<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ticket &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ticket/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 05 Dec 2025 07:35:01 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ticket &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യാത്രക്കാര്‍ക്ക് വീണ്ടും തിരിച്ചടി; ഇന്‍ഡിഗോ ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നു</title>
		<link>https://www.chandrikadaily.com/passengers-again-indigo-ticket-prices-have-skyrocketed.html</link>
					<comments>https://www.chandrikadaily.com/passengers-again-indigo-ticket-prices-have-skyrocketed.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 05 Dec 2025 07:34:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[indigo]]></category>
		<category><![CDATA[passengers]]></category>
		<category><![CDATA[prices]]></category>
		<category><![CDATA[skyrocketed]]></category>
		<category><![CDATA[ticket]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366964</guid>

					<description><![CDATA[ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് ഇന്ന്..]]></description>
										<content:encoded><![CDATA[<p>രാജ്യത്ത് ഇന്&#x200d;ഡിഗോ വിമാന സര്&#x200d;വീസുകള്&#x200d; മുടങ്ങിയതിന് പിന്നാലെ യാത്രക്കാര്&#x200d;ക്ക് ഇരട്ടിപ്രഹരമായി ടിക്കറ്റ് നിരക്കും കുതിച്ചുയര്&#x200d;ന്നു. ഡല്&#x200d;ഹിയില്&#x200d; നിന്ന് കൊച്ചിയിലേക്ക് ഇന്ന് നാല്&#x200d;പതിനായിരത്തിന് മുകളിലാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്തേക്കാണെങ്കില്&#x200d; അത് മുപ്പതിനായിരത്തിനടുത്താണ്. നാളത്തേക്കാണെങ്കില്&#x200d; ഇരുപത്തി അയ്യായിരമാണ് ഇപ്പോഴത്തെ നിരക്ക്.</p>
<p>മുംബൈയില്&#x200d; നിന്നും ബെംഗളൂരുവില്&#x200d; നിന്നുമെല്ലാം ഇതേ അവസ്ഥയാണ്. ടിക്കറ്റ് റദ്ദായാല്&#x200d; മറ്റൊരു ടിക്കറ്റെടുക്കാന്&#x200d; കഴിയാത്ത അവസ്ഥയിലായി യാത്രക്കാര്&#x200d;. തിരക്ക് കൂടിയതോടെ വിമാനക്കമ്പനികളെല്ലാം നിരക്ക് കുത്തനെ കൂട്ടി.</p>
<p>അതേസമയം, അനന്തമായി വിമാനം വൈകുമ്പോഴും യാത്രക്കാര്&#x200d;ക്ക് പ്രത്യേകം സൗകര്യങ്ങളൊന്നും നല്&#x200d;കാന്&#x200d; ഇന്&#x200d;ഡിഗോ തയ്യാറായിട്ടില്ല. ഭക്ഷണത്തിനായി വിമാനത്താവളത്തില്&#x200d; മുടക്കേണ്ട തുകയും സാധാരണക്കാരായ യാത്രക്കാര്&#x200d;ക്ക് വെല്ലുവിളിയാണ്.</p>
<p>പൈലറ്റ്മാരുടെ സമയക്രമത്തില്&#x200d; ഡിജിസിഎ നിര്&#x200d;ബന്ധമാക്കിയ വ്യവസ്ഥകളാണ് തിരിച്ചടിയായതെന്ന് ഇന്&#x200d;ഡിഗോ ആവര്&#x200d;ത്തിക്കുന്നു. വേഗത്തില്&#x200d; എല്ലാം സാധരണ നിലയിലാക്കണമെന്നാണ് ഡിജിസിഎയുടെ ആവശ്യം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/passengers-again-indigo-ticket-prices-have-skyrocketed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെരുന്നാൾ അവധി; ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തി വിമാന കമ്പനികൾ</title>
		<link>https://www.chandrikadaily.com/eid-holidays-airlines-sharply-increase-ticket-prices.html</link>
					<comments>https://www.chandrikadaily.com/eid-holidays-airlines-sharply-increase-ticket-prices.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 10 Mar 2025 03:58:56 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Airlines]]></category>
		<category><![CDATA[Eid holidays]]></category>
		<category><![CDATA[ticket]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333298</guid>

					<description><![CDATA[പെരുന്നാൾ അവധി അടുക്കുമ്പോഴേക്കും എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള എല്ലാ വിമാന കമ്പനികളും നിരക്കുകൾ കുത്തനെ ഉയർത്തി.]]></description>
										<content:encoded><![CDATA[<p>പെരുന്നാൾ അവധിക്കാലത്ത് ഉയർന്ന ടിക്കറ്റ് നിരക്കുമായി വിമാന കമ്പനികൾ. പെരുന്നാൾ അവധി അടുക്കുമ്പോഴേക്കും എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള എല്ലാ വിമാന കമ്പനികളും നിരക്കുകൾ കുത്തനെ ഉയർത്തി.</p>
<p>ചില വിമാന കമ്പനികൾ ഈ മാസം 18 മുതൽ തന്നെ നിരക്കുകൾ വർധിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ മാസം 27, 28, 30 തീയതികളിലാണ് ഏറ്റവും ഉയർന്ന നിരക്കുകൾ ഈടാക്കുന്നത്..</p>
<p>ഈദുൽ ഫിത്ർ തിങ്കളാഴ്ച വരാൻ സാധ്യതയുള്ളതിനാൽ തുടർദിവസങ്ങളിൽ അവധി ലഭിക്കുമെന്നും അതിനാൽ കൂടുതൽ പേർ നാട്ടിൽ പോവാൻ സാധ്യതയുണ്ടെന്നുമുള്ള കണക്കുകൂട്ടലിലുമാണ് വിമാന കമ്പനികൾ നിരക്കുകൾ കുത്തനെ ഉയർത്തുന്നത്..</p>
<p>അതോടൊപ്പം വിവിധ വിമാന കമ്പനികൾ ഇക്കണോമി ക്ലാസിനെ നാലു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതിൽ സൗകര്യങ്ങൾ കുറഞ്ഞ വിഭാഗത്തിന്റെ നിരക്കാണ് ഓൺലൈനിൽ പ്രദർശിപ്പിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന് എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യൂ, എക്സ്പ്രസ് ഫ്ലക്സി, എക്സ്പ്രസ് ബിസ് എന്നീ വിഭാഗങ്ങളാണുള്ളത്..</p>
<p>ഇതിൽ ഏറ്റവും താഴ്ന്ന ലൈറ്റ് വിഭാഗത്തിൽ യാത്രക്കാരന് ഹാൻഡ് ബാഗുകൾ മാത്രം കൊണ്ടുപോവാനുള്ള ആനുകൂല്യമാണ് അനുവദിക്കുന്നത്. മറ്റു ലഗേജുകൾ അനുവദിക്കില്ല. ടിക്കറ്റ് മാറുമ്പോൾ പണം ഒന്നും തിരിച്ചുകിട്ടില്ല.</p>
<p>ഒമാൻ എയറിനും സൂപ്പർ സേവർ, കംഫർട്ട്, ഫ്ലക്സി എന്നീ വിഭാഗങ്ങളാണുള്ളത്. ഇതിൽ ഏറ്റവും താഴത്തുള്ള സൂപ്പർ സേവറിൽ ഏഴ് കിലോ കാബിൻ ബാഗേജ് മാത്രമാണ് അനുവദിക്കുക. ടിക്കറ്റ് മാറണമെങ്കിൽ 40 റിയാൽ നൽകേണ്ടി വരും..</p>
<p>സലാം എയറിലും ലൈറ്റ്, സേവർ, വാല്യു, ഫ്ലക്സി എന്നീ വിഭാഗങ്ങളാണുള്ളത്. ഇതിൽ ലേറ്റ് വിഭാഗത്തിന് അഞ്ചു കിലോ ബാഗേജ് മാത്രമാണ് കൂടെ കൊണ്ടുപോവാൻ കഴിയുക. ഓൺലൈനിൽ ഒറ്റനോട്ടത്തിൽ നിരക്കുകൾ കാണിക്കുന്നത് ഏറ്റവും താഴത്തുള്ള വിഭാഗത്തിലായിരിക്കും.</p>
<p>എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് ഈ മാസം 23 മുതൽ തന്നെ നിരക്കുകൾ വർധിപ്പിക്കുന്നുണ്ട്. ഏറ്റവും താഴ്ന്ന വിഭാഗത്തിൽ മാർച്ച് 21ന് 53 റിയാലാണ് നിരക്ക്. 28ന് നിരക്ക് 113 റിയാലായി ഉയരുന്നുണ്ട്. തിരുവനന്തപുരത്തേക്ക് 27ന് 145 റിയാലും 28ന് 123 റിയാലും 29ന് 145 റിയാലുമാണ് ഏറ്റവും കുറഞ്ഞ വിഭാഗത്തിലെ നിരക്ക്.</p>
<p>കണ്ണൂരിലേക്ക് താഴ്ന്ന നിരക്ക് വിഭാഗത്തിൽ 27, 28 തീയതികളിൽ 98 റിയാലും 29ന് 86 റിയാലുമാണ്. കൊച്ചിയിലേക്ക് 27, 28 തീയതികളിൽ 98 റിയാലാണ് അഞ്ച് കിലോ ഹാൻഡ് ബാഗ് മാത്രം കൊണ്ടുപോവാൻ കഴിയുന്ന വിഭാഗത്തിലെ നിരക്ക്..</p>
<p>ഒമാൻ എയറിന്റെ ഏഴു കിലോ ലഗേജ് മാത്രം കൊണ്ടുപോവാൻ കഴിയുന്ന വിഭാഗത്തിൽ നിരക്കുകൾ 27ന് 106 റിയാലായി ഉയരുന്നുണ്ട്. 28ന് 127 റിയാലാണ് നിരക്ക്. സലാം എയറിന്റെ അഞ്ച് കിലോ ഹാൻഡ് ബാഗ് മാത്രം കൊണ്ടുപോവാൻ കഴിയുന്ന വിഭാഗത്തിൽ 27ന് 115 റിയാലാണ് നിരക്ക്..</p>
<p>28ന് 93 റിയാൽ നൽകേണ്ടി വരും. മറ്റ് ഉയർന്ന വിഭാഗങ്ങളിൽ കൂടിയ നിരക്കുകളാണ് വിമാന കമ്പനികൾ ഈടാക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/eid-holidays-airlines-sharply-increase-ticket-prices.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടിക്കറ്റ് കിട്ടിയില്ല; ദേശീയ ബാഡ്മിന്റണ്&#x200d; ചാമ്പ്യന്&#x200d;ഷിപ്പിനുള്ള കേരള ടീം സ്റ്റേഷനിൽ കുടുങ്ങി</title>
		<link>https://www.chandrikadaily.com/didnt-get-a-ticket-the-kerala-team-for-the-national-badminton-championship-is-stuck-at-the-station.html</link>
					<comments>https://www.chandrikadaily.com/didnt-get-a-ticket-the-kerala-team-for-the-national-badminton-championship-is-stuck-at-the-station.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 14 Nov 2024 12:28:50 +0000</pubDate>
				<category><![CDATA[Badminton]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[kerala team]]></category>
		<category><![CDATA[National Badminton Championship]]></category>
		<category><![CDATA[ticket]]></category>
		<category><![CDATA[train]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317541</guid>

					<description><![CDATA[ടീം കോച്ച്, മാനേജര്&#x200d; അടക്കം 23 പേരുടെ യാത്രയാണ് ടിക്കറ്റ് കണ്&#x200d;ഫേം ആകാത്തതിനെ തുടര്&#x200d;ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ്. ]]></description>
										<content:encoded><![CDATA[<p>ദേശീയ ബാഡ്മിന്റണ്&#x200d; ചാമ്പ്യന്&#x200d;ഷിപ്പിനുള്ള കേരള ടീം ട്രെയിന്&#x200d; കിട്ടാതെ കാത്തിരിക്കുന്നു. ജൂനിയര്&#x200d;-സീനിയര്&#x200d; വിഭാഗത്തിലുള്ള താരങ്ങളാണ് ട്രെയിന്&#x200d; കിട്ടാതെ എറണാകുളം റെയില്&#x200d;വേ സ്റ്റേഷനില്&#x200d; കാത്തിരിക്കുന്നത്. ടീം കോച്ച്, മാനേജര്&#x200d; അടക്കം 23 പേരുടെ യാത്രയാണ് ടിക്കറ്റ് കണ്&#x200d;ഫേം ആകാത്തതിനെ തുടര്&#x200d;ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ്.</p>
<div class="mpp-story-content-details-main my-3">
<p>പതിനേഴാം തീയതി മധ്യപ്രദേശിലെ നര്&#x200d;മദപുരത്ത് വെച്ച് നടക്കുന്ന ദേശീയ ബാഡ്മിന്റണ്&#x200d; ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; പങ്കെടുക്കേണ്ടുന്ന ജൂനിയര്&#x200d;, സീനിയര്&#x200d; വിഭാഗത്തിലുള്ള കായിക താരങ്ങളുടെ യാത്ര പ്രതിസന്ധിയിലായിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചക്ക് 1.30-ന് എറണാകുളത്ത് നിന്നും പുറപ്പെടേണ്ടിയിരുന്ന മംഗള ലക്ഷദ്വീപ്എക്‌സ്പ്രസിലാണ് യാത്ര ചെയ്യേണ്ടിയിരുന്നത്.</p>
</div>
<div class="mpp-story-content-details-main my-3">
<p>എന്നാല്&#x200d; ഒന്നരയോടെയാണ് ഇവരുടെ ടിക്കറ്റ് കണ്&#x200d;ഫേം ആയിട്ടില്ലെന്ന വിവരം അധികൃതര്&#x200d; അറിയിക്കുന്നത്. രണ്ട് പേരുടെ ടിക്കറ്റ് മാത്രമാണ് കണ്&#x200d;ഫേം ആയത്. എന്നാല്&#x200d; ഇക്കാര്യം അധികൃതര്&#x200d; താരങ്ങളെയോ രക്ഷിതാക്കളെയോ നേരത്തേ അറിയിച്ചിട്ടില്ലെന്നാണ് ആക്ഷേപം.</p>
</div>
<div id="div-ad-desk-1120978-1657207172-0" class="w-100">എന്നാല്&#x200d; യാത്രയെ സംബന്ധിച്ച് താരങ്ങളും രക്ഷിതാക്കളുമടക്കം കായിക വിഭാഗത്തേയും വിദ്യാഭ്യാസ വകുപ്പിനേയും ഫോണ്&#x200d; വഴി ബന്ധപ്പെടാന്&#x200d; ശ്രമിച്ചെങ്കിലും പ്രതികരിക്കാന്&#x200d; തയാറാകുന്നില്ലായെന്ന് രക്ഷിതാക്കള്&#x200d; ആരോപിക്കുന്നു. യാത്ര ചെയ്യാന്&#x200d; സാധിക്കാത്തതിനെ തുടര്&#x200d;ന്ന് താരങ്ങള്&#x200d; ഇപ്പോഴും റെയില്&#x200d;വേ സ്റ്റേഷനില്&#x200d; തുടരുകയാണ്.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/didnt-get-a-ticket-the-kerala-team-for-the-national-badminton-championship-is-stuck-at-the-station.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രവാസികള്&#x200d;ക്ക് തിരിച്ചടി; വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു</title>
		<link>https://www.chandrikadaily.com/backlash-for-expatriates-air-ticket-prices-have-gone-up-sharply.html</link>
					<comments>https://www.chandrikadaily.com/backlash-for-expatriates-air-ticket-prices-have-gone-up-sharply.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 13 Jun 2024 15:51:20 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[flight]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[money]]></category>
		<category><![CDATA[passengers]]></category>
		<category><![CDATA[ticket]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300143</guid>

					<description><![CDATA[രണ്ടാഴ്ച ആഴ്ച മുന്&#x200d;പ് 15000 രൂപയ്ക്ക് ലഭിച്ചിരുന്ന വണ്&#x200d;വേ ടിക്കറ്റിന്റെ നിരക്ക് ഇപ്പോള്&#x200d; 35000 മുതല്&#x200d; 1.5 ലക്ഷം രൂപ വരെയാണ്]]></description>
										<content:encoded><![CDATA[<p>അബുദാബി: പെരുന്നാള്&#x200d; അവധിക്ക് നാട്ടില്&#x200d; പോകാന്&#x200d; തയാറെടുക്കുന്ന പ്രവാസികള്&#x200d;ക്ക് തിരിച്ചടി. വിമാന ടിക്കറ്റ് നിരക്ക് കുത്തനെയുയര്&#x200d;ന്നതോടെ ഒമ്പത് ദിവസം അവധിക്ക് പോകാനിരിക്കുന്ന പ്രവാസികള്&#x200d;ക്ക് ചെലവേറും.</p>
<p>രണ്ടാഴ്ച ആഴ്ച മുന്&#x200d;പ് 15000 രൂപയ്ക്ക് ലഭിച്ചിരുന്ന വണ്&#x200d;വേ ടിക്കറ്റിന്റെ നിരക്ക് ഇപ്പോള്&#x200d; 35000 മുതല്&#x200d; 1.5 ലക്ഷം രൂപ വരെയാണ്. നേരിട്ടുള്ള വിമാനങ്ങളില്&#x200d; പരിമിത സീറ്റ് മാത്രമേ ഈ നിരക്കില്&#x200d; ലഭിക്കൂ. യാത്ര കണക്ഷന്&#x200d; വിമാനങ്ങളിലാക്കിയാലും രക്ഷയില്ല. ടിക്കറ്റിന് ഉയര്&#x200d;ന്ന നിരക്ക് കൊടുക്കണമെന്നു മാത്രമല്ല പത്തും പതിനഞ്ചും മണിക്കൂര്&#x200d; യാത്ര ചെയ്തുവേണം ലക്ഷ്യത്തിലെത്താന്&#x200d;.</p>
<p>ഇന്ത്യന്&#x200d; വിമാന കമ്പനികളായ എയര്&#x200d; ഇന്ത്യ എക്‌സ്പ്രസ്, ഇന്&#x200d;ഡിഗൊ, സ്‌പൈസ് ജെറ്റ്, വിസ്താര തുടങ്ങിയ എയര്&#x200d;ലൈനുകളില്&#x200d; 50,000 രൂപയ്ക്കകത്ത് വണ്&#x200d;വേ ടിക്കറ്റ് ലഭിക്കും. എയര്&#x200d; ഇന്ത്യയ്ക്ക് പുറമെ എമിറേറ്റ്‌സ് എയര്&#x200d;ലൈന്&#x200d;, ഇത്തിഹാദ് എയര്&#x200d;വെയ്‌സ് എന്നിവയുടെ നിരക്ക് 60,000 രൂപയ്ക്ക് മുകളിലാണ്. ഇതില്&#x200d; ചില വിദേശ എയര്&#x200d;ലൈനുകള്&#x200d; വണ്&#x200d;വേയ്ക്ക് 1.5 ലക്ഷം രൂപ വരെ വണ്&#x200d;വേ ടിക്കറ്റിന് ഈടാക്കുന്നു.</p>
<p>പെരുന്നാള്&#x200d; പ്രമാണിച്ച് ഇന്ത്യയിലേക്കു മാത്രമല്ല വിദേശ രാജ്യങ്ങളിലേക്കും ടിക്കറ്റ് നിരക്ക് കൂടിയിട്ടുണ്ട്. യുഎഇയിലെ പൊതു അവധി ദിവസങ്ങള്&#x200d; പ്രയോജനപ്പെടുത്തി വിദേശ രാജ്യങ്ങളിലെ വിനോദ യാത്രയ്ക്ക് പോകുന്നവരുടെ എണ്ണം കൂടിയതും നിരക്ക് കൂടാന്&#x200d; കാരണമായി. ഈദുല്&#x200d; അദ്ഹ അവധി ജൂണ്&#x200d; 16 ഞായറാഴ്ച ആരംഭിച്ച് ജൂണ്&#x200d; 20 വ്യാഴാഴ്ച അവസാനിക്കും, വാരാന്ത്യമടക്കം ജൂണ്&#x200d; 14 വെള്ളിയാഴ്ച മുതല്&#x200d; ജൂണ്&#x200d; 22 ശനിയാഴ്ച വരെ അവധി ലഭിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/backlash-for-expatriates-air-ticket-prices-have-gone-up-sharply.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ ഗൂഗിളിൽ കണ്ട നമ്പറിൽ വിളിച്ചപ്പോൾ നഷ്ടമായത് 2.44 ലക്ഷം രൂപ</title>
		<link>https://www.chandrikadaily.com/i-lost-2-44-lakh-rupees-when-i-called-the-number-found-on-google-to-cancel-the-train-ticket.html</link>
					<comments>https://www.chandrikadaily.com/i-lost-2-44-lakh-rupees-when-i-called-the-number-found-on-google-to-cancel-the-train-ticket.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 04 Apr 2024 08:45:56 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[cancel]]></category>
		<category><![CDATA[google]]></category>
		<category><![CDATA[ticket]]></category>
		<category><![CDATA[train]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294516</guid>

					<description><![CDATA[കസ്റ്റമർ കെയറിൽ നിന്ന് നൽകിയ വാട്സാപ്പ് ലിങ്കിൽ പ്രവേശിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡ് നമ്പറും നൽകിയതോടെയാണ് അക്കൗണ്ടിൽ നിന്ന്‌ പണം നഷ്ടമായത്.]]></description>
										<content:encoded><![CDATA[<p>കണ്ണൂർ: ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ ഗൂഗിളിൽ സെർച്ച് ചെയ്ത് ലഭിച്ച കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച തോട്ടട സ്വദേശിക്ക് 2,44,075 രൂപ നഷ്ടപ്പെട്ടു.</p>
<p>കസ്റ്റമർ കെയറിൽ നിന്ന് നൽകിയ വാട്സാപ്പ് ലിങ്കിൽ പ്രവേശിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡ് നമ്പറും നൽകിയതോടെയാണ് അക്കൗണ്ടിൽ നിന്ന്‌ പണം നഷ്ടമായത്.</p>
<p>ഗൂഗിളിൽ ആദ്യം വരുന്ന വിവരങ്ങളെ ആശ്രയിക്കാതെ ബന്ധപ്പെടാനുള്ള വിവരങ്ങൾക്ക് സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.</p>
<p>ഫോണിലൂടെ ബാങ്കിങ് വിശദാംശങ്ങൾ ചോദിച്ചാൽ നൽകരുത്. ഫോണിലൂടെ വ്യക്തിപരമായ വിവരങ്ങൾ നൽകാൻ ബാങ്കുകളോ സ്ഥാപനങ്ങളോ ആവശ്യപ്പെടാറില്ല എന്നും പോലീസ് വ്യക്തമാക്കി.</p>
<p>കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1930 എന്ന നമ്പറിൽ വിളിച്ച് അറിയിക്കുകയോ cybercrime.gov.in വെബ്സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യുകയോ വേണമെന്ന് പോലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/i-lost-2-44-lakh-rupees-when-i-called-the-number-found-on-google-to-cancel-the-train-ticket.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ബി.ജെ.പി ടിക്കറ്റില്&#x200d; മത്സരിക്കാനാണോയെന്ന് കോണ്&#x200d;ഗ്രസ്</title>
		<link>https://www.chandrikadaily.com/congress-asks-if-election-commissioners-resignation-is-to-contest-on-bjp-ticket.html</link>
					<comments>https://www.chandrikadaily.com/congress-asks-if-election-commissioners-resignation-is-to-contest-on-bjp-ticket.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 10 Mar 2024 05:46:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[election commissioner]]></category>
		<category><![CDATA[resignation]]></category>
		<category><![CDATA[ticket]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292503</guid>

					<description><![CDATA[വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി ടിക്കറ്റില്&#x200d; മത്സരിക്കാനാണോ അരുണ്&#x200d; ഗോയല്&#x200d; രാജി വെച്ചതെന്ന് മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു. ]]></description>
										<content:encoded><![CDATA[<p>തെരഞ്ഞെടുപ്പ് കമ്മീഷണര്&#x200d; അരുണ്&#x200d; ഗോയലിന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനത്തിന് പിന്നാലെ വിമര്&#x200d;ശനങ്ങളും ചോദ്യങ്ങളുമായി കോണ്&#x200d;ഗ്രസ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി ടിക്കറ്റില്&#x200d; മത്സരിക്കാനാണോ അരുണ്&#x200d; ഗോയല്&#x200d; രാജി വെച്ചതെന്ന് മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു.</p>
<div>മോദി സര്&#x200d;ക്കാരുമായുള്ള ഭിന്നതയാണോ അതോ കമ്മീഷനിലെ പ്രശ്‌നങ്ങളാണോ രാജിക്ക് പിന്നിലെന്ന് അദ്ദേഹം ചോദിച്ചു. ഇതൊന്നുമല്ലെങ്കില്&#x200d; ബി.ജെ.പി ടിക്കറ്റില്&#x200d; ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കാനാണോ രാജിവെച്ചതെന്ന് ഗോയല്&#x200d; വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.</div>
<div></div>
<div>അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്&#x200d; നില്&#x200d;ക്കെ അരുണ്&#x200d; ഗോയല്&#x200d; രാജിവെച്ചത് ആശങ്കാജനകമാണെന്നാണ് കെ.സി. വേണുഗോപാല്&#x200d; പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; പോലൊരു ഭരണഘടനാ സ്ഥാപനം സുതാര്യതയില്ലാതെയാണ് പ്രവര്&#x200d;ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.</div>
<div></div>
<div>
<div>കേന്ദ്ര സര്&#x200d;ക്കാരിന്റെ സമ്മര്&#x200d;ദത്തിന് വഴങ്ങിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്&#x200d;ത്തനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എക്‌സിലൂടെയാണ് കെ.സി. വേണുഗോപാലിന്റെ പ്രതികരണം.</div>
<div>‘2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്&#x200d; ചിറ്റ് നല്&#x200d;കിയതിനെതിരെ മുന്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷണര്&#x200d; അശോക് ലവാസ വിയോജിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന് വിവിധ അന്വേഷണങ്ങള്&#x200d; നേരിടേണ്ടി വന്നു. ജനാധിപത്യത്തെ നശിപ്പിക്കാനാണ് ഭരകൂടത്തിന്റെ ശ്രമം എന്നാണ് ഇതില്&#x200d; നിന്ന് മനസ്സിലാക്കേണ്ടത്’, കെ. സി. വേണുഗോപാല്&#x200d; പറഞ്ഞു.</div>
</div>
<div></div>
<div>
<div>2027 വരെ കാലാവധി ഉണ്ടായിരുന്നിട്ടും വളരെ അപ്രതീക്ഷിതമായാണ് അരുണ്&#x200d; ഗോയല്&#x200d; ശനിയാഴ്ച രാജി പ്രഖ്യാപനം നടത്തിയത്. എന്നാല്&#x200d; രാജിയുടെ കാരണം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.</div>
<div></div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-asks-if-election-commissioners-resignation-is-to-contest-on-bjp-ticket.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടിക്കറ്റില്ലാതെ എ.സി കോച്ചില്&#x200d; യാത്ര; ;ചോദ്യം ചെയ്ത ടി.ടി.ഇമാരെ പൊലീസുകാര്&#x200d; വളഞ്ഞിട്ട് മര്&#x200d;ദിച്ചു</title>
		<link>https://www.chandrikadaily.com/travel-by-ac-coach-without-ticket-the-ttes-who-were-questioned-were-surrounded-and-beaten-by-the-policemen.html</link>
					<comments>https://www.chandrikadaily.com/travel-by-ac-coach-without-ticket-the-ttes-who-were-questioned-were-surrounded-and-beaten-by-the-policemen.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 20 Aug 2023 14:27:23 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[ac coach]]></category>
		<category><![CDATA[ticket]]></category>
		<category><![CDATA[tte]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=270646</guid>

					<description><![CDATA[ഫതഹ്പൂര്&#x200d; ജി.ആര്&#x200d;.പിയിലെ സ്‌റ്റേഷന്&#x200d; ഓഫിസര്&#x200d; സാഹെബ് സിങ് ഉള്&#x200d;പ്പെടെയുള്ള നാല് പൊലീസുകാരാണ് ആക്രമണം അഴിച്ചുവിട്ടത്.]]></description>
										<content:encoded><![CDATA[<p>ട്രെയിനില്&#x200d; ടിക്കറ്റ് കാണിക്കാന്&#x200d; ആവശ്യപ്പെട്ടതിന് ടി.ടി.ഇമാരെ വളഞ്ഞിട്ട് ആക്രമിച്ച് പൊലീസുകാര്&#x200d;. ഇന്ന് ബികാനീര്&#x200d;പ്രയാഗ്‌രാജ് എക്‌സ്പ്രസിലാണു സംഭവം. ടിക്കറ്റില്ലാതെ ട്രെയിനില്&#x200d; യാത്ര ചെയ്യുകയായിരുന്ന ഗവണ്&#x200d;മെന്റ് റെയില്&#x200d;വേ പൊലീസിലെ ജീവനക്കാരാണ് ഉദ്യോഗസ്ഥരെ മര്&#x200d;ദിച്ചത്.</p>
<p>ഫതഹ്പൂര്&#x200d; ജി.ആര്&#x200d;.പിയിലെ സ്‌റ്റേഷന്&#x200d; ഓഫിസര്&#x200d; സാഹെബ് സിങ് ഉള്&#x200d;പ്പെടെയുള്ള നാല് പൊലീസുകാരാണ് ആക്രമണം അഴിച്ചുവിട്ടത്. ബികാനീര്&#x200d;പ്രയാഗ്‌രാജ് എക്‌സ്പ്രസില്&#x200d; എ.സി കോച്ചില്&#x200d; ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്നു ഇവര്&#x200d;. കാണ്&#x200d;പൂര്&#x200d; സെന്&#x200d;ട്രല്&#x200d; സ്‌റ്റേഷനില്&#x200d;നിന്നാണ് ഇവര്&#x200d; കയറിയത്. ടി.ടി.ഇ ടിക്കറ്റ് പരിശോധനയ്‌ക്കെത്തിയപ്പോഴാണ് ടിക്കറ്റില്ലാത്ത വിവരം അറിഞ്ഞത്.</p>
<p>ടിക്കറ്റ് കാണിക്കണമെന്നും ഇല്ലെങ്കില്&#x200d; ട്രെയിനില്&#x200d;നിന്ന് ഇറങ്ങണമെന്നും ടി.ടി.ഇ ഇവരോട് ആവശ്യപ്പെട്ടു. ഇതോടെ വാക്കുതര്&#x200d;ക്കമായി. ഇതിനു പിന്നാലെ മറ്റ് ടി.ടി.ഇമാര്&#x200d; കൂടി കോച്ചിലെത്തിയതോടെ പൊലീസുകാര്&#x200d; ഇവരെ കൈയേറ്റം ചെയ്യുകയും വളഞ്ഞിട്ടുമര്&#x200d;ദിക്കുകയുമായിരുന്നു. ബാത്‌റൂമിന്റെ ഭാഗത്തേക്കു കൊണ്ടുപോയി ആക്രമിച്ചു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="hi" dir="ltr">ट्रेन में टिकट मांगने पर टीटीई को कहा कुत्ता, SO साहब सिंह समेत चार पुलिसकर्मी ने टीटी से की मारपीट, वीडियो हुआ वायरल, प्रयागराज जीआरपी में टीटीई ने की लिखित शिकायत</p>
<p>एसओ के नेतृत्व में जीआरपी फतेहपुर की टीम ने बीकानेर-प्रयागराज एक्सप्रेस (20404) के ए2 कोच में तीन ऑन-बोर्ड टीटीई… <a href="https://t.co/gpebe7fHkC">pic.twitter.com/gpebe7fHkC</a></p>
<p>&mdash; आदित्य तिवारी / Aditya Tiwari (@aditytiwarilive) <a href="https://twitter.com/aditytiwarilive/status/1693122423376523507?ref_src=twsrc%5Etfw">August 20, 2023</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>അടുത്ത സ്‌റ്റേഷനിലെത്തില്&#x200d; ഇറങ്ങിയ ശേഷം പ്ലാറ്റ്‌ഫോമില്&#x200d; വച്ചും ഇവര്&#x200d; ആക്രമണം തുടര്&#x200d;ന്നു. അധിക്ഷേപകരമായ പരാമര്&#x200d;ശങ്ങള്&#x200d; നടത്തിയതായും പരാതിയുണ്ട്. എസ്.ഒ സാഹെബ് സിങ് ഉള്&#x200d;പ്പെടെയുള്ള ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ പ്രയാഗ്‌രാജ് ജി.ആര്&#x200d;.പി എസ്.പി അഷ്ടഭുജ സിങ് നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടുതല്&#x200d; ചോദ്യംചെയ്യലിനായി ഇവരെ കാണ്&#x200d;പൂര്&#x200d; സെന്&#x200d;ട്രല്&#x200d; സ്‌റ്റേഷനിലെത്തിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/travel-by-ac-coach-without-ticket-the-ttes-who-were-questioned-were-surrounded-and-beaten-by-the-policemen.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടിക്കറ്റുണ്ടായിട്ടും യാത്രാവിലക്ക്; ഹൈക്കോടതി ജഡ്ജിക്ക് ഖത്തർ എയർവേയ്സ് ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി</title>
		<link>https://www.chandrikadaily.com/travel-ban-despite-ticket-consumer-court-orders-qatar-airways-to-pay-rs-7-5-lakh-compensation-to-high-court-judge.html</link>
					<comments>https://www.chandrikadaily.com/travel-ban-despite-ticket-consumer-court-orders-qatar-airways-to-pay-rs-7-5-lakh-compensation-to-high-court-judge.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 03 Jul 2023 17:44:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Travel]]></category>
		<category><![CDATA[qatar airways]]></category>
		<category><![CDATA[ticket]]></category>
		<category><![CDATA[Travel Ban]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=262755</guid>

					<description><![CDATA[സാധുവായ വിമാന ടിക്കറ്റ് ഉണ്ടായിരുന്നിട്ടും ന്യായമായ കാരണമില്ലാതെ യാത്രവിലക്കിയ വിമാന കമ്പനി പരാതിക്കാരന് ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതി ഉത്തരവിട്ടു. കേരള ഹൈക്കോടതി ജഡ്ജിയായ ബച്ചു കുര്യൻ തോമസ് ഖത്തർ എയർവെയ്സിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഡി.ബി. ബിനു അധ്യക്ഷനും വൈക്കംരാമചന്ദ്രൻ ശ്രീവിദ്യ ടി.എൻ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. ബച്ചു കുര്യൻ തോമസ് ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ ആയിരിക്കെയാണ് കേസിനാസ്പദമായ സംഭവം നടന്നത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ [&#8230;]]]></description>
										<content:encoded><![CDATA[<p>സാധുവായ വിമാന ടിക്കറ്റ് ഉണ്ടായിരുന്നിട്ടും ന്യായമായ കാരണമില്ലാതെ യാത്രവിലക്കിയ വിമാന കമ്പനി പരാതിക്കാരന് ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതി ഉത്തരവിട്ടു.</p>
<p>കേരള ഹൈക്കോടതി ജഡ്ജിയായ ബച്ചു കുര്യൻ തോമസ് ഖത്തർ എയർവെയ്സിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഡി.ബി. ബിനു അധ്യക്ഷനും വൈക്കംരാമചന്ദ്രൻ ശ്രീവിദ്യ ടി.എൻ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്.</p>
<p>ബച്ചു കുര്യൻ തോമസ് ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ ആയിരിക്കെയാണ് കേസിനാസ്പദമായ സംഭവം നടന്നത്<br />
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും സ്കോട്ലാന്റിലേക്കുള്ള വിമാനയാത്രയ്ക്കായി പരാതിക്കാരനും സുഹൃത്തുക്കളും നാലുമാസം മുമ്പ് തന്നെ ടിക്കറ്റ് എടുത്തിരുന്നു. കൊച്ചിയിൽ നിന്നും ദോഹയിലേക്കും അവിടുന്ന് എഡിൻബറോയിലേക്കും വിമാനകമ്പനി യാത്ര ടിക്കറ്റ് നൽകി. എന്നാൽ ദോഹയിൽ നിന്നും എഡിൻബറോയിലേക്കുള്ള യാത്രയാണ് വിമാന കമ്പനി വിലക്കിയത്. ഓവർ ബുക്കിംഗ് എന്ന കാരണം പറഞ്ഞാണ് യാത്ര നിഷേധിച്ചത്. ഇത് സേവനത്തിലെ അപര്യാപ്തതയാണ് എന്നായിരുന്നു പരാതി.</p>
<p>നിശ്ചയിച്ച സമയത്ത് എത്താൻ കഴിയാതിരുന്നതു മൂലം വലിയ ബുദ്ധിമുട്ടുകളും കഷ്ടനഷ്ടങ്ങളുമാണ് ഉണ്ടായെന്നും പരാതിയിൽപറയുന്നു .മാത്രമല്ല, പരാതിക്കാരനെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് എതിർകക്ഷികൾ ചെയ്തതെന്ന പരാതിക്കാരന്റെ വാദം കമ്മിഷൻ സ്വീകരിച്ചു. ഉപഭോക്താവ് എന്ന നിലയിൽ തന്റെ നിയമപരമായ അവകാശം സംരക്ഷിക്കുന്നതിന് കോടതിയെ സമീപിച്ചതിന്റെ പേരിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച എതിർകക്ഷികളുടെ നടപടി അന്യായവും അനുചിതവുമാണെന്ന് കോടതി വിലയിരുത്തി.</p>
<p>30 ദിവസത്തിനകം നഷ്ടപരിഹാരത്തുക എതിർ കക്ഷി പരാതിക്കാരന് നൽകേണ്ടതും, അല്ലാത്ത പക്ഷം തുക നൽകുന്ന തീയ്യതി വരെ പിഴത്തുകയ്ക്ക് 9% പലിശ കൂടി എതിർ കക്ഷി പരാതിക്കാരന് നൽകേണ്ടതാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/travel-ban-despite-ticket-consumer-court-orders-qatar-airways-to-pay-rs-7-5-lakh-compensation-to-high-court-judge.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടിക്കറ്റെടുക്കാതെ യാത്ര ചെയ്തത് ചോദ്യംചെയ്ത ടി.ടി.ഇക്ക് നേരെ അക്രമം; പ്രതി പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/violence-against-tte-who-questioned-him-for-traveling-without-taking-a-ticket-accused-in-custody.html</link>
					<comments>https://www.chandrikadaily.com/violence-against-tte-who-questioned-him-for-traveling-without-taking-a-ticket-accused-in-custody.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 28 Jun 2023 11:08:45 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[ticket]]></category>
		<category><![CDATA[train]]></category>
		<category><![CDATA[tte]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=261911</guid>

					<description><![CDATA[കാസര്&#x200d;കോട്്: ടിക്കറ്റില്ലാതെ യാത്രചെയ്തത് ചോദ്യംചെയ്ത ടി.ടി.ഇക്ക് നേരേ അക്രമം. ട്രെയിന്&#x200d; ടിക്കറ്റ് സ്‌ക്വാഡ് ജീവനക്കാരന്&#x200d; കണ്ണൂര്&#x200d; കൂത്തുപറമ്പിലെ എം.രാജേഷിനെയാണ് ആക്രമിച്ചത്. സംഭവത്തില്&#x200d; വടകര എടച്ചേരി ചിറക്കം പുനത്തില്&#x200d; വീട്ടില്&#x200d; സി.പി.മുഹമ്മദലി (33)യെ കാസര്&#x200d;കോട് റെയില്&#x200d;വേ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്&#x200d;ക്കെതിരെ വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലായി ഏഴില്&#x200d;പരം ക്രിമിനല്&#x200d; കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ചെന്നൈ-മംഗളൂരു മെയിലിലെ ജനറല്&#x200d; കംപാര്&#x200d;ട്ട്‌മെന്റിലാണ് ഇയാള്&#x200d; ടിക്കറ്റില്ലാതെ യാത്രചെയ്തത്. ടിക്കറ്റ് ചോദിച്ചെത്തിയ ടി.ടി.ഇയെ കഴുത്തില്&#x200d; കയറിപ്പിടിക്കുകയായിരുന്നു. പയ്യന്നൂരിനും കാഞ്ഞങ്ങാടിനും ഇടയിലായിരുന്നു സംഭവം. യാത്രക്കാര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>കാസര്&#x200d;കോട്്: ടിക്കറ്റില്ലാതെ യാത്രചെയ്തത് ചോദ്യംചെയ്ത ടി.ടി.ഇക്ക് നേരേ അക്രമം. ട്രെയിന്&#x200d; ടിക്കറ്റ് സ്‌ക്വാഡ് ജീവനക്കാരന്&#x200d; കണ്ണൂര്&#x200d; കൂത്തുപറമ്പിലെ എം.രാജേഷിനെയാണ് ആക്രമിച്ചത്. സംഭവത്തില്&#x200d; വടകര എടച്ചേരി ചിറക്കം പുനത്തില്&#x200d; വീട്ടില്&#x200d; സി.പി.മുഹമ്മദലി (33)യെ കാസര്&#x200d;കോട് റെയില്&#x200d;വേ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്&#x200d;ക്കെതിരെ വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലായി ഏഴില്&#x200d;പരം ക്രിമിനല്&#x200d; കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.</p>
<p>ചെന്നൈ-മംഗളൂരു മെയിലിലെ ജനറല്&#x200d; കംപാര്&#x200d;ട്ട്‌മെന്റിലാണ് ഇയാള്&#x200d; ടിക്കറ്റില്ലാതെ യാത്രചെയ്തത്. ടിക്കറ്റ് ചോദിച്ചെത്തിയ ടി.ടി.ഇയെ കഴുത്തില്&#x200d; കയറിപ്പിടിക്കുകയായിരുന്നു. പയ്യന്നൂരിനും കാഞ്ഞങ്ങാടിനും ഇടയിലായിരുന്നു സംഭവം. യാത്രക്കാര്&#x200d; ഇടപ്പെട്ടതോടെയാണ് പ്രതിയെ പിടിച്ചുമാറ്റിയത്. വണ്ടി കാസര്&#x200d;കോട്ടെത്തിയപ്പോള്&#x200d; രാജേഷ് ജനറല്&#x200d; ആശുപത്രിയിലെത്തി ചികിത്സതേടി. പിന്നീട് കാസര്&#x200d;കോട് ആര്&#x200d;.പി.എഫ് സ്റ്റേഷനിലെത്തി പരാതി നല്&#x200d;കി. പരാതിയെ തുടര്&#x200d;ന്ന് എസ്.ഐ എം.രജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കാസര്&#x200d;കോട് സ്റ്റേഷന്&#x200d; പരിസരത്തുനിന്ന് മുഹമ്മദലിയെ കസ്റ്റഡിയിലെടുത്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/violence-against-tte-who-questioned-him-for-traveling-without-taking-a-ticket-accused-in-custody.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അവധിക്കാല വിമാനടിക്കറ്റ് നിരക്ക്: പ്രവാസികളോടുള്ള നിലപാടില്&#x200d; മാറ്റമില്ലാതെ എയര്&#x200d;ലൈനുകള്&#x200d;</title>
		<link>https://www.chandrikadaily.com/holiday-airfare-airlines-unchanged-on-expatriate-stance.html</link>
					<comments>https://www.chandrikadaily.com/holiday-airfare-airlines-unchanged-on-expatriate-stance.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 02 Feb 2023 15:23:02 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[airlines ticket]]></category>
		<category><![CDATA[flight]]></category>
		<category><![CDATA[price rate]]></category>
		<category><![CDATA[ticket]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235754</guid>

					<description><![CDATA[സാധാരണ നിരക്കിനേക്കാള്&#x200d; നാലിരട്ടിവരെയാണ് നിരക്ക്]]></description>
										<content:encoded><![CDATA[<p><strong>റസാഖ് ഒരുമനയൂര്&#x200d;</strong></p>
<p>അബുദാബി: ഗള്&#x200d;ഫ് നാടുകളിലെ അവധിക്കാലത്ത് എയര്&#x200d;ലൈനുകള്&#x200d; ഈടാക്കുന്ന അമിതനിരക്കില്&#x200d; ഇക്കുറിയും മാറ്റമില്ല. ആറുമാസത്തോളം ഇനിയും ബാക്കിയുണ്ടെങ്കിലും ഉയര്&#x200d;ന്ന ടിക്കറ്റ് നിരക്കാണ് വിവിധ എയര്&#x200d;ലൈനുകളുടെ വെബ്‌സൈറ്റുകളിലുള്ളത്. സാധാരണ നിരക്കിനേക്കാള്&#x200d; നാലിരട്ടിവരെയാണ് നിരക്ക് കാണിക്കുന്നത്.</p>
<p>അമിതനിരക്കിനെതിരെ കഴിഞ്ഞ നാലുപതിറ്റാണ്ടിലേറെയായി ശക്തമായ പ്രതിഷേധങ്ങളുണ്ടെങ്കിലും പ്രവാസികള്&#x200d;ക്ക് ആശ്വാസമാകുന്ന ഇടപെടലുകള്&#x200d; ഇതുവരെ ഉണ്ടായിട്ടില്ല. എയര്&#x200d;ഇന്ത്യ എക്‌സ്പ്രസ്സ് വരുന്നതോടെ അവധിക്കാലത്തെ ചൂഷണത്തിന് അറുതി വരുമെന്ന് കരുതിയിരുന്നുവെങ്കിലും പഴയരീതി തന്നെ തുടരുന്ന അവസ്ഥയാണുണ്ടായത്.</p>
<p>ആറുമാസം മുമ്പ് ടിക്കറ്റെടുത്താല്&#x200d; നിരക്ക കുറഞ്ഞുകിട്ടുമെന്ന് കരുതി കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധിപേര്&#x200d; വെബ്‌സൈറ്റുകളില്&#x200d; നിരക്ക് നോക്കിയിരിക്കുകയാണ്. എന്നാല്&#x200d; വിവിധ എയര്&#x200d;ലൈനുകളുടെ ടിക്കറ്റ് നിരക്ക് നിലവില്&#x200d; നാല്&#x200d;പ്പതിനായിരവും അമ്പതിനായിരവുമൊക്കെയാണ്.</p>
<p>ജൂണ്&#x200d; അവസാനം മുതല്&#x200d; ജൂലൈ പകുതിവരെയാണ് സ്‌കൂള്&#x200d; അവധിക്കാലം ചെലവഴിക്കാന്&#x200d; ആയിരക്കണക്കിന് കുടുംബങ്ങള്&#x200d; നാട്ടിലേക്ക് യാത്ര തിരിക്കുന്നത്. ഈ സമയത്താണ് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന നിരക്കുമായി എയര്&#x200d;ലൈനുകള്&#x200d; പ്രവാസികളെ ചൂഷണം ചെയ്യുന്നത്. നാലംഗ കുടുംബം നാട്ടില്&#x200d; പോയിവരുന്നതിന് രണ്ടുലക്ഷത്തിലധികം രൂപ വേണമെന്നതാണ് മുന്&#x200d;കാലങ്ങളില്&#x200d; പലരുടെയും അനുഭവം.</p>
<p>സാധാരണക്കാരും ചെറിയ വേതനത്തിന് തൊഴിലെടുക്കുന്നവര്&#x200d;ക്കും മാസങ്ങള്&#x200d;ക്കുമുമ്പ് ടിക്കറ്റ് എടുക്കാന്&#x200d; സാമ്പത്തിക ഭദ്രതയില്ല എന്നതാണ് നേര്. എങ്കിലും നിരക്ക് കുറവില്&#x200d; കിട്ടുകയാണെങ്കില്&#x200d; കടം വാങ്ങിയെങ്കിലും ടിക്കറ്റെടുക്കാമെന്നാണ് പലരും കരുതുന്നത്. പക്ഷെ നിരക്ക് തീരെ കുറയുന്നില്ലെന്നത് ഇത്തരക്കാരെ പ്രയാസത്തിലാക്കുന്നു.</p>
<p>വിദേശ എയര്&#x200d;ലൈകള്&#x200d; ഉള്&#x200d;പ്പെടെ നിരവധി വിമാനങ്ങള്&#x200d; കേരളത്തിലേക്ക് സര്&#x200d;വ്വീസ് നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ എയര്&#x200d;ലൈനുകള്&#x200d; തമ്മില്&#x200d; കടുത്ത മത്സരം നടക്കുന്നുണ്ട്. എന്നാല്&#x200d; അതുകൊണ്ടൊന്നും അവധിക്കാലത്ത് കാര്യമായ പ്രയോജനം സാധാരണക്കാര്&#x200d;ക്ക് ലഭിക്കുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/holiday-airfare-airlines-unchanged-on-expatriate-stance.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
