<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>threat &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/threat/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 06 May 2025 09:35:01 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>threat &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;ഒരു കോടി തന്നില്ലെങ്കില്‍ കൊല്ലും&#8217; ; ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ വധഭീഷണി</title>
		<link>https://www.chandrikadaily.com/i-will-kill-you-if-you-dont-give-me-a-crore-death-threat-against-indian-pacer-mohammad-shami.html</link>
					<comments>https://www.chandrikadaily.com/i-will-kill-you-if-you-dont-give-me-a-crore-death-threat-against-indian-pacer-mohammad-shami.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 06 May 2025 09:35:01 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[ipl]]></category>
		<category><![CDATA[shami]]></category>
		<category><![CDATA[threat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340362</guid>

					<description><![CDATA[ഐപിഎല്ലില്‍ നിറം മങ്ങിയതിന്റെ പേരില്‍ നിരാശയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ഇമെയിലിലൂടെ വധഭീഷണി ലഭിച്ചെന്ന് റിപ്പോര്‍ട്ട്.]]></description>
										<content:encoded><![CDATA[<p>ലഖ്നൗ: ഐപിഎല്ലില്&#x200d; നിറം മങ്ങിയതിന്റെ പേരില്&#x200d; നിരാശയില്&#x200d; നില്&#x200d;ക്കുന്ന ഇന്ത്യന്&#x200d; പേസര്&#x200d; മുഹമ്മദ് ഷമിക്ക് ഇമെയിലിലൂടെ വധഭീഷണി ലഭിച്ചെന്ന് റിപ്പോര്&#x200d;ട്ട്. ഷമിയുടെ സഹോദരന്&#x200d; മുഹമ്മദ് ഹസീബിന്റെ പരാതിയെ തുടര്&#x200d;ന്ന്  യുപിയെ അംറോഹ ജല്ലയില്&#x200d; കേസ് രജിസ്റ്റര്&#x200d; ചെയ്ത് അന്വേഷണം തുടങ്ങി. രാജ് പുത് സിന്ദര്&#x200d; എന്ന് പരിചയപ്പെടുത്തിയാണ് മെയില്&#x200d; വന്നിരിക്കുന്നത്. ഒരു കോടി രൂപ നല്&#x200d;കിയില്ലെങ്കില്&#x200d; കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ഇന്ത്യക്ക് ചാംപ്യന്&#x200d;സ് ട്രോഫി കിരീടം സമ്മാനിക്കുന്നതില്&#x200d; ഷമി നിര്&#x200d;ണായക പങ്ക് വഹിച്ചിരുന്നു</p>
<p>നേരത്തെ ഇന്ത്യന്&#x200d; പരിശീലകന്&#x200d; ഗൗതം ഗംഭീറിനും വധ ഭീഷണി വന്നിരുന്നു. പഹല്&#x200d;ഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് വധ ഭീഷണി. ഗംഭീറിനും ഇ മെയിലിലൂടെയാണ് ഭീഷണി സന്ദേശം വന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/i-will-kill-you-if-you-dont-give-me-a-crore-death-threat-against-indian-pacer-mohammad-shami.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇടുക്കിയില്&#x200d; സ്‌കൂള്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; കുട്ടികള്&#x200d; തലനാരിഴക്ക് രക്ഷപ്പെട്ടു</title>
		<link>https://www.chandrikadaily.com/katana-attacks-school-students-in-idukki-the-children-escaped-unhurt.html</link>
					<comments>https://www.chandrikadaily.com/katana-attacks-school-students-in-idukki-the-children-escaped-unhurt.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 14 Nov 2024 05:30:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Elephant]]></category>
		<category><![CDATA[idukki]]></category>
		<category><![CDATA[threat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317487</guid>

					<description><![CDATA[മരിയഗിരി സ്‌കൂള്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്.]]></description>
										<content:encoded><![CDATA[<p>ഇടുക്കി പീരുമേട്ടില്&#x200d; സ്‌കൂള്&#x200d; വിട്ടു വരികയായിരുന്ന വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. മരിയഗിരി സ്‌കൂള്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.വൈകുന്നേരം സ്‌കൂള്&#x200d; വിട്ട് വീട്ടിലേക്ക് പോകാന്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d; ബസ് കാത്തുനിന്നപ്പോഴാണ് കാട്ടാന പാഞ്ഞടുത്തത്. റോഡ് മുറിച്ച് കടന്നെത്തിയ ആനയെ കണ്ട കുട്ടികള്&#x200d; സ്‌കൂള്&#x200d; വളപ്പിലേക്ക് ഓടിക്കയറി.</p>
<p>നാട്ടുകാരും വിദ്യാര്&#x200d;ത്ഥികളും ബഹളം വച്ചതോടെ കാട്ടാന തോട്ടത്തിലേക്ക് ഓടിപ്പോവുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്&#x200d; സമൂഹമാധ്യമത്തിലൂടെ പുറത്തു വന്നിട്ടുണ്ട്. പ്രദേശത്ത് കഴിഞ്ഞ കുറേ ദിവസങ്ങളായി കാട്ടാനശല്യം ഉള്ളതായി നാട്ടുകാര്&#x200d; പറയുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/katana-attacks-school-students-in-idukki-the-children-escaped-unhurt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്ഷമാപണം അല്ലെങ്കിൽ അഞ്ചു കോടി; സൽമാൻ ഖാന് വീണ്ടും വധഭീഷണി; പത്തു ദിവസത്തിനിടെ മൂന്നാമത്തെ ഭീഷണി</title>
		<link>https://www.chandrikadaily.com/1left-and-nda-unable-to-answer-priyankas-questions-activists-say-that-priyankas-majority-in-wayanad-will-cross-five-lakh-2.html</link>
					<comments>https://www.chandrikadaily.com/1left-and-nda-unable-to-answer-priyankas-questions-activists-say-that-priyankas-majority-in-wayanad-will-cross-five-lakh-2.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 05 Nov 2024 06:42:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor salman khan]]></category>
		<category><![CDATA[threat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316292</guid>

					<description><![CDATA[മുംബൈ പൊലീസിന്റെ ട്രാഫിക് കൺട്രോളിലേക്ക് തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സന്ദേശം എത്തിയത്.]]></description>
										<content:encoded><![CDATA[<p>സൽമാൻ ഖാന് വീണ്ടും വധഭീഷണി. ജയിലിൽക്കിടക്കുന്ന ലോറൻസ് ബിഷ്ണോയ്‌യുടെ സഹോദരനാണെന്ന വിശേഷണത്തോടെയാണ് ഭീഷണി സന്ദേശം വന്നിരിക്കുന്നത്. മുംബൈ പൊലീസിന്റെ ട്രാഫിക് കൺട്രോളിലേക്ക് തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സന്ദേശം എത്തിയത്.</p>
<p>സംഭവം അതീവ ഗൗരവത്തോടെയാണ് പോലീസ് കൈകാര്യം ചെയ്യുന്നതെന്നും വർലി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായും പൊലീസ് ദേശീയമാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>ഭീഷണി സന്ദേശത്തിൽ പറയുന്നത് ഇങ്ങനെ;</p>
<p>‘‘ഇത് ലോറൻസ് ബിഷ്ണോയ്‌യുടെ സഹോദരനാണ്. സൽമാൻ ഖാന് ജീവൻ നഷ്ടമാകേണ്ടെങ്കിൽ ഞങ്ങളുടെ ക്ഷേത്രത്തിലെത്തി മാപ്പു പറയുകയോ അഞ്ചുകോടി നൽകുകയോ വേണം. ഇല്ലാത്ത പക്ഷം ഞങ്ങൾ അദ്ദേഹത്തെ കൊല്ലും. ഞങ്ങളുടെ ഗ്യാങ് ഇപ്പോഴും സജീവമാണ്’’ &#8211; സന്ദേശം അയച്ച നമ്പർ പോലീസിന് ലഭിച്ചതായാണ് വിവരം.</p>
<p>അടുത്ത ദിവസങ്ങളിലായി സല്&#x200d;മാൻ ഖാന് നേരെയുണ്ടായ രണ്ടാമത്തെ വധഭീഷണിയാണിത്. രണ്ടുകോടി രൂപ ആവശ്യപ്പെട്ടുകൊണ്ട് ഒക്ടോബര്&#x200d; 30നും സമാനമായ വധഭീഷണി സന്ദേശം എത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1left-and-nda-unable-to-answer-priyankas-questions-activists-say-that-priyankas-majority-in-wayanad-will-cross-five-lakh-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഹുല്&#x200d; ഗാന്ധിക്കെതിരായ ഭീഷണിയില്&#x200d; ശിവസേന എംഎല്&#x200d;എക്കെതിരെ കേസ്</title>
		<link>https://www.chandrikadaily.com/case-against-shiv-sena-mla-for-threatening-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/case-against-shiv-sena-mla-for-threatening-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 17 Sep 2024 07:10:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[shivasena mla]]></category>
		<category><![CDATA[threat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309627</guid>

					<description><![CDATA[രാഹുല്&#x200d; ഗാന്ധിയുടെ നാവ് അരിയുന്നവര്&#x200d;ക്ക് 11 ലക്ഷം രൂപ നല്&#x200d;കുമെന്നായിരുന്നു എംഎല്&#x200d;എയുടെ വിദ്വേഷ പരാമര്&#x200d;ശം.]]></description>
										<content:encoded><![CDATA[<p>പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധിക്കെതിരെ ഭീഷണി മുഴക്കിയ സംഭവത്തില്&#x200d; ഷിന്&#x200d;ഡെ വിഭാഗം ശിവസേനാ എംഎല്&#x200d;എക്കെതിരെ കേസ്. സഞ്ജയ് ഗെയ്ക് വാദാനിനെതിരെയാണ് ബുല്&#x200d;ദാന പൊലീസ് കേസെടുത്തത്.</p>
<p>രാഹുല്&#x200d; ഗാന്ധിയുടെ നാവ് അരിയുന്നവര്&#x200d;ക്ക് 11 ലക്ഷം രൂപ നല്&#x200d;കുമെന്നായിരുന്നു എംഎല്&#x200d;എയുടെ വിദ്വേഷ പരാമര്&#x200d;ശം.<br />
രാജ്യത്തെ സംവരണത്തെ കുറിച്ച് രാഹുല്&#x200d; ഗാന്ധി അമേരിക്കയില്&#x200d; നടത്തിയ പ്രസ്താവന ചൂണ്ടുക്കാട്ടിയാണ് ശിവസേന എംഎല്&#x200d;എ രംഗത്തെത്തിയത്. മഹാരാഷ്ട്രയിലും രാജ്യം മുഴുവനും സംവരണം ആവശ്യപ്പെടുമ്പോഴാണ് രാഹുല്&#x200d; ഗാന്ധി സംവരണം തന്നെ അവസാനിപ്പിക്കുമെന്ന് പറയുന്നതെന്നായിരുന്നു സഞ്ജയ് ഗെയ്ക് വാദിന്റെ ആരോപണം.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/case-against-shiv-sena-mla-for-threatening-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അകമല അതീവ അപകടാവസ്ഥയില്&#x200d;, ഉരുള്&#x200d;പൊട്ടല്&#x200d; ഭീഷണി; പ്രദേശത്തെ കുടുംബങ്ങളോട് വീടൊഴിയാന്&#x200d; നിര്&#x200d;ദേശം </title>
		<link>https://www.chandrikadaily.com/thrissur-akamala-in-critical-condition-landslide-threat-families-in-the-area-have-been-advised-to-evacuate.html</link>
					<comments>https://www.chandrikadaily.com/thrissur-akamala-in-critical-condition-landslide-threat-families-in-the-area-have-been-advised-to-evacuate.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 01 Aug 2024 10:23:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[landslide]]></category>
		<category><![CDATA[threat]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=304461</guid>

					<description><![CDATA[ണ്ണിനടിയിലൂടെ ഉറവുള്ളതിനാല്&#x200d; അപകടസാധ്യത വളരെ കൂടുതലാണെന്നും ജിയോളജിസ്റ്റുകള്&#x200d; നഗരസഭയെ അറിയിച്ചു. ]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;  വടക്കാഞ്ചേരി അകമലയില്&#x200d; ഉരുള്&#x200d;പൊട്ടല്&#x200d; ഭീഷണി. സമീപ പ്രദേശത്തുള്ളവര്&#x200d; ഉടന്&#x200d; തന്നെ മാറിത്താമസിക്കണമെന്ന് നിര്&#x200d;ദേശം. ജില്ലാ ഭരണകൂടത്തിന്റെ നിര്&#x200d;ദ്ദേശപ്രകാരം നാലു വകുപ്പുകള്&#x200d; ചേര്&#x200d;ന്ന് പ്രദേശത്ത് നടത്തിയ സംയുക്ത പരിശോധനയെത്തുടര്&#x200d;ന്നാണ് നിര്&#x200d;ദേശം.</p>
<p>മഴക്കാലം കഴിയുന്നത് വരെ ഏത് നിമിഷവും ഉരുള്&#x200d;പൊട്ടല്&#x200d; ഉണ്ടാകാം. മണ്ണിന് ബലക്കുറവുണ്ട്. മണ്ണിനടിയിലൂടെ ഉറവുള്ളതിനാല്&#x200d; അപകടസാധ്യത വളരെ കൂടുതലാണെന്നും ജിയോളജിസ്റ്റുകള്&#x200d; നഗരസഭയെ അറിയിച്ചു.</p>
<p>മൈനിങ് ആന്റ് ജിയോളജി, സോയില്&#x200d; കണ്&#x200d;സര്&#x200d;വേഷന്&#x200d;, ഗ്രൗണ്ട് വാട്ടര്&#x200d; ഡിപ്പാര്&#x200d;ട്ടുമെന്റ് ഉദ്യോഗസ്ഥരും റവന്യൂ സംഘവുമാണ് അകമലയില്&#x200d; പരിശോധന നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്&#x200d; പ്രദേശവാസികള്&#x200d; മഴക്കാലം കഴിയുന്നത് വരെ മാറി താമസിക്കണമെന്ന് മുന്നറിയിപ്പ് നല്&#x200d;കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thrissur-akamala-in-critical-condition-landslide-threat-families-in-the-area-have-been-advised-to-evacuate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘കൈ മാത്രമല്ല കാലും വെട്ടും’ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ ഭീഷണി തുടർന്ന് സിപിഎം നേതാക്കൾ</title>
		<link>https://www.chandrikadaily.com/cpm-leaders-follow-the-threat-against-the-forest-department-officials-of-not-only-the-hand-but-also-the-leg.html</link>
					<comments>https://www.chandrikadaily.com/cpm-leaders-follow-the-threat-against-the-forest-department-officials-of-not-only-the-hand-but-also-the-leg.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 10 Jun 2024 15:11:19 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[forest department]]></category>
		<category><![CDATA[threat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299827</guid>

					<description><![CDATA[വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കാല് മാത്രമല്ല കൈയ്യും വെട്ടാന്&#x200d; അറിയാമെന്ന് സിപിഎം പെരുനാട് ഏരിയ കമ്മിറ്റി അംഗം ജെയ്സൺ സാജൻ ജോസഫ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ ഭീഷണി തുടർന്ന് സിപിഎം നേതാക്കൾ. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കാല് മാത്രമല്ല കൈയ്യും വെട്ടാന്&#x200d; അറിയാമെന്ന് സിപിഎം പെരുനാട് ഏരിയ കമ്മിറ്റി അംഗം ജെയ്സൺ സാജൻ ജോസഫ് പറഞ്ഞു.</p>
<p>വനംവകുപ്പിനെതിരെ പത്തനംതിട്ട കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സിപിഎം ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് പ്രകോപന പ്രസംഗം. ജനകീയ ജനാധിപത്യ വിപ്ലവം മാത്രമല്ല സായുധസമരവും തങ്ങൾക്ക് അറിയാമെന്ന് ജെയ്സൺ ഭീഷണി മുഴക്കി.</p>
<p>മുമ്പ് കെഎസ്‌യുക്കാരിയായ ദലിത് നിയമ വിദ്യാർത്ഥിനിയെ മർദ്ദിച്ച കേസിൽ പ്രതിയായിരുന്നയാളാണ് ജെയ്സൺ. അന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാതിരുന്നതിനെ തുടർന്ന് ഹൈക്കോടതി ഇടപെടലിലാണ് അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായത്.</p>
<p>വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം നേതാക്കൾ നിരന്തരമായി നടത്തുന്ന ആക്രമണത്തിലും ഭീഷണിയേയും തുടർന്ന് അടവി ഇക്കോ ടൂറിസം അടച്ചിടുവാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ തീരുമാനിച്ചിരുന്നു. എന്നാൽ ഇത് സിപിഎമ്മിന് നാണക്കേടാകുമെന്ന് കണ്ട് ഉന്നത ഉദ്യോഗസ്ഥ ഇടപെടലിലാണ് ഉപേക്ഷിച്ചത്.</p>
<p>പ്രശ്നം പരിഹരിക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകുമെന്നും അറിയിച്ചെങ്കിലും പ്രാദേശിക സിപിഎം നേതാക്കൾ കൈയ്യും കാലും വെട്ടൽ ഭീഷണി തുടരുകയാണ്. സിപിഎം ജില്ലാ നേതാക്കൾ ഇതിന് എല്ലാ പ്രോത്സാഹനവും നൽകുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-leaders-follow-the-threat-against-the-forest-department-officials-of-not-only-the-hand-but-also-the-leg.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിയിലെ വിമതർ യോഗം ചേർന്നു; കങ്കണ റണാവത്തിന് ഭീഷണി</title>
		<link>https://www.chandrikadaily.com/bjp-dissidents-held-meeting-threat-to-kangana-ranaut.html</link>
					<comments>https://www.chandrikadaily.com/bjp-dissidents-held-meeting-threat-to-kangana-ranaut.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 30 Mar 2024 10:44:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[kangana ranaut]]></category>
		<category><![CDATA[meeting]]></category>
		<category><![CDATA[threat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294056</guid>

					<description><![CDATA[ബി.ജെ.പിയുടെ കണക്കുകൂട്ടലുകളും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയുടെ സാധ്യതകളും തകർക്കാൻ ഈ വിമതർക്ക് കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.]]></description>
										<content:encoded><![CDATA[<p>പ്രാദേശിക ബി.ജെ.പി നേതാക്കൾ യോഗം ചേർന്നത് ഹിമാചൽ പ്രദേശിലെ മാണ്ഡി പാർലമെൻ്റ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയും നടിയുമായ കങ്കണ റണാവത്തിന് വൻ ഭീഷണിയായി. രാജ്യവും സിനിമ ലോകവും ഏറെ ഉറ്റുനോക്കുന്ന മത്സരമാണ് മാണ്ഡിയിൽ നടക്കുന്നത്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പ്രതിഭ സിങ് ആണ് നിലവിലെ മാണ്ഡിയിലെ എം.പി.</p>
<p>ടിക്കറ്റ് നിഷേധിക്കപ്പെട്ട ബി.ജെ.പിയുടെ 3 നേതാക്കൾ 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥികളായി തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ബി.ജെ.പിയുടെ കണക്കുകൂട്ടലുകളും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയുടെ സാധ്യതകളും തകർക്കാൻ ഈ വിമതർക്ക് കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.</p>
<p>മുൻ ബി.ജെ.പി എംപി മഹേശ്വർ സിങ്ങിൻ്റെ മകൻ ഹിതേശ്വർ സിംഗ്, മുൻ സംസ്ഥാന ബി.ജെ.പി ജനറൽ സെക്രട്ടറി രാം സിങ്, മുൻ അന്നി എം.എൽ.എ കിഷോരി ലാൽ സാഗർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്ത പ്രമുഖർ. മുൻ മുഖ്യമന്ത്രി ജയ് റാം താക്കൂർ മാർച്ച് 26 ന് രാത്രി കുളുവിൽ ഉണ്ടായിരുന്നു.</p>
<p>അദ്ദേഹം മഹേശ്വര് സിങ്ങുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ അടുത്ത ദിവസം തന്നെ ഹിതേശ്വർ 8 അസംതൃപ്തരായ ബി.ജെ.പി നേതാക്കളുമായി തന്ത്രങ്ങൾ മെനയുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് രാം സിംഗ് പാർട്ടിയിൽ നിന്ന് അകന്നിരുന്നു.</p>
<p>സംസ്ഥാന ബി.ജെ.പി നേതൃത്വം കോൺഗ്രസ് നേതാക്കളെ കെട്ടിപ്പിടിക്കുകയാണെന്നും എന്നാൽ പാർട്ടിക്ക് ജീവിതം മുഴുവൻ സമർപ്പിച്ചവരെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-dissidents-held-meeting-threat-to-kangana-ranaut.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രൺജീത് ശ്രീനിവാസ് വധം: പ്രതികൾക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് ഭീഷണി; 3 പേര്&#x200d; പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/ranjeet-srinivas-murder-judge-who-sentenced-accused-to-death-threatened-3-people-arrested.html</link>
					<comments>https://www.chandrikadaily.com/ranjeet-srinivas-murder-judge-who-sentenced-accused-to-death-threatened-3-people-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 01 Feb 2024 06:27:42 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[judge]]></category>
		<category><![CDATA[police]]></category>
		<category><![CDATA[RANJITH SREENIVAS MURDER]]></category>
		<category><![CDATA[threat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289385</guid>

					<description><![CDATA[മാവേലിക്കര അഡീഷനൽ സെഷൻസ് ജഡ്ജി വി.ജി.ശ്രീദേവിയെ അധിക്ഷേപിച്ച ആലപ്പുഴ, തിരുവനന്തപുരം സ്വദേശികളാണു പിടിയിലായതെന്നു പൊലീസ് പറഞ്ഞു]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ:  ബിജെപി നേതാവ് രൺജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച ജഡ്ജിക്ക് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ 3 പേര്&#x200d; പിടിയില്&#x200d;. മാവേലിക്കര അഡീഷനൽ സെഷൻസ് ജഡ്ജി വി.ജി.ശ്രീദേവിയെ അധിക്ഷേപിച്ച ആലപ്പുഴ, തിരുവനന്തപുരം സ്വദേശികളാണു പിടിയിലായതെന്നു പൊലീസ് പറഞ്ഞു.</p>
<p>ബീവി കെ യു, അസ്ലം വളവുപച്ച, നസീർമോൻ ഖലീൽ, ആസാദ് അമീർ, റാഫി തിരുവനന്തപുരം, ഷഫീഖ് തുടങ്ങിയവർക്കെതിരെയാണ് കേസ്. പ്രതികളിൽ മൂന്ന് പേർ അറസ്റ്റിലുമായി. ചില ഭീഷണികള്&#x200d; ലഭിച്ചതോടെ രഞ്ജിത് ശ്രീനിവാസൻ വധക്കേസിൽ വിധി പറഞ്ഞ മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയുടെ ഔദ്യോഗിക വസതിക്കു സുരക്ഷ ഏർപ്പെടുത്തിയതായി കായംകുളം ഡിവൈ.എസ്.പി. അജയ്‌നാഥ് അറിയിച്ചിരുന്നു. ഒരു സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പോലീസുകാർ 24 മണിക്കൂറും സുരക്ഷാച്ചുമതലയിൽ ഉണ്ടാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ranjeet-srinivas-murder-judge-who-sentenced-accused-to-death-threatened-3-people-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നവകേരള സദസിൽ പങ്കെടുത്തില്ല;  വനിതാ ഓട്ടോ ഡ്രൈവറെ ഓട്ടോ ഓടിക്കാൻ അനുവദിക്കില്ലെന്ന് സി.ഐ.ടി.യു പ്രവർത്തകർ</title>
		<link>https://www.chandrikadaily.com/navakerala-did-not-attend-the-meeting-citu-workers-will-not-allow-women-auto-drivers-to-drive-autos.html</link>
					<comments>https://www.chandrikadaily.com/navakerala-did-not-attend-the-meeting-citu-workers-will-not-allow-women-auto-drivers-to-drive-autos.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 24 Dec 2023 11:05:20 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CITU]]></category>
		<category><![CDATA[navakerala sadass]]></category>
		<category><![CDATA[threat]]></category>
		<category><![CDATA[women auto driver]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286556</guid>

					<description><![CDATA[കാട്ടായിക്കോണം സ്വദേശിനിയായ രജനിയെയാണ് ഓട്ടോ ഓടിക്കാന്&#x200d; അനുവദിക്കില്ലെന്ന് പറഞ്ഞ് വിലക്കിയത്.]]></description>
										<content:encoded><![CDATA[<p>നവകേരള സദസില്&#x200d; പങ്കെടുക്കാത്തതിനാല്&#x200d; വനിതാ ഓട്ടോ ഡ്രൈവര്&#x200d;ക്ക് വിലക്ക് ഏര്&#x200d;പ്പെടുത്തി സിഐടിയു പ്രവര്&#x200d;ത്തകര്&#x200d;. കാട്ടായിക്കോണം സ്വദേശിനിയായ രജനിയെയാണ് ഓട്ടോ ഓടിക്കാന്&#x200d; അനുവദിക്കില്ലെന്ന് പറഞ്ഞ് വിലക്കിയത്.<br />
കാട്ടായിക്കോണം സ്റ്റാന്&#x200d;ഡില്&#x200d; ഇനി ഓട്ടോ ഓടിക്കേണ്ടെന്നാണ് സിഐടിയു പ്രവര്&#x200d;ത്തകരുടെ ഭീഷണി. ചുമട്ടുതൊഴിലാളിയായ സഹോദരന്&#x200d; രാജേഷ് നാളെ മുതല്&#x200d; ജോലിക്ക് കയറേണ്ടെന്നും ഭീഷണിയുണ്ട്.</p>
<p>അതേസമയം കേരളം പൊലീസ് ഗുണ്ടാ രാജ് സംസ്ഥാനമായി മാറിയതിന്റെ ഉത്തരവാദി പിണറായി വിജയനാണെന്ന് എഐസിസി ജനറല്&#x200d; സെക്രട്ടറി കെ.സി. വേണുഗോപാല്&#x200d; പ്രതികരിച്ചു. മുഖ്യമന്ത്രി ഇത് ആസ്വദിക്കുകയാണ്. മുഖ്യമന്ത്രിക്ക് സാഡിസ്റ്റ് മുഖമാണ്. ഭീകര താണ്ഡവമടാന്&#x200d; പൊലീസിന് നിര്&#x200d;ദേശം കൊടുത്ത മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്. പൊലീസ് പിടിച്ച് വെച്ച കുട്ടികളെ തല്ലാന്&#x200d; വരുന്ന ഗണ്&#x200d;മാന്&#x200d; എന്ത് സന്ദേശമാണ് നല്&#x200d;കുന്നതെന്നും കോണ്&#x200d;ഗ്രസ് രാഷ്ട്രീയ നിയമ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>കോണ്&#x200d;ഗ്രസ് മാര്&#x200d;ച്ചില്&#x200d; കേരള പൊലീസിന്റെ ഭാഗത്ത് നിന്ന് ഇന്നലെയുണ്ടായത് അസാധാരണ നീക്കമാണ്. എഫ്.ഐ.ആറില്&#x200d; ഉള്ള ഉദ്യോഗസ്ഥനെ സുരക്ഷാ ഡ്യൂട്ടിയില്&#x200d; നിയോഗിക്കാന്&#x200d; പാടില്ല. സംസ്ഥാന പൊലീസ് മേധാവി എന്ത് ചെയ്യുകയാണ് കേരളത്തില്&#x200d;?. ഗണ്&#x200d;മാന്&#x200d; ഇപ്പോള്&#x200d; വി.ഐ.പി ആണ്, പൂര്&#x200d;ണ സംരക്ഷണം നല്&#x200d;കുകയാണ് സര്&#x200d;ക്കാര്&#x200d;.</p>
<p>പ്രതിഷേധം റിപ്പോര്&#x200d;ട്ട് ചെയ്ത മാധ്യമ പ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെ വരെ കേസ് എടുത്തിരിക്കുകയാണ്. ദില്ലിയില്&#x200d; മോദി കേസ് എടുക്കുന്നു, കേരളത്തില്&#x200d; പിണറായി കേസ് എടുക്കുന്നു. മോദിയുടെ കേരള പതിപ്പാണ് പിണറായി വിജയനെന്നും അക്രമത്തിന് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>മുഖ്യമന്ത്രിയുടെ ഗണ്&#x200d;മാനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തണമെന്നും ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തിയത് രക്ഷിക്കാന്&#x200d; തന്നെയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്&#x200d; ആരോപിച്ചു. ബഹിഷ്‌കരണം രാഷ്ട്രീയത്തിന്റെ ഭാഗമാണ്.</p>
<p>എല്&#x200d;.ഡി.എഫ് നേതാക്കള്&#x200d;ക്ക്‌പോലും നവകേരള സദസില്&#x200d; സംസാരിക്കാന്&#x200d; അവസരം ലഭിച്ചില്ല. തോമസ് ചാഴിക്കാടന്&#x200d;, ശൈലജ ടീച്ചര്&#x200d; എന്നിവര്&#x200d; അപമാനിക്കപ്പെട്ടത് കേരളം കണ്ടു. മുഹമ്മദ് റിയാസ് തനിക്കെതിരെ സംസാരിക്കുന്നത് ശ്രദ്ധ ലഭിക്കാന്&#x200d; വേണ്ടി മാത്രമാണ്. മുഖ്യമന്ത്രിയേ മറ്റുമന്ത്രിമാര്&#x200d; സംരക്ഷിക്കുന്നില്ലെന്നും മരുമകന്&#x200d; എങ്കിലും സംരക്ഷിക്കട്ടെയെന്നും അദ്ദേഹം പരിഹസിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/navakerala-did-not-attend-the-meeting-citu-workers-will-not-allow-women-auto-drivers-to-drive-autos.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മരിച്ചിട്ടും വിടാതെ ഓണ്&#x200d;ലൈന്&#x200d; ലോണ്&#x200d; ആപ്പ്; കടമക്കുടിയിലെ യുവതിയുടെ മോര്&#x200d;ഫ് ചെയ്ത ചിത്രങ്ങളുമായി ഭീഷണി തുടരുന്നതായി പരാതി</title>
		<link>https://www.chandrikadaily.com/online-loan-app-without-death-complaint-of-continuing-threat-with-morphed-pictures-of-the-woman-in-kadamakudy.html</link>
					<comments>https://www.chandrikadaily.com/online-loan-app-without-death-complaint-of-continuing-threat-with-morphed-pictures-of-the-woman-in-kadamakudy.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 14 Sep 2023 05:42:58 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[morphed]]></category>
		<category><![CDATA[online loan app]]></category>
		<category><![CDATA[pictures]]></category>
		<category><![CDATA[social medias]]></category>
		<category><![CDATA[threat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=274448</guid>

					<description><![CDATA[വ്യത്യസ്ത നമ്പറുകളില്&#x200d;നിന്നാണ് സന്ദേശവും ചിത്രവും എത്തുന്നത്. ഭര്&#x200d;ത്താവിന്റെ ബന്ധുക്കള്&#x200d;ക്കും ആശാപ്രവര്&#x200d;ത്തകര്&#x200d; അടക്കമുള്ളവരുടെയും ഫോണിലേക്ക് സന്ദേശങ്ങള്&#x200d; എത്തുന്നതായാണു വിവരം.]]></description>
										<content:encoded><![CDATA[<p>പിഞ്ചുകുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം തുങ്ങിമരിച്ച കടമക്കുടിയിലെ ദമ്പതികളെ മരണശേഷവും വിടാതെ ഓണ്&#x200d;ലൈന്&#x200d; ലോണ്&#x200d; ആപ്പുകള്&#x200d;. മരണം കഴിഞ്ഞ് 2 ദിവസമാകുമ്പോളും ഓണ്&#x200d;ലൈന്&#x200d; വായ്പ സംഘത്തിന്റെ ഭീഷണിയും ഭാര്യയുടെ മോര്&#x200d;ഫ് ചെയ്ത ചിത്രങ്ങളും കൂടുതല്&#x200d; ആളുകളുടെ വാട്‌സാപ്പിലേക്ക് അയയ്ക്കുകയാണ്.</p>
<p>വ്യത്യസ്ത നമ്പറുകളില്&#x200d;നിന്നാണ് സന്ദേശവും ചിത്രവും എത്തുന്നത്. ഭര്&#x200d;ത്താവിന്റെ ബന്ധുക്കള്&#x200d;ക്കും ആശാപ്രവര്&#x200d;ത്തകര്&#x200d; അടക്കമുള്ളവരുടെയും ഫോണിലേക്ക് സന്ദേശങ്ങള്&#x200d; എത്തുന്നതായാണു വിവരം. സംഭവത്തില്&#x200d; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.</p>
<p>ഓണ്&#x200d;ലൈന്&#x200d; ആപ്പില്&#x200d;നിന്ന് ലോണെടുത്ത വിവരം അറിയില്ലായിരുന്നു എന്ന് നിജോയുടെ സഹോദരന്&#x200d; അറിയിച്ചു. മരണശേഷം ബന്ധുക്കള്&#x200d;ക്കു സന്ദേശങ്ങള്&#x200d; ലഭിച്ചതിനുശേഷമാണ് ലോണ്&#x200d; ആപ്പിന്റെ കാര്യം മനസ്സിലായതെന്നും സഹോദരന്&#x200d; പറയുന്നു. &#8221;ആദ്യം സന്ദേശം മാത്രമാണ് വന്നത്. പിന്നീട് മോര്&#x200d;ഫ് ചെയ്ത ചിത്രങ്ങള്&#x200d; വന്നു. ഇതോടെയാണ് കൂടുതല്&#x200d; ഭീകരത മനസ്സിലായത്.</p>
<p>ഇന്നു രാവിലെയും കൂടി ബന്ധുക്കളുടെ ഫോണിലേക്കു മോര്&#x200d;ഫ് ചെയ്ത ചിത്രങ്ങള്&#x200d; വന്നിട്ടുണ്ട്&#8221; സഹോദരന്&#x200d; പറഞ്ഞു. ജനകീയ കൂട്ടായ്മയില്&#x200d; രൂപീകരിച്ച ജാഗ്രത സമിതിയും പരാതിയുമായി മുന്നോട്ടു പോകുകയാണ്. മരണങ്ങളെ സംബന്ധിച്ചു സമഗ്ര അന്വേഷണം ആരംഭിച്ചതായി മുനമ്പം ഡി.വൈ.എസ.്പി കെ.എ.അനീഷ് അറിയിച്ചു.</p>
<p>ഓണ്&#x200d;ലൈന്&#x200d; വായ്പത്തട്ടിപ്പ് ഉള്&#x200d;പ്പെടെയുള്ള കാര്യങ്ങള്&#x200d; അന്വേഷണത്തിന്റെ പരിധിയിലുണ്ട്. എന്നാല്&#x200d; ചെറിയ തുക മാത്രമാണു ഇവര്&#x200d; വായ്പയായി എടുത്തിട്ടുള്ളതെന്നാണു വിവരം. കൂട്ടമരണത്തിനു പിന്നില്&#x200d; മറ്റു കാര്യങ്ങള്&#x200d; ഉണ്ടോയെന്നും പൊലീസ് പരിശോധിക്കും. നിജോയുടെയും ശില്&#x200d;പയുടെയും ഫോണുകള്&#x200d; പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.</p>
<p>ഓണ്&#x200d;ലൈന്&#x200d; വായ്പ ഇടപാടുകാര്&#x200d; മോര്&#x200d;ഫ് ചെയ്ത ഫോട്ടോ അയച്ചു കൊടുത്തു 25 പേരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. മരണ ദിവസം ഇവര്&#x200d; എഴുതിയെന്നു കരുതുന്ന ആത്മഹത്യ കുറിപ്പിലും വായ്പത്തട്ടിപ്പിനെ കുറിച്ചു പരാമര്&#x200d;ശിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.</p>
<p>വലിയ കടമക്കുടിയില്&#x200d; മാടശേരി നിജോ (39), ഭാര്യ ശില്&#x200d;പ (29), മക്കളായ ഏയ്ബല്&#x200d; (7), ആരോണ്&#x200d; (5) എന്നിവരെ ചൊവ്വാഴ്ചയാണു മരിച്ചനിലയില്&#x200d; വീട്ടില്&#x200d; കണ്ടെത്തിയത്. ശില്&#x200d;പയുടെ ജോലി സംബന്ധമായ കാര്യങ്ങള്&#x200d;ക്കു വിദേശത്തു പോകുന്നതുമായ ബന്ധപ്പെട്ടുണ്ടായ സാമ്പത്തികബാധ്യതയാണു മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്&#x200d; ഇന്നലെ ബന്ധുക്കള്&#x200d;ക്കും ചില സുഹൃത്തുക്കള്&#x200d;ക്കും ലഭിച്ച വാട്‌സാപ് സന്ദേശമാണു ഓണ്&#x200d;ലൈന്&#x200d; വഴിയുള്ള വായ്പത്തട്ടിപ്പുകാരുടെ കെണിയില്&#x200d; അകപ്പെട്ടതിന്റെ സൂചനയായത്.</p>
<p>ശില്&#x200d;പയുടെ അക്കൗണ്ടില്&#x200d;നിന്നു 9300 രൂപ വായ്പയുടെ ഗഡുവായി നല്&#x200d;കിയതിന്റെ തെളിവ് പൊലീസിനു ലഭിച്ചിട്ടുണ്ട്. എത്ര രൂപയാണ് ഓണ്&#x200d;ലൈന്&#x200d; വായ്പയായി വാങ്ങിയതെന്ന വിവരവും അറിവായിട്ടില്ല. കഴിഞ്ഞ മാസം തിരിച്ചടവ് മുടങ്ങിയതോടെയാണു വായ്പ നല്&#x200d;കിയ ഓണ്&#x200d;ലൈന്&#x200d; സംഘം ശില്&#x200d;പയുടെ ഫോണിലേക്കു ഭീഷണി സന്ദേശങ്ങള്&#x200d; അയച്ചു തുടങ്ങിയത്.</p>
<p>മോര്&#x200d;ഫ് ചെയ്ത നഗ്‌ന ഫോട്ടോ ഉള്&#x200d;പ്പെടെ സന്ദേശങ്ങള്&#x200d; ശില്&#x200d;പയുടെ കോണ്&#x200d;ടാക്ട് ലിസ്റ്റിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും മൊബൈല്&#x200d; ഫോണില്&#x200d; വാട്‌സാപ് ആയും അയച്ചുകൊടുത്തു. ഒരു സ്ത്രീയുടെ ഹിന്ദിയിലുള്ള ശബ്ദ സന്ദേശമാണ് എല്ലാവര്&#x200d;ക്കും ലഭിച്ചിട്ടുള്ളത്. തിരിച്ചടവ് മുടങ്ങിയെന്നും പണം ഉടന്&#x200d; തിരിച്ചടച്ചില്ലെങ്കില്&#x200d; നഗ്‌ന ചിത്രങ്ങളടക്കം എല്ലാ കോണ്&#x200d;ടാക്ടുകളിലേക്കും അയച്ചു നല്&#x200d;കുമെന്നും ശബ്ദ സന്ദേശത്തിലുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/online-loan-app-without-death-complaint-of-continuing-threat-with-morphed-pictures-of-the-woman-in-kadamakudy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
