<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>trap &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/trap/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 29 Nov 2025 05:10:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>trap &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പുലിക്കെണിയില്‍ കുടുങ്ങിയത് കള്ളന്‍; ബഹ്‌റൈച്ചില്‍ വിചിത്ര സംഭവം</title>
		<link>https://www.chandrikadaily.com/the-thief-caught-in-the-tigers-trap-strange-incident-in-bahraich.html</link>
					<comments>https://www.chandrikadaily.com/the-thief-caught-in-the-tigers-trap-strange-incident-in-bahraich.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 29 Nov 2025 05:10:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[goat]]></category>
		<category><![CDATA[trap]]></category>
		<category><![CDATA[up]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365872</guid>

					<description><![CDATA[നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുള്ളിപ്പുലിയെ പിടിക്കാനായി വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ ആടിനെ മോഷ്ടിക്കാന്‍ എത്തിയ കള്ളന്‍ തന്നെയാണ് കുടുങ്ങിയത്.]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: പുലിയെ പിടികൂടാന്&#x200d; വെച്ച കുടയില്&#x200d; കുടുങ്ങിയത് കള്ളനെന്ന അസാധാരണവും രസകരവുമായി ഒരു സംഭവമാണ് ഉത്തര്&#x200d;പ്രദേശിലെ ബഹ്‌റൈച്ചില്&#x200d; നടന്നത്. നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുള്ളിപ്പുലിയെ പിടിക്കാനായി വനംവകുപ്പ് സ്ഥാപിച്ച കെണിയില്&#x200d; ആടിനെ മോഷ്ടിക്കാന്&#x200d; എത്തിയ കള്ളന്&#x200d; തന്നെയാണ് കുടുങ്ങിയത്.</p>
<p>ഉംറി ഗ്രാമത്തിലെ ഫഖര്&#x200d;പൂര്&#x200d; പോലീസ് സ്റ്റേഷന്&#x200d; പരിധിയിലാണ് സംഭവം. പുലിക്കെണിയില്&#x200d; വെച്ചിരുന്ന ആടിനെ മോഷ്ടിക്കാനായി രാത്രിയില്&#x200d; പ്രദീപ് കുമാര്&#x200d; കൂട്ടിനകത്ത് കയറുകയായിരുന്നു. അപ്പോഴേ തന്നെ കൂടിന്റെ ഓട്ടോമാറ്റിക് വാതില്&#x200d; അടഞ്ഞു, പുറത്തേക്ക് രക്ഷപ്പെടാനായില്ല. നിരവധി ശ്രമങ്ങള്&#x200d; പരാജയപ്പെട്ടതിനെ തുടര്&#x200d;ന്ന് പ്രദീപ് മൊബൈല്&#x200d; ഉപയോഗിച്ച് പരിചിതരെ വിളിച്ച് വിവരം അറിയിച്ചു.</p>
<p>നാട്ടുകാര്&#x200d; വനംവകുപ്പിനെ അറിയിച്ചതോടെ ഉദ്യോഗസ്ഥര്&#x200d; പുലര്&#x200d;ച്ചെയോടെ സ്ഥലത്തെത്തി വാതില്&#x200d; തുറന്ന് ഇയാളെ പുറത്തെടുത്തു. സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്&#x200d; &#8221;കൂട് ശരിയായി പ്രവര്&#x200d;ത്തിക്കുന്നുണ്ടോ എന്നും ആട് സുരക്ഷിതമാണോ എന്നും പരിശോധിക്കാനാണ് കയറിയത്&#8221; എന്നായിരുന്നു പ്രദീപിന്റെ വ്യാജ വിശദീകരണം.</p>
<p>അടുത്തിടെ, ഗ്രാമത്തിലെ 55 കാരിയായ ശാന്തി ദേവി പുള്ളിപ്പുലിയുടെ ആക്രമണത്തില്&#x200d; മരിച്ച പശ്ചാത്തലത്തിലാണ് പ്രദീപിന്റെ വീട്ടില്&#x200d; നിന്ന് 500 മീറ്റര്&#x200d; അകലെയായി കെണി സ്ഥാപിച്ചിരുന്നത്.</p>
<p>പുലിക്കെണികളില്&#x200d; കയറുന്നത് ഏറെ അപകടകാരിയാണെന്ന് ഡി.എഫ്.ഒ രാം സിംഗ് യാദവ് മുന്നറിയിപ്പു നല്കി. &#8221;വാതില്&#x200d; ദേഹത്ത് പതിച്ചിരുന്നെങ്കില്&#x200d; ഗുരുതരമായ പരിക്ക് ഉണ്ടായേനേ, പിന്നെ പുള്ളിപ്പുലി സമീപത്തുണ്ടായിരുന്നെങ്കില്&#x200d; അതിലും വലിയ അപകടം സംഭവിക്കുമായിരുന്നുവെന്നും&#8221; അദ്ദേഹം പറഞ്ഞു. പ്രദേശവാസികള്&#x200d; കെണികളില്&#x200d; നിന്ന് മാറിനില്&#x200d;ക്കണമെന്ന് വനംവകുപ്പ് അഭ്യര്&#x200d;ഥിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-thief-caught-in-the-tigers-trap-strange-incident-in-bahraich.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വമ്പൻ ശമ്പളം വാഗ്ദാനം, മലയാളികളെ വലയിൽ വീഴ്ത്തൽ ജോലി; ടാർഗറ്റ് തികച്ചില്ലെങ്കിൽ ക്രൂരത, പിന്നിൽ ചൈനീസ് സംഘം</title>
		<link>https://www.chandrikadaily.com/big-salary-promise-work-to-trap-malayalis-if-the-target-is-not-met-brutality-the-chinese-group-behind.html</link>
					<comments>https://www.chandrikadaily.com/big-salary-promise-work-to-trap-malayalis-if-the-target-is-not-met-brutality-the-chinese-group-behind.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 23 Jun 2024 09:46:57 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[chinese]]></category>
		<category><![CDATA[cyber crime]]></category>
		<category><![CDATA[fraud]]></category>
		<category><![CDATA[trap]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300846</guid>

					<description><![CDATA[വിദേശത്തെ കോൾ സെന്&#x200d;ററിൽ ആകർഷകമായ ശമ്പളം വാഗ്ദാനം ചെയ്തുള്ള കോളാണ് രജിനെ കുടുക്കിയത്.]]></description>
										<content:encoded><![CDATA[<p>മലയാളികളെ വിദേശത്തേക്ക് കടത്തി സൈബർ തട്ടിപ്പിന്&#x200d;റെ കണ്ണികളാക്കുന്ന ചൈനീസ് സംഘത്തിന്&#x200d;റെ പ്രവർത്തനം വ്യാപകം. സൈബർ തട്ടിപ്പിന്&#x200d;റെ കേന്ദ്രങ്ങളായ വിദേശത്തെ കാൾ സെന്&#x200d;ററുകളുടെ ദൃശ്യങ്ങൾ പുറത്ത് . ടാർഗറ്റ് തികച്ചില്ലെങ്കിൽ അതിക്രൂരമായ മർദ്ദനത്തിനിരയാകുമെന്ന് ഇരയായ പുല്ലുവിള സ്വദേശി പറഞ്ഞു.</p>
<p>വിദേശത്തെ കോൾ സെന്&#x200d;ററിൽ ആകർഷകമായ ശമ്പളം വാഗ്ദാനം ചെയ്തുള്ള കോളാണ് രജിനെ കുടുക്കിയത്. കൊല്ലത്തെ ഏജന്&#x200d;റ് മൂന്ന് ലക്ഷം വാങ്ങിയാണ് ജോലി ഓഫർ ചെയ്തത്. ആദ്യം മുംബെയിലേക്ക്. പിന്നെ വിയറ്റ്നാമിലേക്ക്. അവിടെ നിന്ന് കമ്പോഡിയ. ജയിലിന് സമാനമായ കെട്ടിടത്തിലായിരുന്നു ജോലി. വ്യാജ പ്രൊഫൈലുണ്ടാക്കി മലയാളികളെ വലയിൽ വീഴ്ത്തി പണം തട്ടുന്ന സംഘത്തിലേക്കാണ് നിയമനമെന്ന് അറിഞ്ഞത് പിന്നീടാണ്. ചൈനീസ് പൗരന്മാരുടെ നിയന്ത്രണത്തിലുള്ള കോൾ സെന്&#x200d;ററുകളുടെ ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്.</p>
<p>ഓരോ ദിവസവും സൈബർ വലയിൽ കുരുക്കാനുള്ള ആളുകളുടെ എണ്ണം നിശ്ചയിച്ച് നൽകും. അത് പാലിച്ചില്ലെങ്കിൽ ക്രൂരമായ മർദ്ദനമാണെന്ന് രജിൻ പറയുന്നു. രജിനെ പോലെ ക്രൂര പീഡനത്തിനിരയായവർ നിരവധിയാണ്. ചിലരുടെ ഫോട്ടോകളും ലഭിച്ചു. പലരും കോൾ സെന്&#x200d;ററിൽ അടിമകളെ പോലെ കഴിയുകയാണ്. കോൾ സെന്&#x200d;ററിൽ നിന്ന് സംഘത്തിന്&#x200d;റെ കണ്ണ് വെട്ടിച്ച് കമ്പോഡിയയിലെ എംബസിയിൽ എത്തി ഭാഗ്യം കൊണ്ടാണ് രജിൻ രക്ഷപ്പെട്ടത്.</p>
<p>മ്യാൻമാറിലും കമ്പോഡിയയിലും ലാവോസിലുമെല്ലാം ഇത്തരം നിരവധി കോൾ സെന്&#x200d;ററുകള്&#x200d; പ്രവർത്തിക്കുന്നുണ്ട്. സൗഹൃദം സ്ഥാപിച്ച് വിഡോയോ കോള്&#x200d; വിളിക്കുക, നഗ്നദൃശ്യങ്ങള്&#x200d; റെക്കോർഡ് ചെയ്ത് ആളെ പറ്റിച്ച് പണം തട്ടുക, കൈമാറിയ കൊറിയറിൽ മയക്കുമരുന്ന് പിടികൂടിയെന്ന പേരിൽ സിബിഐയോ കസ്റ്റംസ് ചമഞ്ഞ് ഫോൺ വിളിക്കുക.</p>
<p>അങ്ങനെ തട്ടിപ്പിന് പല രീതികളുമുണ്ട്. കേരളത്തിൽ തട്ടിപ്പ് നടത്താൻ മലയാളികള്&#x200d;, തമിഴ്നാടുകാരെ കുടുക്കാൻ തമിഴന്മാർ , അങ്ങനെ ഓരോ നാട്ടുകാരെയും കോള്&#x200d; സെന്&#x200d;ററിലെത്തിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ചൈനീസ് സംഘത്തിന്&#x200d;റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട എംബസികളിൽ അഭയം തേടിയ രജിനെ പോലെ ചിലർ നാട്ടിലെത്തിയിട്ടുണ്ട്. ഇവരിൽ നിന്നുള്ള വിവരത്തിന്&#x200d;റെ അടിസ്ഥാനത്തിലാണ് മനുഷ്യക്കടത്ത് സംഘത്തെ കുറിച്ച് കേന്ദ്ര- സംസ്ഥാന ഏജൻസികള്&#x200d; അന്വേഷിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/big-salary-promise-work-to-trap-malayalis-if-the-target-is-not-met-brutality-the-chinese-group-behind.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.പിയില്&#x200d; മുസ്‌ലിംങ്ങളെ കുടുക്കാന്&#x200d; ഗോഹത്യ; ബജ്രംഗ് ദള്&#x200d; നേതാക്കള്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/1cow-slaughter-to-trap-muslims-in-up-bajrang-dal-leaders-arrested.html</link>
					<comments>https://www.chandrikadaily.com/1cow-slaughter-to-trap-muslims-in-up-bajrang-dal-leaders-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 02 Feb 2024 04:47:21 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[bajrang dal]]></category>
		<category><![CDATA[cow slaughter]]></category>
		<category><![CDATA[leaders]]></category>
		<category><![CDATA[muslims]]></category>
		<category><![CDATA[trap]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289414</guid>

					<description><![CDATA[മുസ്‌ലിംങ്ങള്&#x200d;ക്കെതിരായ നടപടിയിലും നിയമവിരുദ്ധ പ്രവര്&#x200d;ത്തങ്ങള്&#x200d; തടയുന്നതിലും പരാജയപ്പെട്ടുവെന്ന് ആരോപിച്ച് എസ്.എച്ച്.ഒയെ സ്ഥാനത്ത് നിന്ന് മാറ്റാനായിരുന്നു ബജ്രംഗ് ദളിന്റെ നീക്കം.]]></description>
										<content:encoded><![CDATA[<p>യു.പിയില്&#x200d; മുസ്‌ലിംങ്ങളെ കുടുക്കാനും ഛിജ്ലെത് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയെ സ്ഥാനത്ത് നിന്ന് മാറ്റാനും ഗോഹത്യ നടത്തിയ ബജ്രംഗ് ദള്&#x200d; നേതാക്കള്&#x200d; അറസ്റ്റില്&#x200d;. പശുവിനെ കശാപ്പ് ചെയ്ത ശഹാബുദീനെയും പദ്ധതി ആസൂത്രണം ചെയ്ത ബജ്രംഗ് ദള്&#x200d; നേതാക്കളായ സുമിത് ബിഷ്ണോയ്, രാമന്&#x200d; ചൗധരി, രാജീവ് ചൗധരി എന്നിവരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.</p>
<p>മുസ്‌ലിംങ്ങള്&#x200d;ക്കെതിരായ നടപടിയിലും നിയമവിരുദ്ധ പ്രവര്&#x200d;ത്തങ്ങള്&#x200d; തടയുന്നതിലും പരാജയപ്പെട്ടുവെന്ന് ആരോപിച്ച് എസ്.എച്ച്.ഒയെ സ്ഥാനത്ത് നിന്ന് മാറ്റാനായിരുന്നു ബജ്രംഗ് ദളിന്റെ നീക്കം. മഖ്‌സൂദ് എന്ന വ്യക്തായിയോട് പകപോക്കന്&#x200d; ആയിരുന്നു ശഹാബുദീന്&#x200d; ബജ്രംഗ് നേതാക്കളുമായി സഹകരിച്ചത്.</p>
<p>സംഭവത്തില്&#x200d; പൊലീസ് നിയമനടപടി സ്വീകരിക്കാതിരുന്നതിനാല്&#x200d; പശുവിന്റെ അവശിഷ്ടങ്ങള്&#x200d; മറ്റൊരു ഇടത്തേക്ക് പ്രതികള്&#x200d; മാറ്റുകയായിരുന്നു. എന്നാല്&#x200d; മഖ്‌സൂദ് എന്നയാളുടെ ഫോട്ടോയടങ്ങുന്ന പേഴ്‌സ് ഈയിടത്തായി ഉപേക്ഷിക്കപ്പെട്ടിരുന്നു. തുടര്&#x200d;ന്നുണ്ടായ ചോദ്യം ചെയ്യലില്&#x200d; മഖ്‌സൂദ് ശഹാബുദീന്റെ പേര് വെളിപ്പെടുത്തുകയും പൊലീസ് ഗൂഡലോചന കണ്ടെത്തുകയും ചെയ്തു.</p>
<p>നിലവില്&#x200d; ശഹാബുദീന് സഹായം ചെയ്തു നല്&#x200d;കിയ നഈം അടക്കമുള്ള നേതാക്കളെ പൊലീസ് തിരയുകയാണെന്നും റിപ്പോര്&#x200d;ട്ടുകള്&#x200d; വ്യക്തമാക്കുന്നു.</p>
<p>മഖ്‌സൂദ് എന്ന വ്യക്തിയോട് പകപോക്കുക എന്നതാണ് ശഹാബുദീന്റെ ലക്ഷ്യമെന്ന് ജില്ലാ സീനിയര്&#x200d; പൊലീസ് സൂപ്രണ്ട് ഹേമരാജ് മീണ മാധ്യമങ്ങളോട് പ്രതികരിച്ചു. ഗോഹത്യക്കുള്ള പശുവിനെ കണ്ടെത്തുന്നതിനായി സുമിത് ബിഷ്ണോയ് ഒന്നാം പ്രതിയായായ ശഹാബുദീന് 2000 രൂപ നല്&#x200d;കിയിട്ടുണ്ടെന്നും ഹേമരാജ് മീണ പറഞ്ഞു.</p>
<p>ജനുവരി 16ന് പശുവിന്റെ തല ഉത്തര്&#x200d;പ്രദേശിലെ കാന്&#x200d;വാര്&#x200d; റോഡില്&#x200d; ഒന്നിലധികം തവണ ഇടിച്ചുകൊണ്ടാണ് ഗോഹത്യ നടത്തിയതെന്നും റിപ്പോര്&#x200d;ട്ടുകളില്&#x200d; പറയുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1cow-slaughter-to-trap-muslims-in-up-bajrang-dal-leaders-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയനാട് കൊളഗപ്പാറയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവ കൂട്ടിലായി</title>
		<link>https://www.chandrikadaily.com/a-tiger-that-killed-domestic-animals-was-trapped-in-wayanads-kolagapara.html</link>
					<comments>https://www.chandrikadaily.com/a-tiger-that-killed-domestic-animals-was-trapped-in-wayanads-kolagapara.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 27 Jan 2024 05:12:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[tiger]]></category>
		<category><![CDATA[trap]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288980</guid>

					<description><![CDATA[കഴിഞ്ഞ ദിവസം താണാട്ടുകുടിയില്&#x200d; രാജന്റെ പശുക്കിടാവിനെ കൊന്ന കടുവയാണ് കുടുങ്ങിയത്]]></description>
										<content:encoded><![CDATA[<p>വയനാട്: കൊളഗപ്പാറ ചൂരിമലയില്&#x200d; മലയില്&#x200d; വളര്&#x200d;ത്തുമൃഗങ്ങളെ കൊന്ന കടുവ കൂട്ടിലായി. കഴിഞ്ഞ ദിവസം താണാട്ടുകുടിയില്&#x200d; രാജന്റെ പശുക്കിടാവിനെ കൊന്ന കടുവയാണ് കുടുങ്ങിയത്.</p>
<p>ഇതിന് മുമ്പ് രാജന്&#x200d; എന്നയാളുടെ കറവപ്പശുവിനെയും കടുവ കൊന്നിരുന്നു. മൂന്നു മാസത്തിനിടെ പ്രദേശത്ത് നാല് വളര്&#x200d;ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. കൂട്ടില്&#x200d; കുടുങ്ങിയ കടുവയെ കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-tiger-that-killed-domestic-animals-was-trapped-in-wayanads-kolagapara.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
