<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>TMC &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/tmc/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 03 Jun 2025 17:43:36 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>TMC &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പി.വി അന്‍വറിന് എഎപി പിന്തുണയില്ല; തീരുമാനം സ്വതന്ത്ര സ്ഥാനാര്‍ഥിയായതിനാല്‍</title>
		<link>https://www.chandrikadaily.com/pv-anwar-has-no-aap-support-since-the-decision-is-an-independent-candidate.html</link>
					<comments>https://www.chandrikadaily.com/pv-anwar-has-no-aap-support-since-the-decision-is-an-independent-candidate.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 03 Jun 2025 17:43:36 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AAP]]></category>
		<category><![CDATA[pv anvar]]></category>
		<category><![CDATA[TMC]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343502</guid>

					<description><![CDATA[തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ആംആദ്മി പാര്‍ട്ടി പിന്തുണ നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അന്‍വര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയതോടെ പിന്തുണ വേണ്ടെന്ന തീരുമാനം കേന്ദ്ര നേതൃത്വം എടുത്തു.]]></description>
										<content:encoded><![CDATA[<p>നിലമ്പൂര്&#x200d; ഉപതെരഞ്ഞെടുപ്പില്&#x200d; സ്വതന്ത്ര സ്ഥാനാര്&#x200d;ഥിയായി മത്സരിക്കുന്ന പി.വി അന്&#x200d;വറിന് ആംആദ്മി പാര്&#x200d;ട്ടിയുടെ പിന്തുണ ഉണ്ടാകില്ല. തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ഥിക്ക് ആംആദ്മി പാര്&#x200d;ട്ടി പിന്തുണ നല്&#x200d;കാന്&#x200d; തീരുമാനിച്ചിരുന്നെങ്കിലും അന്&#x200d;വര്&#x200d; സ്വതന്ത്ര സ്ഥാനാര്&#x200d;ത്ഥി ആയതോടെ പിന്തുണ വേണ്ടെന്ന തീരുമാനം കേന്ദ്ര നേതൃത്വം എടുത്തു. അതേസമയം ഉപതെരഞ്ഞെടുപ്പില്&#x200d; ആരെയും പിന്തുണക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.</p>
<p>തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ഥിയായി പി.വി അന്&#x200d;വര്&#x200d; നല്&#x200d;കിയ നാമനിര്&#x200d;ദേശ പത്രിക വരണാധികാരി തള്ളിയതോടെ സ്വതന്ത്ര സ്ഥാനാര്&#x200d;ഥിയായി നില്&#x200d;ക്കാന്&#x200d; തീരുമാനിക്കുകയായിരുന്നു. </p>
<p>1968ലെ തെരഞ്ഞെടുപ്പ് വിജ്ഞാപനം പാലിക്കാത്തതിനാലാണ് അന്&#x200d;വറിന്റെ പത്രിക തള്ളിയത്. ആകെ 19 പേരാണ് നാമനിര്&#x200d;ദേശ പത്രിക സമര്&#x200d;പ്പിച്ചത്. ഇതില്&#x200d; ഏഴ് പത്രികകള്&#x200d; തള്ളി.</p>
<p>കൂടാതെ കേരളത്തില്&#x200d; തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; പട്ടികയില്&#x200d; ഇല്ലാത്തതും പത്രിക തള്ളാന്&#x200d; കാരണമാവുകയായിരുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം കഴിഞ്ഞ് മൂന്ന് ദിവസത്തിനകം സ്ഥാനാര്&#x200d;ഥിയെ കുറിച്ച് കമ്മീഷനില്&#x200d; അറിയിക്കണം എന്ന വ്യവസ്ഥ ലംഘിക്കുകയും ചെയ്തു. പി.വി അന്&#x200d;വര്&#x200d; മത്സരിക്കുന്നത് അറിയിക്കാന്&#x200d; ടിഎംസി വൈകിയതോടെ പത്രിക തള്ളുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pv-anwar-has-no-aap-support-since-the-decision-is-an-independent-candidate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി വി അന്‍വറിന്റെ ഒരു സെറ്റ് പത്രിക തള്ളി; തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ സാധിക്കില്ല</title>
		<link>https://www.chandrikadaily.com/one-set-of-p-v-anwars-nomination-papers-rejected-trinamool-congress-cannot-field-him.html</link>
					<comments>https://www.chandrikadaily.com/one-set-of-p-v-anwars-nomination-papers-rejected-trinamool-congress-cannot-field-him.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 03 Jun 2025 08:41:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[nilambur election]]></category>
		<category><![CDATA[nomination]]></category>
		<category><![CDATA[pv anwar]]></category>
		<category><![CDATA[TMC]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343436</guid>

					<description><![CDATA[കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി അന്‍വറിന് മത്സരിക്കാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരിക്കുന്നത്]]></description>
										<content:encoded><![CDATA[<p>നിലമ്പൂര്&#x200d; ഉപതെരഞ്ഞെടുപ്പിനായി പി വി അന്&#x200d;വര്&#x200d; നല്&#x200d;കിയ ഒരു സെറ്റ് പത്രിക തള്ളി. ഇതോടെ അന്&#x200d;വറിന് തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥിയായി മത്സരിക്കാനുള്ള സാധ്യത അടഞ്ഞു. എന്നിരിക്കിലും അദ്ദേഹത്തിന് സ്വതന്ത്ര സ്ഥാനാര്&#x200d;ഥിയായി മത്സരിക്കാം. പത്രിക തള്ളിയതിന്റെ കാരണം വ്യക്തമായിട്ടില്ല. പത്രികയില്&#x200d; സാങ്കേതിക പിഴവുണ്ടായെന്നാണ് സൂചന.</p>
<p>കേരളത്തില്&#x200d; രജിസ്റ്റര്&#x200d; ചെയ്യാത്ത പാര്&#x200d;ട്ടിയുടെ സ്ഥാനാര്&#x200d;ഥിയായി അന്&#x200d;വറിന് മത്സരിക്കാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്&#x200d; അറിയിച്ചിരിക്കുന്നത്. ഈ സാങ്കേതിക തടസങ്ങള്&#x200d; ചൂണ്ടിക്കാട്ടിയാണ് സൂക്ഷ്മ പരിശോധനാവേളയില്&#x200d; പത്രിക തള്ളിയത്. പത്രികയില്&#x200d; പുനപരിശോധന വേണമെന്ന് പി വി അന്&#x200d;വര്&#x200d; ആവശ്യപ്പെട്ടിട്ടുണ്ട്.</p>
<p>തൃണമൂല്&#x200d; കോണ്&#x200d;ഗ്രസിന് കേരളത്തില്&#x200d; രജിസ്‌ട്രേഷന്&#x200d; ഇല്ലെന്നത് ഇന്നലെ തന്നെ ചില പാര്&#x200d;ട്ടികള്&#x200d; ഉന്നയിച്ചിരുന്നു. ബംഗാള്&#x200d; മുഖ്യമന്ത്രി മമത ബാനര്&#x200d;ജിയെ ഉള്&#x200d;പ്പെടെ കേരളത്തിലെത്തിച്ച് പ്രചാരണം നടത്താനുള്ള അന്&#x200d;വറിന്റെ നീക്കങ്ങള്&#x200d; കൂടിയാണ് ഇതോടെ പാളിയിരിക്കുന്നത്. പാര്&#x200d;ട്ടിയുടെ പേരോ ചിഹ്നമോ ഉപയോഗിച്ച് അന്&#x200d;വറിന് പ്രചരണം നടത്താന്&#x200d; സാധിക്കില്ല. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്&#x200d; കഴിഞ്ഞ ദിവസം അന്&#x200d;വര്&#x200d; ഒരു മുന്നണിയും രൂപീകരിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/one-set-of-p-v-anwars-nomination-papers-rejected-trinamool-congress-cannot-field-him.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മതപരമായ കടമ നിര്‍വഹിക്കാനുള്ള മുസ്‌ലിംകളുടെ അവകാശത്തെ ബില്‍ ലംഘിക്കുന്നു: ടിഎംസി</title>
		<link>https://www.chandrikadaily.com/bill-violates-right-of-muslims-to-perform-religious-duty-tmc.html</link>
					<comments>https://www.chandrikadaily.com/bill-violates-right-of-muslims-to-perform-religious-duty-tmc.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 02 Apr 2025 17:03:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kalyan banarjee]]></category>
		<category><![CDATA[TMC]]></category>
		<category><![CDATA[Waqf Bill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336829</guid>

					<description><![CDATA[ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 ലംഘിക്കുകയും ചെയ്യുന്നുവെന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ച വഖഫ് (ഭേദഗതി) ബില്ലിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നിയമസഭാംഗം കല്യാണ്‍ ബാനര്‍ജി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>മതപരമായ കര്&#x200d;ത്തവ്യങ്ങള്&#x200d; നിര്&#x200d;വഹിക്കാനും മതകാര്യങ്ങള്&#x200d; കൈകാര്യം ചെയ്യാനുമുള്ള മുസ്‌ലിംകളുടെ അവകാശത്തെ ബില്&#x200d; ലംഘിക്കുകയും അതുവഴി ഭരണഘടനയുടെ ആര്&#x200d;ട്ടിക്കിള്&#x200d; 26 ലംഘിക്കുകയും ചെയ്യുന്നുവെന്ന് ലോക്‌സഭയില്&#x200d; അവതരിപ്പിച്ച വഖഫ് (ഭേദഗതി) ബില്ലിനെതിരെ തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് (ടിഎംസി) നിയമസഭാംഗം കല്യാണ്&#x200d; ബാനര്&#x200d;ജി പറഞ്ഞു.</p>
<p>വഖഫ് ഭൂമിയുടെ കാര്യങ്ങളില്&#x200d; സംസ്ഥാന നിയമനിര്&#x200d;മ്മാണ അധികാരത്തില്&#x200d; കടന്നുകയറി പാര്&#x200d;ലമെന്റ് അതിന്റെ അധികാരപരിധി മറികടക്കുകയാണെന്ന് വാദിച്ച അദ്ദേഹം, &#8221;ബില്&#x200d; മുസ്‌ലിംകള്&#x200d; അവരുടെ മതപരമായ കടമ നിര്&#x200d;വഹിക്കുന്നതിനും അവരുടെ മതപരമായ കാര്യങ്ങള്&#x200d; കൈകാര്യം ചെയ്യുന്നതിനുമുള്ള വ്യക്തമായ ലംഘനമാണ്. അതിനാല്&#x200d;, ബില്&#x200d; ഭരണഘടനയുടെ 26-ാം അനുച്ഛേദത്തിന്റെ പൂര്&#x200d;ണ്ണമായ ലംഘനമാണ്,&#8221; അദ്ദേഹം പറഞ്ഞു.</p>
<p>ഏഴാം ഷെഡ്യൂളിന് കീഴിലുള്ള സംസ്ഥാന ലിസ്റ്റിലെ വിഷയങ്ങളില്&#x200d; നിയമനിര്&#x200d;മ്മാണം നടത്താന്&#x200d; പാര്&#x200d;ലമെന്റിന് അധികാരമില്ലെന്നും സര്&#x200d;ക്കാര്&#x200d; സ്വത്ത് തര്&#x200d;ക്കങ്ങള്&#x200d; തീര്&#x200d;പ്പാക്കാന്&#x200d; ജില്ലാ മജിസ്ട്രേറ്റിന്റെയോ കളക്ടറുടെയോ റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥനെ അനുവദിക്കുന്ന വ്യവസ്ഥയെ എതിര്&#x200d;ക്കുന്നതായും അദ്ദേഹം പറഞ്ഞു. &#8216;ഒരു വ്യക്തിക്ക് സ്വന്തം കാര്യത്തിന്റെ വിധികര്&#x200d;ത്താവാകാന്&#x200d; കഴിയില്ല,&#8217; അദ്ദേഹം അഭിപ്രായപ്പെട്ടു.</p>
<p>വഖഫായി സ്വത്ത് ദാനം ചെയ്യുന്നതിന് ഒരു വ്യക്തി &#8216;കുറഞ്ഞത് അഞ്ച് വര്&#x200d;ഷമെങ്കിലും ഇസ്‌ലാം മതം അനുഷ്ഠിച്ചിരിക്കണം&#8217; എന്ന ബില്ലിന്റെ ആവശ്യകതയെക്കുറിച്ച് ബാനര്&#x200d;ജി ആശങ്ക ഉന്നയിച്ചു, അതിനെ &#8216;അന്യായമായ അടിച്ചേല്&#x200d;പ്പിക്കല്&#x200d;&#8217; എന്ന് വിളിക്കുന്നു.</p>
<p>&#8216;ഭരണഘടനാ വ്യവസ്ഥ പ്രകാരം ഒരു വ്യക്തിയും അവരുടെ മതം ആചരിക്കാന്&#x200d; നിര്&#x200d;ബന്ധിതനാകുന്നില്ലെങ്കില്&#x200d;, അത്തരമൊരു വ്യക്തിക്ക് തന്റെ സ്വത്ത് ദൈവത്തിന് സമര്&#x200d;പ്പിക്കുന്നതില്&#x200d; നിന്ന് തടയാനാവില്ല,&#8217; മറ്റ് വിശ്വാസങ്ങളില്&#x200d; മതപരമായ സംഭാവനകള്&#x200d;ക്ക് അത്തരം ആവശ്യകതകളൊന്നുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bill-violates-right-of-muslims-to-perform-religious-duty-tmc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ന് പി.വി.അന്&#x200d;വര്&#x200d; എംഎല്&#x200d;എ സ്ഥാനം രാജിവച്ചേക്കും</title>
		<link>https://www.chandrikadaily.com/pv-anwar-may-resign-as-mla-today.html</link>
					<comments>https://www.chandrikadaily.com/pv-anwar-may-resign-as-mla-today.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 13 Jan 2025 01:04:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[p v anvar]]></category>
		<category><![CDATA[thrinamool Congress]]></category>
		<category><![CDATA[TMC]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325432</guid>

					<description><![CDATA[രാവിലെ 9 മണിക്ക് സ്പീക്കറെ കണ്ടതിനു ശേഷം വാര്&#x200d;ത്താ സമ്മേളനത്തിലൂടെ നിര്&#x200d;ണായക പ്രഖ്യാപനം നടത്തുമെന്ന് പി വി അന്&#x200d;വര്&#x200d; വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>ഇന്ന് പി.വി.അന്&#x200d;വര്&#x200d; എംഎല്&#x200d;എ സ്ഥാനം രാജിവച്ചേക്കും. രാവിലെ 9 മണിക്ക് സ്പീക്കറെ കണ്ടതിനു ശേഷം വാര്&#x200d;ത്താ സമ്മേളനത്തിലൂടെ നിര്&#x200d;ണായക പ്രഖ്യാപനം നടത്തുമെന്ന് പി വി അന്&#x200d;വര്&#x200d; വ്യക്തമാക്കി. തൃണമൂല്&#x200d; കോണ്&#x200d;ഗ്രസില്&#x200d; ചേരാന്&#x200d; നില്&#x200d;ക്കുന്ന പി വി അന്&#x200d;വറിന് നിലവിലുള്ള സ്ഥാനം അയോഗ്യത വരുത്തുമെങ്കില്&#x200d; അത് തടയാനാണ് രാജിവയ്ക്കാന്&#x200d; ആലോചിക്കുന്നത്.</p>
<p>ഒരു സ്വതന്ത്ര എംഎല്&#x200d;എ ഏതെങ്കിലും പാര്&#x200d;ട്ടിയില്&#x200d; ചേര്&#x200d;ന്നു കഴിഞ്ഞാല്&#x200d; അയോഗ്യനാക്കപ്പെടും. രാവിലെ 9 ന് പി വി അന്&#x200d;വര്&#x200d; സ്പീക്കറെ കണ്ട് രാജിക്കത്ത് സമര്&#x200d;പ്പിക്കാനാണ് എന്നാണ് സൂചനകള്&#x200d;. തുടര്&#x200d;ന്ന് പി വി അന്&#x200d;വര്&#x200d; മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തും.</p>
<p>മമതാ ബാനര്&#x200d;ജിയുമായി പി വി അന്&#x200d;വര്&#x200d; കഴിഞ്ഞ ദിവസങ്ങളില്&#x200d; കൂടിക്കാഴ്ച്ച നടത്തിയിരുന്നു. രാജിവെച്ചതിനു ശേഷം നിലമ്പൂരില്&#x200d; വീണ്ടും മത്സരിക്കുമ്പോള്&#x200d; സംരക്ഷണമുണ്ടാകുമെന്ന് മമത ഉറപ്പ് നല്&#x200d;കിയതായാണ് സൂചന. നാല് ദക്ഷിണേന്ത്യന്&#x200d; സംസ്ഥാനങ്ങളുടെ ചുമതല ടിഎംസി പി വി അന്&#x200d;വറിന് നല്&#x200d;കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pv-anwar-may-resign-as-mla-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി വി അന്&#x200d;വര്&#x200d; തൃണമൂല്&#x200d; കോണ്&#x200d;ഗ്രസില്&#x200d;; അഭിഷേക് ബാനര്&#x200d;ജി അംഗത്വം നല്&#x200d;കി</title>
		<link>https://www.chandrikadaily.com/pv-anwar-in-trinamool-congress-abhishek-banerjee-gave-membership.html</link>
					<comments>https://www.chandrikadaily.com/pv-anwar-in-trinamool-congress-abhishek-banerjee-gave-membership.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 10 Jan 2025 14:41:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pv anvar]]></category>
		<category><![CDATA[TMC]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325089</guid>

					<description><![CDATA[അന്&#x200d;വര്&#x200d; പാര്&#x200d;ട്ടിയില്&#x200d; ചേര്&#x200d;ന്നതായി തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് ഔദ്യോഗിക എക്സ് പേജിലൂടെ അറിയിച്ചു]]></description>
										<content:encoded><![CDATA[<p>നിലമ്പൂര്&#x200d; എംഎല്&#x200d;എ പി വി അന്&#x200d;വര്&#x200d; തൃണമൂല്&#x200d; കോണ്&#x200d;ഗ്രസില്&#x200d; ചേര്&#x200d;ന്നു. ദേശീയ ജനറല്&#x200d; സെക്രട്ടറി അഭിഷേക് ബാനര്&#x200d;ജി പി വി അന്&#x200d;വറിനെ അംഗത്വം നല്&#x200d;കി സ്വീകരിച്ചു.</p>
<p>അന്&#x200d;വര്&#x200d; പാര്&#x200d;ട്ടിയില്&#x200d; ചേര്&#x200d;ന്നതായി തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് ഔദ്യോഗിക എക്സ് പേജിലൂടെ അറിയിച്ചു. കൊല്&#x200d;ക്കത്തയില്&#x200d; വെച്ചാണ് അംഗത്വം സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം.</p>
<p>അന്&#x200d;വറിനെ സ്വാഗതം ചെയ്യുന്നുവെന്നും ജനക്ഷേമത്തിനായി ഒരുമിച്ച പ്രവര്&#x200d;ത്തിക്കാമെന്നും ടിഎംസി എക്സില്&#x200d; കുറിച്ചു. ഇടത് സ്വതന്ത്രനായി നിലമ്പൂരില്&#x200d; വിജയിച്ച അന്&#x200d;വര്&#x200d;, മുഖ്യമന്ത്രി പിണറായി വിജയനോട് യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ എല്&#x200d;.ഡി.എഫ്. സഹകരണം അവസാനിപ്പിച്ചിരുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pv-anwar-in-trinamool-congress-abhishek-banerjee-gave-membership.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശത്രുഘ്നൻ സിൻഹയുടെ സ്ഥാനാർഥിത്വം: റീലിലും റിയലിലും ടി.എം.സിയിൽ ബലാത്സംഗികളെന്ന് ബി.ജെ.പി</title>
		<link>https://www.chandrikadaily.com/shatrughan-sinhas-candidature-bjp-accuses-tmc-of-rapists-on-reel-real.html</link>
					<comments>https://www.chandrikadaily.com/shatrughan-sinhas-candidature-bjp-accuses-tmc-of-rapists-on-reel-real.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 11 Mar 2024 06:31:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[candidature]]></category>
		<category><![CDATA[rapist]]></category>
		<category><![CDATA[Shatrughan Sinha]]></category>
		<category><![CDATA[TMC]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292583</guid>

					<description><![CDATA[അസൻസോൾ മണ്ഡലത്തിൽ ചലച്ചിത്രതാരം ശത്രുഘ്നൻ സിൻഹയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടാണ് അമിത് മാളവ്യയുടെ വിവാദ പരാമർശം.]]></description>
										<content:encoded><![CDATA[<p>റീലിലും റിയൽ ലൈഫിലും നിറയെ ബലാത്സംഗികളാണ് തൃണമൂൽ കോൺഗ്രസിലെന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ. അസൻസോൾ മണ്ഡലത്തിൽ ചലച്ചിത്രതാരം ശത്രുഘ്നൻ സിൻഹയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടാണ് അമിത് മാളവ്യയുടെ വിവാദ പരാമർശം.</p>
<p>‘അസൻസോളിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് (ടി.എം.സി) സ്ഥാനാർത്ഥി ശത്രുഘ്‌നൻ സിൻഹയെ നോക്കൂ. യഥാർത്ഥ ജീവിതത്തിൽ ഷാജഹാൻ ഷെയ്‌ക്കിനെ പോലെയുള്ളവരും റീൽ ജീവിതത്തിൽ (സിനിമ) ശത്രുഘ്ൻ സിൻഹയെ പോലെ ഉള്ളവരുമാണ്.</p>
<p>അപ്രകാരം തൃണമൂൽ കോൺഗ്രസ് ബലാത്സംഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്’. സിനിമയിൽ നിന്നുള്ള ശത്രുഘ്‌നൻ സിൻഹയുടെ വിഡിയോ പങ്കുവെച്ചാണ് എക്സിൽ അമിത് മാളവ്യ അധിക്ഷേപ പരാമർശം നടത്തിയത്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി പ്രിയങ്ക ടിബ്രേവാളും ശത്രുഘ്നൻ സിൻഹക്കെതിരെ സമാന അധിക്ഷേപം നടത്തി.</p>
<p>“തൃണമൂലിന്റെ യഥാർത്ഥ, റീൽ ലൈഫ് ഹീറോകൾ തമ്മിലുള്ള സാമ്യം നോക്കൂ. തൃണമൂലിന്റെ അഭിപ്രായത്തിൽ സന്ദേശ്ഖാലിയിലെ സ്ത്രീകളെ ബലാത്സംഗം ചെയ്ത ഷാജഹാനെപ്പോലുള്ളവരാണ് യഥാർത്ഥ ജീവിതത്തിലെ നായകന്മാർ, അവരുടെ റീൽ ലൈഫ് ഹീറോകൾ സിനിമകളിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന ശത്രുഘ്നൻ സിൻഹയെപ്പോലുള്ള ആളുകളാണ്. ടി.എം.സിയുടെ പട്ടിക പുറത്തുവന്നപ്പോൾ അവരിൽ ഭൂരിഭാഗവും കളങ്കിതരാണ്.</p>
<p>അവർക്കെതിരെ കേസുകൾ നിലവിലുണ്ട്. പാർലമെൻ്റിൽ നിന്ന് പുറത്താക്കപ്പെട്ട മഹുവ മൊയ്ത്രയെപ്പോലുള്ളവർക്ക് അവർ ടിക്കറ്റ് നൽകിയിട്ടുണ്ട്. വരും വർഷങ്ങളിലും സമാനമായ ഫലങ്ങൾ തങ്ങൾ കാണുമെന്നതിൽ അതിശയിക്കാനില്ലെന്നും അവർ കൂട്ടിച്ചേർത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shatrughan-sinhas-candidature-bjp-accuses-tmc-of-rapists-on-reel-real.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൃണമൂല്&#x200d; കോണ്&#x200d;ഗ്രസിന്റെ ട്വിറ്റര്&#x200d; പേജ് ഹാക്ക് ചെയ്തു</title>
		<link>https://www.chandrikadaily.com/twitter-page-of-trinamool-congress-hacked.html</link>
					<comments>https://www.chandrikadaily.com/twitter-page-of-trinamool-congress-hacked.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Tue, 28 Feb 2023 06:03:52 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[TMC]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=240206</guid>

					<description><![CDATA[പാര്&#x200d;ട്ടി ചിന്നത്തിന് പകരം മറ്റൊരു ഫോട്ടയും ചേര്&#x200d;ത്തിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>ത്യണമൂല്&#x200d; കോണ്&#x200d;ഗ്രസിന്റെ ട്വിറ്റര്&#x200d; പേജ് ഹാക്ക് ചെയ്തു. ഹാക്കര്&#x200d;മാര്&#x200d; പേജിന്റെ മുഖചിത്രവും പേരും മാറ്റിയിട്ടുണ്ട്. യുഗ ലാബ്‌സ്&#8217; എന്നാണ് പേര് മാറ്റിയിരിക്കുന്നത്. പാര്&#x200d;ട്ടി ചിന്നത്തിന് പകരം മറ്റൊരു ഫോട്ടയും ചേര്&#x200d;ത്തിട്ടുണ്ട്.</p>
<p>അതേസമയം ട്വിറ്റര്&#x200d; പൂര്&#x200d;വ്വസ്ഥതിയില്&#x200d; ആക്കനുള്ള കാര്യങ്ങള്&#x200d; പുരോഗമിക്കുകയാണെന്ന് ത്യണമൂല്&#x200d; കോണ്&#x200d;ഗ്രസ് അറിയിച്ചു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/twitter-page-of-trinamool-congress-hacked.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാവി സ്യൂട്ടില്&#x200d; സ്മൃതി ഇറാനി; വീഡിയോ പുറത്തുവിട്ട് തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ്</title>
		<link>https://www.chandrikadaily.com/smriti-irani-s-old-miss-india-contest-video-spawns-trinamool-congress-bjp-twitter-clash.html</link>
					<comments>https://www.chandrikadaily.com/smriti-irani-s-old-miss-india-contest-video-spawns-trinamool-congress-bjp-twitter-clash.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 16 Dec 2022 15:53:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[TMC]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=227093</guid>

					<description><![CDATA[പത്താന്&#x200d; സിനിമയിലെ ഗാനരംഗം പുറത്തുവന്നതോടെയാണ് കാവി വസ്ത്രത്തെ ചൊല്ലിയുള്ള വിവാദങ്ങള്&#x200d;ക്ക് തുടക്കമിട്ടത്.]]></description>
										<content:encoded><![CDATA[<p>പത്താന്&#x200d; സിനിമയിലെ ഗാന രംഗവുമായി ബന്ധപ്പെട്ട വിവാദങ്ങള്&#x200d;ക്ക് പിന്നാലെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പഴയ വീഡിയോ പുറത്തുവിട്ട് തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് നേതാവ് റിജു ദത്ത.</p>
<p>സ്യൂട്ടില്&#x200d; കാവി വസ്ത്രം ധരിച്ച് മിസ് ഇന്ത്യ മത്സരത്തില്&#x200d; പങ്കെടുക്കുന്ന സ്മൃതി ഇറാനിയുടെ വീഡിയോയാണ് റിജു ദത്ത പങ്കുവെച്ചിരിക്കുന്നത്. ബിജെപി ഐടി മേധാവി അമിത് മാളവ്യയുടെ ട്വീറ്റിന് മറുപടിയായാണ് ഇദ്ദേഹം ഈ വീഡിയോ പങ്കുവെച്ചത്. ഇതോടെ ട്വിറ്ററില്&#x200d; ബിജെപി-തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് വലിയ പോരാണ് നടക്കുന്നത്.</p>
<p>https://twitter.com/DrRijuDutta_TMC/status/1603647094329221120</p>
<p>പത്താന്&#x200d; സിനിമയിലെ ഗാനരംഗം പുറത്തുവന്നതോടെയാണ് കാവി വസ്ത്രത്തെ ചൊല്ലിയുള്ള വിവാദങ്ങള്&#x200d;ക്ക് തുടക്കമിട്ടത്. ഗാനരംഗത്തില്&#x200d; ദീപിക ധരിച്ചിരുന്ന അടിവസ്ത്രത്തിന്റെ കളറിനെ ചുറ്റിപ്പറ്റിയായിരുന്നു വിവാദം. ഹിന്ദുത്വത്തെ അപമാനിക്കാനുള്ള ബോധപൂര്&#x200d;വമായ ശ്രമമാണ് ഇത് എന്നായിരുന്നു ബിജെപി നേതാക്കളുടെ ആരോപണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/smriti-irani-s-old-miss-india-contest-video-spawns-trinamool-congress-bjp-twitter-clash.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഞ്ച് തൃണമൂല്&#x200d; എംപിമാര്&#x200d; പാര്&#x200d;ട്ടിയില്&#x200d; ചേരും; അവകാശവാദവുമായി ബിജെപി</title>
		<link>https://www.chandrikadaily.com/tmc-saugata-roy-resign-mps-join-bjp-arjun-singh-bengal.html</link>
					<comments>https://www.chandrikadaily.com/tmc-saugata-roy-resign-mps-join-bjp-arjun-singh-bengal.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 21 Nov 2020 09:54:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[TMC]]></category>
		<category><![CDATA[west bengal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=168638</guid>

					<description><![CDATA[നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്&#x200d;ക്കല്&#x200d; എത്തി നില്&#x200d;ക്കവെയാണ് ബിജെപി തൃണമൂല്&#x200d; അംഗങ്ങളെ ചാക്കിട്ടു പിടിക്കാന്&#x200d; ശ്രമം നടത്തുന്നത്.]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: അഞ്ചു തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് എംപിമാര്&#x200d; വൈകാതെ ബിജെപിയിലെത്തുമെന്ന അവകാശവാദവുമായി ബിജെപി. മുതിര്&#x200d;ന്ന നേതാവ് സുഗത റോയ്, ശുഭേന്ദു അധികാരി എന്നിവര്&#x200d; അടക്കമുള്ളവര്&#x200d; പാര്&#x200d;ട്ടിയില്&#x200d; ചേരും എന്നാണ് ബിജെപി എംപി അര്&#x200d;ജുന്&#x200d;സിങിന്റെ അവകാശവാദം.</p>
<p>&#8216;ഞാന്&#x200d; ആവര്&#x200d;ത്തിച്ചു പറയുന്നു. അഞ്ച് തൃണമൂല്&#x200d; എംപിമാര്&#x200d; ഏതു നിമിഷവും ടിഎംസി വിട്ട് ബിജെപിയില്&#x200d; ചേരും&#8217; &#8211; എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.. സുഗത റോയ് ടിഎംസി നേതാവായും മമതയുടെ മധ്യസ്ഥനായും അഭിനയിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.</p>
<p>ശുഭേന്ദു അധികാരി ജനപിന്തുണയുള്ള നേതാവാണ്. അധികാരിയടക്കമുള്ളവരുടെ ജനപിന്തുണയിലാണ് മമത നേതാവായത്. അവര്&#x200d; ഇപ്പോള്&#x200d; ഭൂതകാലത്തെ നിരാകരിക്കുന്നു. മരുമകന്&#x200d; അഭിഷേക് ബാനര്&#x200d;ജിയെ ഉയര്&#x200d;ത്തിക്കൊണ്ടു വരാനാണ് അവരുടെ ശ്രമം. ജനപിന്തുണയുള്ള ഒരു നേതാവും ഇതംഗീകരിക്കില്ല- അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്&#x200d;ക്കല്&#x200d; എത്തി നില്&#x200d;ക്കവെയാണ് ബിജെപി തൃണമൂല്&#x200d; അംഗങ്ങളെ ചാക്കിട്ടു പിടിക്കാന്&#x200d; ശ്രമം നടത്തുന്നത്. ഇത്തവണ ഏതു വിധേനയും സംസ്ഥാനത്ത് അധികാരം പിടിക്കണമെന്നാണ് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tmc-saugata-roy-resign-mps-join-bjp-arjun-singh-bengal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ബിജെപിയില്&#x200d; നിന്ന് സ്വയം സുരക്ഷിതരെന്ന്&#8217; അടയാളപ്പെടുത്തിയത് ഒന്നരലക്ഷത്തോളം ആളുകള്&#x200d;; ബിജെപിക്കെതിരെ പടയൊരുക്കവുമായി തൃണമൂല്&#x200d;</title>
		<link>https://www.chandrikadaily.com/tmc-news-one.html</link>
					<comments>https://www.chandrikadaily.com/tmc-news-one.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 24 Oct 2020 08:29:03 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[TMC]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=163875</guid>

					<description><![CDATA['ബിജെപിയില്&#x200d; നിന്ന് സ്വയം സുരക്ഷിതമെന്ന് അടയാളപ്പെടുത്തുക' എന്ന മുദ്രാവാക്യം ഉയര്&#x200d;ത്തിപ്പിടിച്ചുകൊണ്ടാണ് തൃണമൂല്&#x200d; കോണ്&#x200d;ഗ്രസിന്റെ പ്രചരണം]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: പശ്ചിമ ബംഗാളില്&#x200d; തെരഞ്ഞെടുപ്പ് നീക്കങ്ങള്&#x200d; ശക്തമാക്കി തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ്. 2021 ല്&#x200d; വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തൃണമൂലിന്റെ പടയൊരുക്കം. സൈബര്&#x200d; ഇടങ്ങളിലും ബിജെപിക്കെതിരെ ശക്തമായ പ്രചാരണമാണ് തൃണമൂല്&#x200d; നടത്തുന്നത്. &#8216;ബിജെപിയില്&#x200d; നിന്ന് സ്വയം സുരക്ഷിതമെന്ന് അടയാളപ്പെടുത്തുക&#8217; എന്ന മുദ്രാവാക്യം ഉയര്&#x200d;ത്തിപ്പിടിച്ചുകൊണ്ടാണ് തൃണമൂല്&#x200d; കോണ്&#x200d;ഗ്രസിന്റെ പ്രചാരണം.</p>
<p>രാജ്യത്തുടനീളം കാവി പാര്&#x200d;ട്ടി ചെയ്യുന്ന തെറ്റുകള്&#x200d;ക്കെതിരെ സംസ്ഥാനത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിനുള്ള മാര്&#x200d;ഗമാണിതെന്നാണ് പാര്&#x200d;ട്ടി വൃത്തങ്ങള്&#x200d; പറയുന്നത്.Savebengalfrombjp.com എന്ന വെബ്‌സൈറ്റില്&#x200d; ഇതിനകം 1,21,000 ആളുകള്&#x200d; ബിജെപിയില്&#x200d; നിന്ന് സ്വയം സുരക്ഷിതരാണെന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. ഓരോ മണിക്കൂറിലും സുരക്ഷിതരാണെന്ന് അടയാളപ്പെടുത്തുന്നവരുടെ എണ്ണം വര്&#x200d;ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.</p>
<p>ഭിന്നിപ്പിച്ചുകൊണ്ടുള്ള രാഷ്ട്രീയം, സ്വേച്ഛാധിപത്യം, അസമത്വം, തെരഞ്ഞെടുക്കാനുള്ള അവകാശത്തിന് മേലുള്ള കടന്നുകയറ്റം എന്നിവ പ്രചരിപ്പിച്ചുകൊണ്ട് ബിജെപി ബംഗാളിന്റെ സാമൂഹിക ഘടനയെ നശിപ്പിക്കുകയാണെന്നും പാര്&#x200d;ശ്വവത്കരിക്കപ്പെട്ട സമുദായങ്ങള്&#x200d;ക്കെതിരെയും സ്ത്രീകള്&#x200d;ക്കെതിരെയും ബിജെപി അതിക്രമങ്ങള്&#x200d; അഴിച്ചുവിടുകയാണെന്നും തൃണമൂല്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tmc-news-one.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
