<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>tickets &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/tickets/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 05 Dec 2025 09:37:24 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>tickets &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തകര്‍പ്പന്‍ ഫോമില്‍ കോലി; വിശാഖപട്ടണത്തെ മൂന്നാം ഏകദിന ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നു</title>
		<link>https://www.chandrikadaily.com/kohli-in-smashing-form-visakhapatnam-3rd-odi-tickets-sold-out-within-minutes.html</link>
					<comments>https://www.chandrikadaily.com/kohli-in-smashing-form-visakhapatnam-3rd-odi-tickets-sold-out-within-minutes.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 05 Dec 2025 09:37:24 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[3rdODI]]></category>
		<category><![CDATA[kohli]]></category>
		<category><![CDATA[soldout]]></category>
		<category><![CDATA[tickets]]></category>
		<category><![CDATA[Visakhapatnam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366988</guid>

					<description><![CDATA[തുടക്കത്തില്‍ വില്‍പ്പനയ്ക്ക് അത്ര നല്ല പ്രതികരണം ലഭിച്ചിരുന്നില്ല. എന്നാല്‍..]]></description>
										<content:encoded><![CDATA[<p>വിശാഖപട്ടണം: അപൂര്&#x200d;വ്വ ഫോമില്&#x200d; വിരാട് കോലി.  ഇന്ത്യ &#8211; ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയില്&#x200d; തുടര്&#x200d;ച്ചയായ രണ്ട് സെഞ്ചുറികള്&#x200d; നേടിയ കോലി, തന്റെ ഫോമും ടീമിലെ സ്ഥാനവും ചോദ്യം ചെയ്തവര്&#x200d;ക്ക് തകര്&#x200d;പ്പന്&#x200d; മറുപടിയാണ് നല്&#x200d;കിയിരിക്കുന്നത്.  ഇതോടെ ശനിയാഴ്ച വിശാഖപട്ടണത്ത് നടക്കുന്ന മൂന്നാം ഏകദിന മത്സരത്തിനുള്ള ടിക്കറ്റുകള്&#x200d; മിനിറ്റുകള്&#x200d;ക്കുള്ളില്&#x200d; വിറ്റുതീര്&#x200d;ന്നതായി ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്&#x200d; (എസിഎ) സ്ഥിരീകരിച്ചു.</p>
<p>നവംബര്&#x200d; 28നാണ് മൂന്നാം ഏകദിനത്തിനായുള്ള ആദ്യഘട്ട ടിക്കറ്റ് വില്&#x200d;പ്പന ആരംഭിച്ചത്.  തുടക്കത്തില്&#x200d; വില്&#x200d;പ്പനയ്ക്ക് അത്ര നല്ല പ്രതികരണം ലഭിച്ചിരുന്നില്ല. എന്നാല്&#x200d; റാഞ്ചിയില്&#x200d; നടന്ന രണ്ടാം ഏകദിനത്തിലും കോലി സെഞ്ചുറി നേടിയതോടെ കാഴ്ച മാറി.</p>
<p>രണ്ടാം, മൂന്നാം ഘട്ടങ്ങളില്&#x200d; വില്&#x200d;പ്പനയ്ക്ക് വെച്ച മുഴുവന്&#x200d; ടിക്കറ്റുകളും നിമിഷങ്ങള്&#x200d;ക്കുള്ളില്&#x200d; വിറ്റഴിഞ്ഞു. &#8216;ഒന്നുപോലും വില്&#x200d;ക്കാതെ അവശേഷിച്ചില്ല,&#8217; എന്ന് എസിഎ മീഡിയ ആന്&#x200d;ഡ് ഓപ്പറേഷന്&#x200d;സ് ടീമിലെ വൈ. വെങ്കിടേഷ് വ്യക്തമാക്കി.</p>
<p>പരമ്പരയില്&#x200d; ഇതുവരെ കളിച്ച രണ്ടു മത്സരങ്ങളില്&#x200d; നിന്ന് 118.50 ശരാശരിയില്&#x200d; 237 റണ്&#x200d;സാണ് കോലി അടിച്ചുകൂട്ടിയിരിക്കുന്നത്. പരമ്പരയിലെ നിലവിലെ ടോപ്പ് സ്‌കോറും, ഏറ്റവും കൂടുതല്&#x200d; സിക്സറുകളും ബൗണ്ടറികളും നേടിയ താരവുമാണ് കോലി.</p>
<p>വിശാഖപട്ടണത്ത് കോലിയുടെ ഏകദിന റെക്കോഡും അതിഗംഭീരമാണ്. ഇവിടെ കളിച്ച ഏഴ് ഏകദിനങ്ങളില്&#x200d; മൂന്ന് സെഞ്ചുറികള്&#x200d; അദ്ദേഹം നേടിയിട്ടുണ്ട്. ഒരു മത്സരത്തില്&#x200d; 99 റണ്&#x200d;സില്&#x200d; പുറത്തായ കോലിക്ക് ഈ ഗ്രൗണ്ടിലെ ശരാശരി 97.83 ആണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kohli-in-smashing-form-visakhapatnam-3rd-odi-tickets-sold-out-within-minutes.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ക്രിസ്മസ്-ന്യൂ ഇയര്&#x200d; ബമ്പര്&#x200d; 20 കോടി xc-224091 എന്ന നമ്പറിന്; സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്</title>
		<link>https://www.chandrikadaily.com/20-crore-christmas-new-year-bumper-for-no-xc-224091-the-prize-is-for-tickets-sold-in-palakkad.html</link>
					<comments>https://www.chandrikadaily.com/20-crore-christmas-new-year-bumper-for-no-xc-224091-the-prize-is-for-tickets-sold-in-palakkad.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 24 Jan 2024 09:41:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Christmas-New Year Bumper]]></category>
		<category><![CDATA[lottery winner]]></category>
		<category><![CDATA[tickets]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288786</guid>

					<description><![CDATA[നികുതി കഴിഞ്ഞുള്ള തുക ജേതാവിനു ലഭിക്കും.]]></description>
										<content:encoded><![CDATA[<p>സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് ന്യൂ ഇയര്&#x200d; ബംപറിന്റെ ഒന്നാം സമ്മാനം തഇ 224091 എന്ന ടിക്കറ്റിന്. പാലക്കാട്ട് ഷാജഹാന്&#x200d; എന്ന ഏജന്റ് വിറ്റ ടിക്കറ്റാണിത്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം.</p>
<p>നികുതി കഴിഞ്ഞുള്ള തുക ജേതാവിനു ലഭിക്കും. മറ്റു സീരീസുകളിലെ ഇതേ നമ്പറിന് ഒരു ലക്ഷം രൂപ വീതം കിട്ടും. തിരുവനന്തപുരത്ത് ഗോര്&#x200d;ഖി ഭവനില്&#x200d; ഇന്ന് ഉച്ചയ്ക്കു രണ്ടു മണിക്കാണ് നറുക്കെടുപ്പ് നടന്നത്.</p>
<p>രണ്ടാം സമ്മാനമായി 20 പേര്&#x200d;ക്ക് ഒരു കോടി രൂപ വീതം ലഭിക്കും. 45 ലക്ഷം ടിക്കറ്റുകള്&#x200d; വിറ്റഴിഞ്ഞു. പാലക്കാടാണ് കൂടുതല്&#x200d; ടിക്കറ്റുകള്&#x200d; വിറ്റത്. മുന്&#x200d; വര്&#x200d;ഷം 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനം.  30 പേര്&#x200d;ക്ക് 10 ലക്ഷം രൂപ വീതം മൂന്നാം സമ്മാനമായി ലഭിക്കും.</p>
<p>20 പേര്&#x200d;ക്ക് മൂന്ന് ലക്ഷം രൂപ വീതം നല്&#x200d;കുന്ന നാലാം സമ്മാനവും (ആകെ അറുപതു ലക്ഷം. ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 20 പേര്&#x200d;ക്ക് 2 ലക്ഷം രൂപ വീതം നല്&#x200d;കുന്ന അഞ്ചാം സമ്മാനവും (ആകെ നാല്&#x200d;പതു ലക്ഷം. ഓരോ സീരീസുകളിലും രണ്ട് സമ്മാനം) മുതല്&#x200d; അവസാന നാലക്കത്തിന് 400 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/20-crore-christmas-new-year-bumper-for-no-xc-224091-the-prize-is-for-tickets-sold-in-palakkad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടിക്കറ്റെടുക്കാതെ യാത്ര ചെയ്തവരിലൂടെ റെയില്&#x200d;വേ നേടിയത് 121 കോടി</title>
		<link>https://www.chandrikadaily.com/central-railway-recovers-rs121-crore-from-errant-travellers-from-april-to-december-2017.html</link>
					<comments>https://www.chandrikadaily.com/central-railway-recovers-rs121-crore-from-errant-travellers-from-april-to-december-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 15 Jan 2018 13:07:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[central government]]></category>
		<category><![CDATA[Railway]]></category>
		<category><![CDATA[RAILWAY STATION]]></category>
		<category><![CDATA[tickets]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=65125</guid>

					<description><![CDATA[മുംബൈ: ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരില്&#x200d; നിന്ന് റെയില്&#x200d;വേക്ക് ലഭിച്ചത് 121.09 കോടി രൂപ. 2017 ഏപ്രില്&#x200d; മുതല്&#x200d; ഡിസംബര്&#x200d; വരെയുള്ള കണക്കാണിത്. 2016ല്&#x200d; ഇത്തരത്തില്&#x200d; റെയില്&#x200d;വേക്ക് 100.53കോടി രൂപ ലഭിച്ചിരുന്നു. 2017ഓടു കൂടി അത് 20.46ശതമാനമായി വര്&#x200d;ദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും വര്&#x200d;ഷങ്ങള്&#x200d;ക്കിടെ ലഭിച്ച ഏറ്റവും ഉയര്&#x200d;ന്ന തുകയാണിത്. 2017ല്&#x200d; ഡിസംബറില്&#x200d; ടിക്കറ്റില്ലാതെയുള്ള യാത്ര, ബുക്ക് ചെയ്യാത്ത ലഗേജ് തുടങ്ങി 2.6 ലക്ഷം കേസുകളാണ് റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടത്. 2016 ഡിസംബറില്&#x200d; 1.81 ലക്ഷം കേസുകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു. 2016 ഡിസംബറില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരില്&#x200d; നിന്ന് റെയില്&#x200d;വേക്ക് ലഭിച്ചത് 121.09 കോടി രൂപ. 2017 ഏപ്രില്&#x200d; മുതല്&#x200d; ഡിസംബര്&#x200d; വരെയുള്ള കണക്കാണിത്. 2016ല്&#x200d; ഇത്തരത്തില്&#x200d; റെയില്&#x200d;വേക്ക് 100.53കോടി രൂപ ലഭിച്ചിരുന്നു. 2017ഓടു കൂടി അത് 20.46ശതമാനമായി വര്&#x200d;ദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും വര്&#x200d;ഷങ്ങള്&#x200d;ക്കിടെ ലഭിച്ച ഏറ്റവും ഉയര്&#x200d;ന്ന തുകയാണിത്.</p>
<p>2017ല്&#x200d; ഡിസംബറില്&#x200d; ടിക്കറ്റില്ലാതെയുള്ള യാത്ര, ബുക്ക് ചെയ്യാത്ത ലഗേജ് തുടങ്ങി 2.6 ലക്ഷം കേസുകളാണ് റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടത്. 2016 ഡിസംബറില്&#x200d; 1.81 ലക്ഷം കേസുകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു. 2016 ഡിസംബറില്&#x200d; ലഭിച്ചതിനേക്കാള്&#x200d; 21.73 ശതമാനം കൂടുതല്&#x200d;(8.76) ഫൈനാണ് 2017ല്&#x200d; ലഭിച്ചത്. 2017 ഏപ്രില്&#x200d; മുതല്&#x200d; ഡിസംബര്&#x200d; വരെ 24.41 ലക്ഷം കേസുകളാണ് രജിസ്റ്റര്&#x200d; ചെയ്തിട്ടുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/central-railway-recovers-rs121-crore-from-errant-travellers-from-april-to-december-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐ.എസ്.എല്‍ ഉദ്ഘാടന മത്സരം; ഗാലറി ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു</title>
		<link>https://www.chandrikadaily.com/isl-inauguration-match-no-tickets.html</link>
					<comments>https://www.chandrikadaily.com/isl-inauguration-match-no-tickets.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 09 Nov 2017 12:55:23 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Isl]]></category>
		<category><![CDATA[tickets]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52954</guid>

					<description><![CDATA[&#160; അഷ്റഫ് തൈവളപ്പ് കൊച്ചി: നവംബര്‍ 17ന് തുടങ്ങുന്ന ഐ.എസ്.എല്‍ നാലാം സീസണിലെ ഉദ്ഘാടന മത്സരത്തിന്റേതടക്കം കൊച്ചിയില്‍ നടക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ ഒമ്പത് മത്സരങ്ങളുടെയും ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന തുടങ്ങി. ഇന്ന് വൈകിട്ട് നാലു മണിക്ക് വില്‍പ്പന തുടങ്ങിയ ടിക്കറ്റുകളില്‍ ഉദ്ഘാടന മത്സരത്തിന്റെ മുഴുവന്‍ ഗാലറി ടിക്കറ്റുകളും ഒന്നര മണിക്കൂറിനകം വിറ്റു തീര്‍ന്നു. 240 രൂപയായിരുന്നു ഗാലറി ടിക്കറ്റിന്റെ വില. മറ്റു ടിക്കറ്റുകളും അതിവേഗത്തില്‍ വിറ്റുപോവുന്നുണ്ട്. പതിനായിരം രൂപയാണ് ടിക്കറ്റിന്റെ കൂടിയ വില. കഴിഞ്ഞ സീസണില്‍ 200, 300,500 [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p><strong>അഷ്റഫ് തൈവളപ്പ്</strong></p>
<p>കൊച്ചി: നവംബര്&#x200d; 17ന് തുടങ്ങുന്ന ഐ.എസ്.എല്&#x200d; നാലാം സീസണിലെ ഉദ്ഘാടന മത്സരത്തിന്റേതടക്കം കൊച്ചിയില്&#x200d; നടക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ ഒമ്പത് മത്സരങ്ങളുടെയും ഓണ്&#x200d;ലൈന്&#x200d; ടിക്കറ്റ് വില്&#x200d;പ്പന തുടങ്ങി. ഇന്ന് വൈകിട്ട് നാലു മണിക്ക് വില്&#x200d;പ്പന തുടങ്ങിയ ടിക്കറ്റുകളില്&#x200d; ഉദ്ഘാടന മത്സരത്തിന്റെ മുഴുവന്&#x200d; ഗാലറി ടിക്കറ്റുകളും ഒന്നര മണിക്കൂറിനകം വിറ്റു തീര്&#x200d;ന്നു. 240 രൂപയായിരുന്നു ഗാലറി ടിക്കറ്റിന്റെ വില. മറ്റു ടിക്കറ്റുകളും അതിവേഗത്തില്&#x200d; വിറ്റുപോവുന്നുണ്ട്. പതിനായിരം രൂപയാണ് ടിക്കറ്റിന്റെ കൂടിയ വില. കഴിഞ്ഞ സീസണില്&#x200d; 200, 300,500 എന്നിങ്ങനെയായിരുന്നു ടിക്കറ്റ് നിരക്ക്.</p>
<p>മത്സരങ്ങളെ രണ്ടു വിഭാഗമാക്കിയാണ് നാലാം സീസണിലെ ടിക്കറ്റ് വില്&#x200d;പ്പന. ഉദ്ഘാടന മത്സരത്തിന് 240 രൂപ മുതല്&#x200d; 3500 രൂപ വരെയാണ് വില. ഗാലറി ടിക്കറ്റിനാണ് 240 രൂപ. ഗോള്&#x200d; പോസ്റ്റിന് പിന്നിലെ ബി.ഡി ബ്ലോക്കുകള്&#x200d;ക്ക് 500 രൂപയും സി ബ്ലോക്കിന് 700 രൂപയും നല്&#x200d;കണം. വി.ഐ.പി ബോക്സിന് സമീപമുള്ള എ,ഇ ബ്ലോക്കുകള്&#x200d;ക്ക് 850 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. വി.ഐ.പി ബോക്സിന് 3500 രൂപയാണ് ഈടാക്കുക. അതേസമയം ഓണര്&#x200d; ബോക്സിന് പതിനായിരം രൂപ നല്&#x200d;കണം. ഡിസംബര്&#x200d; 31ന് വൈകിട്ട് 5.30ന് നടക്കുന്ന ബംഗളൂരു എഫ്.സിക്കെതിരായ മത്സരത്തിനും ഫെബ്രുവരി 23ന് ചെന്നൈയിന്&#x200d; എഫ്.സിക്കെതിരായ മത്സരത്തിനും ഇതേ ടിക്കറ്റ് നിരക്കാണ്. മറ്റു മത്സരങ്ങളുടെ ടിക്കറ്റ് വില ഇങ്ങനെ: ഗാലറി-200, ബി,ഡി ബ്ലോക്ക്-400, എ,സി, ഇ ബ്ലോക്ക്-650, വി.ഐ.പി-2500, ഓണര്&#x200d; ബോക്സ്-5000. ഗാലറി ടിക്കറ്റിന് കാര്യമായി വില വര്&#x200d;ധിപ്പിക്കാത്തത് ആരാധകര്&#x200d;ക്ക് ഏറെ ആശ്വാസകരമാവും. അണ്ടര്&#x200d;-17 ലോകകപ്പിനോടനുബന്ധിച്ച് സ്റ്റേഡിയത്തില്&#x200d; ഗാലറിയിലടക്കം ഇരിപ്പിടങ്ങള്&#x200d; സ്ഥാപിച്ചിരുന്നു. ബുക്ക്മൈ ഷോയുടെ ഓണ്&#x200d;ലൈന്&#x200d; സൈറ്റിലും മൊബൈല്&#x200d; ആപ്ലിക്കേഷന്&#x200d; വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാനാവും. കഴിഞ്ഞ സീസണ്&#x200d; മുതല്&#x200d; കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകര്&#x200d; ആവശ്യമുന്നയിക്കുന്ന സീസണ്&#x200d; ടിക്കറ്റ് വില്&#x200d;പ്പനക്ക് ടീം മാനേജ്മെന്റ് ഇത്തവണയും അവസരമൊരുക്കിയില്ല. നിലവിലെ ടിക്കറ്റ് നിരക്കിലൂടെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ആരാധകരെ ചൂഷണം ചെയ്യുകയാണെന്ന് ആക്ഷേപവുമുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/isl-inauguration-match-no-tickets.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യ-ന്യൂസിലാന്റ് ടി-20 : തിരുവനന്തപുരത്തെ കളിയുടെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു</title>
		<link>https://www.chandrikadaily.com/indvsnz-t20-tickets-tvm-soldout.html</link>
					<comments>https://www.chandrikadaily.com/indvsnz-t20-tickets-tvm-soldout.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 31 Oct 2017 06:36:26 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[INDvsNZ]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[T20]]></category>
		<category><![CDATA[tickets]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50935</guid>

					<description><![CDATA[തിരുവനന്തപുരം : നവംബര്‍ ഏഴിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലാന്റ് ടി-20 മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ നാലുവരെയായിരുന്നു ടിക്കറ്റ് വില്‍പ്പന നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഒരാഴ്ച മുമ്പുതന്നെ എല്ലാ ടിക്കറ്റുകളും വിറ്റുതീരുകയായിരുന്നു. ക്രിക്കറ്റ് പ്രമികള്‍ ടിക്കറ്റിനായി ഓണ്‍ലൈന്‍ മാര്‍ഗം ഉപയോഗിച്ചത് വേഗത്തില്‍ ടിക്കറ്റുകള്‍ വീറ്റുതീരാന്‍ സഹായകമായി. ഇരുപത്തിയെന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരുവന്തപുരത്ത് ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരം അരങ്ങേറുന്നത്.ഇതിനായി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പൂര്‍ണ്ണസജ്ജമാണെന്ന്് കേരള ക്രിക്കറ്റ് അസോസിഷന്‍ സെക്രട്ടറി ജയേഷ് ജോര്‍ജ് [&#8230;]]]></description>
										<content:encoded><![CDATA[<p>
                     തിരുവനന്തപുരം :  നവംബര്&#x200d; ഏഴിന് കാര്യവട്ടം ഗ്രീന്&#x200d;ഫീല്&#x200d;ഡ് സ്റ്റേഡിയത്തില്&#x200d; നടക്കുന്ന ഇന്ത്യ-ന്യൂസിലാന്റ് ടി-20 മത്സരത്തിന്റെ ടിക്കറ്റുകള്&#x200d; വിറ്റുതീര്&#x200d;ന്നു. ഒക്ടോബര്&#x200d; 16 മുതല്&#x200d; നവംബര്&#x200d; നാലുവരെയായിരുന്നു ടിക്കറ്റ് വില്&#x200d;പ്പന നിശ്ചയിച്ചിരുന്നത്. എന്നാല്&#x200d; ഒരാഴ്ച മുമ്പുതന്നെ എല്ലാ ടിക്കറ്റുകളും വിറ്റുതീരുകയായിരുന്നു. ക്രിക്കറ്റ് പ്രമികള്&#x200d; ടിക്കറ്റിനായി ഓണ്&#x200d;ലൈന്&#x200d; മാര്&#x200d;ഗം ഉപയോഗിച്ചത് വേഗത്തില്&#x200d; ടിക്കറ്റുകള്&#x200d; വീറ്റുതീരാന്&#x200d; സഹായകമായി. </p>
<p> ഇരുപത്തിയെന്&#x200d;പത് വര്&#x200d;ഷങ്ങള്&#x200d;ക്ക് ശേഷമാണ് തിരുവന്തപുരത്ത് ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരം അരങ്ങേറുന്നത്.ഇതിനായി ഗ്രീന്&#x200d;ഫീല്&#x200d;ഡ് സ്റ്റേഡിയം പൂര്&#x200d;ണ്ണസജ്ജമാണെന്ന്്      കേരള ക്രിക്കറ്റ് അസോസിഷന്&#x200d; സെക്രട്ടറി ജയേഷ് ജോര്&#x200d;ജ് അറിയിച്ചു. പുതിയ ഗ്രീന്&#x200d;ഫീല്&#x200d;ഡ് സ്‌റ്റേഡിയത്തിന്റെ  കപാസിറ്റി 45000മാണെന്നും അദ്ദേഹം പറഞ്ഞു. </p>
<p>മൂന്നു വീതം ഏകദിനവും ടി-20യും അടങ്ങിയ ന്യൂസിലാന്റി ന്റെ ഇന്ത്യന്&#x200d; പര്യടനത്തില്&#x200d; 2-1ന് ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിരിരുന്നു. നവംബര്&#x200d; ഒന്നിന് ഫിറോസ് ഷാ കോട്ട്‌ലയിലെ മത്സരത്തോടെ ടി-20 മത്സരങ്ങള്&#x200d;ക്ക് തുടക്കമാവും.  </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indvsnz-t20-tickets-tvm-soldout.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
