<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>tp chandrasekaran &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/tp-chandrasekaran/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 29 Jul 2025 09:04:52 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>tp chandrasekaran &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;കുഞ്ഞിന്റെ ചോറൂണിന് പങ്കെടുക്കണം&#8217;; ടി പി വധക്കേസ് പ്രതിയുടെ പരോള്‍ നിഷേധിച്ച് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/to-attend-the-babys-choroon-high-court-denies-parole-to-tp-murder-case-accused.html</link>
					<comments>https://www.chandrikadaily.com/to-attend-the-babys-choroon-high-court-denies-parole-to-tp-murder-case-accused.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 29 Jul 2025 09:04:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[tp chandrasekaran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348857</guid>

					<description><![CDATA[കുഞ്ഞിന്റെ ചോറൂണിന് പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് പരോള്‍ അനുവദിക്കണമെന്ന ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയുടെ അപേക്ഷ ഹൈക്കോടതി തള്ളി. ]]></description>
										<content:encoded><![CDATA[<p>കുഞ്ഞിന്റെ ചോറൂണിന് പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് പരോള്&#x200d; അനുവദിക്കണമെന്ന ടി പി ചന്ദ്രശേഖരന്&#x200d; വധക്കേസിലെ പ്രതിയുടെ അപേക്ഷ ഹൈക്കോടതി തള്ളി. കേസില്&#x200d; ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആറാം പ്രതി എസ് സിജിതത്തിനാണഅ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്&#x200d; പരോള്&#x200d; നിഷേധിച്ചത്.</p>
<p>കഴിഞ്ഞ ഫെബ്രുവരിയില്&#x200d; സിജിത്തിന് കുഞ്ഞു ജനിച്ചപ്പോള്&#x200d; 10 ദിവസത്തെ പരോള്&#x200d; അനുവദിച്ചത് കോടതി ചൂണ്ടിക്കാട്ടി. ഈ മാസം 23 നും 26 നുമായിരുന്നു കുഞ്ഞിന്റെ ചോറൂണ്. തുടര്&#x200d;ന്ന് സിജിത്തിന്റെ ഭാര്യയാണ് ഭര്&#x200d;ത്താവിന് പരോള്&#x200d; അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.</p>
<p>ജീവപര്യന്തം ശിക്ഷിക്കപ്പെടുന്നവര്&#x200d;ക്ക് പരോള്&#x200d; അനുവദിക്കുന്നത് അസാധാരണ സന്ദര്&#x200d;ഭങ്ങളിലാണെന്ന് കോടതി. അതേസമയം സിജിത്തിന് ഭാര്യയുടെ പ്രസവ സമയത്ത് പരോള്&#x200d; അനുവദിച്ചിരുന്നു. എന്നാല്&#x200d; കൊലക്കേസില്&#x200d; ശിക്ഷിക്കപ്പെട്ട ഒരാള്&#x200d;ക്ക് കുട്ടി ഉണ്ടായതിനു ശേഷമുള്ള എല്ലാ ചടങ്ങുകള്&#x200d;ക്കും പരോള്&#x200d; അനുവദിക്കാന്&#x200d; കഴിയില്ലെന്നും കോടതി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/to-attend-the-babys-choroon-high-court-denies-parole-to-tp-murder-case-accused.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടി,പി വധകേസ്: &#8216;ജയില്&#x200d; ഉദ്യോഗസ്ഥരെ സസ്‌പെന്&#x200d;ഡ് ചെയ്തത് സ!ര്&#x200d;ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള തന്ത്രം&#8217;: കെ കെ രമ</title>
		<link>https://www.chandrikadaily.com/tp-murder-case-suspension-of-prison-officials-is-a-ploy-to-save-the-face-of-the-government-kk-rama.html</link>
					<comments>https://www.chandrikadaily.com/tp-murder-case-suspension-of-prison-officials-is-a-ploy-to-save-the-face-of-the-government-kk-rama.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 27 Jun 2024 09:40:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[kk rema]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[police]]></category>
		<category><![CDATA[suspension]]></category>
		<category><![CDATA[tp chandrasekaran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301141</guid>

					<description><![CDATA[മുഖ്യമന്ത്രി പിണറായി വിജയനാണ് ജയില്&#x200d; ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാന്&#x200d; ഉത്തരവിട്ടത്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ടി പി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത് സ&#x200d;‌ർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയെന്ന് കെ കെ രമ എംഎൽഎ. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകുന്നത് ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല. വിഷയം വിവാദമായപ്പോൾ സർക്കാർ മുഖം രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും കെ കെ രമ ആരോപിച്ചു.</p>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>മുഖ്യമന്ത്രി പിണറായി വിജയനാണ് ജയില്&#x200d; ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാന്&#x200d; ഉത്തരവിട്ടത്. കണ്ണൂര്&#x200d; സെന്&#x200d;ട്രല്&#x200d; ജയില്&#x200d; സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി ജി അരുണ്&#x200d;, അസിസ്റ്റന്റ് പ്രിസണ്&#x200d; ഓഫീസര്&#x200d; ഒ വി രഘുനാഥ് എന്നിവരെയാണ് അന്വേഷണ വിധേയമായി സര്&#x200d;വീസില്&#x200d; നിന്ന് സസ്‌പെന്റ് ചെയ്യാന്&#x200d; ഉത്തരവിട്ടത്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div id="widget-1_2dcc963e-c773-44a6-9c69-286a2020c7e1" class="app-ad app-ad--story-horizontal" data-test-id="widget">
<div class="widget-module__widgetWrapper__Rzg0s" data-test-id="widget">
<div data-type="_mgwidget" data-widget-id="1625924" data-uid="17970">ടി പി വധക്കേസിലെ ശിക്ഷാ ഇളവിൽ പ്രതിപക്ഷം നിയമസഭയിൽ സബ്മിഷൻ അവതരിപ്പിക്കാനിരിക്കെയായിരുന്നു സസ്പെൻഷൻ ഉത്തരവ്. ഇതോടെ സ്പീക്കർ‌ എ എൻ ഷംസീർ പ്രതിരോധത്തിലായി. ടി പി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ നീക്കം ഇല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സ്പീക്കർ സഭയിൽ പറഞ്ഞത്.</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tp-murder-case-suspension-of-prison-officials-is-a-ploy-to-save-the-face-of-the-government-kk-rama.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടി.പി വധക്കേസ് പ്രതികള്&#x200d;ക്ക് ശിക്ഷാ ഇളവ് ശുപാര്&#x200d;ശ</title>
		<link>https://www.chandrikadaily.com/suspension-of-prison-officials-to-save-face.html</link>
					<comments>https://www.chandrikadaily.com/suspension-of-prison-officials-to-save-face.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 27 Jun 2024 06:21:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[murder case]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[tp chandrasekaran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301129</guid>

					<description><![CDATA[മുഖം രക്ഷിക്കാന്&#x200d; ജയില്&#x200d; ഉദ്യോഗസ്ഥര്&#x200d;ക്ക് സസ്‌പെന്&#x200d;ഷന്&#x200d;]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: ടി.പി വധക്കേസ് പ്രതികള്&#x200d;ക്ക് ശിക്ഷാ ഇളവ് ശുപാര്&#x200d;ശ നല്&#x200d;കിയത് വിവാദമായതോടെ മുഖം രക്ഷിക്കല്&#x200d; തന്ത്രവുമായി സര്&#x200d;ക്കാര്&#x200d;. ജയില്&#x200d; ഉദ്യോഗസ്ഥര്&#x200d;ക്ക് സസ്‌പെന്&#x200d;ഷന്&#x200d;. ടി.പി ചന്ദ്രശേഖരന്&#x200d; വധക്കേസിലെ തടവുകാരെ ഉള്&#x200d;പ്പെടുത്തി ശിക്ഷാ ഇളവ് നല്&#x200d;കിയ ശുപാര്&#x200d;ശയില്&#x200d; പൊലീസ് റിപ്പോര്&#x200d;ട്ട് തേടിയ ജയില്&#x200d; ഉദ്യോഗസ്ഥര്&#x200d;ക്കെതിരെയാണ് നടപടി. മുഖ്യമന്ത്രി പിണറായി വിജയനാണ് സസ്‌പെന്റ് ചെയ്യാന്&#x200d; ഉത്തരവ് നല്&#x200d;കിയത്.</p>
<p>കണ്ണൂര്&#x200d; സെന്&#x200d;ട്രല്&#x200d; ജയില്&#x200d; സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ജോയിന്റ് സൂപ്രണ്ട് കെ.എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്ക ബി.ജി അരുണ്&#x200d;, അസിസ്റ്റന്റ് പ്രിസണ്&#x200d; ഓഫീസര്&#x200d; ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്&#x200d;വീസില്&#x200d; നിന്ന് സസ്‌പെന്റ് ചെയ്യാന്&#x200d; ഉത്തരവിട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/suspension-of-prison-officials-to-save-face.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടി.പി പ്രതികളെ വിട്ടയക്കാനുള്ള നീക്കവും ബോംബ് നിര്&#x200d;മ്മാണവും തമ്മില്&#x200d; ബന്ധമെന്ന് കെ.സുധാകരന്&#x200d;</title>
		<link>https://www.chandrikadaily.com/tp-motion-to-release-the-accused-k-sudhakaran-that-there-is-a-connection-between-bomb-making.html</link>
					<comments>https://www.chandrikadaily.com/tp-motion-to-release-the-accused-k-sudhakaran-that-there-is-a-connection-between-bomb-making.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 22 Jun 2024 11:34:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bomb]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[k sudhakaran]]></category>
		<category><![CDATA[tp chandrasekaran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300772</guid>

					<description><![CDATA[ഉന്നത സി.പി.എം ഇടപെടലില്ലാതെ ഒരു ഉദ്യോഗസ്ഥനും കോടതിവിധിക്കെതിരായ നടപടി സ്വീകരിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സി.പി.എമ്മിനുള്ളില്&#x200d; എതിര്&#x200d;ശബ്ദം ഉയര്&#x200d;ന്നതിന് പിന്നാലെ 20 വര്&#x200d;ഷം വരെ ശിക്ഷായിളവ് നല്&#x200d;കരുതെന്ന ഹൈക്കോടതി വിധി പോലും മറികടന്ന് ടി.പി ചന്ദ്രശേഖരന്&#x200d; വധക്കേസിലെ കൊടുംക്രിമിനലുകളായ മൂന്ന് പ്രതികളെ വിട്ടയയ്ക്കാന്&#x200d; നീക്കം നടന്നതിന് പിന്നില്&#x200d; ദുരൂഹവും നിഗൂഢവുമായ ഗൂഢാലോനയുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷന്&#x200d; കെ.സുധാകരന്&#x200d;.</p>
<p>ലോക്‌സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്&#x200d;വലിച്ചതിന് പിന്നാലെയാണ് ജയില്&#x200d; സൂപ്രണ്ടിന്റെ അസ്വാഭാവിക നടപടി. ഉന്നത സി.പി.എം ഇടപെടലില്ലാതെ ഒരു ഉദ്യോഗസ്ഥനും കോടതിവിധിക്കെതിരായ നടപടി സ്വീകരിക്കുകയില്ല. കണ്ണൂരില്&#x200d; വ്യാപകമായി ബോംബു നിര്&#x200d;മ്മാണം നടക്കുകയും കൊടുംക്രിമിനലുകളെ ജയിലറകളില്&#x200d; നിന്ന് തുറന്ന് വിടുകയും ചെയ്യുന്നതും തമ്മില്&#x200d; ബന്ധമുണ്ട്. ഇനിയും കേരളത്തില്&#x200d; ആരുടെയെക്കയോ രക്തം ഒഴുക്കാന്&#x200d; ടി.പി ചന്ദ്രശേഖരനെ വധിക്കാന്&#x200d; ഉത്തരവിട്ടവര്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കിയതിന്റെ ഭാഗമാണോ കൊടുംക്രിമിനലുകളെ പുറത്ത് വിടാന്&#x200d; നീക്കം നടന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സുധാകരന്&#x200d; പറഞ്ഞു.</p>
<p>പ്രതികളെ മോചിപ്പിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; നടത്തിയ നീക്കം പാളിയപ്പോള്&#x200d; ഉദ്യോഗസ്ഥരുടെ മേല്&#x200d; പഴിചാരിയും സാങ്കേതികത്വം ചൂണ്ടിക്കാട്ടിയും തടിതപ്പാനാണ് ശ്രമം. നിയമവാഴ്ചയെ തന്നെ വെല്ലുവിളിക്കുകയാണ് പിണറായി സര്&#x200d;ക്കാര്&#x200d;. ടി.പിയെ 51 വെട്ട് വെട്ടിക്കൊന്ന പ്രതികള്&#x200d;ക്ക് വേണ്ടിയാണ് ഈ സര്&#x200d;ക്കാരും സി.പി.എമ്മും നിലപാടെടുക്കുന്നത്. പിണറായി സര്&#x200d;ക്കാരിന്റെ കാലയളവില്&#x200d; രണ്ടായിരം ദിവസമാണ് പ്രതികള്&#x200d;ക്ക് പരോള്&#x200d; നല്&#x200d;കിയത്.</p>
<p>ടി.പി ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികള്&#x200d;ക്ക് ജയിലിരുന്ന് മാഫിയാ പ്രവര്&#x200d;ത്തനം നടത്താന്&#x200d; ഫോണ്&#x200d; ഉള്&#x200d;പ്പെടെയുള്ള എല്ലാ സ്വകര്യവും ഒത്താശയും ചെയ്ത സര്&#x200d;ക്കാരാണ് പിണറായി വിജയന്റേത്. മുഖ്യമന്ത്രി ഈ പ്രതികളോട് എന്തിനാണ് ഇത്രയേറെ കടപ്പെട്ടിരിക്കുന്നത് എന്നതറിയാന്&#x200d; കേരളീയ സമൂഹത്തിന് താല്&#x200d;പ്പര്യമുണ്ട്. ടി.പി വധക്കേസില്&#x200d; നീതി ഉറപ്പാക്കാന്&#x200d; കെ.കെ രമ എം.എല്&#x200d;.എ നടത്തുന്ന എല്ലാ നിയമപോരാട്ടങ്ങള്&#x200d;ക്കും കെ.പി.സി.സി പിന്തുണ നല്&#x200d;കുമെന്നും കെ.സുധാകരന്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tp-motion-to-release-the-accused-k-sudhakaran-that-there-is-a-connection-between-bomb-making.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വധശിക്ഷയില്ല; 1-8 വരെ പ്രതികൾക്ക് 20 വർഷം കഠിന തടവ്</title>
		<link>https://www.chandrikadaily.com/no-death-sentence-for-tp-chandrasekaran-murder-case-accused-20-years-rigorous-imprisonment-for-accused-1-8.html</link>
					<comments>https://www.chandrikadaily.com/no-death-sentence-for-tp-chandrasekaran-murder-case-accused-20-years-rigorous-imprisonment-for-accused-1-8.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 27 Feb 2024 10:44:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[judgement]]></category>
		<category><![CDATA[murdercase]]></category>
		<category><![CDATA[tp chandrasekaran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291538</guid>

					<description><![CDATA[20 വര്&#x200d;ഷം കഴിയാതെ ശിക്ഷാ ഇളവോ പരോളോ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി]]></description>
										<content:encoded><![CDATA[<p>കൊച്ചി: ടിപി ചന്ദ്രശേഖരന്&#x200d; വധക്കേസില്&#x200d; കുറ്റക്കാരെന്നു കണ്ടെത്തിയ ഒന്&#x200d;പതു പ്രതികള്&#x200d;ക്ക് ശിക്ഷാ ഇളവില്ലാതെ ജീവപര്യന്തം തടവു ശിക്ഷ. 20 വര്&#x200d;ഷം കഴിയാതെ ശിക്ഷാ ഇളവോ പരോളോ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ഉയര്&#x200d;ത്തണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും ടിപി ചന്ദ്രശേഖരന്&#x200d;റെ ഭാര്യ കെകെ രമയും നല്&#x200d;കിയ ഹര്&#x200d;ജികളിലാണ് ഹൈക്കോടതി വിധി.</p>
<p>കെ കെ കൃഷ്ണനന് ജീവപര്യന്തം, ജ്യോതി ബാബുവിന് ജീവപര്യന്തം, ഒന്നാം പ്രതി എം.സി. അനൂപിന് ജീവപര്യന്തം ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി. നിരപരാധികളാണെന്നും കേസിൽ കുടുക്കിയ തങ്ങൾക്ക് വധശിക്ഷ വിധിക്കരുതെന്നും 11 പ്രതികളും കോടതിയെ ബോധിപ്പിച്ചിരുന്നു. ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബത്തിന്&#x200d;റെ സംരക്ഷണം, രോഗം, മാതാപിതാക്കളെ നോക്കൽ തുടങ്ങിയ കാരണങ്ങളാണ് പ്രതികൾ ബോധിപ്പിച്ചത്.</p>
<p>ശിക്ഷ വര്&#x200d;ധിപ്പിക്കണമെന്ന ഹര്&#x200d;ജികളില്&#x200d; രണ്ടു ദിവസമാണ് കോടതി വാദം കേട്ടത്. രണ്ടു ദിവസവും പ്രതികളെ കോടതിയില്&#x200d; ഹാജരാക്കി. വിചാരണക്കോടതി വിധിച്ച ശിക്ഷ അപര്യാപ്തമാണെന്നും പരമാവധി ശിക്ഷ നല്&#x200d;കണമെന്നും പ്രോസിക്യൂഷന്&#x200d; ആവശ്യപ്പെട്ടു. കേസില്&#x200d; പ്രതികളുമായി ബന്ധപ്പെട്ട റിപ്പോര്&#x200d;ട്ടുകള്&#x200d; കോടതിക്ക് ലഭിച്ചിരുന്നു. ഇതിൽ പ്രതിഭാ​ഗത്തിന്റേയും പ്രോസിക്യൂഷന്റേയും വാദങ്ങൾ കോടതി വിശദമായി കേട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-death-sentence-for-tp-chandrasekaran-murder-case-accused-20-years-rigorous-imprisonment-for-accused-1-8.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടി.പി കൊലക്കേസുമായി ബന്ധപ്പെട്ട് ഇനിയും പുറത്തുവരാത്ത ഗൂഡാലോചനകളുണ്ടെന്ന് വി.ഡി സതീശന്&#x200d;</title>
		<link>https://www.chandrikadaily.com/vd-satheesan-said-that-there-are-conspiracies-that-are-yet-to-come-out-in-connection-with-the-tp-murder-case.html</link>
					<comments>https://www.chandrikadaily.com/vd-satheesan-said-that-there-are-conspiracies-that-are-yet-to-come-out-in-connection-with-the-tp-murder-case.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 21 Feb 2024 12:37:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[tp chandrasekaran]]></category>
		<category><![CDATA[vd satheehsan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291058</guid>

					<description><![CDATA[ട്രഷറിയില്&#x200d; പൂച്ച പെറ്റുകിടക്കുകയാണെന്നതിന് തെളിവാണ് എസ്.എസ്.എല്&#x200d;.സി പ്ലസ് ടു പരീക്ഷ നടത്താന്&#x200d; പണമില്ലെന്ന് സര്&#x200d;ക്കാര്&#x200d; പറയുന്നതെന്നും അദ്ദേഹം പറഞ്ഞു]]></description>
										<content:encoded><![CDATA[<p>ടി.പി ചന്ദ്രശേഖരന്&#x200d; കൊലക്കേസുമായി ബന്ധപ്പെട്ട് ഇനിയും പുറത്തുവരാത്ത ഗൂഡാലോചനകളുണ്ടെന്നു തന്നെയാണ് യു.ഡി.എഫ് വിശ്വസിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതുമായി ബന്ധപ്പെട്ട് കെ.കെ രമ എന്ത് നിയമ നടപടി സ്വീകരിച്ചാലും യു.ഡി.എഫും കോണ്&#x200d;ഗ്രസും പിന്തുണ നല്&#x200d;കും. ട്രഷറിയില്&#x200d; പൂച്ച പെറ്റുകിടക്കുകയാണെന്നതിന് തെളിവാണ് എസ്.എസ്.എല്&#x200d;.സി പ്ലസ് ടു പരീക്ഷ നടത്താന്&#x200d; പണമില്ലെന്ന് സര്&#x200d;ക്കാര്&#x200d; പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഇടുക്കി ജില്ലയുടെ സമ്പദ്ഘടനയെ പോലും ബാധിക്കുന്ന തരത്തില്&#x200d; ഭൂമി-പട്ടയ പ്രശ്‌നങ്ങള്&#x200d;, വന്യജീവി ശല്യം, കാര്&#x200d;ഷിക ഉല്&#x200d;പന്നങ്ങളുടെ വിലയിടിവ് തുടങ്ങിയ ജനകീയ പ്രശ്‌നങ്ങള്&#x200d; ജനകീയ ചര്&#x200d;ച്ചാ സദസില്&#x200d; ഉയര്&#x200d;ന്നു വന്നു. കേന്ദ്ര സംസ്ഥാന സര്&#x200d;ക്കാരുകള്&#x200d; ജില്ലയുടെ പ്രശ്‌നങ്ങള്&#x200d; അവഗണിക്കുകയാണ്. 1964 ലെ ഭൂപതിവ് ചട്ടം അനുസരിച്ചുള്ള പട്ടയങ്ങള്&#x200d; നല്&#x200d;കരുതെന്ന് ഹൈക്കോടതി ഉത്തരവ് ഇറക്കിയതിനെ തുടര്&#x200d;ന്ന് നാളെ വിതരണം ചെയ്യാനിരുന്ന 3000 പട്ടയങ്ങള്&#x200d; ഒഴിവാക്കി.</p>
<p>കൈയേറ്റ ഭൂമിയില്&#x200d; ഒരു പട്ടയവും നല്&#x200d;കിയിട്ടില്ലെന്നും കൈയേറ്റക്കാര്&#x200d; ഉണ്ടാക്കിയ വ്യാജ പട്ടയങ്ങള്&#x200d; റദ്ദാക്കിയതിന്റെ പട്ടികയും സര്&#x200d;ക്കാര്&#x200d; കോടതിയില്&#x200d; നല്&#x200d;കണമായിരുന്നു. അറിയപ്പെടുന്ന സി.പി.എം നേതാക്കള്&#x200d; ആ പട്ടികയിലുള്ളത് കൊണ്ടാണ് സര്&#x200d;ക്കാര്&#x200d; അങ്ങനെയൊരു നിലപാട് സ്വീകരിക്കാതിരുന്നത്. ഇടുക്കി മുന്&#x200d; എം.പി കൈയേറിയ 20 ഏക്കറിന്റെ പട്ടയം സര്&#x200d;ക്കാര്&#x200d; റദ്ദാക്കിയിരുന്നതാണ്. മുന്&#x200d; മന്ത്രിയുടെ ബന്ധുവിന്റെയും ചിന്നക്കനാല്&#x200d; പഞ്ചായത്ത് പ്രസിഡന്റായിരുന്ന നേതാവിന്റെയും പട്ടയം റദ്ദാക്കിയതാണ്. ഇക്കാര്യങ്ങള്&#x200d; കോടതിയെ ബോധ്യപ്പെടുത്തിയിരുന്നെങ്കില്&#x200d; 3000 പേര്&#x200d;ക്ക് കൂടി പട്ടയം നല്&#x200d;കാമായിരുന്നു.</p>
<p>പട്ടയവുമായി നിരവധി പ്രശ്‌നങ്ങള്&#x200d; നിലനില്&#x200d;ക്കുന്നുണ്ട്. ഇപ്പോള്&#x200d; പാസാക്കിയ നിയമത്തിന് ചട്ടം വന്നിട്ടില്ല. ഫീസ് ഈടാക്കാന്&#x200d; ശ്രമിച്ചാല്&#x200d; ഗുരുതര ഭവിഷ്യത്ത് ഉണ്ടാകുമെന്ന ആശങ്ക യു.ഡി.എഫ് നിയമസഭയില്&#x200d; ഉന്നയിച്ചിട്ടുണ്ട്. പട്ടയ ഭൂമിയില്&#x200d; ഇനിയും നിര്&#x200d;മ്മിതികള്&#x200d; വന്നാല്&#x200d; വില്ലേജ് ഓഫീസ് മുതല്&#x200d; കലക്ട്രേറ്റ് വരെ കയറി ഇറങ്ങേണ്ടി വരും. റവന്യൂ ഓഫീസുകള്&#x200d; കയറി ഇറങ്ങേണ്ടി വരുന്ന ഇടുക്കിയിലെ ജനങ്ങളുടെ ഗതികേട് ഒരിക്കലും അവസാനിക്കാത്ത രീതിയിലേക്കാണ് കാര്യങ്ങള്&#x200d; പോകുന്നത്.</p>
<p>ചിന്നക്കനാലില്&#x200d; വനഭൂമിയായി പ്രഖ്യാപിച്ച സ്ഥലം ഡീ നോട്ടിഫൈ ചെയ്യാനുള്ള ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. സി.പി.എം നേതാക്കള്&#x200d; ഇടുക്കിയില്&#x200d; വന്ന് പറയുന്നതിന് വിരുദ്ധമായ നിലപാടാണ് സര്&#x200d;ക്കാര്&#x200d; പ്ലീഡര്&#x200d;മാര്&#x200d; കോടതിയില്&#x200d; സ്വീകരിക്കുന്നത്. വന്യമൃഗ ശല്യത്തില്&#x200d; കാര്&#x200d;ഷിക നാശവും ജീവഹാനിയും ഉണ്ടായ 7000 കുടുംബങ്ങള്&#x200d;ക്ക് ഇതുവരെ നഷ്ടപരിഹാരം നല്&#x200d;കിയിട്ടില്ല. പുലിയുടെ ആക്രമണത്തില്&#x200d; കൈ തളര്&#x200d;ന്നു പോയ ഗോപാലനും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.</p>
<p>വട്ടവടയിലെ പച്ചക്കറി ഹോട്ടികോര്&#x200d;പ് സംഭരിക്കുന്നില്ല. 50 ലക്ഷം രൂപയാണ് വട്ടവടയിലെ കര്&#x200d;ഷകര്&#x200d;ക്ക് നല്&#x200d;കാനുള്ളത്. വട്ടവടയിലെ പച്ചക്കറിയെന്ന് പറഞ്ഞ് ഒരു മാഫിയാ സംഘം തമിഴ്‌നാട്ടില്&#x200d; നിന്നും പച്ചക്കറികള്&#x200d; സംഭരിക്കുകയാണ്. വന്&#x200d; അഴിമതിയാണ് ഹോട്ടികോര്&#x200d;പിന്റെ മറവില്&#x200d; നടക്കുന്നത്. മറയൂര്&#x200d; ശര്&#x200d;ക്കര പോലും ഓര്&#x200d;മ്മയായി മാറുകയാണ്. ഉമ്മന്&#x200d; ചാണ്ടി സര്&#x200d;ക്കാരിന്റെ കാലത്ത് മറയൂരിലെ കരിമ്പ് കര്&#x200d;ഷകര്&#x200d;ക്ക് നല്&#x200d;കിയിരുന്ന സബ്‌സിഡി പോലും അവസാനിപ്പിച്ചു.</p>
<p>ഇടുക്കി ജില്ലയിലെ വൈവിധ്യമാര്&#x200d;ന്ന പ്രശ്‌നങ്ങള്&#x200d; സംബന്ധിച്ച ഡോക്യുമെന്റ് യു.ഡി.എഫ് തയാറാക്കും. പ്രതിപക്ഷമെന്ന നിലയിലുള്ള പരിമിതികള്&#x200d;ക്കുള്ളില്&#x200d; നിന്നുകൊണ്ട് ഓരോ പ്രശ്‌നങ്ങള്&#x200d;ക്കും സമരം ഉള്&#x200d;പ്പെടെയുള്ള മാര്&#x200d;ഗങ്ങളിലൂടെ പരിഹാരമുണ്ടാക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.</p>
<p>വന്യജീവികളും മനുഷ്യനും തമ്മിലുള്ള സംഘര്&#x200d;ഷത്തില്&#x200d; സര്&#x200d;ക്കാര്&#x200d; ഒരു നടപടിയും സ്വീകരിക്കുന്നില്ല. 30 ലക്ഷത്തോളം പേരാണ് വനാതിര്&#x200d;ത്തികളില്&#x200d; താമസിക്കുന്നത്. വനം മന്ത്രി നിഷ്‌ക്രിയനായി ഇരിക്കുകയാണ്. ഏറ്റവും കൂടുതല്&#x200d; ആന ശല്യമുണ്ടായിരുന്ന വാല്&#x200d;പ്പാറയില്&#x200d; ഇപ്പോള്&#x200d; ഒരു ആക്രമണവുമില്ല. കേരള സര്&#x200d;ക്കാര്&#x200d; ഒന്നും ചെയ്യുന്നില്ല. പശുവിനെയും ആടിനെയും വളര്&#x200d;ത്തരുതെന്ന് സര്&#x200d;ക്കാര്&#x200d; പറഞ്ഞാല്&#x200d; ജനങ്ങള്&#x200d; എങ്ങനെ ജീവിക്കും? ജനങ്ങളുടെ വൈകാരിക പ്രതികരണത്തില്&#x200d; നിന്നും രക്ഷപ്പെടാനാണ് വയനാട്ടില്&#x200d; 50 ലക്ഷം രൂപയുടെ നഷ്ടപരിഹരം നല്&#x200d;കുമെന്ന് പറഞ്ഞത്. വന്യജീവികളും മനുഷ്യനും തമ്മിലുള്ള സംഘര്&#x200d;ഷം പരിഹരിക്കാന്&#x200d; ഇത്തവണത്തെ ബജറ്റില്&#x200d; 48 കോടി മാത്രമാണ് നീക്കി വച്ചിരിക്കുന്നത്. സര്&#x200d;ക്കാര്&#x200d; ഉദാസീനമായാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത് അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vd-satheesan-said-that-there-are-conspiracies-that-are-yet-to-come-out-in-connection-with-the-tp-murder-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടി പി ചന്ദ്രശേഖരൻ വധക്കേസ്; അപ്പീലുകളിൽ ഹൈക്കോടതി വിധി നാളെ</title>
		<link>https://www.chandrikadaily.com/tp-chandrasekaran-murder-case-high-court-judgment-on-appeals-tomorrow.html</link>
					<comments>https://www.chandrikadaily.com/tp-chandrasekaran-murder-case-high-court-judgment-on-appeals-tomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 18 Feb 2024 06:36:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[judgement]]></category>
		<category><![CDATA[tp chandrasekaran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290696</guid>

					<description><![CDATA[നാളെ രാവിലെ 10.15ന് ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീലുകളിൽ വിധി പറയുന്നത്]]></description>
										<content:encoded><![CDATA[<p>കൊച്ചി: ടിപി ചന്ദ്രശേഖരന്&#x200d; വധക്കേസില്&#x200d; വിചാരണക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള വിവിധ ഹര്&#x200d;ജികളില്&#x200d; ഹൈക്കോടതി നാളെ വിധി പ്രസ്താവിക്കും. ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികളും. പി മോഹനൻ ഉൾപ്പെടെയുള്ളവരെ വിട്ടയച്ചതിൽ കെകെ രമ നൽകിയ ഹർജിയിലും നാളെ വിധി പറയും.</p>
<p>നാളെ രാവിലെ 10.15ന് ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീലുകളിൽ വിധി പറയുന്നത്. വിചാരണ കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതികൾ കോടതിയെ സമീപിച്ചിട്ടുണ്ട്. 2012 മേയ് 4നാണ് ആർഎംപി സ്ഥാപക നേതാവ് ടി.പി ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tp-chandrasekaran-murder-case-high-court-judgment-on-appeals-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
