<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Transfer &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/transfer/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 09 Dec 2025 10:16:13 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Transfer &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇന്‍ഡിഗോയ്ക്ക് തിരിച്ചടി; സര്‍വീസുകള്‍ കുറച്ച് മറ്റ് എയര്‍ലൈന്‍സുകള്‍ക്ക് കൈമാറ്റം</title>
		<link>https://www.chandrikadaily.com/backlash-for-indigo-transfer-of-services-to-other-airlines.html</link>
					<comments>https://www.chandrikadaily.com/backlash-for-indigo-transfer-of-services-to-other-airlines.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 09 Dec 2025 10:16:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[indigo]]></category>
		<category><![CDATA[otherairlines]]></category>
		<category><![CDATA[service]]></category>
		<category><![CDATA[Transfer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367750</guid>

					<description><![CDATA[നവംബറില്‍ സര്‍ക്കാര്‍ അനുവദിച്ച സര്‍വീസുകള്‍ പോലും ഇന്‍ഡിഗോക്ക് നടത്താന്‍ കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.]]></description>
										<content:encoded><![CDATA[<p>ദില്ലി: രാജ്യത്തെ ആഭ്യന്തര വിമാന സര്&#x200d;വീസുകളില്&#x200d; ഉണ്ടായ കലാശക്കുഴപ്പത്തിന് പിന്നാലെ ഇന്&#x200d;ഡിഗോക്കെതിരെ കേന്ദ്ര സര്&#x200d;ക്കാര്&#x200d; കടുത്ത നടപടി സ്വീകരിച്ചു. യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയ സാഹചര്യത്തില്&#x200d; ഇന്&#x200d;ഡിഗോയുടെ അഞ്ച് ശതമാനം സര്&#x200d;വീസുകള്&#x200d; ഉടന്&#x200d; വെട്ടിക്കുറച്ച് എയര്&#x200d; ഇന്ത്യയും ആകാസ എയര്&#x200d;ലൈനും ഉള്&#x200d;പ്പെടെ മറ്റ് കമ്പനികള്&#x200d;ക്ക് കൈമാറാനാണ് കേന്ദ്രത്തിന്റെ തീരുമാനം.</p>
<p>നവംബറില്&#x200d; സര്&#x200d;ക്കാര്&#x200d; അനുവദിച്ച സര്&#x200d;വീസുകള്&#x200d; പോലും ഇന്&#x200d;ഡിഗോക്ക് നടത്താന്&#x200d; കഴിഞ്ഞില്ലെന്ന റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൈലറ്റുമാരുടെ വിശ്രമ ചട്ടങ്ങളില്&#x200d; ഇളവ് ആവശ്യപ്പെട്ടതടക്കമുള്ള സമ്മര്&#x200d;ദ്ദ രാഷ്ട്രീയങ്ങള്&#x200d; സര്&#x200d;ക്കാരിനെ മുള്&#x200d;മുനയില്&#x200d; നിര്&#x200d;ത്തിയതെന്നും ഉത്തരവില്&#x200d; ചൂണ്ടിക്കാട്ടുന്നു.</p>
<p>ആഭ്യന്തര റൂട്ടുകളുടെ അറുപത് ശതമാനം വരെ ഇന്&#x200d;ഡിഗോ നിയന്ത്രിക്കുന്ന കുത്തകസ്ഥിതി പൊതുവേ യാത്രക്കാരുടെ സൗകര്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന വിലയിരുത്തലും മന്ത്രാലയം ഉന്നയിച്ചു. ഈ പശ്ചാത്തലത്തില്&#x200d; വ്യോമയാനമന്ത്രി രാംമോഹന്&#x200d; നായിഡു ലോക്സഭയില്&#x200d; സംസാരിക്കുമ്പോള്&#x200d; യാത്രക്കാരുടെ സുരക്ഷയും സൗകര്യവുമാണ് സര്&#x200d;ക്കാരിന്റെ മുന്&#x200d;ഗണനയെന്ന് വ്യക്തമാക്കി.</p>
<p>വ്യോമയാന രംഗത്ത് മത്സരാധിഷ്ഠിത അന്തരീക്ഷം സൃഷ്ടിക്കാന്&#x200d; കൂടുതല്&#x200d; എയര്&#x200d;ലൈന്&#x200d;സുകള്&#x200d;ക്ക് അവസരം നല്&#x200d;കുമെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യം സാധാരണനിലയിലേക്ക് കൊണ്ടുവരാന്&#x200d; നടപടികള്&#x200d; ആരംഭിച്ചിട്ടുണ്ടെന്നും യാത്രക്കാരെ വീണ്ടും പ്രതിസന്ധിയിലാക്കുന്ന നിലപാടുകള്&#x200d; ഒന്നും സഹിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>ഇന്&#x200d;ഡിഗോ നാളെ പുതുക്കിയ സര്&#x200d;വീസ് ഷെഡ്യൂള്&#x200d; സമര്&#x200d;പ്പിക്കേണ്ടതും, മുന്&#x200d;കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരില്&#x200d; ചിലരുടെ യാത്രാസമയത്തില്&#x200d; മാറ്റങ്ങള്&#x200d; വരുന്ന സാധ്യതയുണ്ടെന്നും സര്&#x200d;ക്കാരിന്റെ ഉത്തരവ് വ്യക്തമാക്കുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/backlash-for-indigo-transfer-of-services-to-other-airlines.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്‌ഐക്ക് സ്ഥലമാറ്റം</title>
		<link>https://www.chandrikadaily.com/complaint-that-the-youth-was-beaten-up-by-the-gang-transfer-to-probation-si.html</link>
					<comments>https://www.chandrikadaily.com/complaint-that-the-youth-was-beaten-up-by-the-gang-transfer-to-probation-si.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 24 Jun 2025 15:10:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[KERALA POLICE]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[Transfer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345645</guid>

					<description><![CDATA[എസ്‌ഐ ധനീഷിനെ ജില്ലാ സായുധ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയത്.]]></description>
										<content:encoded><![CDATA[<p>ബേപ്പൂര്&#x200d; സ്‌റ്റേഷനിലെ പ്രൊബേഷന്&#x200d; എസ്‌ഐക്ക് സ്ഥലമാറ്റം. യുവാവിനെ മര്&#x200d;ദിച്ചെന്ന പരാതിയിലാണ് എസ്‌ഐ ധനീഷിനെ ജില്ലാ സായുധ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയത്.</p>
<p>എസ്‌ഐ ധനീഷ് ഉള്&#x200d;പ്പെടെ നാലു പേര്&#x200d; മര്&#x200d;ദിച്ചെന്നായിരുന്നു യുവാവിന്റെ പരാതി. ഇരുചക്ര വാഹനത്തില്&#x200d; മൂന്നു പേര്&#x200d; സഞ്ചരിച്ചതിനാണ് പരാതിക്കാരനായ അനന്ദുവിനെ സ്‌റ്റേഷനിലെത്തിച്ചത്. പൊലീസ് പട്ടിക ഉപയോഗിച്ച് നിരവധി തവണ അടിച്ചുവെന്ന് യുവാവ് ആരോപിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/complaint-that-the-youth-was-beaten-up-by-the-gang-transfer-to-probation-si.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റാപ്പര്‍ വേടനെതിരായ പുല്ലിപ്പല്ല് കേസ് ; കോടനാട് റെയിഞ്ച് ഓഫീസറെ സ്ഥലം മാറ്റി</title>
		<link>https://www.chandrikadaily.com/forest-offier-transfer-in-rapper-vedan-case.html</link>
					<comments>https://www.chandrikadaily.com/forest-offier-transfer-in-rapper-vedan-case.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 06 May 2025 12:10:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[forest officer]]></category>
		<category><![CDATA[rapper]]></category>
		<category><![CDATA[Transfer]]></category>
		<category><![CDATA[vedan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340392</guid>

					<description><![CDATA[റാപ്പര്‍ വേടനെതിരായ പുല്ലിപ്പല്ല് കേസില്‍ കോടനാട് റെയിഞ്ച് ഓഫീസര്‍ അധീഷിനെ സ്ഥലം മാറ്റി. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് പങ്കുവെച്ചതിനാണ് മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലംമാറ്റിയത്. വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മേധാവിക്ക് വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. പ്രതിക്ക് ശ്രീലങ്കന്‍ ബന്ധം ഉണ്ട് എന്നതടക്കമുള്ള സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണമധ്യേ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വെളിപ്പെടുത്തിയത് ശരിയായ അന്വേഷണ രീതി അല്ലെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രിയുടെ ഓഫീസ് വാര്‍ത്താ കുറിപ്പില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>റാപ്പര്&#x200d; വേടനെതിരായ പുല്ലിപ്പല്ല് കേസില്&#x200d; കോടനാട് റെയിഞ്ച് ഓഫീസര്&#x200d; അധീഷിനെ സ്ഥലം മാറ്റി. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്&#x200d; മാധ്യമങ്ങള്&#x200d;ക്ക് പങ്കുവെച്ചതിനാണ് മലയാറ്റൂര്&#x200d; ഡിവിഷന് പുറത്തേക്ക് സ്ഥലംമാറ്റിയത്. വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; വനം മേധാവിക്ക് വനം മന്ത്രി എ കെ ശശീന്ദ്രന്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കി.</p>
<p>പ്രതിക്ക് ശ്രീലങ്കന്&#x200d; ബന്ധം ഉണ്ട് എന്നതടക്കമുള്ള സ്ഥിരീകരിക്കാത്ത പ്രസ്താവനകള്&#x200d; അന്വേഷണമധ്യേ മാധ്യമങ്ങള്&#x200d;ക്ക് മുന്&#x200d;പാകെ വെളിപ്പെടുത്തിയത് ശരിയായ അന്വേഷണ രീതി അല്ലെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രിയുടെ ഓഫീസ് വാര്&#x200d;ത്താ കുറിപ്പില്&#x200d; വ്യക്തമാക്കി. വകുപ്പുതല അന്വേഷണത്തിന് വിധേയമായാണ് സ്ഥലം മാറ്റമെന്നും വാര്&#x200d;ത്താ കുറിപ്പില്&#x200d; വ്യക്തമാക്കുന്നുണ്ട്.</p>
<p>പ്രഥമദൃഷ്ട്യാ സര്&#x200d;ക്കാര്&#x200d; ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമായി കണ്ടാണ് നടപടി. വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; വനം മേധാവിക്ക് നിര്&#x200d;ദേശം നല്&#x200d;കി. റിപ്പോര്&#x200d;ട്ട് ലഭിച്ച ശേഷം മറ്റ് തുടര്&#x200d; നടപടികള്&#x200d; സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/forest-offier-transfer-in-rapper-vedan-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജസ്റ്റിസ് യശ്വന്ത് വർമ അലഹബാദ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു</title>
		<link>https://www.chandrikadaily.com/1justice-yashwant-verma-appointed-as-judge-of-allahabad-high-court.html</link>
					<comments>https://www.chandrikadaily.com/1justice-yashwant-verma-appointed-as-judge-of-allahabad-high-court.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 05 Apr 2025 10:12:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[alahabad highcourt]]></category>
		<category><![CDATA[India]]></category>
		<category><![CDATA[justice yeshwanth varma]]></category>
		<category><![CDATA[money]]></category>
		<category><![CDATA[Transfer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337044</guid>

					<description><![CDATA[ഡൽഹി ഹൈക്കോടതിയിൽ നിന്നും സ്ഥലം മാറ്റിയ ജഡ്ജി യശ്വന്ത് വർമ ചുമതലയേറ്റു. അലഹബാദ് ഹൈക്കോടതി ജഡ്ജിയായിട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്നും കണക്കിൽ പെടാത്ത പണം കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് സ്ഥലംമാറ്റം ഉണ്ടായത്. ജസ്റ്റിസ് യശ്വന്ത് വർമയ്ക്ക് നിലവിൽ ജുഡീഷ്യൽ ചുമതലകൾ ഉണ്ടാകില്ല. യശ്വന്ത് വർമയെ സ്ഥലം മാറ്റിയതിന് പിന്നാലെ മാലിന്യം തള്ളാനുള്ള ചവറ്റുകുട്ടയല്ല അലഹാബാദ് കോടതിയെന്ന് അവിടത്തെ ബാർ അസോസിയേഷൻ പത്രക്കുറിപ്പിറക്കിയിരുന്നു. ജസ്റ്റിസ് വർമയുടെ വസതിയോടു ചേർന്ന സ്റ്റോർ മുറിയിൽ തീപിടിത്തമുണ്ടായതിനു [&#8230;]]]></description>
										<content:encoded><![CDATA[<p>ഡൽഹി ഹൈക്കോടതിയിൽ നിന്നും സ്ഥലം മാറ്റിയ ജഡ്ജി യശ്വന്ത് വർമ ചുമതലയേറ്റു. അലഹബാദ് ഹൈക്കോടതി ജഡ്ജിയായിട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്നും കണക്കിൽ പെടാത്ത പണം കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് സ്ഥലംമാറ്റം ഉണ്ടായത്. ജസ്റ്റിസ് യശ്വന്ത് വർമയ്ക്ക് നിലവിൽ ജുഡീഷ്യൽ ചുമതലകൾ ഉണ്ടാകില്ല.</p>
<p>യശ്വന്ത് വർമയെ സ്ഥലം മാറ്റിയതിന് പിന്നാലെ മാലിന്യം തള്ളാനുള്ള ചവറ്റുകുട്ടയല്ല അലഹാബാദ് കോടതിയെന്ന് അവിടത്തെ ബാർ അസോസിയേഷൻ പത്രക്കുറിപ്പിറക്കിയിരുന്നു. ജസ്റ്റിസ് വർമയുടെ വസതിയോടു ചേർന്ന സ്റ്റോർ മുറിയിൽ തീപിടിത്തമുണ്ടായതിനു പിന്നാലെ സ്ഥലത്ത് അഗ്നിശമന സേനയും പൊലീസും എത്തിയപ്പോഴാണ് കത്തിക്കരിഞ്ഞതുൾപ്പെടെ ചാക്കുകണക്കിന് നോട്ടുകെട്ട് കണ്ടെത്തിയത്.</p>
<p>മാര്&#x200d;ച്ച് 14-ന് രാത്രിയാണ് ജഡ്ജിയുടെ വീട്ടില്&#x200d; തീപ്പിടിത്തമുണ്ടായത്. അഗ്‌നിശമന സേനാംഗങ്ങളാണ് പണം കണ്ടെത്തിയത്. തുടർന്ന് അധികാരികാരികളെ വിവരമറിയിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ വർമ വീട്ടിൽ ഉണ്ടായിരുന്നില്ല. വിഷയത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കൊളീജിയം വിളിച്ചു ചേര്&#x200d;ത്ത് ജസ്റ്റിസ് യശ്വന്ത് വര്&#x200d;മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാൻ തീരുമാനിക്കുകയായിരുന്നു.</p>
<p>സംഭവം സുപ്രിംകോടതി നിയോഗിച്ച ജഡ്ജിമാരുടെ മൂന്നംഗ സംഘം അന്വേഷിക്കുന്നതിനിടെയാണ് വർമയെ സ്ഥലംമാറ്റിയത്. വിവാദത്തിന്റെ പശ്ചാത്തലത്തിൽ അവധിയിൽ പോയ വർമയെ ചുമതലകളിൽനിന്ന് മാറ്റി നിർത്താൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോടു സുപ്രിംകോടതി നിർദേശിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1justice-yashwant-verma-appointed-as-judge-of-allahabad-high-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാരണവര്&#x200d; വധക്കേസ് പ്രതി ഷെറിന്&#x200d; മര്&#x200d;ദ്ദിച്ച നൈജീരിയ സ്വദേശിനിയെ ജയില്&#x200d; മാറ്റി</title>
		<link>https://www.chandrikadaily.com/the-nigerian-woman-who-was-beaten-up-by-sherin-in-the-caronwar-murder-case-has-been-transferred-to-prison.html</link>
					<comments>https://www.chandrikadaily.com/the-nigerian-woman-who-was-beaten-up-by-sherin-in-the-caronwar-murder-case-has-been-transferred-to-prison.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 28 Feb 2025 12:06:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[jail]]></category>
		<category><![CDATA[sherin]]></category>
		<category><![CDATA[Transfer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331895</guid>

					<description><![CDATA[കണ്ണൂർ വനിതാ ജയിലിൽ നിന്ന് തിരുവനന്തപുരം വനിതാ ജയിലിലേക്കാണ് കെയ്ൻ ജൂലിയെ മാറ്റിയത്]]></description>
										<content:encoded><![CDATA[<p>കണ്ണൂർ: കാരണവർ വധക്കേസ് പ്രതി ഷെറിന്റെ മർദനത്തനിരയായ തടവുകാരിയെ ജയിൽ മാറ്റി. കണ്ണൂർ വനിതാ ജയിലിൽ നിന്ന് തിരുവനന്തപുരം വനിതാ ജയിലിലേക്കാണ് കെയ്ൻ ജൂലിയെ മാറ്റിയത്. നൈജീരിയക്കാരിയായ സഹതടവുകാരിയെ അക്രമിച്ചതിന് ഷെറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.</p>
<p>കണ്ണൂർ വനിതാ ജയിലിലെ തടവുകാരിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 7. 45നായിരുന്നു കേസിനാധാരമായ സംഭവം. കുടിവെള്ളം എടുക്കാൻ പോയ സഹ തടവുകാരിയായ നൈജീരിയൻ വനിതയെ ഷെറിനും മറ്റൊരു തടവുകാരിയും ചേർന്ന് തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു എന്നാണ് പരാതി. മർദനമേറ്റ തടവുകാരി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.</p>
<p>നല്ലനടപ്പിന്റെ പേരിൽ ഷെറിന് ഇളവ് നൽകാൻ മന്ത്രിസഭ തീരുമാനിച്ചത് വിവാദമായിരുന്നു. ജയിലിൽ നല്ല പെരുമാറ്റമെന്നും ശിക്ഷ ഇളവിന് യോഗ്യതയുണ്ടന്നുമായിരുന്നു വനിതാ ജയിൽ ഉപദേശക സമിതിയുടെ കണ്ടെത്തൽ. ഇതിന്&#x200d;റെ കൂടി അടിസ്ഥാനത്തിലായിരുന്നു ശിക്ഷ ഇളവ് നൽകാനുള്ള തീരുമാനം. മന്ത്രിസഭ ശിപാർശ നിലവിൽ ഗവർണർക്ക് മുന്നിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-nigerian-woman-who-was-beaten-up-by-sherin-in-the-caronwar-murder-case-has-been-transferred-to-prison.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫ്രഞ്ച് ഡിഫന്&#x200d;ഡര്&#x200d; വരാനയെ സ്വന്തമാക്കി കോമോ</title>
		<link>https://www.chandrikadaily.com/1como-acquired-french-defender-varana.html</link>
					<comments>https://www.chandrikadaily.com/1como-acquired-french-defender-varana.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 22 Jul 2024 10:12:39 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[como]]></category>
		<category><![CDATA[Transfer]]></category>
		<category><![CDATA[varane]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303467</guid>

					<description><![CDATA[മുന്&#x200d; സ്പാനിഷ് താരം ഫാബ്രിഗാസിനും മുന്&#x200d; ഫ്രഞ്ച് താരം തിയറി ഹെന്റിക്കും ഓഹരിയുള്ള ക്ലബാണ് കോമോ.]]></description>
										<content:encoded><![CDATA[<p><strong>സഹീലു റഹ്മാന്&#x200d;</strong></p>
<p>ഫ്രഞ്ച് ഡിഫന്&#x200d;ഡര്&#x200d; വരാനെയെ സീരി ക്ലബായ കോമോ സ്വന്തമാക്കി. റാഫേല്&#x200d; വരാനെ ക്ലബ് നല്&#x200d;കിയ ഓഫര്&#x200d; സ്വീകരിച്ചതായി സ്‌പോര്&#x200d;ട്‌സ് ജേര്&#x200d;ണലിസ്റ്റ് ഫബ്രിസിയോ റൊമാനോ റിപ്പോര്&#x200d;ട്ട് ചെയ്തു. മുന്&#x200d; സ്പാനിഷ് താരം ഫാബ്രിഗാസിനും മുന്&#x200d; ഫ്രഞ്ച് താരം തിയറി ഹെന്റിക്കും ഓഹരിയുള്ള ക്ലബാണ് കോമോ. കഴിഞ്ഞ ദിവസം അവര്&#x200d; ഫാബ്രിഗാസിനെ പരിശീലകനായി നിയമിച്ചിരുന്നു. നേരത്തെ ഇന്റര്&#x200d; മയാമിയും വരാനെക്ക് ആയി നീക്കങ്ങള്&#x200d; നടത്തിയിരുന്നു.</p>
<p>ഇംഗ്ലീഷ് പ്രീമിയര്&#x200d; ലീഗ് ക്ലബായ മാഞ്ചസ്റ്റര്&#x200d; യുണൈറ്റഡ് സെന്റര്&#x200d; ബാക്ക് ആയിരുന്ന വരാനെ സീസണ്&#x200d; അവസാനത്തോടെ ക്ലബ് വിട്ടിരുന്നു. അവസാന രണ്ട് സീസണായി യുണൈറ്റഡിനൊപ്പം ആയിരുന്നു വരാനെ. വരാനെയെ തേടി സഊദി അറേബ്യന്&#x200d; ക്ലബുകളും ഇപ്പോള്&#x200d; രംഗത്ത് ഉണ്ട് എങ്കിലും താരം സഊദിയില്&#x200d; നിന്നുള്ള ഓഫറുകള്&#x200d; നിരസിക്കുകയായിരുന്നു. മാഞ്ചസ്റ്റര്&#x200d; യുണൈറ്റഡിന് വേണ്ടി കഴിഞ്ഞ സീസണില്&#x200d; എഫ്.എ കപ്പ് സ്വന്തമാക്കിയിരുന്നു.</p>
<p>2018 റഷ്യന്&#x200d; ലോകകപ്പ് ജേതാക്കളായിരുന്ന ഫ്രാന്&#x200d;സ് ടീമിന്റെ നെടുംതൂണായിരുന്നു വരാനെ. മുന്&#x200d; റയല്&#x200d; മാഡ്രിഡ് താരമായിരുന്ന വരാനെയെ വന്&#x200d; തുകയ്ക്കായിരുന്നു ഓള്&#x200d;ഡ് ട്രാഫോര്&#x200d;ഡില്&#x200d; മാഞ്ചസ്റ്റര്&#x200d; യുണൈറ്റഡ് എത്തിച്ചത്. പരിക്ക് മൂലം വരാനെക്ക് മികച്ച മത്സരങ്ങള്&#x200d; നഷ്ടപ്പെട്ടിരുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1como-acquired-french-defender-varana.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്ലസ് വണ്&#x200d;; സ്കൂളും വിഷയവും മാറാൻ  വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുവരെ അപേക്ഷിക്കാം</title>
		<link>https://www.chandrikadaily.com/plus-one-you-can-apply-for-change-of-school-and-subject-till-2-pm-on-friday.html</link>
					<comments>https://www.chandrikadaily.com/plus-one-you-can-apply-for-change-of-school-and-subject-till-2-pm-on-friday.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 18 Jul 2024 10:12:04 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[News]]></category>
		<category><![CDATA[PLUSONE]]></category>
		<category><![CDATA[Transfer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303099</guid>

					<description><![CDATA[സ്കൂള്&#x200d; മാറ്റത്തിന് 32,985 സീറ്റ്]]></description>
										<content:encoded><![CDATA[<p>ഏകജാലകംവഴി മെറിറ്റില്&#x200d; പ്ലസ്വണ്&#x200d; പ്രവേശനം നേടിയവർക്ക് സ്കൂളും വിഷയവും മാറാൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ അപേക്ഷിക്കാം. www.hscap.kerala.gov.in കാൻഡിഡേറ്റ് ലോഗിൻ വഴിയാണിതു ചെയ്യേണ്ടത്.</p>
<p>ആദ്യ സപ്ലിമെന്ററി അലോട്മെന്റിനുശേഷം മിച്ചമുള്ള സീറ്റും മലപ്പുറം, കാസർകോട് ജില്ലകളില്&#x200d; അധികമായി അനുവദിച്ച 138 താത്കാലിക ബാച്ചുകളിലെ സീറ്റുമാണ് സ്കൂള്&#x200d; മാറ്റത്തിനു പരിഗണിക്കുന്നത്.</p>
<p>മെറിറ്റില്&#x200d; ആദ്യ ഓപ്ഷനില്&#x200d;ത്തന്നെ അലോട്മെന്റ് ലഭിച്ചവർക്കും സ്പോർട്സ്, ഭിന്നശേഷി, മാനേജ്മെന്റ്, കമ്യൂണിറ്റി, അണ്&#x200d; എയ്ഡഡ് ക്വാട്ടകളില്&#x200d; പ്രവേശനം ലഭിച്ചവർക്കും അപേക്ഷിക്കാനാകില്ല.</p>
<p>പ്രവേശനം ലഭിച്ച ജില്ലയ്ക്കുള്ളില്&#x200d; മാത്രമേ മാറ്റം അനുവദിക്കൂ. നിലവില്&#x200d; പഠിക്കുന്ന സ്കൂളില്&#x200d; മറ്റൊരു വിഷയത്തിലേക്കു മാറുന്നതിനോ മറ്റൊരു സ്കൂളില്&#x200d; അതേ വിഷയത്തിലേക്കോ മറ്റൊരു വിഷയത്തിലേക്കോ മാറുന്നതിനോ തടസ്സമില്ല. ഓരോ സ്കൂളിലും മിച്ചമുള്ള സീറ്റിന്റെ എണ്ണം സൈറ്റില്&#x200d; പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതു പരിശോധിച്ചാല്&#x200d; സ്കൂള്&#x200d; മാറ്റത്തിനുള്ള ഏകദേശ സാധ്യത മനസ്സിലാകും. സ്കൂളും വിഷയവും മാറാൻ എത്ര ഓപ്ഷൻ വേണമെങ്കിലും നല്&#x200d;കാം.</p>
<p>നിലവില്&#x200d; സീറ്റൊഴിവില്ലാത്ത സ്കൂളിലേക്കും വിഷയത്തിലേക്കും അപേക്ഷിക്കാം. സ്കൂള്&#x200d; മാറ്റംവഴി അവിടെയുണ്ടായേക്കാവുന്ന ഒഴിവില്&#x200d; ഈ അപേക്ഷകരെ പരിഗണിക്കും. അപേക്ഷ പ്രകാരം മാറ്റം അനുവദിച്ചാല്&#x200d; നിർബന്ധമായും പുതിയ സ്കൂളിലേക്കു മാറണം.</p>
<p><strong>സ്കൂള്&#x200d; മാറ്റത്തിന് 32,985 സീറ്റ്:</strong></p>
<p>സ്കൂളും വിഷയവും മാറുന്നതിന് ആകെ 32,985 മെറിറ്റ് സീറ്റാണുള്ളത്. 120 താത്കാലിക ബാച്ചുകളുള്ള മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം സീറ്റുള്ളത്. 8,456 എണ്ണം. മറ്റു ജില്ലകളിലെ സീറ്റുനില. തിരുവനന്തപുരം -2,306, കൊല്ലം -2,764, പത്തനംതിട്ട -2,753, ആലപ്പുഴ -2,508, കോട്ടയം -1,786, ഇടുക്കി -1,054, എറണാകുളം -2,831, തൃശ്ശൂർ -2,208, പാലക്കാട് -1,137, കോഴിക്കോട് -1,099, വയനാട് -583, കണ്ണൂർ -1,420, കാസർകോട് -2,082.</p>
<p><strong> രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് സീറ്റുനില 22ന്:</strong></p>
<p>രണ്ടാം സപ്ലിമെന്ററി അലോട്മെന്റിനുള്ള നടപടി 22-നു തുടങ്ങും. അന്നുച്ചയ്ക്ക് ഒന്നിന് ഒഴിവുള്ള സീറ്റ് പ്രസിദ്ധപ്പെടുത്തും. ആദ്യ സപ്ലിമെന്ററി അലോട്മെന്റില്&#x200d; ഇടംകിട്ടാത്തവരെയാണ് രണ്ടാമത്തേതിലേക്കു പരിഗണിക്കുക.</p>
<p>അവസാനഘട്ടത്തില്&#x200d; സ്കൂളുകള്&#x200d; കേന്ദ്രീകരിച്ച്‌ തത്സമയ പ്രവേശനം നടത്തി ഒഴിവുള്ള സീറ്റ് നികത്തും. അപേക്ഷകരുണ്ടെങ്കില്&#x200d; സപ്ലിമെന്ററി അലോട്മെന്റുകള്&#x200d;ക്കുശേഷം ജില്ലാന്തര സ്കൂള്&#x200d; മാറ്റത്തിന് അവസരം നല്&#x200d;കും. ജൂലായ് 31-ന് ഈ വർഷത്തെ പ്രവേശന നടപടി അവസാനിപ്പിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/plus-one-you-can-apply-for-change-of-school-and-subject-till-2-pm-on-friday.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കങ്കണ റണാവത്തിനെ തല്ലിയ സംഭവം; സി.ഐ.എസ്.എഫ് കോൺസ്റ്റബിളിന് സ്ഥലംമാറ്റം</title>
		<link>https://www.chandrikadaily.com/the-incident-of-beating-kangana-ranaut-transfer-of-cisf-constable.html</link>
					<comments>https://www.chandrikadaily.com/the-incident-of-beating-kangana-ranaut-transfer-of-cisf-constable.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 04 Jul 2024 05:07:26 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bjp mp]]></category>
		<category><![CDATA[CISF Constable]]></category>
		<category><![CDATA[kangana ranaut]]></category>
		<category><![CDATA[Transfer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301766</guid>

					<description><![CDATA[ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് കുല്&#x200d;വീന്ദര്&#x200d; കൗറിനെ സ്ഥലംമാറ്റിയതെന്ന് സി.ഐ.എസ്.എഫ് വൃത്തങ്ങള്&#x200d; അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>ഹിമാചല്&#x200d; പ്രദേശിലെ മാണ്ഡിയില്&#x200d; നിന്നുള്ള ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്തിനെ തല്ലിയ സംഭവത്തില്&#x200d; സെന്&#x200d;ട്രല്&#x200d; ഇന്&#x200d;ഡസ്ട്രിയല്&#x200d; സെക്യൂരിറ്റി ഫോഴ്‌സ് കോണ്&#x200d;സ്റ്റബിള്&#x200d; കുല്&#x200d;വീന്ദര്&#x200d; കൗറിന് സ്ഥലം മാറ്റം. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് കുല്&#x200d;വീന്ദര്&#x200d; കൗറിനെ സ്ഥലംമാറ്റിയതെന്ന് സി.ഐ.എസ്.എഫ് വൃത്തങ്ങള്&#x200d; അറിയിച്ചു. ഇവര്&#x200d;ക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്നും അന്തിമ റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തില്&#x200d; നടപടിയെടുക്കുമെന്നും അധികൃതര്&#x200d; പറഞ്ഞു.</p>
<p>കര്&#x200d;ണാടക സി.ഐ.എസ്.എഫിന്റെ പത്താം ബറ്റാലിയനിലേക്കാണ് കൗറിനെ മാറ്റിയത്. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിനും മറ്റ് പ്രധാന പ്രദേശങ്ങളിലും സുരക്ഷ ഉറപ്പാക്കുന്നത് പത്താം ബറ്റാലിയനാണ്. അന്വേഷണം നീതിയുക്തമാണെന്ന് ഉറപ്പാക്കാനാണ് ഇവരെ സ്ഥലം മാറ്റിയതെന്ന് ഉദ്യോഗസ്ഥര്&#x200d; പറഞ്ഞു. എന്നിരുന്നാലും പത്താം ബറ്റാലിയനിലെ ഏത് പോസ്റ്റിലേക്കാണ് കൗറിനെ മാറ്റിയതെന്ന് ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. ഇവരുടെ ഭര്&#x200d;ത്താവ് ഛത്തീസ്ഗഢ് എയര്&#x200d;പോര്&#x200d;ട്ടില്&#x200d; സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായി ജോലിയില്&#x200d; തുടരുന്നുണ്ട്.</p>
<p>സംഭവത്തെ തുടര്&#x200d;ന്ന് കൗര്&#x200d; സസ്പെന്&#x200d;ഷനില്&#x200d; ആയിരുന്നു. ജൂണ്&#x200d; ആറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഛത്തീസ്ഗഢ് വിമാനത്താവളത്തില്&#x200d; വെച്ച് കുല്&#x200d;വീന്ദര്&#x200d; കൗര്&#x200d; കങ്കണയുടെ മുഖത്തടിക്കുകയായിരുന്നു. കര്&#x200d;ഷക സമരത്തിനെതിരെയുള്ള കങ്കണയുടെ പരാമര്&#x200d;ശത്തില്&#x200d; രോഷാകുലയായതിനാലാണ് താന്&#x200d; കങ്കണയുടെ മുഖത്തടിച്ചതെന്ന് കൗര്&#x200d; പറഞ്ഞിരുന്നു.</p>
<p>നൂറ് രൂപ കിട്ടാനാണ് കര്&#x200d;ഷകര്&#x200d; സമരത്തിന് പോയിരിക്കുന്നതെന്നായിരുന്നു കങ്കണയുടെ പരാമര്&#x200d;ശം. കങ്കണ ഈ പ്രസ്താവന പറയുമ്പോള്&#x200d; തന്റെ മാതാവും സമരത്തില്&#x200d; ഉണ്ടായിരുന്നെന്നും കര്&#x200d;ഷകസമരത്തില്&#x200d; പങ്കെടുക്കാന്&#x200d; കങ്കണ തയാറാകുമോയെന്നും കൗര്&#x200d; ചോദിച്ചു.</p>
<p>അതേ സമയം വിമാനത്താവളത്തില്&#x200d; വെച്ച് തനിക്ക് മര്&#x200d;ദനമേറ്റെന്നും ഉദ്യോഗസ്ഥ തന്നെ തല്ലുകയായിരുന്നെന്നും പഞ്ചാബില്&#x200d; തീവ്രവാദം വര്&#x200d;ധിച്ചെന്നും കങ്കണ പ്രസ്താവിച്ചു. തന്നെ കാത്ത് നിന്ന് മര്&#x200d;ദിക്കുകയായിരുന്നെന്നും സെക്യൂരിറ്റി ചെക്കിങ്ങിനിടെയാണ് തനിക്ക് മര്&#x200d;ദനമേറ്റതെന്നും അവര്&#x200d; പറഞ്ഞിരുന്നു. കങ്കണയുടെ പരാതിയെ തുടര്&#x200d;ന്ന് ഉദ്യോഗസ്ഥയെ സി.ഐ.എസ്.എഫ് സസ്പെന്&#x200d;ഡ് ചെയ്തിരുന്നു.</p>
<p>കിസാന്&#x200d; മോര്&#x200d;ച്ചയും കിസാന്&#x200d; മസ്ദൂര്&#x200d; മോര്&#x200d;ച്ചയും ഉള്&#x200d;പ്പടെ നിരവധി കര്&#x200d;ഷക സംഘടനകള്&#x200d; കൗറിന് പിന്തുണയുമായി എത്തിയിരുന്നു. തമിഴ് നാട്ടിലെ പെരിയാര്&#x200d; ദ്രാവിഡ കഴകം പാര്&#x200d;ട്ടി അവര്&#x200d;ക്ക് സ്വര്&#x200d;ണ മോതിരം സമ്മാനമായി നല്&#x200d;കാന്&#x200d; തീരുമാനിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-incident-of-beating-kangana-ranaut-transfer-of-cisf-constable.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വ്യത്യസ്ത മതങ്ങളിലുള്ളവര്&#x200d; തമ്മിലുള്ള ഭൂമി കൈമാറ്റം തടഞ്ഞ് അസം ബി.ജെ.പി സര്&#x200d;ക്കര്&#x200d;</title>
		<link>https://www.chandrikadaily.com/assam-bjp-sarkar-has-stopped-the-transfer-of-land-between-people-of-different-religions.html</link>
					<comments>https://www.chandrikadaily.com/assam-bjp-sarkar-has-stopped-the-transfer-of-land-between-people-of-different-religions.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 26 Mar 2024 09:45:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Assam BJP]]></category>
		<category><![CDATA[Aurangzeb's land]]></category>
		<category><![CDATA[Government]]></category>
		<category><![CDATA[stopped]]></category>
		<category><![CDATA[Transfer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293730</guid>

					<description><![CDATA[ദുരൂഹ മാര്&#x200d;ഗങ്ങളിലൂടെ ഇതര മതസ്ഥര്&#x200d; തമ്മില്&#x200d; ഭൂമി കൈമാറ്റം നടത്തുന്നുവെന്ന റിപ്പോര്&#x200d;ട്ടുകള്&#x200d; ചൂണ്ടിക്കാട്ടിയാണ് അസം റവന്യൂ വകുപ്പിന്റെ നടപടി.]]></description>
										<content:encoded><![CDATA[<p>വ്യത്യസ്ത മത വിഭാഗങ്ങളിലുള്ളവര്&#x200d; തമ്മിലുള്ള ഭൂമി കൈമാറ്റം തടഞ്ഞ് അസമിലെ ബി.ജെ.പി സര്&#x200d;ക്കാര്&#x200d;. അടുത്ത 3 മാസത്തേക്ക് ഒരേ മതത്തിലുള്ളവര്&#x200d; തമ്മിലുള്ള ഭൂമി വില്&#x200d;പനയ്ക്ക് മാത്രം എന്&#x200d;.ഒ.സി നല്&#x200d;കിയാല്&#x200d; മതിയെന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്&#x200d;മയുടെ ഉത്തരവ്. ദുരൂഹ മാര്&#x200d;ഗങ്ങളിലൂടെ ഇതര മതസ്ഥര്&#x200d; തമ്മില്&#x200d; ഭൂമി കൈമാറ്റം നടത്തുന്നുവെന്ന റിപ്പോര്&#x200d;ട്ടുകള്&#x200d; ചൂണ്ടിക്കാട്ടിയാണ് അസം റവന്യൂ വകുപ്പിന്റെ നടപടി. തദ്ദേശീയര്&#x200d;ക്ക് മാത്രം പട്ടയം നല്&#x200d;കുന്ന പദ്ധതിക്ക് തുടക്കമിടാന്&#x200d; അസം സര്&#x200d;ക്കാര്&#x200d; ശ്രമം നടത്തുന്നതായും ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>എന്നാല്&#x200d; ബി.ജെ.പി സര്&#x200d;ക്കാരിന്റെ നടപടിയെ വിമര്&#x200d;ശിച്ച് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് സംസ്ഥാനത്ത് വര്&#x200d;ഗീയ സംഘര്&#x200d;ഷങ്ങള്&#x200d; ഉണ്ടാക്കുമെന്ന് പ്രതിഷേധക്കാര്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>കഴിഞ്ഞ ദിവസം ബംഗ്ലാദേശില്&#x200d; നിന്നുള്ള മുസ്ലിം കുടിയേറ്റക്കാരെ സംസ്ഥാനത്ത് അംഗീകരിക്കുന്നതിനായുള്ള നിബന്ധനകള്&#x200d; ഹിമന്ത് ശര്&#x200d;മ പുറത്തുവിട്ടിരുന്നു. ബംഗാളി ഭാഷ സംസാരിക്കുന്ന മിയ സമുദായക്കാരായ മുസ്ലിങ്ങള്&#x200d;ക്കിടയില്&#x200d; രണ്ടിലേറെ കുട്ടികള്&#x200d;, ബഹുഭാര്യത്വം, ശൈശവ വിവാഹം തുടങ്ങിയവ അവസാനിപ്പിക്കണമെന്ന നിര്&#x200d;ദേശമാണ് അസം മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്. വിഭജനത്തിനു മുമ്പ് ബംഗാളി സംസാരിക്കുന്ന ധാരാളം മുസ്ലിംകള്&#x200d; അസമില്&#x200d; സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നും അവരെ തദ്ദേശീയരായി കണക്കാക്കണമെന്നും ഓള്&#x200d; ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് ( എ.ഐ.യു.ഡി.എഫ്) ഈയിടെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികരണമായാണ് ഹിമന്ത പ്രസ്തുത നിബന്ധനകള്&#x200d; മുന്നോട്ടുവെച്ചത്.</p>
<p>2011ലെ സെന്&#x200d;സസ് പ്രകാരം അസമില്&#x200d; 1.06 കോടി മുസ്ലിംകളാണുള്ളത്. ഇത് സംസ്ഥാനത്തെ ജനസംഖ്യയുടെ 34.22 ശതമാനമായി വരും. അവരില്&#x200d; ഭൂരിഭാഗവും സംസ്ഥാനത്തെ നദീതീരങ്ങളില്&#x200d; താമസിക്കുന്ന ബംഗാളി വംശജരായ മുസ്ലിംകളാണ്. ഇവര്&#x200d; പലപ്പോഴും അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്തപ്പെടുന്നുതായാണ് റിപ്പോര്&#x200d;ട്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/assam-bjp-sarkar-has-stopped-the-transfer-of-land-between-people-of-different-religions.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐപിഎസ് തലപ്പത്ത് സ്ഥലംമാറ്റം; ഐ ജി സ്പർജൻ കുമാറിന് ദക്ഷിണ മേഖലയുടെ ചുമതല</title>
		<link>https://www.chandrikadaily.com/transfer-of-ips-head-ig-spurgeon-kumar-in-charge-of-south-region.html</link>
					<comments>https://www.chandrikadaily.com/transfer-of-ips-head-ig-spurgeon-kumar-in-charge-of-south-region.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 16 Jan 2024 14:49:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Transfer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288156</guid>

					<description><![CDATA[ഐ ജി എസ് ശ്യാംസുന്ദറാണ് പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ]]></description>
										<content:encoded><![CDATA[<p>ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഹർഷിത അട്ടല്ലൂരി പൊലീസ് ആസ്ഥാനത്ത് ഐജിയാകും. എസ്. ശ്യാംസുന്ദറിനെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചു.  ദക്ഷിണമേഖല ഐജി ജി.സ്പർജൻ കുമാറിന് സുരക്ഷാ വിഭാഗത്തിന്റെ അധിക ചുമതല.</p>
<p>കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഐ ജി അക്ബറിനെ എറണാകുളം ക്രൈംസിലേക്ക് മാറ്റി. ഐ ജി എസ് ശ്യാംസുന്ദറാണ് പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. എ ഐ ജി നാരായണൻ ടി വയനാട് പൊലീസ് മേധാവിയാകും. പത്മം സിംഗിനും ഡി ശില്പയ്ക്കും സ്ഥലംമാറ്റമുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/transfer-of-ips-head-ig-spurgeon-kumar-in-charge-of-south-region.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
