<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>torture &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/torture/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 14 Sep 2025 05:43:50 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>torture &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യുവാക്കളുടെ ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ പിന്നുകള്‍ അടിച്ചു; ഹണിട്രാപ്പില്‍ കുടുക്കി യുവ ദമ്പതികളുടെ ക്രൂരപീഡനം</title>
		<link>https://www.chandrikadaily.com/young-couple-was-brutally-tortured-by-being-trapped-in-a-honeytrap.html</link>
					<comments>https://www.chandrikadaily.com/young-couple-was-brutally-tortured-by-being-trapped-in-a-honeytrap.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 14 Sep 2025 05:43:09 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[couple]]></category>
		<category><![CDATA[honey trap]]></category>
		<category><![CDATA[torture]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354060</guid>

					<description><![CDATA[പത്തനംതിട്ട: ചരൽക്കുന്നിൽ ഹണി ട്രാപ്പിൽ കുടുങ്ങിയ രണ്ട് യുവാക്കൾ നേരിട്ടത് സമാനതകളില്ലാത്ത പീഡനം. യുവാക്കളെ കെട്ടിത്തൂക്കി അതിക്രൂരമായി മർദിച്ചെന്നും ജനനേന്ദ്രിയത്തിൽ സ്റ്റേപ്ലർ അടിച്ചുവെന്നും പരാതി. ആലപ്പുഴ, റാന്നി എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് ഇരകളായത്. ജനനേന്ദ്രയിൽ 23സ്റ്റേപ്ലർ പിന്നുകൾ അടിച്ചുവെന്ന് റാന്നി സ്വദേശിയുടെ പരാതിയില്‍ പറയുന്നു. അതിക്രമം നടത്തിയ ചരൽകുന്ന് സ്വദേശികളായ ദമ്പതികൾ പിടിയിലായി. ചരൽക്കുന്ന് സ്വദേശി ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് പിടിയിലായത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് റാന്നി സ്വദേശിയായ യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്തി വിളിച്ചുവരുത്തുകയും തുടർന്ന് രശ്മിയുമായി [&#8230;]]]></description>
										<content:encoded><![CDATA[<p>പത്തനംതിട്ട: ചരൽക്കുന്നിൽ ഹണി ട്രാപ്പിൽ കുടുങ്ങിയ രണ്ട് യുവാക്കൾ നേരിട്ടത് സമാനതകളില്ലാത്ത പീഡനം. യുവാക്കളെ കെട്ടിത്തൂക്കി അതിക്രൂരമായി മർദിച്ചെന്നും ജനനേന്ദ്രിയത്തിൽ സ്റ്റേപ്ലർ അടിച്ചുവെന്നും പരാതി. ആലപ്പുഴ, റാന്നി എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് ഇരകളായത്. ജനനേന്ദ്രയിൽ 23സ്റ്റേപ്ലർ പിന്നുകൾ അടിച്ചുവെന്ന് റാന്നി സ്വദേശിയുടെ പരാതിയില്&#x200d; പറയുന്നു.</p>
<p>അതിക്രമം നടത്തിയ ചരൽകുന്ന് സ്വദേശികളായ ദമ്പതികൾ പിടിയിലായി. ചരൽക്കുന്ന് സ്വദേശി ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് പിടിയിലായത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് റാന്നി സ്വദേശിയായ യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്തി വിളിച്ചുവരുത്തുകയും തുടർന്ന് രശ്മിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതുപോലെ അഭിനയിപ്പിച്ച് വീഡിയോ പകർത്തുകയും ചെയ്തുവെന്നും പരാതിയില്&#x200d; പറയുന്നു. തുടര്&#x200d;ന്നാണ് ഇരുവരും അതിക്രൂരമായ ശാരീരിക പീഡനങ്ങള്&#x200d;ക്ക് വിധേയനാക്കുകയായിരുന്നു. വിരലുകളിലെ നഖങ്ങൾ പ്ലെയർ ഉപയോഗിച്ച് പിഴുതെടുക്കുകയും ചെയ്തതായും പരാതിയുണ്ട്. തുടർന്ന് ഇയാളെ മാരാമണ്ണിലെത്തിച്ച് റോഡിൽ ഉപേക്ഷിച്ചു.</p>
<p>അവശനിലയിൽ റോഡിൽ കിടന്ന യുവാവിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആറന്മുള പൊലീസ് ഇയാളോട് വിവരങ്ങൾ ആരാഞ്ഞെങ്കിലും യുവാവ് സത്യം തുറന്ന് പറഞ്ഞില്ല. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹണി ട്രാപ്പിൽ പെടുത്തിയുള്ള മർദനമാണെന്ന് ബോധ്യമായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആലപ്പുഴ സ്വദേശിയായ യുവാവിനും സമാനമായ അനുഭവം ഉണ്ടായതായി വ്യക്തമായി. സംഭവം കോയിപ്രം സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് കോയിപ്രം പൊലീസിന് കൈമാറിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കൂടുതൽ യുവാക്കൾ ഇരയായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/young-couple-was-brutally-tortured-by-being-trapped-in-a-honeytrap.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പള്ളിയില്&#x200d; പ്രാര്&#x200d;ത്ഥിക്കാനെത്തിയ എട്ടാം ക്ലാസ് വിദ്യാര്&#x200d;ഥിയെ പീഡിപ്പിക്കാന്&#x200d; ശ്രമിച്ച കപ്യാര്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/kapyar-who-tried-to-torture-an-8th-class-student-who-came-to-pray-in-the-church-was-arrested.html</link>
					<comments>https://www.chandrikadaily.com/kapyar-who-tried-to-torture-an-8th-class-student-who-came-to-pray-in-the-church-was-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 08 Oct 2023 13:29:05 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Church]]></category>
		<category><![CDATA[pray]]></category>
		<category><![CDATA[STUDENT]]></category>
		<category><![CDATA[torture]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278384</guid>

					<description><![CDATA[ക്ലാസില്&#x200d; പോകും മുമ്പ് പ്രാര്&#x200d;ത്ഥിക്കാന്&#x200d; കയറിയപ്പോഴാണ് കപ്യാര്&#x200d; പെണ്&#x200d;കുട്ടിയെ പീഡിപ്പിക്കാന്&#x200d; ശ്രമിച്ചത്.]]></description>
										<content:encoded><![CDATA[<p>ആറന്മുളയില്&#x200d; പള്ളിയില്&#x200d; പ്രാര്&#x200d;ത്ഥിക്കാനെത്തിയ എട്ടാം ക്ലാസ് വിദ്യാര്&#x200d;ഥിനിയെ പീഡിപ്പിക്കാന്&#x200d; ശ്രമിച്ച കപ്യാര്&#x200d; അറസ്റ്റിലായി. വര്&#x200d;ഗീസ് തോമസ് എന്ന 63 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്ലാസില്&#x200d; പോകും മുമ്പ് പ്രാര്&#x200d;ത്ഥിക്കാന്&#x200d; കയറിയപ്പോഴാണ് കപ്യാര്&#x200d; പെണ്&#x200d;കുട്ടിയെ പീഡിപ്പിക്കാന്&#x200d; ശ്രമിച്ചത്. പെണ്&#x200d;കുട്ടി പഠിക്കുന്ന സ്‌കൂളിനോട് ചേര്&#x200d;ന്നുള്ള പള്ളിയിലാണ് സംഭവം നടന്നത്. പള്ളിയും സ്‌കൂളും ഒരേ കോമ്പൗണ്ടിലായിരുന്നു.</p>
<p>കപ്യാര്&#x200d; പീഡിപ്പിക്കാന്&#x200d; ശ്രമിച്ച കാര്യം പെണ്&#x200d;കുട്ടി പുറത്തുപറഞ്ഞെങ്കിലും ഒളിച്ചുവെക്കാന്&#x200d; സമ്മര്&#x200d;ദ്ദം ഉണ്ടായെന്നാണ് വിവരം. സ്‌കൂള്&#x200d; അധികൃതരാണ് ഇതിനായി ഇടപെട്ടത്. എന്നാല്&#x200d; വിവരം സ്‌പെഷ്യല്&#x200d; ബ്രാഞ്ചിന്റെ ശ്രദ്ധയില്&#x200d; പെട്ടതോടെയാണ് ശക്തമായ നടപടിയുണ്ടായത്.</p>
<p>പെണ്&#x200d;കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കപ്യാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആദ്യ ഘട്ടത്തില്&#x200d; പോക്‌സോ കേസ് പൊലീസിനെ അറിയിക്കാതെ ഒളിച്ചുവെക്കാന്&#x200d; ശ്രമിച്ച സ്‌കൂള്&#x200d; അധികൃതര്&#x200d;ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kapyar-who-tried-to-torture-an-8th-class-student-who-came-to-pray-in-the-church-was-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗര്&#x200d;ഭിണിയായ യുവതി മരിച്ച സംഭവം; ഭര്&#x200d;ത്താവ് പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/1torture-3.html</link>
					<comments>https://www.chandrikadaily.com/1torture-3.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 01 Apr 2023 16:45:18 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[husband]]></category>
		<category><![CDATA[HUSBAND AND WIFE]]></category>
		<category><![CDATA[torture]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=245769</guid>

					<description><![CDATA[തൊട്ടില്&#x200d;പ്പാലത്തെ ദേവര്&#x200d;കോവില്&#x200d; കരിക്കാടന്&#x200d; പൊയില്&#x200d; ഗര്&#x200d;ഭിണിയായ യുവതി
ജീവനൊടുക്കിയ സംഭവത്തില്&#x200d; ഭര്&#x200d;ത്താവ് ജംഷിദിനെ പൊലീസ് അറസ്റ്റ് ചെയ്തു.]]></description>
										<content:encoded><![CDATA[<p>തൊട്ടില്&#x200d;പ്പാലത്തെ ദേവര്&#x200d;കോവില്&#x200d; കരിക്കാടന്&#x200d; പൊയില്&#x200d; ഗര്&#x200d;ഭിണിയായ യുവതി<br />
ജീവനൊടുക്കിയ സംഭവത്തില്&#x200d; ഭര്&#x200d;ത്താവ് ജംഷിദിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാദാപുരം ഡി.വൈ.എസ്.പി വി.വി ലതീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പുത്തന്&#x200d;പുരയില്&#x200d; അസ്മിനയാണ് ദുരൂഹ സാഹചര്യത്തില്&#x200d; ഭര്&#x200d;തൃവീട്ടില്&#x200d; മരിച്ചത്..</p>
<p>ഐ.പി.സി 498എ ഗാര്&#x200d;ഹിക പീഡനം, 306 ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകള്&#x200d; പ്രകാരമാണ് അറസ്റ്റ്. നാദാപുരം ജുഡീഷ്യല്&#x200d; മജിസ്‌ട്രേറ്റ് കോടതിയില്&#x200d; ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കഴിഞ്ഞ മാര്&#x200d;ച്ച് 12നായിരുന്നു അസ്മിന ഭര്&#x200d;തൃവീട്ടില്&#x200d; തൂങ്ങിമരിച്ച നിലയില്&#x200d; കണ്ടെത്തിയത്.</p>
<p>കഴിഞ്ഞ 7വര്&#x200d;ഷമായി അസ്മിന ഭര്&#x200d;തൃവീട്ടില്&#x200d; പീഡനച്ചിന് ഇരയായെന്ന തെളിവുകള്&#x200d; പുറത്തു വന്നിരുന്നു. സാമൂഹിക മാധ്യമങ്ങളില്&#x200d; വലിയ ചര്&#x200d;ച്ചയായതോടെയാണ് കേസന്വേഷണം വേഗത്തിലായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1torture-3.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രായപൂര്&#x200d;ത്തിയാകാത്ത പെണ്&#x200d;കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്&#x200d; പ്രചരിപ്പിച്ച 22കാരന്&#x200d; പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/torture-2.html</link>
					<comments>https://www.chandrikadaily.com/torture-2.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 26 Mar 2023 10:19:40 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[torture]]></category>
		<category><![CDATA[torture against children]]></category>
		<category><![CDATA[young man]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=244554</guid>

					<description><![CDATA[പ്രായപൂര്&#x200d;ത്തിയാകാത്ത പെണ്&#x200d;കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്&#x200d; പ്രചരിപ്പിച്ച 22കാരന്&#x200d; പിടിയില്&#x200d;]]></description>
										<content:encoded><![CDATA[<p>പ്രായപൂര്&#x200d;ത്തിയാകാത്ത പെണ്&#x200d;കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്&#x200d; പ്രചരിപ്പിച്ച 22കാരന്&#x200d; പിടിയില്&#x200d;. അന്നക്കര സ്വദേശി കുര്യക്കോട്ടു വീട്ടില്&#x200d; അഭിഷേകിനെയാണ് കുന്ദംകുളം പൊലീസ് അറസ്റ്റുചെയ്തത്. സമൂഹ മാധ്യമങ്ങള്&#x200d; വഴി ഇരുവരും പരിചയപ്പെട്ട് പ്രണയത്തിലാവുകയായിരുന്നു.</p>
<p>പിന്നീട് പ്രതി ശാരീരികമായി ഉപദ്രവിക്കാന്&#x200d; തുടങ്ങിയതോടെ ബന്ധത്തില്&#x200d; പെണ്&#x200d;കുട്ടി പിന്മാറി. വീട്ടില്&#x200d; പ്രതി അതിക്രമിച്ചു കയറി പെണ്&#x200d;കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങളെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് പരാതി.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/torture-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;പടയപ്പയെ തൊട്ടാല്&#x200d; പണികിട്ടും&#8217;; ആനയെ വിരട്ടിയ ജീപ്പ് കസ്റ്റഡിയില്&#x200d;, പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നതായി സംശയം</title>
		<link>https://www.chandrikadaily.com/wild-elephant-torture-case.html</link>
					<comments>https://www.chandrikadaily.com/wild-elephant-torture-case.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 19 Jan 2023 05:57:05 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[Environment]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[More]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Travel]]></category>
		<category><![CDATA[dfo]]></category>
		<category><![CDATA[jeep]]></category>
		<category><![CDATA[torture]]></category>
		<category><![CDATA[wild elephant]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=233404</guid>

					<description><![CDATA[കണ്ണന്&#x200d;ദേവന്&#x200d; കമ്പനി കടലാര്&#x200d; എസ്റ്റേറ്റില്&#x200d; ഫാക്ടറി ഡിവിഷനിലെ കരാറുകാരന്&#x200d; ദാസ് എന്നു വിളിക്കുന്ന ചുടലെക്ക് എതിരെയാണ് കേസെടുത്തത്]]></description>
										<content:encoded><![CDATA[<p>മൂന്നാറിലെ കാട്ടുകൊമ്പന്&#x200d; പടപ്പയെ വിരട്ടിയ സംഭവത്തില്&#x200d; ജീപ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. കണ്ണന്&#x200d;ദേവന്&#x200d; കമ്പനി കടലാര്&#x200d; എസ്റ്റേറ്റില്&#x200d; ഫാക്ടറി ഡിവിഷനിലെ കരാറുകാരന്&#x200d; ദാസ് എന്നു വിളിക്കുന്ന ചുടലെ(42)ക്ക് എതിരെയാണ് കേസെടുത്തത്. ഇയാള്&#x200d;ക്കെതിരെ ഇന്നലെ കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ദാസ് തമിഴ്‌നാട്ടിലേക്ക് മുങ്ങിയതായാണ് വനംവകുപ്പിന് വിവരം ലഭിച്ചത്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്.</p>
<p>മൂന്നാര്&#x200d; ഡിഎഫ്ഒ രമേഷ് വിഷ്‌ണോയിയുടെ നിര്&#x200d;ദേശപ്രകാരം റേഞ്ച് ഓഫീസര്&#x200d; അരുണ്&#x200d; മഹാരാജയാണ് കേസെടുത്തത്. ഇയാള്&#x200d;ക്കെതിരെ ജാമ്യമില്ലാ വകുപ്പികള്&#x200d; ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടലാറിലേക്കുള്ള പ്രധാന പാതയുടെ മുകള്&#x200d; ഭാഗത്തു നിന്നിരുന്ന ആനയെ വാഹനത്തിലെത്തിയ ദാസ് വാഹനം ഇരപ്പിച്ചു പ്രകോപിപ്പിച്ചെന്നാണ് കേസ്. ഏറെ നേരം ഹോണ്&#x200d; അടിക്കുകയും വാഹനം ഇരപ്പിക്കുകയും ചെയ്ത് ആനയെ പ്രകോപിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്&#x200d; കഴിഞ്ഞ ദിവസങ്ങളില്&#x200d; സാമൂഹ്യമാധ്യമങ്ങളില്&#x200d; പ്രചരിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wild-elephant-torture-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെണ്&#x200d;കുട്ടിയെ നഗ്നയാക്കി റോഡിലൂടെ നടത്തി മര്&#x200d;ദ്ദിച്ചു</title>
		<link>https://www.chandrikadaily.com/girl-abused.html</link>
					<comments>https://www.chandrikadaily.com/girl-abused.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 05 Sep 2019 03:24:36 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[India]]></category>
		<category><![CDATA[torture]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=138195</guid>

					<description><![CDATA[അലിരാജ്പൂര്&#x200d;: കാമുകനോടൊപ്പം ഒളിച്ചോടിപ്പോയ പത്തൊമ്പതുകാരിയെ കുടുംബാംഗങ്ങള്&#x200d; നഗ്നയാക്കി റോഡിലൂടെ നടത്തുകയും മര്&#x200d;ദ്ദിക്കുകയും ചെയ്തു. മധ്യപ്രദേശിലെ അലിരാജ്പൂരിലാണ് സംഭവം. ആദിവാസി സമുദായത്തില്&#x200d;പ്പെട്ട പെണ്&#x200d;കുട്ടി മറ്റൊരു ആദിവാസിവിഭാഗത്തല്&#x200d;പ്പെട്ട യുവാവുമായി പ്രണയത്തിലായിരുന്നു. റോഡിലൂടെ നടത്തിയ പെണ്&#x200d;കുട്ടിയെ കുടുംബാംഗങ്ങള്&#x200d; വടികളുപയോഗിച്ച് അടിച്ചു. തന്നോട് കരുണ കാട്ടണമെന്ന് പെണ്&#x200d;കുട്ടി അപേക്ഷിക്കുന്നത് വീഡിയോയില്&#x200d; കാണാം. ദൃശ്യങ്ങള്&#x200d; സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പെണ്&#x200d;കുട്ടിയോ ബന്ധുക്കളോ പരാതി നല്&#x200d;കാത്തതിനാല്&#x200d; പൊലീസ് കേസ് രജിസ്റ്റര്&#x200d; ചെയ്തിട്ടില്ല. സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രചരിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തില്&#x200d; പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. [&#8230;]]]></description>
										<content:encoded><![CDATA[
<p><br> അലിരാജ്പൂര്&#x200d;: കാമുകനോടൊപ്പം ഒളിച്ചോടിപ്പോയ പത്തൊമ്പതുകാരിയെ കുടുംബാംഗങ്ങള്&#x200d; നഗ്നയാക്കി റോഡിലൂടെ നടത്തുകയും മര്&#x200d;ദ്ദിക്കുകയും ചെയ്തു. മധ്യപ്രദേശിലെ അലിരാജ്പൂരിലാണ് സംഭവം. ആദിവാസി സമുദായത്തില്&#x200d;പ്പെട്ട പെണ്&#x200d;കുട്ടി മറ്റൊരു ആദിവാസിവിഭാഗത്തല്&#x200d;പ്പെട്ട യുവാവുമായി പ്രണയത്തിലായിരുന്നു. റോഡിലൂടെ നടത്തിയ പെണ്&#x200d;കുട്ടിയെ കുടുംബാംഗങ്ങള്&#x200d; വടികളുപയോഗിച്ച് അടിച്ചു. തന്നോട് കരുണ കാട്ടണമെന്ന് പെണ്&#x200d;കുട്ടി അപേക്ഷിക്കുന്നത് വീഡിയോയില്&#x200d; കാണാം. ദൃശ്യങ്ങള്&#x200d; സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പെണ്&#x200d;കുട്ടിയോ ബന്ധുക്കളോ പരാതി നല്&#x200d;കാത്തതിനാല്&#x200d; പൊലീസ് കേസ് രജിസ്റ്റര്&#x200d; ചെയ്തിട്ടില്ല. സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രചരിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തില്&#x200d; പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്&#x200d;കുട്ടിയും പിതാവും ഗ്രാമത്തില്&#x200d; ഇല്ലാത്തതിനാല്&#x200d; അവരുടെ മൊഴിയെടുക്കാന്&#x200d; സാധിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഈവര്&#x200d;ഷം ജൂണില്&#x200d; കമിതാക്കളായ യുവാവിനെയും യുവതിയെയും തൂണുകളില്&#x200d; കെട്ടി പെണ്&#x200d;കുട്ടിയുടെ കുടുംബവും ഗ്രാമീണരും ആക്രമിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/girl-abused.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുവതിയെ പീഡിപ്പിച്ച കേസില്&#x200d; ഒളിവില്&#x200d; പോയ എസ്.ഐ പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/si-torture.html</link>
					<comments>https://www.chandrikadaily.com/si-torture.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Wed, 28 Aug 2019 17:59:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[torture]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=137398</guid>

					<description><![CDATA[കോഴിക്കോട്: യുവതിയെ പീഡിപ്പിച്ച കേസില്&#x200d; ഒളിവിലായിരുന്ന എസ്.ഐ അറസ്റ്റിലായി. കോഴിക്കോട് കൊയിലാണ്ടി എ.ആര്&#x200d; ക്യാമ്പ് എസ്.ഐ ജി.എസ് അനിലാണ് അറസ്റ്റിലായത്. ഇയാളെ സര്&#x200d;വീസില്&#x200d; നിന്ന് സസ്‌പെന്&#x200d;ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് റിപ്പോര്&#x200d;ട്ട് നല്&#x200d;കിയതായി റൂറല്&#x200d; എസ്.പി അറിയിച്ചു. ഭര്&#x200d;ത്താവുമായി അകല്&#x200d;ച്ചയില്&#x200d; കഴിയുന്ന പയ്യോളി സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസിലാണ് എസ്.ഐ ജി.എസ് അനില്&#x200d; അറസ്റ്റിലായത്. കൊയിലാണ്ടിക്കടുത്ത ചിങ്ങപുരത്ത് വച്ച് പയ്യോളി സി.ഐയുടെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസം കൊയിലാണ്ടി ടൗണില്&#x200d; വച്ച് ഇയാള്&#x200d; യുവതിയെ മര്&#x200d;ദ്ദിക്കുന്നത് കണ്ട [&#8230;]]]></description>
										<content:encoded><![CDATA[
<p>കോഴിക്കോട്: യുവതിയെ പീഡിപ്പിച്ച കേസില്&#x200d; ഒളിവിലായിരുന്ന എസ്.ഐ അറസ്റ്റിലായി. കോഴിക്കോട് കൊയിലാണ്ടി എ.ആര്&#x200d; ക്യാമ്പ് എസ്.ഐ ജി.എസ് അനിലാണ് അറസ്റ്റിലായത്. ഇയാളെ സര്&#x200d;വീസില്&#x200d; നിന്ന് സസ്‌പെന്&#x200d;ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് റിപ്പോര്&#x200d;ട്ട് നല്&#x200d;കിയതായി റൂറല്&#x200d; എസ്.പി അറിയിച്ചു. </p>



<p>ഭര്&#x200d;ത്താവുമായി അകല്&#x200d;ച്ചയില്&#x200d; കഴിയുന്ന പയ്യോളി സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസിലാണ് എസ്.ഐ ജി.എസ് അനില്&#x200d; അറസ്റ്റിലായത്. കൊയിലാണ്ടിക്കടുത്ത ചിങ്ങപുരത്ത് വച്ച് പയ്യോളി സി.ഐയുടെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസം കൊയിലാണ്ടി ടൗണില്&#x200d; വച്ച് ഇയാള്&#x200d; യുവതിയെ മര്&#x200d;ദ്ദിക്കുന്നത് കണ്ട നാട്ടുകാര്&#x200d; പിങ്ക് പൊലീസിനെ വിവരം അറിയിക്കുകയും തുടര്&#x200d;ന്ന് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു.രണ്ട് വര്&#x200d;ഷം മുമ്പ് പയ്യോളി സ്‌റ്റേഷനില്&#x200d; എസ്.ഐ ആയിരിക്കെ ഒരു പരാതിയുമായി എത്തിയ യുവതിയുമായി അനില്&#x200d; പരിചയം സ്ഥാപിക്കുകയായിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തി പീഡനം നടത്തുകയായിരുന്നെന്ന് യുവതി പറയുന്നു.പിഡനശേഷം യുവതിയുടെ മൊബൈല്&#x200d; ഫോണ്&#x200d; തട്ടിയടുക്കാന്&#x200d; ശ്രമിച്ചെന്നും പരാതിയുണ്ട്. അനിലിനെതിരെ ബലാത്സംഗം, മര്&#x200d;ദ്ദനം, തട്ടിക്കൊണ്ട് പോകല്&#x200d;, പിടിച്ചുപറി തുടങ്ങിയ കുറ്റങ്ങള്&#x200d; ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/si-torture.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കമ്യൂണിസ്റ്റ് പാര്&#x200d;ട്ടി   ഓഫ് വധം-പീഡനം</title>
		<link>https://www.chandrikadaily.com/cpm-party.html</link>
					<comments>https://www.chandrikadaily.com/cpm-party.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Fri, 22 Mar 2019 18:34:03 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Communism]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[killing]]></category>
		<category><![CDATA[torture]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=122007</guid>

					<description><![CDATA[തൊഴിലാളി-നിസ്വവര്&#x200d;ഗപ്രത്യയശാസ്ത്രം വാനോളം ഉദ്‌ഘോഷിക്കുന്ന കമ്യൂണിസ്റ്റ് പാര്&#x200d;ട്ടി ഓഫ് ഇന്ത്യ (മാര്&#x200d;ക്‌സിസ്റ്റ്) കക്ഷി അരുംകൊലകളുടെയും സ്ത്രീ പീഡനങ്ങളുടെയും മാഫിയാപ്രസ്ഥാനമായി രൂപം മാറിക്കഴിഞ്ഞോ? കൊലപാതകികളുടെയും ഗുണ്ടാമാഫിയസംഘങ്ങളുടെയും ഒളികേന്ദ്രങ്ങളായി മാറിയെന്ന് ആക്ഷേപം നേരിടുന്ന സി.പി.എമ്മിന്റെ ആശയസംവാദ രൂപീകരണ കേന്ദ്രങ്ങളില്&#x200d;നിന്നാണ് സാംസ്‌കാരിക കൈരളിക്ക് സ്ത്രീ പീഡനങ്ങളുടെ കദനകഥകള്&#x200d;കൂടി കേട്ട് കാതും മൂക്കും പൊത്തേണ്ടിവന്നിരിക്കുന്നത്. കണ്ണൂരിലെയും കാസര്&#x200d;കോട്ടെയും കോഴിക്കോട്ടെയും പാര്&#x200d;ട്ടി ഓഫീസുകളില്&#x200d;നിന്ന് കേട്ടുകൊണ്ടിരിക്കുന്ന വടിവാളുകളുടെ ചിലമ്പലുകള്&#x200d;ക്കപ്പുറം പാലക്കാട്ടെയും തൃശൂരിലെയും കണ്ണൂരിലെയും എറണാകുളത്തെയും പാര്&#x200d;ട്ടി ഓഫീസുകളില്&#x200d;നിന്നുയര്&#x200d;ന്നിരിക്കുന്നത് പാതിവ്രത്യം നഷ്ടപ്പെട്ട പെണ്&#x200d;കുട്ടികളുടെയും യുവതികളുടെയും ദീനരോദനങ്ങളായിരിക്കുന്നു. പാലക്കാട് മങ്കര [&#8230;]]]></description>
										<content:encoded><![CDATA[
<p><br> തൊഴിലാളി-നിസ്വവര്&#x200d;ഗപ്രത്യയശാസ്ത്രം വാനോളം ഉദ്‌ഘോഷിക്കുന്ന കമ്യൂണിസ്റ്റ് പാര്&#x200d;ട്ടി ഓഫ് ഇന്ത്യ (മാര്&#x200d;ക്‌സിസ്റ്റ്) കക്ഷി അരുംകൊലകളുടെയും സ്ത്രീ പീഡനങ്ങളുടെയും മാഫിയാപ്രസ്ഥാനമായി രൂപം മാറിക്കഴിഞ്ഞോ? കൊലപാതകികളുടെയും ഗുണ്ടാമാഫിയസംഘങ്ങളുടെയും ഒളികേന്ദ്രങ്ങളായി മാറിയെന്ന് ആക്ഷേപം നേരിടുന്ന സി.പി.എമ്മിന്റെ ആശയസംവാദ രൂപീകരണ കേന്ദ്രങ്ങളില്&#x200d;നിന്നാണ് സാംസ്‌കാരിക കൈരളിക്ക് സ്ത്രീ പീഡനങ്ങളുടെ കദനകഥകള്&#x200d;കൂടി കേട്ട് കാതും മൂക്കും പൊത്തേണ്ടിവന്നിരിക്കുന്നത്. കണ്ണൂരിലെയും കാസര്&#x200d;കോട്ടെയും കോഴിക്കോട്ടെയും പാര്&#x200d;ട്ടി ഓഫീസുകളില്&#x200d;നിന്ന് കേട്ടുകൊണ്ടിരിക്കുന്ന വടിവാളുകളുടെ ചിലമ്പലുകള്&#x200d;ക്കപ്പുറം പാലക്കാട്ടെയും തൃശൂരിലെയും കണ്ണൂരിലെയും എറണാകുളത്തെയും പാര്&#x200d;ട്ടി ഓഫീസുകളില്&#x200d;നിന്നുയര്&#x200d;ന്നിരിക്കുന്നത് പാതിവ്രത്യം നഷ്ടപ്പെട്ട പെണ്&#x200d;കുട്ടികളുടെയും യുവതികളുടെയും ദീനരോദനങ്ങളായിരിക്കുന്നു. <br> പാലക്കാട് മങ്കര പൊലീസ്‌സ്റ്റേഷന്&#x200d; പരിധിയിലെ മണ്ണൂരില്&#x200d; ഇക്കഴിഞ്ഞ മാര്&#x200d;ച്ച് 16ന് ഉച്ചക്ക് കാണപ്പെട്ട ചോരക്കുഞ്ഞിന്റെ ചിതലരിക്കപ്പെട്ട ജഢമാണ് പുതിയ ചോദ്യമുനകളിലേക്ക് ഒരിക്കല്&#x200d;കൂടി സി.പി.എമ്മിനെ മൂക്കുകുത്തിച്ചിരിക്കുന്നത്. കോയമ്പത്തൂരിലെ സ്വകാര്യ കോളജില്&#x200d; വിദ്യാര്&#x200d;ത്ഥിനിയായിരുന്ന എസ്.എഫ്.ഐക്കാരിയായ പെണ്&#x200d;കുട്ടി കോളജ് മാഗസിനുവേണ്ടി പരസ്യത്തിന് സി.പി.എമ്മിന്റെ യുവ നേതാവിനെ സമീപിച്ചതിനെതുടര്&#x200d;ന്ന് അയാളാല്&#x200d; പീഡിപ്പിക്കപ്പെട്ട് പ്രസവിക്കപ്പെട്ട കുഞ്ഞിനെയാണ് മങ്കരയില്&#x200d; കണ്ടെടുത്തത്. പെണ്&#x200d;കുട്ടിയെ ചോദ്യംചെയ്തതില്&#x200d; പാര്&#x200d;ട്ടി അംഗമായ ചെര്&#x200d;പ്പുളശേരി പുത്തനാലായ്ക്കല്&#x200d; തട്ടാരുതൊടിയില്&#x200d; പ്രകാശ് (29) ചെര്&#x200d;പ്പുളശേരി ഏരിയാകമ്മിറ്റി ഓഫീസില്&#x200d;വെച്ച് 2018 ജൂണില്&#x200d; തന്നെ പീഡിപ്പിച്ചതായും അതുവഴി ജനിച്ച കുഞ്ഞിനെ അപമാന ഭയത്താല്&#x200d; ഉപേക്ഷിക്കുകയാണെന്നുമാണ് പെണ്&#x200d;കുട്ടി പൊലീസിന് നല്&#x200d;കിയിരിക്കുന്ന മൊഴി. സംഭവത്തില്&#x200d; പെണ്&#x200d;കുട്ടിക്കും രക്ഷിതാക്കള്&#x200d;ക്കുമെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വാര്&#x200d;ത്തകളെതുടര്&#x200d;ന്ന് പ്രകാശനെതിരെ അഞ്ചു ദിവസം വൈകി കേസെടുത്തതല്ലാതെ ഇതുവരെയും അറസ്റ്റു ചെയ്യാന്&#x200d; പൊലീസ് തയ്യാറായിട്ടില്ല. രാജ്യത്തെ നിയമ സംവിധാനത്തെ അപഹസിക്കുകയാണ് സി.പി.എമ്മും സര്&#x200d;ക്കാരും ഇതിലൂടെ. <br> പാര്&#x200d;ട്ടിയുമായി പ്രതിക്ക് ബന്ധമില്ലെന്ന ഒഴുക്കന്&#x200d; മറുപടിയാണ് സി.പി.എം പൊതുജനത്തിന് നല്&#x200d;കിയിരിക്കുന്നത്. ഇത് വ്യക്തമാക്കുന്നത് പൊലീസിന്റെ കൈകള്&#x200d; വീണ്ടും കെട്ടിയിടപ്പെട്ടിരിക്കുന്നുവെന്നുതന്നെയാണ്. പാര്&#x200d;ട്ടി അംഗമല്ലാത്തയാള്&#x200d; എങ്ങനെയാണ് പാര്&#x200d;ട്ടി ഏരിയാകമ്മിറ്റി ഓഫീസില്&#x200d; പെണ്&#x200d;കുട്ടിയെ പീഡിപ്പിച്ചത് എന്നതിനെക്കുറിച്ച് ജനങ്ങള്&#x200d;ക്ക് വിശ്വാസ്യയോഗ്യമായ ഉത്തരംനല്&#x200d;കാന്&#x200d; ഇതുവരെയും സി.പി.എം നേതൃത്വത്തിന ്കഴിഞ്ഞിട്ടില്ല. സ്ത്രീ സുരക്ഷയെക്കുറിച്ചും അവരുടെ ഭരണ-ഉദ്യോഗ തലങ്ങളിലെ പ്രാതിനിധ്യത്തെക്കുറിച്ചുമൊക്കെ വാതോരാതെ പ്രസംഗിച്ചുനടക്കുന്ന സി.പി.എമ്മിന് ഈതെരഞ്ഞെടുപ്പുവേളയില്&#x200d; കിട്ടിയിരിക്കുന്ന വല്ലാത്ത പ്രഹരമാണ് ചെര്&#x200d;പ്പുളശേരി പീഡനം. സ്ഥലംഎം.പിയും ഇടതുപക്ഷ സ്ഥാനാര്&#x200d;ത്ഥിയുമായ എം.ബി രാജേഷും സംസ്ഥാന ജില്ലാ നേതൃത്വങ്ങളും വിഷയത്തില്&#x200d; അഴകൊഴമ്പന്&#x200d; നിലപാട് സ്വീകരിച്ചിരിക്കുന്നത് വോട്ടുകളെ ബാധിക്കുമെന്ന ഭയത്താലായിരിക്കണം. <br> എന്നാലതുകൊണ്ടൊന്നും മറയ്ക്കാനും മറക്കാനുമാകാത്തതരത്തില്&#x200d; സി.പി.എമ്മിന്റെ കേഡര്&#x200d; സഖാക്കളില്&#x200d; സംഭവിച്ചുകൊണ്ടിരിക്കുന്ന ഗതിമാറ്റം വിസ്മയകരമാണ്. ഏതാനും മാസം മുമ്പാണ് ഇതേ ജില്ലയിലെ ഷൊര്&#x200d;ണൂര്&#x200d; എം.എല്&#x200d;.എ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐയുടെ ജില്ലാഭാരവാഹിയായ യുവതി ലൈംഗിക പീഡന പരാതി നല്&#x200d;കിയത്. പാര്&#x200d;ട്ടിയോടുള്ള വിശ്വാസവും ഭീഷണിയും കാരണം പൊലീസിനു നേരിട്ട് പരാതി നല്&#x200d;കാതെ നേതൃത്വത്തെ സമീപിച്ച യുവതിക്ക് പക്ഷേ ഏറ്റുവാങ്ങേണ്ടിവന്നത് ഇരയെ അപമാനിക്കുന്ന രീതിയിലുള്ള മറുപടിയായിരുന്നു. എറണാകുളത്ത് പാര്&#x200d;ട്ടിയുടെ ജില്ലാ സെക്രട്ടറിക്കെതിരെയാണ് മുമ്പ് സ്ത്രീ പീഡന ആരോപണം ഉയര്&#x200d;ന്നതെങ്കില്&#x200d; പാര്&#x200d;ട്ടി കോട്ടയായ കണ്ണൂരിലെ ജില്ലാസെക്രട്ടറിക്കെതിരെ ഉയര്&#x200d;ന്നതും ഇതേ പരാതിയായിരുന്നു. ഇയാളെ തിരിച്ചെടുക്കുകയും ചെയ്തു. ഇരിഞ്ഞാലക്കുടയില്&#x200d; യുവതിയെ പീഡിപ്പിച്ചതിന് മറ്റൊരുഡി.വൈ.എഫ്.ഐക്കാരനെതിരെ കേസ് നിലനില്&#x200d;ക്കുകയാണ്. പി.കെ ശശിക്കെതിരായ പരാതിയില്&#x200d; പാര്&#x200d;ട്ടിയുടെ അകത്ത് മാത്രം അന്വേഷണം ഒതുക്കി പ്രതിയെ വെറുതെ വിട്ട സി.പി.എമ്മിന് നാട്ടുകാരെ പോയിട്ട് സ്വന്തം അനുയായികളായ പെണ്&#x200d;കുട്ടികളെപോലും സുരക്ഷിതരാക്കാനാകാത്ത അവസ്ഥ വന്നുചേര്&#x200d;ന്നിരിക്കുന്നു. ശശിയുടെ കാര്യത്തില്&#x200d; പാര്&#x200d;ട്ടിയുടെ രണ്ട് കേന്ദ്ര സമിതിയംഗങ്ങളായ നിയമമന്ത്രി എ.കെ ബാലനും പി.കെ ശ്രീമതി എം.പിയുമാണ് പാര്&#x200d;ട്ടിതല അന്വേഷണം നടത്തിയത്. എന്നാല്&#x200d; അതിലെ ഫോണ്&#x200d; സംഭാഷണം മാത്രമാണ് കണ്ടെത്തി ശശിക്കെതിരെ ആറു മാസത്തെ പുറത്താക്കല്&#x200d; നടപടി സ്വീകരിച്ചത്. ഇതെല്ലാം വ്യക്തമാക്കുന്നത് കേരളത്തിലെ സ്ത്രീകളുടെയും പെണ്&#x200d;കുട്ടികളുടെയും സുരക്ഷ ഈ സര്&#x200d;ക്കാരിലും മുന്നണിയിലും പാര്&#x200d;ട്ടിയിലും എത്രകണ്ട് സുരക്ഷിതമാണെന്നാണ്. <br> ശബരിമല യുവതീ പ്രവേശനത്തിന് അനുമതി നല്&#x200d;കിസുപ്രീംകോടതി വിധിയുണ്ടായപ്പോള്&#x200d; സര്&#x200d;ക്കാരും പാര്&#x200d;ട്ടിയും സ്ത്രീകളോടൊപ്പമാണെന്ന് പറഞ്ഞ് മത വികാരംപോലും കണക്കിലെടുക്കാതെ അവിശ്വാസികളായ യുവതികളെ സന്നിധാനത്തേക്ക ്‌കൈപിടിച്ചു കയറ്റിയവര്&#x200d; അതിനെ വ്യാഖ്യാനിച്ചത് നവോത്ഥാനത്തിന്റെ പേരുപറഞ്ഞായിരുന്നു. ഇതിനായി കേരളത്തിലാകെ വനിതാമതിലുമുണ്ടാക്കി. നവോത്ഥാനജാഥക്ക് ഷൊര്&#x200d;ണൂരില്&#x200d; നേതൃത്വം നല്&#x200d;കിയത് പീഡക വീരനായ എം.എല്&#x200d;.എയും. ജനങ്ങളെ കൊന്നും കൊലവിളിച്ചും അപമാനിച്ചും പീഡിപ്പിച്ചും ഇവ്വിധം എത്രകാലം കൂടിയാണ് സി.പി.എം കക്ഷിക്ക് മുന്നോട്ടുപോകാനാകുക എന്നത് ഈ തെരഞ്ഞെടുപ്പില്&#x200d; ജനം തിരിച്ചറിയുകയും അവരതിനെതിരെ വോട്ടുരേഖപ്പെടുത്തുകയും ചെയ്യുമെന്ന് തീര്&#x200d;ച്ച. ജനാധിപത്യത്തില്&#x200d; മറ്റു മാര്&#x200d;ഗങ്ങള്&#x200d; അവരുടെ മുന്നിലില്ലല്ലോ. തുണി-പല ചരക്കുകടകളായി രൂപാന്തരപ്പെട്ട പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും സി.പി.എം പാര്&#x200d;ട്ടി ഓഫീസുകളെപോലെ കേരളത്തിലെ നെയിംബോര്&#x200d;ഡുകള്&#x200d; &#8216;കമ്യൂണിസ്റ്റ് പാര്&#x200d;ട്ടി ഓഫ് ഇന്ത്യ (കൊല-പീഡനം)&#8217;എന്നു മാറ്റിയെഴുതുകയാകും ഇനി ഭംഗി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-party.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പീഡനക്കേസ്: ശഫീഖ് ഖാസിമി മധുരയില്&#x200d; പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/sexual-harrasment.html</link>
					<comments>https://www.chandrikadaily.com/sexual-harrasment.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 07 Mar 2019 14:03:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[sexual harassment]]></category>
		<category><![CDATA[thiruvananthapuram]]></category>
		<category><![CDATA[torture]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=120586</guid>

					<description><![CDATA[തിരുവനന്തപുരം: തൊളിക്കോട് പ്രായപൂര്&#x200d;ത്തിയാകാത്ത പെണ്&#x200d;കുട്ടിയെ പീഡിപ്പിച്ച കേസില്&#x200d; പ്രതിയായ മുന്&#x200d; ഇമാംസ് കൗണ്&#x200d;സില്&#x200d; സംസ്ഥാന സമിതി അംഗം ഷഫീഖ് അല്&#x200d; ഖാസിമി പിടിയില്&#x200d;. ഒരു മാസമായി ഒളിവിലായിരുന്ന ഇയാളെ മധുരയില്&#x200d; വച്ചാണ് പിടികൂടിയത്. ഡിവൈ.എസ.്പി അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഷാഡോ പൊലീസിന്റെ സഹായത്തോടെയാണ് ഇമാമിനെ പിടികൂടിയത്. പോക്‌സോ കേസില്&#x200d; അന്വേഷണം തുടങ്ങിയതിനു പിന്നാലെ ഇമാം ഒളിവിലായിരുന്നു. തുടര്&#x200d;ന്ന് എല്ലാ പൊലീസ് സ്റ്റേഷന്&#x200d; പരിധിയിലും വ്യാപകമായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. എന്നാല്&#x200d; ഇമാം ലുക്ക്ഔട്ട് നോട്ടീസിലെ ഫോട്ടോയിലുള്ള [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>തിരുവനന്തപുരം: തൊളിക്കോട് പ്രായപൂര്&#x200d;ത്തിയാകാത്ത പെണ്&#x200d;കുട്ടിയെ പീഡിപ്പിച്ച കേസില്&#x200d; പ്രതിയായ മുന്&#x200d; ഇമാംസ് കൗണ്&#x200d;സില്&#x200d; സംസ്ഥാന സമിതി അംഗം ഷഫീഖ് അല്&#x200d; ഖാസിമി പിടിയില്&#x200d;. ഒരു മാസമായി ഒളിവിലായിരുന്ന ഇയാളെ മധുരയില്&#x200d; വച്ചാണ് പിടികൂടിയത്.</p>



<p>ഡിവൈ.എസ.്പി അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഷാഡോ പൊലീസിന്റെ സഹായത്തോടെയാണ് ഇമാമിനെ പിടികൂടിയത്. പോക്‌സോ കേസില്&#x200d; അന്വേഷണം തുടങ്ങിയതിനു പിന്നാലെ ഇമാം ഒളിവിലായിരുന്നു. തുടര്&#x200d;ന്ന് എല്ലാ പൊലീസ് സ്റ്റേഷന്&#x200d; പരിധിയിലും വ്യാപകമായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. എന്നാല്&#x200d; ഇമാം ലുക്ക്ഔട്ട് നോട്ടീസിലെ ഫോട്ടോയിലുള്ള രൂപം മാറി നടക്കുകയായിരുന്നു എന്നാണ് വിവരം.</p>



<p>ഖാസിമിയെ ഒളിവില്&#x200d; കഴിയാന്&#x200d; സഹായിച്ച രണ്ട് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്&#x200d; ഖാസിമി എവിടെയെന്നുള്ള കൃത്യവിവരം പൊലീസിന് ലഭിച്ചിരുന്നില്ല. കേസില്&#x200d; ഷഫീഖ് അല്&#x200d; ഖാസിമി സമര്&#x200d;പ്പിച്ച മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി  ഈ മാസം 12ലേക്ക് മാറ്റിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sexual-harrasment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തരകൊറിയയുടെ പീഡനങ്ങള്‍ വിവരിച്ച്  വാംബിയറുടെ രക്ഷിതാക്കള്‍</title>
		<link>https://www.chandrikadaily.com/%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%95%e0%b5%8a%e0%b4%b1%e0%b4%bf%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3.html</link>
					<comments>https://www.chandrikadaily.com/%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%95%e0%b5%8a%e0%b4%b1%e0%b4%bf%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 27 Sep 2017 17:41:01 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[north korea]]></category>
		<category><![CDATA[torture]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45588</guid>

					<description><![CDATA[&#160; ന്യൂയോര്‍ക്ക്: ഉത്തരകൊറിയയില്‍ തടവില്‍ കഴിഞ്ഞിരുന്ന യു.എസ് വിദ്യാര്‍ത്ഥി ഓട്ടോ വാംബിയര്‍ മരണപ്പെട്ടത് ഭീകരപീഡനങ്ങളെ തുടര്‍ന്നാണെന്ന് മാതാപിതാക്കള്‍. ഭീകരന്മാരായ ഉത്തരകൊറിയക്കാര്‍ മകനെ തുടരെത്തുടരെ പീഡിപ്പിച്ചിരുന്നതായി പിതാവ് ഫ്രെഡ് വാംബിയറും മാതാവ് സിന്‍ഡിയും ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. ഒരു ഹോട്ടല്‍ മുദ്ര മോഷ്ടിച്ചുവെന്ന് ആരോപിച്ച് 2016ല്‍ ഉത്തരകൊറിയ തടവിലടച്ച വാംബിയറെ ആരോഗ്യനില മോഷമായതിനെ തുടര്‍ന്ന് വിട്ടയക്കുകയും ഗുരുതരാവസ്ഥയില്‍ അമേരിക്കയില്‍ കൊണ്ടുവന്ന് ദിവസങ്ങള്‍ക്കുശേഷം മരിക്കുകയുമായിരുന്നു. അമേരിക്കയില്‍ കൊണ്ടുവന്നപ്പോള്‍ മകന്റെ കാ ഴ്ചയും കേള്‍വിയും നഷ്ടപ്പെ ട്ടിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. ഇരുവശങ്ങളിലേക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;<br />
ന്യൂയോര്&#x200d;ക്ക്: ഉത്തരകൊറിയയില്&#x200d; തടവില്&#x200d; കഴിഞ്ഞിരുന്ന യു.എസ് വിദ്യാര്&#x200d;ത്ഥി ഓട്ടോ വാംബിയര്&#x200d; മരണപ്പെട്ടത് ഭീകരപീഡനങ്ങളെ തുടര്&#x200d;ന്നാണെന്ന് മാതാപിതാക്കള്&#x200d;. ഭീകരന്മാരായ ഉത്തരകൊറിയക്കാര്&#x200d; മകനെ തുടരെത്തുടരെ പീഡിപ്പിച്ചിരുന്നതായി പിതാവ് ഫ്രെഡ് വാംബിയറും മാതാവ് സിന്&#x200d;ഡിയും ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.<br />
ഒരു ഹോട്ടല്&#x200d; മുദ്ര മോഷ്ടിച്ചുവെന്ന് ആരോപിച്ച് 2016ല്&#x200d; ഉത്തരകൊറിയ തടവിലടച്ച വാംബിയറെ ആരോഗ്യനില മോഷമായതിനെ തുടര്&#x200d;ന്ന് വിട്ടയക്കുകയും ഗുരുതരാവസ്ഥയില്&#x200d; അമേരിക്കയില്&#x200d; കൊണ്ടുവന്ന് ദിവസങ്ങള്&#x200d;ക്കുശേഷം മരിക്കുകയുമായിരുന്നു. അമേരിക്കയില്&#x200d; കൊണ്ടുവന്നപ്പോള്&#x200d; മകന്റെ കാ ഴ്ചയും കേള്&#x200d;വിയും നഷ്ടപ്പെ ട്ടിരുന്നുവെന്ന് മാതാപിതാക്കള്&#x200d; പറയുന്നു. ഇരുവശങ്ങളിലേക്ക് ശരീരം ചലിപ്പിച്ചും തീവ്രമായി വിറച്ചും അലറിക്കരഞ്ഞുമാണ് മകന്&#x200d; ശേഷിച്ച ദിവസങ്ങള്&#x200d; തള്ളിനീക്കിയതെന്ന് അവര്&#x200d; വെളിപ്പെടുത്തി. തലമുടി പൂര്&#x200d;ണമായും കളഞ്ഞിരുന്നു. കൈകാലുകള്&#x200d;ക്ക് ചലനശേഷിയുണ്ടായിരുന്നില്ല. കാല്&#x200d;പാദത്തില്&#x200d; വലിയൊരു പാടും കാണുകയുണ്ടായി. വാംബിയറുടെ ശരീരത്തിനേറ്റ പരിക്ക് ആകസ്മികമായിരുന്നില്ലെന്നും ഉത്തരകൊറിയന്&#x200d; അധികാരികളുടെ മര്&#x200d;ദ്ദനത്തെ തുടര്&#x200d;ന്നായിരുന്നെന്നും അവര്&#x200d; പറഞ്ഞു. അമേരിക്കയും ലോകവും മകനെ കൈവിടുകയായിരുന്നു. അവന്റെ മരണത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും യു.എസ് ഭരണകൂടം തങ്ങള്&#x200d;ക്ക് തന്നില്ലെന്ന് പിതാവ് ഫ്രെഡ് വാംബിയര്&#x200d; കുറ്റപ്പെടുത്തി. എന്നാല്&#x200d; ജയിലിലെ പീഡനങ്ങളാണ് മരണത്തിന് കാരണമെന്ന ആരോപണം ഉത്തരകൊറിയ നിഷേധിച്ചിട്ടുണ്ട്.<br />
ബാക്ടീരിയയെ തുടര്&#x200d;ന്നുള്ള ഭക്ഷ്യവിഷബാധയാണ് വാംബിയുടെ ആരോഗ്യം തകര്&#x200d;ത്തതെന്ന് അവര്&#x200d; പറയുന്നു. പക്ഷെ, അത്തരം ലക്ഷണങ്ങളൊന്നും യു.എസ് ഡോക്ടര്&#x200d;മാര്&#x200d; കണ്ടെത്തിയിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%95%e0%b5%8a%e0%b4%b1%e0%b4%bf%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
