ്വീകരിക്കുന്ന നയങ്ങള്‍ മോദി പ്രഭാവത്തെ ഇല്ലാതാക്കി. കഴിഞ്ഞ മാര്‍ച്ചില്‍ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍വിജയത്തോടെ എതിരാളികളില്ലാത്ത നിലയില്‍ നിന്ന് മോദി ഏറെ പിന്നോക്കം പോയി. അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കുമെങ്കിലും മോദിയുടെ തിളക്കം കുറഞ്ഞു. ഇതിന് സ്വയം പഴിച്ചാല്‍ മതി. സ്വന്തം പ്രതിച്ഛായയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൈവിട്ട് വിദേശമാധ്യമങ്ങള്&#x200d;. ഇന്ത്യയില്&#x200d; നടപ്പിലാക്കിയ നയങ്ങള്&#x200d; മോദി പ്രഭാവത്തെ ഇല്ലാതാക്കിയെന്നും അദ്ദേഹത്തിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചുവെന്നും ലണ്ടന്&#x200d; ആസ്ഥാനമായി പ്രവര്&#x200d;ത്തിക്കുന്ന ഇംഗ്ലീഷ് വാരിക &#8216;ദി ഇക്കണോമിസ്റ്റ്&#8217; പറയുന്നു.</p>
<p>രാഷ്ട്രീയലക്ഷ്യത്തിനായി ഭരണതലത്തില്&#x200d; സ്വീകരിക്കുന്ന നയങ്ങള്&#x200d; മോദി പ്രഭാവത്തെ ഇല്ലാതാക്കി. കഴിഞ്ഞ മാര്&#x200d;ച്ചില്&#x200d; ഉത്തര്&#x200d;പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ വന്&#x200d;വിജയത്തോടെ എതിരാളികളില്ലാത്ത നിലയില്&#x200d; നിന്ന് മോദി ഏറെ പിന്നോക്കം പോയി. അടുത്ത തെരഞ്ഞെടുപ്പില്&#x200d; ജയിക്കുമെങ്കിലും മോദിയുടെ തിളക്കം കുറഞ്ഞു. ഇതിന് സ്വയം പഴിച്ചാല്&#x200d; മതി. സ്വന്തം പ്രതിച്ഛായയുടെ പ്രകടനപരതയില്&#x200d; ഭരണം മറക്കുകയാണ് അദ്ദേഹം. ഷോ നിര്&#x200d;ത്തിയിട്ട് ഭരണം നടത്തണം. അല്ലെങ്കില്&#x200d; വോട്ടര്&#x200d;മാര്&#x200d; തിരിച്ചടിക്കുമെന്നും ലേഖനത്തില്&#x200d; പറയുന്നു.</p>
<p>നോട്ട് നിരോധനം മൊത്തം ആഭ്യന്തരഉല്&#x200d;പ്പാദനം കാര്യമായികുറയാന്&#x200d; ഇടയാക്കി. വേണ്ടത്ര മുന്നൊരുക്കമില്ലാതെ മോശമായ രീതിയിലാണ് ജി.എസ്.ടി നടപ്പിലാക്കിയത്. ജി.എസ്.ടി ഉള്&#x200d;പ്പെടെയുള്ള വിഷയങ്ങളില്&#x200d; ഉയരുന്ന വിമര്&#x200d;ശനങ്ങളെ സര്&#x200d;ക്കാര്&#x200d; അസഹിഷ്ണുത കൊണ്ടാണ് നേരിടുന്നത്. മാധ്യമങ്ങളെ ചങ്ങലക്കിടുകയാണ്. ഇന്ത്യയിലെ മാധ്യമപ്രവര്&#x200d;ത്തകര്&#x200d; ഭീതിയിലാണ്. അമിത്ഷായുടെ മകന്&#x200d; ജയ്ഷാക്കെതിരെ വാര്&#x200d;ത്ത നല്&#x200d;കിയ മാധ്യമത്തെ നിയമകുരുക്കില്&#x200d; പെടുത്തുകയാണ് കേന്ദ്രസര്&#x200d;ക്കാര്&#x200d;. മോദിയെ അനുകരിക്കുന്ന തമാശക്കാര്&#x200d;ക്ക് അവസരം നിഷേധിക്കുന്നു. ശരിയായ വിമര്&#x200d;ശനം അനുവദിക്കാത്തതിനാല്&#x200d; മോദിയുടെ നയങ്ങളും നിര്&#x200d;ദ്ദേശങ്ങളും ഫലപൂര്&#x200d;ത്തിയിലെത്തുന്നില്ലെന്നും ഇക്കണോമിസ്റ്റ് എഡിറ്റോറിയലില്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-economist-against-narendra-modi-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
