<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>transport minister &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/transport-minister/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 12 Jan 2025 11:58:55 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>transport minister &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സംസ്ഥാനത്ത് റോഡപകടങ്ങള്&#x200d; വര്&#x200d;ധിക്കുന്നു; മൗനം പാലിച്ച് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും</title>
		<link>https://www.chandrikadaily.com/road-accidents-are-increasing-in-the-state-the-chief-minister-and-transport-minister-remained-silent.html</link>
					<comments>https://www.chandrikadaily.com/road-accidents-are-increasing-in-the-state-the-chief-minister-and-transport-minister-remained-silent.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 12 Jan 2025 11:58:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aacident]]></category>
		<category><![CDATA[CM Pinarayi Vijayan]]></category>
		<category><![CDATA[transport minister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325384</guid>

					<description><![CDATA[അപകടങ്ങളുടെ വ്യാപ്തിയും ആഴവും സര്&#x200d;ക്കാരിന്റെ ഗതാഗതനയങ്ങളുടെ പൂര്&#x200d;ണ പരാജയത്തെ തുറന്ന് കാട്ടുകയാണ്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളം അതിവേഗം അപകടസംഭവങ്ങളുടെ ഭീകര പട്ടികയില്&#x200d; ചേര്&#x200d;ക്കപ്പെടുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; നടന്ന വാഹനാപകടങ്ങളില്&#x200d; നിരവധി പേരുടെ ജീവന്&#x200d; നഷ്ടപ്പെട്ടു. ഇന്ന് മാത്രം വാഹന അപകടത്തില്&#x200d; നാല് പേരുടെ ജീവനാണ് നഷ്ടമായത്. അപകടങ്ങളുടെ വ്യാപ്തിയും ആഴവും സര്&#x200d;ക്കാരിന്റെ ഗതാഗതനയങ്ങളുടെ പൂര്&#x200d;ണ പരാജയത്തെ തുറന്ന് കാട്ടുകയാണ്. തെക്ക്, വടക്ക് തുടങ്ങിയ ജില്ലകളില്&#x200d; മാത്രം കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്&#x200d; പതിനഞ്ചിലധികം വാഹനാപകടങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; ഉണ്ടായ അപകടങ്ങളില്&#x200d; കുട്ടികളടക്കം ആളുകള്&#x200d; മരിക്കുകയും നിരവധി പേര്&#x200d; ഗുരുതരമായി പരിക്കേല്&#x200d;ക്കുകയും ചെയ്തു.</p>
<p>പാര്&#x200d;ട്ടി രാഷ്ട്രീയ കളികളും ഗതാഗത വികസന പദ്ധതികളുടെ പരാജയവുമാണ് റോഡുകള്&#x200d; മരണപാതയാക്കി മാറ്റിയതെന്നുമാണ് പരക്കെയുള്ള സംസാരം. ഉപയോഗപ്പെടേണ്ട റോഡുകള്&#x200d; ജനങ്ങള്&#x200d;ക്ക് ശിക്ഷയായി മാറുന്ന അവസ്ഥയാണ്. സംസ്ഥാനത്തെ റോഡുകളുടെ ദയനീയ അവസ്ഥ അപകടങ്ങളുടെ പ്രധാന കാരണം ആണെന്ന് വിദഗ്ധര്&#x200d; ചൂണ്ടിക്കാട്ടുന്നു. റോഡ് നിര്&#x200d;മാണത്തിലും നവീകരണത്തിലും തുടര്&#x200d;ച്ചയായ വീഴ്ചകള്&#x200d; സംസ്ഥാനത്തെ അപകടവലയത്തിലേക്ക് തള്ളിയിരിക്കുകയാണ്.</p>
<p>ഇതിനു ഉദാഹരണമാണ് പുനലൂര്&#x200d; മൂവാറ്റുപുഴ സംസ്ഥാന പാത. വര്&#x200d;ഷങ്ങളായി ആളിക്കത്തുന്ന ഈ പ്രശ്‌നങ്ങള്&#x200d;ക്ക് ഇതുവരെ തീരുമാനങ്ങള്&#x200d; ഉണ്ടായിട്ടില്ല.ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന നയങ്ങള്&#x200d;, അപകടം നിറഞ്ഞ പാതകള്&#x200d;, തുടങ്ങിയ സി.പി.എം സര്&#x200d;ക്കാരിന്റെ അനാസ്ഥകളാണ് കേരളത്തെ മരണ പാതയിലേക്ക് നയിക്കുന്നതെന്ന് പൊതുസമൂഹം ആരോപിക്കുന്നു. അധികാരികളുടെ അശ്രദ്ധക്ക് എത്ര കൂടുതല്&#x200d; ജീവന്&#x200d; നല്&#x200d;കേണ്ടി വരും എന്നാണ് പൊതുജനം ചോദിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/road-accidents-are-increasing-in-the-state-the-chief-minister-and-transport-minister-remained-silent.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിബന്ധനകള്&#x200d;ക്ക് പുല്ലുവില; ഗതാഗത മന്ത്രിയുടെ അനുമതിയില്&#x200d; ചട്ടവിരുദ്ധ നടപടി</title>
		<link>https://www.chandrikadaily.com/grass-prices-for-terms-illegal-action-with-the-approval-of-the-minister-of-transport.html</link>
					<comments>https://www.chandrikadaily.com/grass-prices-for-terms-illegal-action-with-the-approval-of-the-minister-of-transport.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 02 Jan 2025 07:02:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kannur bus accident]]></category>
		<category><![CDATA[kb ganesh kumar]]></category>
		<category><![CDATA[transport minister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324474</guid>

					<description><![CDATA[ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ നിര്&#x200d;ദ്ദേശപ്രകാരമായിരുന്നു വിവാദ നീക്കം]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d; : പുതുവല്&#x200d;സര ദിനത്തില്&#x200d; വൈകുന്നേരം ഉണ്ടായ സ്‌കൂള്&#x200d; ബസ് അപകടത്തില്&#x200d; സര്&#x200d;ക്കാരും ഗതാഗത വകുപ്പും പ്രതിസന്ധിയിലായിരിക്കുകയാണ്. ഫിറ്റ്‌നസ് കാലാവധി അവസാനിച്ച സ്‌കൂള്&#x200d; ബസുകള്&#x200d;ക്ക് ഗതാഗത മന്ത്രി ചട്ടവിരുദ്ധമായി കാലാവധി നീട്ടി നല്&#x200d;കിയത് ഗുരുതര വിമര്&#x200d;ശനങ്ങള്&#x200d;ക്കാണ് വഴിയൊരുക്കിയത്. ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ നിര്&#x200d;ദ്ദേശപ്രകാരമായിരുന്നു വിവാദ നീക്കം.</p>
<p>ഫിറ്റ്‌നസ് കാലാവധി നീട്ടിനല്&#x200d;കാനുള്ള അധികാരം കേന്ദ്ര സര്&#x200d;ക്കാരിന്റേത് മാത്രമാണ്. അവിടെ ഗതാഗത മന്ത്രിക്ക് പ്രത്യേക അധികാരങ്ങള്&#x200d; ഒന്നും ലഭിക്കുന്നില്ല. ഈ അവസരത്തിലാണ് സ്‌കൂളുകളുടെ സമ്മര്&#x200d;ദ്ദത്തിനും മന്ത്രിയുടെ ഉത്തരവിനും പിന്നാലെയുള്ള നിയമവിരുദ്ധ നടപടി. കേരള സര്&#x200d;ക്കാരിന് മാത്രം വേറെ നിയമമാണോ എന്ന വിമര്&#x200d;ശനവും ഉയരുന്നു.</p>
<p>ഡ്രൈവര്&#x200d; നിസാമിന്റെ വെളിപ്പെടുത്തലുകള്&#x200d; കൂടി സംഭവത്തിന് ഗൗരവം കൂട്ടുന്നു. ഡിസംബറില്&#x200d; തന്നെ ഫിറ്റ്‌നസ് കാലാവധി അവസാനിച്ചിരുന്ന ബസിലാണ് ഇന്നലെ അപകടം നടന്ന് ഒരു വിദ്യാര്&#x200d;ത്ഥിനി അതിദാരുണമായി മരണപ്പെട്ടത്. െ്രെഡവര്&#x200d; ഫോണ്&#x200d; ഉപയോഗിച്ചതാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.</p>
<p>ഗതാഗത മന്ത്രിയുടെയും കേരള സര്&#x200d;ക്കാരിന്റെയും ഫിറ്റ്‌നസ് ഇല്ലാത്ത ബസുകള്&#x200d;ക്കുള്ള ആനുകൂല്യം ചട്ടവിരുദ്ധം തന്നെയാണ്. ഇതിനെതിരെ കേന്ദ്രസര്&#x200d;ക്കാരും കോടതിയും ഇടപെടണം എന്ന ആവശ്യവും ഉയരുന്നു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/grass-prices-for-terms-illegal-action-with-the-approval-of-the-minister-of-transport.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘ഡ്രൈവിംഗ് പരിഷ്കരണ ഉത്തരവ് തിരുത്തിയില്ലെങ്കിൽ ഗതാഗത മന്ത്രി പുറത്തിറങ്ങില്ല’; സിഐടിയു</title>
		<link>https://www.chandrikadaily.com/transport-minister-will-not-go-out-unless-driving-reform-order-revised-citu.html</link>
					<comments>https://www.chandrikadaily.com/transport-minister-will-not-go-out-unless-driving-reform-order-revised-citu.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 10 Jun 2024 14:47:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CITU]]></category>
		<category><![CDATA[Driving Reform Order]]></category>
		<category><![CDATA[transport minister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299816</guid>

					<description><![CDATA[മാന്യമായാണ് മന്ത്രി ആന്&#x200d;റണി രാജു തൊഴിലാളി സംഘടനകളോട് പെരുമാറിയിരുന്നത്. താൻ മാത്രമാണു ശരി, തനിക്കു മാത്രമാണു വിവരമുള്ളതെന്നാണു ഗണേഷ് ചിന്തിക്കുന്നത്]]></description>
										<content:encoded><![CDATA[<p>ഡ്രൈവിംഗ് സ്കൂൾ വിഷയത്തിൽ തൊഴിലാളികളുമായി അടിയന്തരമായി ചർച്ച നടത്തി പ്രശ്നങ്ങൾക്കു പരിഹാരം കണ്ടില്ലെങ്കിൽ മന്ത്രി ഗണേഷ് കുമാറിനെ വഴി നടക്കാൻ അനുവദിക്കില്ലെന്നു സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്&#x200d;റ് കെ.കെ.ദിവാകരൻ. ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച അനിശ്ചിതകാല ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.</p>
<p>ഗണേഷിന്&#x200d;റെ പിതാവ് ആർ.ബാലകൃഷ്ണപിള്ള തൊഴിലാളികളുടെ അഭിപ്രായങ്ങൾ കേട്ട് തിരുത്തലുകൾ നടത്തിയിരുന്ന നേതാവാണ്. ആ പാരമ്പര്യം ഗണേഷ് കുമാർ കാണിക്കണം. ഗണേഷിനെ എന്താണ് സിഐടിയു, എന്താണ് തൊഴിലാളി പ്രസ്ഥാനമെന്നു പഠിപ്പിക്കും.</p>
<p>മാന്യമായാണ് മന്ത്രി ആന്&#x200d;റണി രാജു തൊഴിലാളി സംഘടനകളോട് പെരുമാറിയിരുന്നത്. താൻ മാത്രമാണു ശരി, തനിക്കു മാത്രമാണു വിവരമുള്ളതെന്നാണു ഗണേഷ് ചിന്തിക്കുന്നത്. കോർപറേറ്റുകളെ സഹായിക്കാനാണു തൊഴിലാളി വിരുദ്ധ നടപടി സ്വീകരിച്ചിരിക്കുന്നത്. ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണെന്നും ദിവാകരൻ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/transport-minister-will-not-go-out-unless-driving-reform-order-revised-citu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇലക്‌ട്രിക് ബസുകൾ എൻ്റെ കുഞ്ഞാണ്, നിരത്തിലിറങ്ങുമ്പോൾ അച്ഛൻ്റെ സന്തോഷം; ഗതാഗത മന്ത്രിക്കെതിരെ ഒളിയമ്പുമായി ആൻ്റണി രാജു</title>
		<link>https://www.chandrikadaily.com/electric-buses-are-my-baby-fathers-joy-when-they-hit-the-road-antony-raju-took-a-stand-against-the-transport-minister.html</link>
					<comments>https://www.chandrikadaily.com/electric-buses-are-my-baby-fathers-joy-when-they-hit-the-road-antony-raju-took-a-stand-against-the-transport-minister.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 15 Feb 2024 10:49:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[antony raju]]></category>
		<category><![CDATA[ELECTRIC BUS]]></category>
		<category><![CDATA[transport minister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290491</guid>

					<description><![CDATA[പുതുതായി വാങ്ങിയ ഡബിൾ ഡക്കർ ഇലക്ട്രിക് ബസുകളുടെ ഉദ്ഘാടന പരിപാടിയിലേക്ക് ആൻ്റണി രാജുവിനെ ക്ഷണിച്ചില്ല.]]></description>
										<content:encoded><![CDATA[<p>ഗതാഗത മന്ത്രി ഗണേഷ് കുമാറും മുൻ മന്ത്രി ആൻ്റണി രാജുവും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പുതിയ തലത്തിലേക്ക്. പുതുതായി വാങ്ങിയ ഡബിൾ ഡക്കർ ഇലക്ട്രിക് ബസുകളുടെ ഉദ്ഘാടന പരിപാടിയിലേക്ക് ആൻ്റണി രാജുവിനെ ക്ഷണിച്ചില്ല.</p>
<p>ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി മുൻ മന്ത്രി ഡിപ്പോയിലെത്തി ബസുകൾ സന്ദർശിച്ചു. പുത്തരിക്കണ്ടത്ത് വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി മണ്ഡലം മാറ്റി ക്രമീകരിച്ചത് എങ്ങനെ എന്നറിയില്ലെന്ന് ആൻ്റണി രാജു പറഞ്ഞു.</p>
<p>പുത്തരിക്കണ്ടത്ത് വച്ച് ഉദ്ഘാടനം നടത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. ഇപ്പോഴാണ് മണ്ഡലം മാറ്റിയ വിവരം അറിയുന്നത്. സാധാരണ നഗരത്തിൻ്റെ ഹൃദയഭാഗങ്ങളിലാണ് ഇത്തരം പരിപാടികളും ഉദ്ഘാടനവും നടത്തുക.</p>
<p>മണ്ഡലം മാറിയത് എങ്ങനെ എന്നറിയില്ല. താൻ ഗതാഗത മന്ത്രിയായിരിക്കെയാണ് ഇലക്ട്രിക് ബസുകൾ വാങ്ങാൻ തുടങ്ങിയത്. ഇലക്‌ട്രിക് ബസ് തൻ്റെ കുഞ്ഞാണ്. ബസ്സ് നിരത്തിലിറങ്ങുമ്പോൾ അച്ഛൻ്റെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/electric-buses-are-my-baby-fathers-joy-when-they-hit-the-road-antony-raju-took-a-stand-against-the-transport-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇലക്ട്രിക് ബസ് വിവാദം; ഗതാഗതമന്ത്രിക്ക് റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ച് കെഎസ്ആര്&#x200d;ടിസി</title>
		<link>https://www.chandrikadaily.com/electric-bus-controversy-ksrtc-submits-report-to-transport-minister.html</link>
					<comments>https://www.chandrikadaily.com/electric-bus-controversy-ksrtc-submits-report-to-transport-minister.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 22 Jan 2024 13:23:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[asianet news reporter]]></category>
		<category><![CDATA[controversy]]></category>
		<category><![CDATA[ELECTRIC BUS]]></category>
		<category><![CDATA[ksrtc]]></category>
		<category><![CDATA[submits]]></category>
		<category><![CDATA[transport minister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288653</guid>

					<description><![CDATA[റിപ്പോര്&#x200d;ട്ട് മാധ്യമങ്ങള്&#x200d;ക്ക് ലഭിച്ചതില്&#x200d; മന്ത്രി ഉദ്യോഗസ്ഥരോട് അതൃപ്തി അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം നഗരത്തിലോടുന്ന ഇലക്ട്രിക് ബസിന്റെ വരവ് ചെലവ് സംബന്ധിച്ച റിപ്പോര്&#x200d;ട്ട് കെഎസ്ആര്&#x200d;ടിസി ഗതാഗത മന്ത്രിക്ക് സമര്&#x200d;പ്പിച്ചു. റിപ്പോര്&#x200d;ട്ട് മാധ്യമങ്ങള്&#x200d;ക്ക് ലഭിച്ചതില്&#x200d; മന്ത്രി ഉദ്യോഗസ്ഥരോട് അതൃപ്തി അറിയിച്ചു. റിപ്പോര്&#x200d;ട്ട് പഠിച്ച ശേഷം ഇലക്ട്രിക് ബസിന്റെ കാര്യത്തില്&#x200d; മന്ത്രി കെ ബി ഗണേഷ് കുമാര്&#x200d; തുടര്&#x200d; നടപടി സ്വീകരിക്കും.</p>
<p>സിഎംഡി ബിജു പ്രഭാകര്&#x200d; സിഡ്‌നിയില്&#x200d; പോയതിനാല്&#x200d; ജോയിന്റ് എംഡി പ്രമോജ് ശങ്കറാണ് മന്ത്രിക്ക് റിപ്പോര്&#x200d;ട്ട് കൈമാറിയത്. തനിക്ക് കിട്ടും മുന്&#x200d;പേ മാധ്യമങ്ങള്&#x200d; അത് വാര്&#x200d;ത്തയാക്കിയതില്&#x200d; മന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചു. ഇക്കാര്യത്തില്&#x200d; ഉദ്യോഗസ്ഥരോട് വിശദീകരണവും തേടിയിട്ടുണ്ട്.</p>
<div class="content-av desktop-ad">
<div id="div-gpt-ad-9242843-2">കഴിഞ്ഞ 9 മാസത്തിനിടെ 2.89 കോടി രൂപ ഇ ബസിന് ലാഭം കിട്ടിയെന്നാണ് കണക്ക്.  ഇലക്ട്രിക് ബസ് ഇനി വേണ്ട എന്ന് മന്ത്രി പറഞ്ഞതോടെ 45 ഇലക്ട്രിക് ബസുകളുടെ ടെണ്ടര്&#x200d; വിളിക്കുന്നത് കെഎസ്ആര്&#x200d;ടിസി  മരവിപ്പിച്ചിരിക്കുകയാണ്. കെഎസ്ആര്&#x200d;ടിസി ഡിപ്പോകളിലെ ബസ് റൂട്ട് സംബന്ധിച്ച യോഗമാണ് ചേര്&#x200d;ന്നതെങ്കിലും ഇലക്ട്രിക് ബസ് വിവാദവും ഉയര്&#x200d;ന്നു വരികയായിരുന്നു.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/electric-bus-controversy-ksrtc-submits-report-to-transport-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പിഴ അടയ്ക്കാത്തവർക്ക് പുക പരിശോധന നടത്തില്ല; ഗതാഗത മന്ത്രി</title>
		<link>https://www.chandrikadaily.com/no-smoke-test-for-non-payers-transport-minister.html</link>
					<comments>https://www.chandrikadaily.com/no-smoke-test-for-non-payers-transport-minister.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 06 Nov 2023 15:36:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[pollution certificate]]></category>
		<category><![CDATA[transport minister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282130</guid>

					<description><![CDATA[ക്യാമറകള്&#x200d; പ്രവര്&#x200d;ത്തനം ആരംഭിച്ച ജൂണ്&#x200d; 5 മുതല്&#x200d; ഒക്ടോബര്&#x200d; വരെ 74,32,371 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് പിഴ കുടിശിക ഇല്ലാത്ത വാഹനങ്ങള്&#x200d;ക്ക് മാത്രമേ ഡിസംബര്&#x200d; ഒന്നാം തീയ്യതി മുതല്&#x200d; പുക പരിശോധനാ സര്&#x200d;ട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്&#x200d; ചേര്&#x200d;ന്ന റോഡ് സുരക്ഷാ അവലോകന യോഗത്തിന് ശേഷമാണ് തീരുമാനം.</p>
<p>ക്യാമറകള്&#x200d; പ്രവര്&#x200d;ത്തനം ആരംഭിച്ച ജൂണ്&#x200d; 5 മുതല്&#x200d; ഒക്ടോബര്&#x200d; വരെ 74,32,371 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതില്&#x200d; 58,29,926 എണ്ണം പരിശോധിക്കുകയും 23,06,023 കേസുകള്&#x200d; ഇന്റഗ്രേറ്റഡ് ട്രാന്&#x200d;സ്‌പോര്&#x200d;ട്ട് മോണിറ്ററിംഗ് സിസ്റ്റത്തില്&#x200d; അപ്‌ലോഡ് ചെയ്യുകയും 2,103,801 ചെല്ലാനുകള്&#x200d; തയ്യാറാക്കുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-smoke-test-for-non-payers-transport-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രെയിലറുകൾ ഘടിപ്പിച്ച അഗ്രികൾച്ചർ ട്രാക്ടറുകൾക്ക് രജിസ്ട്രേഷൻ അനുവദിച്ചതായി  മന്ത്രി ആന്റണി രാജു</title>
		<link>https://www.chandrikadaily.com/15tractor-registration-transport-minister.html</link>
					<comments>https://www.chandrikadaily.com/15tractor-registration-transport-minister.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 13 Oct 2023 05:09:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[tractor]]></category>
		<category><![CDATA[transport minister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279102</guid>

					<description><![CDATA[കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ട്രാക്ടറുകളിൽ ട്രെയിലർ ഘടിപ്പിക്കുമ്പോൾ BS-Vl മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്ന കാരണത്താൽ രജിസ്ട്രേഷൻ അനുവദിക്കുന്നില്ല എന്ന് പാലക്കാട് നടന്ന 'വാഹനീയം' അദാലത്തിൽ കർഷക സംഘടനകൾ ആവശ്യം ഉന്നയിച്ചതിനെ തുടർന്നാണ് നടപടി.]]></description>
										<content:encoded><![CDATA[<p>ട്രെയിലറുകൾ ഘടിപ്പിച്ച അഗ്രികൾച്ചർ ട്രാക്ടറുകൾക്ക് സ്വകാര്യ വാഹനമായി രജിസ്ട്രേഷൻ നൽകാൻ അനുമതി നല്&#x200d;കിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ട്രാക്ടറുകളിൽ ട്രെയിലർ ഘടിപ്പിക്കുമ്പോൾ BS-Vl മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്ന കാരണത്താൽ രജിസ്ട്രേഷൻ അനുവദിക്കുന്നില്ല എന്ന് പാലക്കാട് നടന്ന &#8216;വാഹനീയം&#8217; അദാലത്തിൽ കർഷക സംഘടനകൾ ആവശ്യം ഉന്നയിച്ചതിനെ തുടർന്നാണ് നടപടി.</p>
<p>സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ അംഗീകാരം നേടിയ ഭാരം കുറഞ്ഞ ട്രെയിലറുകളും കേന്ദ്രസർക്കാർ അംഗീകാരം ലഭിച്ച ഭാരം കൂടിയ ട്രെയിലറുകളും കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ട്രാക്ടറുകളിൽ ഘടിപ്പിച്ച് നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾ ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്. നിലവിൽ ട്രാൻസ്പോർട്ട് വാഹനങ്ങളായി രജിസ്റ്റർ ചെയ്തിട്ടുള്ള ട്രാക്ടറുകൾക്ക് വെഹിക്കിൾ ലൊക്കേഷൻ ട്രെസിങ് ഡിവൈസും സ്പീഡ് ഗവർണറുകളും നിർബന്ധമാക്കേണ്ടതില്ലന്നും നിർദ്ദേശിച്ചിട്ടുണ്ട്. പ്ലാന്റേഷൻ ലാൻഡ് ഒഴികെയുള്ള സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന ഇത്തരം കാർഷിക ട്രാക്ടർ ട്രെയിലറുകളെ നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങൾക്കാണ് ഈ ആനുകൂല്യം അനുവദിച്ചിട്ടുള്ളതെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/15tractor-registration-transport-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബസ്സുകളിൽ ക്യാമറ ഘടിപ്പിക്കുവാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടിയതായി മന്ത്രി ആന്റണി രാജു</title>
		<link>https://www.chandrikadaily.com/buscameratimeextentedkerala.html</link>
					<comments>https://www.chandrikadaily.com/buscameratimeextentedkerala.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 01 Apr 2023 05:57:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bus]]></category>
		<category><![CDATA[transport minister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=245677</guid>

					<description><![CDATA[ബസുകളുടെ അകത്തും പുറത്തും ക്യാമറ സ്ഥാപിക്കുവാൻ നേരത്തെ നൽകിയ സമയപരിധി മാർച്ച് 31വരെയായിരുന്നു]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളില്&#x200d; ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവാരമുള്ള ക്യാമറകളുടെ ദൗർലഭ്യവും കൂടുതല്&#x200d; ക്യാമറകള്&#x200d; ആവശ്യം വന്നപ്പോള്&#x200d; കമ്പനികൾ അമിതവില ഈടാക്കി ചൂഷണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നും ക്യാമറ വാങ്ങാനുള്ള കെഎസ്ആർടിസിയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കുവാൻ കൂടുതൽ സമയം വേണമെന്നതും പരിഗണിച്ചാണ് തീയതി നീട്ടിയത്. സ്റ്റേജ് കാരിയേജുകൾ കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ്സുകൾക്കും കോൺടാക്ട് കാരിയേജുകൾക്കും ക്യാമറകൾ നിർബന്ധമാക്കാനും തീരുമാനിച്ചതായി മന്ത്രി ആന്റണി രാജു പറഞ്ഞു. സ്വകാര്യ ബസുകളുടെ മത്സരയോട്ടം മൂലമുള്ള വാഹനാപകടങ്ങൾ നിയന്ത്രിക്കുവാൻ ബസുകളുടെ അകത്തും പുറത്തും ക്യാമറ സ്ഥാപിക്കുവാൻ നേരത്തെ നൽകിയ സമയപരിധി മാർച്ച് 31വരെയായിരുന്നു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/buscameratimeextentedkerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശമ്പള ഉത്തരവില്&#x200d; അപാകതയില്ല; വിവാദമുണ്ടാക്കേണ്ട ആവശ്യമില്ലെന്ന് ഗതാഗതമന്ത്രി, തീരുമാനം അംഗീകരിക്കാന്&#x200d; കഴിയില്ലെന്ന് ജീവനക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/the-employees-said-they-could-not-accept-the-decision.html</link>
					<comments>https://www.chandrikadaily.com/the-employees-said-they-could-not-accept-the-decision.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 18 Feb 2023 12:54:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[antony]]></category>
		<category><![CDATA[ksrtc]]></category>
		<category><![CDATA[Salary]]></category>
		<category><![CDATA[transport minister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238706</guid>

					<description><![CDATA[മാനേജ്‌മെന്റിന്റെ തീരുമാനത്തെ ഒരു തരത്തിലും അംഗീകരിക്കാന്&#x200d; കഴിയില്ലെന്ന നിലപാടിലാണ് ജീവനക്കാര്&#x200d;]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കെഎസ്ആര്&#x200d;ടിസിയുടെ പുതിയ ശമ്പള ഉത്തരവില്&#x200d; അപാകതകളില്ലെന്നും അനാവശ്യ വിവാദം സൃഷ്ടിക്കേണ്ട ആവശ്യകതയില്ലെന്നും ഗതാഗത മന്ത്രി ആന്റണി രാജു. യൂണിയനുകള്&#x200d; ആവശ്യപ്പെട്ടാല്&#x200d; ചര്&#x200d;ച്ചയാകാമെന്നും മന്ത്രി പറഞ്ഞു. മാനേജ്‌മെന്റ് തീരുമാനത്തില്&#x200d; ആരെയും നിര്&#x200d;ബന്ധിക്കില്ലെന്നും അദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ഇതുവരെ ആരും ആശങ്കയുണ്ടെന്ന് പറഞ്ഞിട്ടില്ല. അംഗീകൃത യൂണിയനുകള്&#x200d; ഇക്കാര്യം ആവശ്യപ്പെട്ടാല്&#x200d; ചര്&#x200d;ച്ച ചെയ്യുന്നതിന് തടസമൊന്നുമില്ല. ടാര്&#x200d;ഗറ്റും പുതിയ ഉത്തരവും തമ്മില്&#x200d; ബന്ധമില്ല. പ്രായോഗിക തീരുമാനത്തെ തള്ളിക്കളയേണ്ട ആവശ്യവുമില്ല&#8217;; മന്ത്രി പറഞ്ഞു.</p>
<p>എന്നാല്&#x200d; ശമ്പള വിതരണത്തിലെ പുതിയ ഉത്തരവിനെതിരെ എതിര്&#x200d;പ്പിലാണ് ജീവനക്കാര്&#x200d;. കെഎസ്ആര്&#x200d;ടിസി ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പള വിതരണം പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചതിന് പിന്നാലെയാണ് ജീവനക്കാര്&#x200d; എതിര്&#x200d;പ്പുമായി രംഗത്തെത്തിയത്. ശമ്പളത്തിന്റെ 65 ശതമാനം ആദ്യ ഗഡുവായി വിതരണം ചെയ്യും. ബാക്കി തുക അടുത്ത ഗഡുക്കളായും നല്&#x200d;കുമെന്നാണ് പുതിയ ഉത്തരവ്.</p>
<p>മാനേജ്‌മെന്റിന്റെ തീരുമാനത്തെ ഒരു തരത്തിലും അംഗീകരിക്കാന്&#x200d; കഴിയില്ലെന്ന നിലപാടിലാണ് ജീവനക്കാര്&#x200d;. മുഴുവന്&#x200d; ശമ്പളവും അഞ്ചാം തീയതി തന്നെ നല്&#x200d;കണമെന്നാണ് യൂണിയന്റെ ആവശ്യം.</p>
<p>അതേസമയം, ശമ്പളം ഗഡുക്കളായി വിതരണം ചെയ്യുമെന്ന പിടിവാശിയിലാണ് മാനേജ്‌മെന്റ്. സാമ്പത്തിക പ്രതിസന്ധി അത്രത്തോളം രൂക്ഷമാണെന്നും സര്&#x200d;ക്കാര്&#x200d; സഹായം ലഭിക്കുന്ന മുറയ്ക്കല്ലാതെ മുഴുവന്&#x200d; ശമ്പളവും നല്&#x200d;കാനാവില്ലെന്നുമാണ് മാനേജ്‌മെന്റ് വിശദീകരണം.</p>
<p>നിലവിലെ പശ്ചാത്തലത്തില്&#x200d; സമരം കടുപ്പിക്കുക എന്ന നീക്കത്തിലേക്ക് കടക്കുകയാണ് തൊഴിലാളി സംഘടനകള്&#x200d;. 28ാം തീയതി ചീഫ് ഓഫീസുകളിലേക്ക് സിഐടിയും മാര്&#x200d;ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനവ്യാപകമായി പ്രതിഷേധം വിപുലപ്പെടുത്തതിനുള്ള ആലോചനയിലാണ് ടിഡിഎസും ബിഎംഎസും. ആദ്യ ഘട്ടത്തില്&#x200d; തിരുവനന്തപുരം മാത്രം കേന്ദ്രീകരിച്ച് നടന്നിരുന്ന പ്രതിഷേധം സംസ്ഥാനമാകെ വ്യാപിപ്പിക്കാനാണ് സംഘടനകളുടെ തീരുമാനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-employees-said-they-could-not-accept-the-decision.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിയമസഭയില്&#x200d; ഗതാഗതമന്ത്രിക്കെതിരെ രൂക്ഷവിമര്&#x200d;ശനവുമായി ഗണേഷ്‌കുമാര്&#x200d;</title>
		<link>https://www.chandrikadaily.com/ganesh-kumar-critisised-transport-minister-a-k-saseendtran.html</link>
					<comments>https://www.chandrikadaily.com/ganesh-kumar-critisised-transport-minister-a-k-saseendtran.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 19 Jun 2019 08:16:36 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ak saseendran minister]]></category>
		<category><![CDATA[kb ganesh kumar]]></category>
		<category><![CDATA[transport minister]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=130551</guid>

					<description><![CDATA[നിയമസഭയില്&#x200d; ഗതാഗതമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ. ബി ഗണേഷ്‌കുമാര്&#x200d; എംഎല്&#x200d;എ. കെ.എസ്.ആര്&#x200d;.ടി.സി ഡിപ്പോകളുടെ കാര്യത്തില്&#x200d; നിഷേധാത്മക സമീപനം സ്വീകരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനെതിരെ ഗണേഷ് കുമാറിന്റെ വാക്കുകള്&#x200d;. പത്തനാപുരം കെഎസ്ആര്&#x200d;ടിസി ഡിപ്പോയിലെ ബസ് സര്&#x200d;വീസുകള്&#x200d; നിര്&#x200d;ത്തലാക്കുന്നത് സംബന്ധിച്ച് ആക്ഷേപം ഉന്നയിക്കാനാണ് ഗണേഷ് കുമാര്&#x200d; സബ്മിഷന്&#x200d; ഉന്നയിച്ചത്. ഇക്കാര്യം അവതരിപ്പിക്കുന്നതിനിടയിലാണ് മന്ത്രിക്കെതിരെ അദ്ദേഹം രോഷപ്രകടനം നടത്തിയത്. സ്‌റ്റേറ്റ് കാറും എസ്‌കോര്&#x200d;ട്ടും മാത്രമല്ല മന്ത്രിപ്പണിയെന്നും പൊതുജന മധ്യത്തില്&#x200d; എംഎല്&#x200d;എമാരെ അപമാനിക്കുന്ന സമീപനം സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നത്തില്&#x200d; മുഖ്യമന്ത്രി [&#8230;]]]></description>
										<content:encoded><![CDATA[
<p>നിയമസഭയില്&#x200d; ഗതാഗതമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ. ബി ഗണേഷ്‌കുമാര്&#x200d; എംഎല്&#x200d;എ. കെ.എസ്.ആര്&#x200d;.ടി.സി ഡിപ്പോകളുടെ കാര്യത്തില്&#x200d; നിഷേധാത്മക സമീപനം സ്വീകരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനെതിരെ ഗണേഷ് കുമാറിന്റെ വാക്കുകള്&#x200d;. </p>



<p>പത്തനാപുരം കെഎസ്ആര്&#x200d;ടിസി ഡിപ്പോയിലെ ബസ് സര്&#x200d;വീസുകള്&#x200d; നിര്&#x200d;ത്തലാക്കുന്നത് സംബന്ധിച്ച് ആക്ഷേപം ഉന്നയിക്കാനാണ് ഗണേഷ് കുമാര്&#x200d; സബ്മിഷന്&#x200d; ഉന്നയിച്ചത്. ഇക്കാര്യം അവതരിപ്പിക്കുന്നതിനിടയിലാണ് മന്ത്രിക്കെതിരെ അദ്ദേഹം രോഷപ്രകടനം നടത്തിയത്. </p>



<p>സ്‌റ്റേറ്റ് കാറും എസ്‌കോര്&#x200d;ട്ടും മാത്രമല്ല മന്ത്രിപ്പണിയെന്നും പൊതുജന മധ്യത്തില്&#x200d; എംഎല്&#x200d;എമാരെ അപമാനിക്കുന്ന സമീപനം സ്വീകരിക്കരുതെന്നും അദ്ദേഹം  പറഞ്ഞു. പ്രശ്‌നത്തില്&#x200d; മുഖ്യമന്ത്രി ഇടപെടണമെന്നും ഗണേഷ് കുമാര്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ganesh-kumar-critisised-transport-minister-a-k-saseendtran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
