<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Tourism &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/tourism/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 30 Oct 2025 08:50:46 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Tourism &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നവംബര്‍ ഒന്നുമുതല്‍ വാല്‍പ്പാറ സന്ദര്‍ശനത്തിന് ഇ-പാസ് നിര്‍ബന്ധം</title>
		<link>https://www.chandrikadaily.com/e-pass-mandatory-for-visiting-valparai-from-november-1.html</link>
					<comments>https://www.chandrikadaily.com/e-pass-mandatory-for-visiting-valparai-from-november-1.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 30 Oct 2025 08:50:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[e pass]]></category>
		<category><![CDATA[Tourism]]></category>
		<category><![CDATA[valparai]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361100</guid>

					<description><![CDATA[കോയമ്പത്തൂര്‍: നവംബര്‍ ഒുന്നുമുതല്‍ വാല്‍പ്പാറയില്‍ സന്ദര്‍ശനത്തിനായി ഇ-പാസ് നിര്‍ബന്ധമെന്ന് കോയമ്പത്തൂര്‍ ജില്ലാകലക്ടര്‍ ഉത്തരവിറക്കി. വിനോദസഞ്ചാരികളുടെ കുത്തൊഴുക്കും ഗതാഗതക്കുരുക്കും നിയന്ത്രിക്കാനുള്ള നടപടിയാണെന്ന് ജില്ലാഭരണകൂടം അറിയിച്ചു. നീലഗിരിയും കൊടൈക്കനാലും വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് അവിടെ പാസ് നിര്‍ബന്ധമാക്കിയിരുന്നു, അതിനു ശേഷമാണ് സഞ്ചാരികളുടെ വന്‍ തിരക്ക് വാല്‍പ്പാറയില്‍ അനുഭവപ്പെട്ടത്. ഇതോടെ പ്രദേശത്ത് ഗതാഗത തടസ്സവും തിരക്കും പതിവായ സാഹചര്യമായി. ഇതിനെ തുടര്‍ന്നാണ് കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ ഇ-പാസ് നിര്‍ബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം വാല്‍പ്പാറയില്‍ ഇ-പാസ് സംവിധാനം [&#8230;]]]></description>
										<content:encoded><![CDATA[<p>കോയമ്പത്തൂര്&#x200d;: നവംബര്&#x200d; ഒുന്നുമുതല്&#x200d; വാല്&#x200d;പ്പാറയില്&#x200d; സന്ദര്&#x200d;ശനത്തിനായി ഇ-പാസ് നിര്&#x200d;ബന്ധമെന്ന് കോയമ്പത്തൂര്&#x200d; ജില്ലാകലക്ടര്&#x200d; ഉത്തരവിറക്കി. വിനോദസഞ്ചാരികളുടെ കുത്തൊഴുക്കും ഗതാഗതക്കുരുക്കും നിയന്ത്രിക്കാനുള്ള നടപടിയാണെന്ന് ജില്ലാഭരണകൂടം അറിയിച്ചു.</p>
<p>നീലഗിരിയും കൊടൈക്കനാലും വിനോദസഞ്ചാരികളുടെ തിരക്ക് വര്&#x200d;ധിച്ചതിനെ തുടര്&#x200d;ന്ന് അവിടെ പാസ് നിര്&#x200d;ബന്ധമാക്കിയിരുന്നു, അതിനു ശേഷമാണ് സഞ്ചാരികളുടെ വന്&#x200d; തിരക്ക് വാല്&#x200d;പ്പാറയില്&#x200d; അനുഭവപ്പെട്ടത്. ഇതോടെ പ്രദേശത്ത് ഗതാഗത തടസ്സവും തിരക്കും പതിവായ സാഹചര്യമായി. ഇതിനെ തുടര്&#x200d;ന്നാണ് കോയമ്പത്തൂര്&#x200d; ജില്ലാ കലക്ടര്&#x200d; ഇ-പാസ് നിര്&#x200d;ബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.</p>
<p>മദ്രാസ് ഹൈക്കോടതിയുടെ നിര്&#x200d;ദേശപ്രകാരം വാല്&#x200d;പ്പാറയില്&#x200d; ഇ-പാസ് സംവിധാനം നടപ്പാക്കണമെന്ന് നേരത്തെ തന്നെ നിര്&#x200d;ദേശിച്ചിരുന്നു. അതനുസരിച്ചാണ് ഇപ്പോഴത്തെ നടപടി. തേയിലത്തോട്ടങ്ങളും പച്ചമയമുള്ള പ്രകൃതി ദൃശ്യങ്ങളും കൊണ്ടു പ്രശസ്തമായ വാല്&#x200d;പ്പാറ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലയാണ്. പരിസ്ഥിതി സംരക്ഷണമാണ് ഈ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യം. വിനോദ സഞ്ചാരികളുടെ അമിത സാന്നിധ്യം മൂലം മലനിരകളുടെ സമതുലിതാവസ്ഥയ്ക്ക് ഭീഷണി ഉയരുന്ന പശ്ചാത്തലത്തില്&#x200d; ആണ് ഈ നീക്കം. നവംബര്&#x200d; ഒന്നുമുതല്&#x200d; വാല്&#x200d;പ്പാറ സന്ദര്&#x200d;ശിക്കാന്&#x200d; ആഗ്രഹിക്കുന്നവര്&#x200d; മുന്&#x200d;കൂട്ടി ഇ-പാസ് എടുക്കണം എന്നതാണ് നിര്&#x200d;ദേശം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/e-pass-mandatory-for-visiting-valparai-from-november-1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്&#x200d;ക്കാരിലെ ഉന്നതര്&#x200d;ക്ക് ബോട്ടിന് ബിനാമികള്&#x200d;:  ഫ്‌ളോട്ടിംഗ് ബ്രിഡ്ജുകള്&#x200d;ക്കും അപകടസാധ്യത</title>
		<link>https://www.chandrikadaily.com/aboats-benami.html</link>
					<comments>https://www.chandrikadaily.com/aboats-benami.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Mon, 08 May 2023 11:52:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BENAMI]]></category>
		<category><![CDATA[Tourism]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=252449</guid>

					<description><![CDATA[അടുത്തിടെ താനൂരിലും മറ്റും കടലിലേക്ക് തള്ളിനില്&#x200d;ക്കുന്ന രീതിയില്&#x200d; സ്ഥാപിച്ച ഫ്‌ളോട്ടിംഗ് ബ്രിഡ്ജുകളും ഇത്തരത്തില്&#x200d; അപകടസാധ്യത വരുത്തുന്നതാണ്. ഇതിനുപിന്നിലും ബിനാമികളാണ് പ്രവര്&#x200d;ത്തിക്കുന്നത്.]]></description>
										<content:encoded><![CDATA[<p><strong>കെ.പി ജലീല്&#x200d;</strong></p>
<p>സംസ്ഥാനത്തെ ടൂറിസം രംഗത്ത് സര്&#x200d;ക്കാരും സി.പി.എമ്മുമായി ബന്ധപ്പെട്ടവര്&#x200d;ക്ക് വന്&#x200d;ബിനാമി ബന്ധം. സാമ്പത്തികമായി ഉന്നതരായ പണച്ചാക്കുകളുടെ പണം ഉപയോഗിച്ച് സംസ്ഥാനത്തെ ടൂറിസം രംഗത്ത് മുതല്&#x200d;മുടക്ക് വര്&#x200d;ധിക്കുന്നു. താനൂരിലുണ്ടായ 22 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് പിന്നിലും ബിനാമി ബന്ധമെന്ന് സൂചന. അരീക്കോട് എളമരം കടവിലും സമാനമായി നിരവധി കാലപ്പഴക്കം ചെന്ന ബോട്ടുകള്&#x200d; ഇപ്പോഴും സര്&#x200d;വീസ് നടത്തുന്നു. സംസ്ഥാനത്തെ ഉന്നത സി.പി.എം നേതാക്കളിലൊരാള്&#x200d;ക്കാണ് ഇതിന്റെ പണം ഒഴുകുന്നത്. സംസ്ഥാനത്തെ ടൂറിസം വകുപ്പിലെ ഉന്നതരും സമാനമായി ബോട്ടുകള്&#x200d; വാങ്ങി ബിനാമികളുടെ പേരില്&#x200d; സര്&#x200d;വീസ് നടത്തി വരുമാനമുണ്ടാക്കുന്നതായി വിവരമുണ്ട്. ഇവരായതിനാല്&#x200d; ലൈസന്&#x200d;സും ഫിറ്റ്‌നസും സംഘടിപ്പിക്കാന്&#x200d; വലിയ പ്രയാസമില്ലതാനും.<br />
താനൂര്&#x200d; സംഭവത്തില്&#x200d; അറ്റ്‌ലാന്റിക് എന്ന ബോട്ടിന്റെ ഉടമ നാസറാണെങ്കിലും ഇയാള്&#x200d; ഉന്നത രാഷ്ട്രീയനേതാവിന്റെ ബിനാമിയാണെന്നാണ് വിവരം. സി.പി.എമ്മിന്റെ പ്രാദേശികനേതാവായ ഇദ്ദേഹത്തിന് തീരദേശത്തെ ഒരു മന്ത്രിയുമായി അടുത്ത ബന്ധമാണുളളത്. ലൈസന്&#x200d;സ് സംഘടിപ്പിക്കുന്നതിനും ഫിറ്റ്‌നസ് തയ്യാറാക്കി നല്&#x200d;കുന്നതിനും ഈ ബന്ധം ഉപയോഗപ്പെടുത്തുന്നു. 30-40 ലക്ഷം രൂപ ചെലവില്&#x200d; മീന്&#x200d;പിടുത്ത ബോട്ടുകള്&#x200d; വാങ്ങി മാറ്റങ്ങള്&#x200d; വരുത്തിയാണ് യാത്രാബോട്ടുകളാക്കുന്നത്. മീന്&#x200d;പിടുത്ത ബോട്ടുകളും ഇത്തരത്തില്&#x200d; ഉന്നതരുടെ പണം കൊണ്ടാണ് സര്&#x200d;വീസ് നടത്തുന്നത്. വരുമാനം മാസാമാസം ഉന്നതരുടെ കൈകളിലെത്തും. ആലപ്പുഴയില്&#x200d; കുട്ടനാട് മേഖലയില്&#x200d; ഇത്തരത്തില്&#x200d; കാലപ്പഴക്കം ചെന്ന നൂറോളം ബോട്ടുകള്&#x200d; സര്&#x200d;വീസ് നടത്തുന്നുണ്ട്. റോഡിലെ വാഹനങ്ങള്&#x200d;ക്ക് കൈക്കൂലി വാങ്ങി ഫിറ്റ്‌നസ് നല്&#x200d;കുന്നതുപോലെ ബോട്ടുകള്&#x200d;ക്ക് ഫിറ്റ്‌നസ് സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കുന്നതാണ് ദുരന്തങ്ങള്&#x200d;ക്കിടയാക്കുന്നത്.</p>
<p>മീന്&#x200d;പിടുത്ത ബോട്ടുകള്&#x200d; ഇത്തരത്തില്&#x200d; അപകടത്തില്&#x200d;പെടാറുണ്ടെങ്കിലും തൊഴിലാളികളുടെ പരിചയവും മിടുക്കും കാരണം ദുരന്തത്തില്&#x200d;നിന്ന് പലപ്പോഴും രക്ഷപ്പെടുകയാണ്. അടുത്തിടെ താനൂരിലും മറ്റും കടലിലേക്ക് തള്ളിനില്&#x200d;ക്കുന്ന രീതിയില്&#x200d; സ്ഥാപിച്ച ഫ്‌ളോട്ടിംഗ് ബ്രിഡ്ജുകളും ഇത്തരത്തില്&#x200d; അപകടസാധ്യത വരുത്തുന്നതാണ്. ഇതിനുപിന്നിലും ബിനാമികളാണ് പ്രവര്&#x200d;ത്തിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aboats-benami.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലണ്ടനില്&#x200d; സഞ്ചാരികള്&#x200d;ക്ക് പവിലിയന്&#x200d; ഒരുക്കി ഷാര്&#x200d;ജ</title>
		<link>https://www.chandrikadaily.com/sfdsharjah-is-a-paradise-for-tourists-in-london.html</link>
					<comments>https://www.chandrikadaily.com/sfdsharjah-is-a-paradise-for-tourists-in-london.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 05 Nov 2022 15:29:48 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Travel]]></category>
		<category><![CDATA[abudabi]]></category>
		<category><![CDATA[london]]></category>
		<category><![CDATA[Tourism]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=220702</guid>

					<description><![CDATA[ലണ്ടനില്&#x200d; നടക്കുന്ന വേള്&#x200d;ഡ് ട്രാവല്&#x200d; മാര്&#x200d;ക്കറ്റില്&#x200d; ഷാര്&#x200d;ജയുടെ പവിലിയന്&#x200d; ഒരുക്കിയാണ് സഞ്ചാരകളെ ക്ഷണിക്കുന്നത്]]></description>
										<content:encoded><![CDATA[<p>അബുദാബി: ലോകവിനോദ സഞ്ചാരികളെ ആകര്&#x200d;ഷിക്കുന്നതിനായി ലണ്ടനില്&#x200d; സഞ്ചാരികള്&#x200d;ക്ക് പവിലിയന്&#x200d;നൊരുക്കി ഷാര്&#x200d;ജ ആഗോള തലത്തില്&#x200d; പ്രചാരണം നടത്തുകയാണ്. ലണ്ടനില്&#x200d; നടക്കുന്ന വേള്&#x200d;ഡ് ട്രാവല്&#x200d; മാര്&#x200d;ക്കറ്റിലാണ്‌ ഷാര്&#x200d;ജയുടെ പവിലിയന്&#x200d; ഒരുക്കി സഞ്ചാരകളെ ക്ഷണിക്കുന്നത്.</p>
<p>ഈ മാസം ഏഴുമുതല്&#x200d; ഒമ്പത് വരെ നടക്കുന്ന ട്രാവല്&#x200d; മാര്&#x200d;ക്കറ്റില്&#x200d; വിവിധ രാജ്യങ്ങള്&#x200d; പങ്കാളിത്തം വഹിക്കുന്നുണ്ട്. ഷാര്&#x200d;ജയുടെ സംസ്‌കാരവും പൗരാണികമായ അടയാളങ്ങളും ലോകസഞ്ചാരികള്&#x200d;ക്ക് കൗതുകം പകരുന്നവയാണ്. ഷാര്&#x200d;ജ കൊമേഴ്‌സ് ആന്റ് ടൂറിസം ഡവലപ്‌മെന്റ് അഥോറിറ്റി ചെയര്&#x200d;മാന്&#x200d; ഖാലിദ് ജാസ്സിം അല്&#x200d;മിദ്ഫയാണ് വിവരം വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sfdsharjah-is-a-paradise-for-tourists-in-london.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നീലക്കുറിഞ്ഞി : സഞ്ചാരികള്&#x200d;ക്ക് നിയന്ത്രണം</title>
		<link>https://www.chandrikadaily.com/neelakurinji-restrictions-for-tourists.html</link>
					<comments>https://www.chandrikadaily.com/neelakurinji-restrictions-for-tourists.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 22 Oct 2022 05:23:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[munnar]]></category>
		<category><![CDATA[neelakurinji]]></category>
		<category><![CDATA[Tourism]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=219725</guid>

					<description><![CDATA[രാവിലെ ആറു മുതല്&#x200d; വൈകിട്ട് നാലു വരെയായിരിക്കും നിയന്ത്രണം]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: 22, 23, 24 തിയതികളില്&#x200d;, മൂന്നാര്&#x200d;, അടിമാലി, ബോഡിമെട്ട് ‘ഭാഗങ്ങളില്&#x200d; നിന്നും വിനോദ സഞ്ചാരികള്&#x200d; വരുന്ന ബസ്സുകളും ട്രാവലറുകളും പൂപ്പാറ ജങ്ഷനില്&#x200d; നിര്&#x200d;ത്തി, കെഎസ്ആര്&#x200d;ടിസി ഫീഡര്&#x200d; ബസ്സുകളില്&#x200d; സന്ദര്&#x200d;ശന സ്ഥലത്തേക്കും തിരികെ പൂപ്പാറ ജംഗ്ഷനിലേക്കും പോകണം.</p>
<p>കുമളി, കട്ടപ്പന, നെടുംകണ്ടം ‘ഭാഗങ്ങളില്&#x200d; നിന്നും വിനോദ സഞ്ചാരികള്&#x200d; വരുന്ന ബസുകളും, ട്രാവലറുകളും ഉടുമ്പന്&#x200d;ചോല ജങ്ഷനില്&#x200d; നിര്&#x200d;ത്തി കെഎസ്ആര്&#x200d;ടിസി ഫീഡര്&#x200d; ബസുകളില്&#x200d; സന്ദര്&#x200d;ശന സ്ഥലത്തേക്കും തിരികെ ഉടുംമ്പന്&#x200d;ചോല ജംഗ്ഷനിലേക്കും പോകണം.</p>
<p>രാവിലെ ആറു മുതല്&#x200d; വൈകിട്ട് നാലു വരെയായിരിക്കും നീലക്കുറിഞ്ഞി കാണാന്&#x200d; സമയം അനുവദിക്കുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/neelakurinji-restrictions-for-tourists.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൂക്കോട് തടാകത്തില്&#x200d; സഞ്ചാരികളെ   ആകര്&#x200d;ഷിച്ച് സൈക്കിള്&#x200d; സവാരി</title>
		<link>https://www.chandrikadaily.com/cycling-package-for-tourists-at-pookode-lake.html</link>
					<comments>https://www.chandrikadaily.com/cycling-package-for-tourists-at-pookode-lake.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 30 Apr 2019 05:41:08 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Tourism]]></category>
		<category><![CDATA[wayanad]]></category>
		<category><![CDATA[Wayanad news]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=125718</guid>

					<description><![CDATA[കല്&#x200d;പ്പറ്റ: തെക്കേവയനാട്ടില്&#x200d; വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രവര്&#x200d;ത്തനം നിലച്ചതോടെ ജില്ലാ ടൂറിസം പ്രമോഷന്&#x200d; കൗണ്&#x200d;സിലിനു കീഴിലുള്ള പൂക്കോട് ഇക്കോ ടൂറിസം സെന്ററില്&#x200d; സന്ദര്&#x200d;ശകരുടെ തിരക്ക് വര്&#x200d;ധിച്ചു. വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കുറുവ, ചെമ്പ്രമല, മീന്&#x200d;മുട്ടി, ബാണാസുരമല വിനോദ സഞ്ചാരകേന്ദ്രങ്ങള്&#x200d; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്&#x200d; അടച്ചതിനുശേഷം പൂക്കോട് എത്തുന്ന സന്ദര്&#x200d;ശകരുടെ എണ്ണത്തില്&#x200d; 20 ശതമാനത്തിനടുത്ത് വര്&#x200d;ധനയുണ്ടായതായി ടൂറിസം സെന്റര്&#x200d; മാനേജര്&#x200d; എം.എസ്. ദിനേശ് പറഞ്ഞു. നൈസര്&#x200d;ഗിക തടാകവും പ്രകൃതിസൗന്ദര്യവുമാണ് പൂക്കോട് [&#8230;]]]></description>
										<content:encoded><![CDATA[
<p>കല്&#x200d;പ്പറ്റ: തെക്കേവയനാട്ടില്&#x200d; വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രവര്&#x200d;ത്തനം നിലച്ചതോടെ ജില്ലാ ടൂറിസം പ്രമോഷന്&#x200d; കൗണ്&#x200d;സിലിനു കീഴിലുള്ള പൂക്കോട് ഇക്കോ ടൂറിസം സെന്ററില്&#x200d; സന്ദര്&#x200d;ശകരുടെ തിരക്ക് വര്&#x200d;ധിച്ചു. <br><br>വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കുറുവ, ചെമ്പ്രമല, മീന്&#x200d;മുട്ടി, ബാണാസുരമല വിനോദ സഞ്ചാരകേന്ദ്രങ്ങള്&#x200d;  ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്&#x200d; അടച്ചതിനുശേഷം പൂക്കോട് എത്തുന്ന സന്ദര്&#x200d;ശകരുടെ എണ്ണത്തില്&#x200d; 20 ശതമാനത്തിനടുത്ത് വര്&#x200d;ധനയുണ്ടായതായി ടൂറിസം സെന്റര്&#x200d; മാനേജര്&#x200d; എം.എസ്. ദിനേശ് പറഞ്ഞു. <br> നൈസര്&#x200d;ഗിക തടാകവും പ്രകൃതിസൗന്ദര്യവുമാണ് പൂക്കോട് ടൂറിസം സെന്ററിലേക്കു സഞ്ചാരികളെ ആകര്&#x200d;ഷിക്കുന്നത്. സെന്ററില്&#x200d; സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെ സൈക്കിള്&#x200d; സവാരിക്കും പുതുതായി സൗകര്യം ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്. 1,750 മീറ്ററിലാണ് സൈക്കിള്&#x200d; സവാരി അനുവദിക്കുന്നത്. 50 രൂപ ഫീസ് നല്&#x200d;കിയാല്&#x200d; 20 മിനിറ്റ് തടാകതീരത്തു  സൈക്കിളില്&#x200d; ചുറ്റിയടിക്കാം. സന്ദര്&#x200d;ശകരുടെ ഉപയോഗത്തിനു 15 സൈക്കിളുകളാണ് സെന്ററിലുള്ളത്. അതേസമയം 50 രൂപക്ക് 20 മിനിറ്റ് മാത്രം സവാരി വളരെ കുറഞ്ഞുപോയതായി സഞ്ചാരികള്&#x200d; പരാതി പറയുന്നുണ്ട്. സൈക്കിളുകളുടെ എണ്ണക്കുറവും ആവശ്യക്കാരുടെ എണ്ണകൂടുതലുമാണ് വിലയുയര്&#x200d;ത്താന്&#x200d; കാരണമെന്നാണ് അധികൃതരുടെ മറുപടി.<br><br> സവാരിക്കായി തടാകത്തിനു ചുറ്റുമായി 8 മീറ്റര്&#x200d; വീതിയില്&#x200d; രണ്ടു കിലോമീറ്റര്&#x200d; ദൂരത്തില്&#x200d; ഇന്റര്&#x200d;ലോക്ക് നടപ്പാത നിര്&#x200d;മിച്ചിട്ടുണ്ട്. 50 ലക്ഷം മുതല്&#x200d; മുടക്കിലാണ് പദ്ധതി നടപ്പാക്കിയതെന്ന് വയനാട് ഡിടിപിടി സെക്രട്ടറി ബി ആനന്ദ് പറഞ്ഞു. പ്രളയത്തിന് ശേഷം അറ്റകുറ്റപ്പണി പൂര്&#x200d;ത്തിയാക്കിയ ശേഷം ഈ വര്&#x200d;ഷം ആദ്യത്തിലാണ് സൈക്കിള്&#x200d; സവാരി ആരംഭിച്ചത്.<br> ദിവസം ശരാശരി 150  സന്ദര്&#x200d;ശകര്&#x200d; സൈക്കിള്&#x200d; സവാരി നടത്തുന്നുണ്ട്. വിദേശികളടക്കം യുവസഞ്ചാരികളാണ് സൈക്കിള്&#x200d; യാത്രയില്&#x200d; കൂടുതല്&#x200d; താത്പര്യം കാട്ടുന്നത്. കുടുംബസമേതം എത്തുന്ന സന്ദര്&#x200d;ശകര്&#x200d;ക്കു തടാകത്തില്&#x200d; ബോട്ടുയാത്ര നടത്തുന്നതിലാണ് കമ്പം. തുഴ ബോട്ടുകളും പെഡല്&#x200d; ബോട്ടുകളും  സെന്ററിലുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cycling-package-for-tourists-at-pookode-lake.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഊട്ടി  പൈതൃക തീവണ്ടിക്ക്   രണ്ട് പുതിയ ബോഗികള്&#x200d;</title>
		<link>https://www.chandrikadaily.com/nilgiri-mountain-railway-reintroduces-ooty-coonur-train.html</link>
					<comments>https://www.chandrikadaily.com/nilgiri-mountain-railway-reintroduces-ooty-coonur-train.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 24 Mar 2019 07:38:39 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[ootty]]></category>
		<category><![CDATA[Ootty Train]]></category>
		<category><![CDATA[Tourism]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=122140</guid>

					<description><![CDATA[ഗൂഡല്ലൂര്&#x200d;: അന്താരാഷ്ട്ര തലത്തില്&#x200d; വരെ പ്രസിദ്ധമായ മേട്ടുപാളയം ഊട്ടി പൈതൃക തീവണ്ടിക്ക് രണ്ട് പുതിയ ബോഗികള്&#x200d; കൂടി. പുതിയ ബോഗികള്&#x200d; ഘടിപ്പിച്ച വണ്ടി കുന്നൂര്&#x200d; വരെ പരീക്ഷണം ഓട്ടം നടത്തി. വിജയകരമായിരുന്നു ഈ ഓട്ടം. വന്യജീവികളുടെ ഫോട്ടോ പതിച്ച് മനോഹരമാക്കിയതാണ് പുതിയ ബോഗികള്&#x200d;. മേട്ടുപാളയം മുതല്&#x200d; കുന്നൂര്&#x200d; വരെ കല്&#x200d;ക്കരി ഇന്ധനം ഉപയോഗിച്ച് കുന്ന് കയറുന്ന എഞ്ചീനും ശേഷം ഊട്ടിയിലെക്ക് ഡീസല്&#x200d; എഞ്ചീനമാണ് വണ്ടിയിലുള്ളത്. ഊട്ടി മേട്ടുപാളയം ടോയ് ട്രെയിന്&#x200d; യാത്രയെ പറ്റി അറിയുന്നവരുടെ ഊട്ടി സന്ദര്&#x200d;ശനത്തിന്റെ [&#8230;]]]></description>
										<content:encoded><![CDATA[
<p>ഗൂഡല്ലൂര്&#x200d;:  അന്താരാഷ്ട്ര തലത്തില്&#x200d; വരെ പ്രസിദ്ധമായ മേട്ടുപാളയം ഊട്ടി പൈതൃക തീവണ്ടിക്ക് രണ്ട് പുതിയ ബോഗികള്&#x200d; കൂടി. പുതിയ ബോഗികള്&#x200d; ഘടിപ്പിച്ച  വണ്ടി കുന്നൂര്&#x200d; വരെ പരീക്ഷണം ഓട്ടം നടത്തി. <br>  <br>വിജയകരമായിരുന്നു ഈ ഓട്ടം.  വന്യജീവികളുടെ ഫോട്ടോ പതിച്ച് മനോഹരമാക്കിയതാണ് പുതിയ ബോഗികള്&#x200d;. മേട്ടുപാളയം മുതല്&#x200d; കുന്നൂര്&#x200d; വരെ കല്&#x200d;ക്കരി ഇന്ധനം ഉപയോഗിച്ച് കുന്ന് കയറുന്ന എഞ്ചീനും ശേഷം ഊട്ടിയിലെക്ക് ഡീസല്&#x200d; എഞ്ചീനമാണ് വണ്ടിയിലുള്ളത്. ഊട്ടി മേട്ടുപാളയം ടോയ് ട്രെയിന്&#x200d; യാത്രയെ പറ്റി അറിയുന്നവരുടെ ഊട്ടി സന്ദര്&#x200d;ശനത്തിന്റെ മുഖ്യ ലക്ഷ്യം തന്നെ ഈ ട്രെയിനില്&#x200d; ഒന്ന് കയറുക എന്നതായിരിക്കും. 1854ല്&#x200d; ആണ് ഈ പാതയുടെ രൂപരേഖയുണ്ടാക്കാനാരംഭിച്ചത്. 1908ല്&#x200d; ബ്രിട്ടീഷ്‌കാര്&#x200d; നിര്&#x200d;മിച്ച ഈ റെയില്&#x200d;വേ ട്രാക്ക് ലോകത്ത് ഇപ്പോഴും ഉപയോഗിക്കുന്ന ചുരുക്കം ചില  മീറ്റര്&#x200d; ഗെജുകളില്&#x200d; ഒന്നാണ്. യുനസ്‌കോ ലോക പൈതൃക പട്ടികയില്&#x200d; 2005 ഇല്&#x200d; പ്രഖ്യാപിച്ചതോടെയാണ് ഇത് ലോക ശ്രദ്ദയാകര്&#x200d;ഷിച്ചത്.കല്&#x200d;കരിയാണ് ഈ ട്രെയിന്&#x200d; ഇന്ധനമായി ഉപയോഗിക്കുന്നത്. <br> <br>ഈ യാത്ര ശരിക്കും ചരിത്രത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണ്. മീറ്റര്&#x200d; ഗേജ് ട്രാക്കില്&#x200d; ഓടുന്ന ചെറിയ ബോഗികളില്&#x200d; കാട്ടിനുള്ളിലൂടെയുള്ള യാത്ര 20 ആം നൂറ്റാണ്ടിന്റെ തുടക്കത്തിലുള്ള സിനിമകളിലെ ട്രെയിന്&#x200d; യാത്രയെ ഓര്&#x200d;മിപ്പിക്കുന്നതാണ്. 46 കിലോമീറ്ററുള്ള ഈ യാത്രക്കിടയില്&#x200d; 108 വളവുകളും 16 തുരങ്കങ്ങളും 250 പാലങ്ങളും ഉണ്ട്. യാത്രക്കിടയില്&#x200d; ഇടക്കിടക്ക് നിര്&#x200d;ത്തുന്ന വ്യൂ  പൊയന്റുകളില്&#x200d; നിന്നുള്ള കാഴ്ച കാണേണ്ടതു തന്നെയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nilgiri-mountain-railway-reintroduces-ooty-coonur-train.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാഗമണില്&#x200d; റോപ്പ്‌വേ പൊട്ടി വീണു;  അപകടത്തില്&#x200d;പെട്ടത് 15 ഓളം പേര്&#x200d;</title>
		<link>https://www.chandrikadaily.com/rope-way-accident-in-vagamon-15-injured-and-3-serious.html</link>
					<comments>https://www.chandrikadaily.com/rope-way-accident-in-vagamon-15-injured-and-3-serious.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 23 Feb 2019 09:28:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[idukki]]></category>
		<category><![CDATA[Tourism]]></category>
		<category><![CDATA[vagamon]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=119575</guid>

					<description><![CDATA[ഇടുക്കി വാഗമണില്&#x200d; വിനോദ സഞ്ചാര കേന്ദ്രത്തില്&#x200d; റോപ്പ്‌വേ പൊട്ടി വീണ് അപകടം. രേ സമയം മൂന്നു പേര്&#x200d;ക്ക് മാത്രം കയറാവുന്ന റോപ്‌വേയില്&#x200d; 15നും 20 നും ഇടയില്&#x200d; ആളുകള്&#x200d; കയറിയതാണ് അപകടത്തിന് കാരണമായത്. റോപ്പ്‌വേയിലുണ്ടായിരുന്ന 15ഓളം പേര്&#x200d;ക്ക് പരിക്കേറ്റു. ഇവരില്&#x200d; ചിലരുടെ നില ഗുരുതരമാണ്. അങ്കമാലി മഞ്ഞപ്ര സണ്&#x200d;ഡേ സ്‌കൂളിലെ അധ്യാപകരും കുട്ടികളുമാണ് അപകടത്തില്&#x200d; പെട്ടത്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആസ്പത്രിയിയില്&#x200d; പ്രവേശിപ്പിച്ചു.]]></description>
										<content:encoded><![CDATA[
<p>ഇടുക്കി വാഗമണില്&#x200d; വിനോദ സഞ്ചാര കേന്ദ്രത്തില്&#x200d; റോപ്പ്‌വേ പൊട്ടി വീണ് അപകടം. രേ സമയം മൂന്നു പേര്&#x200d;ക്ക് മാത്രം കയറാവുന്ന റോപ്‌വേയില്&#x200d; 15നും 20 നും ഇടയില്&#x200d; ആളുകള്&#x200d; കയറിയതാണ് അപകടത്തിന് കാരണമായത്. റോപ്പ്‌വേയിലുണ്ടായിരുന്ന 15ഓളം പേര്&#x200d;ക്ക് പരിക്കേറ്റു. </p>



<p>ഇവരില്&#x200d; ചിലരുടെ നില ഗുരുതരമാണ്. അങ്കമാലി മഞ്ഞപ്ര സണ്&#x200d;ഡേ സ്‌കൂളിലെ അധ്യാപകരും കുട്ടികളുമാണ് അപകടത്തില്&#x200d; പെട്ടത്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആസ്പത്രിയിയില്&#x200d; പ്രവേശിപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rope-way-accident-in-vagamon-15-injured-and-3-serious.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹംബിയില്&#x200d; കല്&#x200d;തൂണുകള്&#x200d; നശിപ്പിച്ചവരെകൊണ്ടു തന്നെ പുനഃസ്ഥാപിപ്പിച്ചു; വമ്പന്&#x200d; പിഴയും</title>
		<link>https://www.chandrikadaily.com/india-vandals-forced-to-fix-hampi-monument-pillar.html</link>
					<comments>https://www.chandrikadaily.com/india-vandals-forced-to-fix-hampi-monument-pillar.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 19 Feb 2019 10:18:28 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[hampi]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[Tourism]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=119299</guid>

					<description><![CDATA[ലോക പൈതൃക പട്ടികയില്&#x200d; ഇടം തേടിയിട്ടുള്ള ഹംബിയിലെ പുരാതന സ്മാരകങ്ങളിലെ തൂണുകള്&#x200d; നശിപ്പിച്ചവര്&#x200d;ക്കെതിരെ കോടതിയുടെ തക്കതായ നടപിടി. കര്&#x200d;ണാടകയിലെ പൗരാണിക ഭരണകേന്ദ്രമായ ഹംബിയിലെ പുരാതന സ്മാരകങ്ങളുടെ തൂണുകളാണ് സാമൂഹ്യ വിരുദ്ധര്&#x200d; നശിപ്പിച്ചത്. നശിപ്പിച്ച തൂണുകള്&#x200d; അവവരെ കൊണ്ടുതന്നെ കോടതി പുനഃസ്ഥാപിപ്പിച്ചു. സ്മാരകം നശിപ്പിച്ച സംഘത്തിലെ ഒരോത്തര്&#x200d;ക്കും 70,000 രൂപ പിഴയും കോടതി വിധിച്ചു. ഈ മാസമാദ്യമായിരുന്നു സഞ്ചാരികളുടെ ഹൃദയം തകര്&#x200d;ക്കുന്ന രീതിയില്&#x200d; കെട്ടിടത്തിലെ കല്&#x200d;തൂണുകള്&#x200d; നാലു പേര്&#x200d; ചേര്&#x200d;ന്ന് തള്ളിയിട്ടത്. ഇതിന്റെ ദൃശ്യങ്ങള്&#x200d; സമൂഹമാധ്യമങ്ങളില്&#x200d; വൈറല്&#x200d; ആയിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[
<p>ലോക പൈതൃക പട്ടികയില്&#x200d; ഇടം തേടിയിട്ടുള്ള ഹംബിയിലെ പുരാതന സ്മാരകങ്ങളിലെ തൂണുകള്&#x200d; നശിപ്പിച്ചവര്&#x200d;ക്കെതിരെ കോടതിയുടെ തക്കതായ നടപിടി. കര്&#x200d;ണാടകയിലെ പൗരാണിക ഭരണകേന്ദ്രമായ ഹംബിയിലെ പുരാതന സ്മാരകങ്ങളുടെ തൂണുകളാണ് സാമൂഹ്യ വിരുദ്ധര്&#x200d; നശിപ്പിച്ചത്. നശിപ്പിച്ച തൂണുകള്&#x200d; അവവരെ കൊണ്ടുതന്നെ കോടതി പുനഃസ്ഥാപിപ്പിച്ചു. സ്മാരകം നശിപ്പിച്ച സംഘത്തിലെ ഒരോത്തര്&#x200d;ക്കും 70,000 രൂപ പിഴയും കോടതി വിധിച്ചു. ഈ മാസമാദ്യമായിരുന്നു സഞ്ചാരികളുടെ ഹൃദയം തകര്&#x200d;ക്കുന്ന രീതിയില്&#x200d; കെട്ടിടത്തിലെ കല്&#x200d;തൂണുകള്&#x200d; നാലു പേര്&#x200d; ചേര്&#x200d;ന്ന് തള്ളിയിട്ടത്. ഇതിന്റെ ദൃശ്യങ്ങള്&#x200d; സമൂഹമാധ്യമങ്ങളില്&#x200d; വൈറല്&#x200d; ആയിരുന്നു.</p>



<p>തൂണുകള്&#x200d; തള്ളിയിടുന്നതിന്റെ ദൃശ്യങ്ങള്&#x200d; സമൂഹമാധ്യമങ്ങളില്&#x200d; പ്രചരിച്ചതോടെ കൃത്യം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നുപേര്&#x200d; ചേര്&#x200d;ന്ന് കൊത്തുപണികളോടുകൂടിയ തൂണുകള്&#x200d; ഒരോന്നായി തള്ളിയിടുന്നതിന്റെ ദൃശ്യങ്ങളായിരുന്നു വീഡിയോയില്&#x200d; ഉണ്ടായിരുന്നത്. തൂണുകള്&#x200d; പൊട്ടുന്നതും, കേടുപാട് പറ്റിയവ അടുത്ത് വീണുകിടക്കുന്നതും ദൃശ്യങ്ങളില്&#x200d; വ്യക്തമാണ്.</p>



<blockquote class="twitter-tweet" data-lang="en"><p lang="kn" dir="ltr">ಈ ಜನಕ್ಕೆ ಯಾವಾಗ ಆದ್ರೂ ಬುದ್ದಿ ಬರುತ್ತೋ <img src="https://s.w.org/images/core/emoji/13.1.0/72x72/1f620.png" alt="😠" class="wp-smiley" style="height: 1em; max-height: 1em;" /><img src="https://s.w.org/images/core/emoji/13.1.0/72x72/1f621.png" alt="😡" class="wp-smiley" style="height: 1em; max-height: 1em;" /> <a href="https://t.co/sKLnWX26Wc">pic.twitter.com/sKLnWX26Wc</a></p>&mdash; s_maanju <img src="https://s.w.org/images/core/emoji/13.1.0/72x72/1f6a9.png" alt="🚩" class="wp-smiley" style="height: 1em; max-height: 1em;" /> (@s_maanju) <a href="https://twitter.com/s_maanju/status/1091229096468729856?ref_src=twsrc%5Etfw">February 1, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>ആര്&#x200d;ക്കിയോളജിക്കല്&#x200d; സര്&#x200d;വേ ഓഫ് ഇന്ത്യയുടെ വിദഗ്ധരുടെ നേതൃത്വത്തിലാണ് നശിപ്പിച്ചവരെകൊണ്ട് തൂണുകള്&#x200d; പുനഃസ്ഥാപിപ്പിച്ചത്. ‘അവരോടപ്പം തങ്ങളുടെ പണിക്കാരും ആറേഴ് മണിക്കൂര്&#x200d; പണിയെടുത്താണ് തൂണുകള്&#x200d; പഴയതു പോലെയാക്കിയതെന്ന്’ ആര്&#x200d;ക്കിയോളജിക്കല്&#x200d; സര്&#x200d;വേ ഉദ്യേഗസ്ഥന്&#x200d; മുത്തയ്യ കാളിമുത്തു ബിബിസിയോട് പറഞ്ഞു.</p>



<p>ഹംബിയിലെ പൈതൃക സ്വത്തുക്കള്&#x200d; നശിപ്പിക്കുന്ന ദൃശ്യങ്ങള്&#x200d; പുറത്തു വന്നതിന് പിന്നാലെ രാജ്യത്തെ പുരാതന കേന്ദ്രങ്ങള്&#x200d; സംരക്ഷിക്കേണ്ട ആവശ്യകത ഉയര്&#x200d;ത്തിക്കാട്ടിയും മതിയായ സുരക്ഷ നല്&#x200d;കണമെന്ന് ചൂണ്ടികാണിച്ചും നിരവധിപേര്&#x200d; രംഗത്തെത്തിയിരുന്നു. യുനസ്‌കോയും വിഷയത്തെ ഗൗരവമായിട്ടാണ് കണ്ടിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-vandals-forced-to-fix-hampi-monument-pillar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചെമ്പ്ര പീക്ക് തുറന്നു; സഞ്ചാരികളുടെ എണ്ണത്തില്&#x200d; നിയന്ത്രണം</title>
		<link>https://www.chandrikadaily.com/wayanads-highest-peak-chembra-reopened-for-trekking.html</link>
					<comments>https://www.chandrikadaily.com/wayanads-highest-peak-chembra-reopened-for-trekking.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 29 Oct 2018 08:49:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Chembra Peak]]></category>
		<category><![CDATA[KERALA TOURISM]]></category>
		<category><![CDATA[Tourism]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=108740</guid>

					<description><![CDATA[കല്&#x200d;പ്പറ്റ: വയനാട് ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ മേപ്പാടി ചെമ്പ്രാപീക്കിലേക്കുള്ള പ്രവേശനം ഇന്ന് മുതല്&#x200d; പുന:രാരംഭിക്കും. മേപ്പാടി റെയിഞ്ചിലെ ഈ പുല്&#x200d;മേട്് ഒമ്പത് മാസത്തിന് ശേഷമാണ് വീണ്ടും തുറക്കുന്നത്. അതേസമയം സഞ്ചാരികളുടെ എണ്ണത്തില്&#x200d; നിയന്ത്രണമേര്&#x200d;പ്പെടുത്തിയിട്ടുണ്ട്. അനിയന്ത്രിതമായി സന്ദര്&#x200d;ശകരെ കയറ്റിവിടുന്ന രീതിക്ക് പകരം ദിവസവും 200 പേര്&#x200d;ക്കാണ് ഇനിമുതല്&#x200d; പ്രവേശനം. രാവിലെ ഏഴ് മുതല്&#x200d; ഒരുമണിവരെയാണ് പ്രവേശനം. ശക്തമായ വേനലിനെ തുടര്&#x200d;ന്ന് ഇക്കഴിഞ്ഞ ജനുവരിയിലാണ് ചെമ്പ്ര അടച്ചിട്ടത്. വേനല്&#x200d; കഴിഞ്ഞെങ്കിലും അതിനിടെ ഇവിടേക്കുള്ള റോഡ് പ്രവൃത്തി ആരംഭിച്ചതിനാല്&#x200d; തുറക്കാന്&#x200d; സാധിച്ചിരുന്നില്ല. [&#8230;]]]></description>
										<content:encoded><![CDATA[<p>കല്&#x200d;പ്പറ്റ: വയനാട് ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ മേപ്പാടി ചെമ്പ്രാപീക്കിലേക്കുള്ള പ്രവേശനം ഇന്ന് മുതല്&#x200d; പുന:രാരംഭിക്കും. മേപ്പാടി റെയിഞ്ചിലെ ഈ പുല്&#x200d;മേട്് ഒമ്പത് മാസത്തിന് ശേഷമാണ് വീണ്ടും തുറക്കുന്നത്. അതേസമയം സഞ്ചാരികളുടെ എണ്ണത്തില്&#x200d; നിയന്ത്രണമേര്&#x200d;പ്പെടുത്തിയിട്ടുണ്ട്.</p>
<p>അനിയന്ത്രിതമായി സന്ദര്&#x200d;ശകരെ കയറ്റിവിടുന്ന രീതിക്ക് പകരം ദിവസവും 200 പേര്&#x200d;ക്കാണ് ഇനിമുതല്&#x200d; പ്രവേശനം. രാവിലെ ഏഴ് മുതല്&#x200d; ഒരുമണിവരെയാണ് പ്രവേശനം. ശക്തമായ വേനലിനെ തുടര്&#x200d;ന്ന് ഇക്കഴിഞ്ഞ ജനുവരിയിലാണ് ചെമ്പ്ര അടച്ചിട്ടത്. വേനല്&#x200d; കഴിഞ്ഞെങ്കിലും അതിനിടെ ഇവിടേക്കുള്ള റോഡ് പ്രവൃത്തി ആരംഭിച്ചതിനാല്&#x200d; തുറക്കാന്&#x200d; സാധിച്ചിരുന്നില്ല. ടൂറിസം വകുപ്പിന്റെ 1.80 കോടി രൂപ ഉപയോഗിച്ചാണ് മേപ്പാടിയില്&#x200d; നിന്നും ചെമ്പ്രവരെയുള്ള റോഡ് പ്രവൃത്തി നടക്കുന്നത്. അതിനിടയില്&#x200d; കാലവര്&#x200d;ഷം ആരംഭിക്കുകയും ഇവിടേക്കുള്ള റോഡ് ഇടിഞ്ഞ്താഴുകയും ചെയ്തിരുന്നു.</p>
<p>50 മീറ്ററോളം പുതിയ പാത നിര്&#x200d;മിച്ചാണ് സഞ്ചാരികളെ കടത്തിവിടുന്നത്. റോഡ് പ്രവൃത്തി പൂര്&#x200d;ത്തിയായില്ലെങ്കിലും മേപ്പാടി മുതല്&#x200d; വനസംരക്ഷണ സമിതി ഓഫീസ് വരെ വാഹനഗതാഗതം സാധ്യമാണ്. തുടര്&#x200d;ന്ന് ചെമ്പ്രവരെയുള്ള രണ്ട്കിലോമീറ്ററില്&#x200d; വാഹനം കടന്നുപോകുന്നതിന് നിയന്ത്രണങ്ങള്&#x200d; ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്. സാഹസികത ഇഷ്ടപപെടുന്ന വിനോദസഞ്ചാരികളുടെ സംസ്ഥാനത്തൈ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് ചെമ്പ്ര പീക്ക്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wayanads-highest-peak-chembra-reopened-for-trekking.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടൂറിസം രംഗത്ത് പുതിയ ചുവടുവെപ്പുമായി സൗദി; പുതിയ ടി.വി ചാനലും വെബ്‌സൈറ്റും</title>
		<link>https://www.chandrikadaily.com/saudi-tourism-new-website-and-tv.html</link>
					<comments>https://www.chandrikadaily.com/saudi-tourism-new-website-and-tv.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 19 Dec 2017 12:25:31 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[saudi]]></category>
		<category><![CDATA[Tourism]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=60193</guid>

					<description><![CDATA[റിയാദ്: വിനോദ സഞ്ചാര, തീര്&#x200d;ത്ഥാടന മേഖലയിലേക്ക് കൂടുതല്&#x200d; പേരെ ആകര്&#x200d;ഷിക്കുന്നതിനായി നിര്&#x200d;ണായക നീക്കങ്ങളുമായി സൗദി അറേബ്യ. ഇതിന്റെ ഭാഗമായി സൗദി കമ്മീഷന്&#x200d; ഓഫ് ടൂറിസം ആന്റ് നാഷണല്&#x200d; ഹെറിറ്റേജ് (എസ്.സി.ടി.എച്ച്) പുതിയ ടി.വി ചാനലും വെബ്‌സൈറ്റും ആരംഭിക്കുന്നു. കിരീടവകാശി മുഹമ്മദ് ബിന്&#x200d; സല്&#x200d;മാന്&#x200d; രാജകുമാരന്&#x200d; ആണ് എസ്.സി.ടി.എച്ചിന്റെ പ്രസിഡണ്ട്. സാംസ്‌കാരിക, വിവര വകുപ്പുമായി സഹകരിച്ചു കൊണ്ടുള്ള പുതിയ പദ്ധതി ദേശീയ പൈതൃകം, ടൂറിസം മേഖലകളില്&#x200d; ചലച്ചിത്രങ്ങളടക്കമുള്ള മാധ്യമങ്ങള്&#x200d; കൂടുതലായി ഉപയോഗിക്കാനും സൗദിയുടെ വിവിധ മേഖലകളുടെ വൈവിധ്യവും പ്രത്യേകതകളും [&#8230;]]]></description>
										<content:encoded><![CDATA[<p>റിയാദ്: വിനോദ സഞ്ചാര, തീര്&#x200d;ത്ഥാടന മേഖലയിലേക്ക് കൂടുതല്&#x200d; പേരെ ആകര്&#x200d;ഷിക്കുന്നതിനായി നിര്&#x200d;ണായക നീക്കങ്ങളുമായി സൗദി അറേബ്യ. ഇതിന്റെ ഭാഗമായി സൗദി കമ്മീഷന്&#x200d; ഓഫ് ടൂറിസം ആന്റ് നാഷണല്&#x200d; ഹെറിറ്റേജ് (എസ്.സി.ടി.എച്ച്) പുതിയ ടി.വി ചാനലും വെബ്‌സൈറ്റും ആരംഭിക്കുന്നു. കിരീടവകാശി മുഹമ്മദ് ബിന്&#x200d; സല്&#x200d;മാന്&#x200d; രാജകുമാരന്&#x200d; ആണ് എസ്.സി.ടി.എച്ചിന്റെ പ്രസിഡണ്ട്.</p>
<p>സാംസ്‌കാരിക, വിവര വകുപ്പുമായി സഹകരിച്ചു കൊണ്ടുള്ള പുതിയ പദ്ധതി ദേശീയ പൈതൃകം, ടൂറിസം മേഖലകളില്&#x200d; ചലച്ചിത്രങ്ങളടക്കമുള്ള മാധ്യമങ്ങള്&#x200d; കൂടുതലായി ഉപയോഗിക്കാനും സൗദിയുടെ വിവിധ മേഖലകളുടെ വൈവിധ്യവും പ്രത്യേകതകളും വിശദീകരിക്കാനും ലക്ഷ്യമിട്ടുള്ളതാണ്. ഇതുവഴി മൂല്യങ്ങളില്&#x200d; അധിഷ്ഠിതമായി ടൂറിസം മേഖലയെ പ്രമോട്ട് ചെയ്യും.</p>
<p>സാംസ്‌കാരിക മന്ത്രാലയം, സൗദി സംപ്രേഷണ കോര്&#x200d;പറേഷന്&#x200d; എന്നിവയുമായി സഹകരിച്ച് ആരംഭിക്കുന്ന ടി.വി ചാനല്&#x200d; &#8216;ലൈവ് സൗദി അറേബ്യ&#8217; എന്ന പേരിലുള്ളതാണ്. അടുത്ത ഞായറാഴ്ച പരീക്ഷണാടിസ്ഥാനത്തില്&#x200d; ഇത് ലോഞ്ച് ചെയ്യും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/saudi-tourism-new-website-and-tv.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
