<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Trinamool Congress &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/trinamool-congress/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 15 May 2025 12:30:50 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Trinamool Congress &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ്‍ ബര്‍ള തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്</title>
		<link>https://www.chandrikadaily.com/former-union-minister-and-bjp-leader-john-barla-to-trinamool-congress.html</link>
					<comments>https://www.chandrikadaily.com/former-union-minister-and-bjp-leader-john-barla-to-trinamool-congress.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 15 May 2025 12:30:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[John Birla]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[Trinamool Congress]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341341</guid>

					<description><![CDATA[ബിജെപി നേതൃത്വം ഗോത്ര വര്‍ഗക്കാര്‍ക്കായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന് ജോണ്‍ ബര്‍ള പറഞ്ഞു]]></description>
										<content:encoded><![CDATA[<p>മുന്&#x200d; കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ്&#x200d; ബര്&#x200d;ള തൃണമൂല്&#x200d; കോണ്&#x200d;ഗ്രസിലേക്ക്. ബിജെപി നേതൃത്വം ഗോത്ര വര്&#x200d;ഗക്കാര്&#x200d;ക്കായി പ്രവര്&#x200d;ത്തിക്കാന്&#x200d; അനുവദിച്ചിരുന്നില്ലെന്ന് ജോണ്&#x200d; ബര്&#x200d;ള പറഞ്ഞു.</p>
<p>2019ല്&#x200d; പശ്ചിമ ബംഗാളിലെ അലിപുര്&#x200d;ദുവാര്&#x200d;സ് മണ്ഡലത്തില്&#x200d; നിന്നും ബര്&#x200d;ള വിജയിച്ചിരുന്നു. തുടര്&#x200d;ന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് സഹമന്ത്രിയായിരുന്നു. എന്നാല്&#x200d; 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; സീറ്റ് നിഷേധിച്ചതിച്ചു. തുടര്&#x200d;ന്ന് ബിര്&#x200d;ള ബിജെപിയുമായി ഇടഞ്ഞിരുന്നു. ബര്&#x200d;ളയെ വെട്ടി മനോജ് ടിഗ്ഗയെയായിരുന്നു ബിജെപി അലിപുര്&#x200d;ദുവാസ് മണ്ഡലത്തില്&#x200d; മത്സരിപ്പിച്ചത്.</p>
<p>&#8221;ഞാന്&#x200d; ബിജെപിയില്&#x200d; പ്രവര്&#x200d;ത്തിച്ചിരുന്ന കാലത്ത് ഗോത്ര വിഭാഗക്കാരുടെ പുരോഗമനത്തിനായി പ്രവര്&#x200d;ത്തിക്കാന്&#x200d; എന്നെ അനുവദിച്ചിരുന്നില്ല. മമതാ ബാനര്&#x200d;ജിയുടെ നേതൃത്വത്തില്&#x200d; ഗോത്ര ജനതക്ക് നിതി നല്&#x200d;കാന്&#x200d; കഴിയുമെന്നാണ് ഞാന്&#x200d; വിശ്വസിക്കുന്നത്&#8221;തൃണമൂല്&#x200d; കോണ്&#x200d;ഗ്രസില്&#x200d; ചേര്&#x200d;ന്ന ശേഷം ജോണ്&#x200d; ബിര്&#x200d;ള പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/former-union-minister-and-bjp-leader-john-barla-to-trinamool-congress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഹുവ മൊയ്ത്ര പാണക്കാട്ടില്&#x200d;; തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d; സാദിഖലി തങ്ങളെ സന്ദര്&#x200d;ശിച്ചു</title>
		<link>https://www.chandrikadaily.com/mahua-moitra-in-panakkat-trinamool-congress-leaders-visited-sadikhali.html</link>
					<comments>https://www.chandrikadaily.com/mahua-moitra-in-panakkat-trinamool-congress-leaders-visited-sadikhali.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 22 Feb 2025 06:40:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sadiqali thangal]]]></category>
		<category><![CDATA[Trinamool Congress]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331069</guid>

					<description><![CDATA[രാവിലെ ഒമ്പതോടെയാണ് ടിഎംസി നേതാക്കള്&#x200d; പാണക്കാടെത്തിയത്.]]></description>
										<content:encoded><![CDATA[<p>തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് പ്രതിനിധി സമ്മേളനത്തിനെത്തുന്ന പാര്&#x200d;ട്ടി എം.പിമാരായ ഡെറിക് ഒബ്രയിനും മഹുവ മൊയ്ത്രയും പി.വി അന്&#x200d;വര്&#x200d; എന്നിവര്&#x200d; ഇന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്&#x200d;ശിച്ചു.</p>
<p>രാവിലെ ഒമ്പതോടെയാണ് ടിഎംസി നേതാക്കള്&#x200d; പാണക്കാടെത്തിയത്. തുടര്&#x200d;ന്ന് തങ്ങളുമായി സംഘം കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയം ചര്&#x200d;ച്ച ചെയ്തിട്ടില്ലെന്നും സംഘവുമായി സൗഹൃദ സംഭാഷണമാണ് നടത്തിയതെന്നും കൂടിക്കാഴ്ചക്ക് ശേഷം സാദിഖലി തങ്ങള്&#x200d; പറഞ്ഞു.</p>
<p>തൃണമൂലിനെ യു.ഡി.എഫില്&#x200d; ഉള്&#x200d;പെടുത്തുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തൃണമൂല്&#x200d; ഇന്ത്യ മുന്നണിയുടെ ഭാഗമാണെന്നും കേരളത്തില്&#x200d; തെരഞ്ഞെടുപ്പ് വരുമ്പോള്&#x200d; യു.ഡി.എഫ് ആലോചിച്ച് ബാക്കി കാര്യങ്ങള്&#x200d; തീരുമാനിക്കുമെന്നും സാദിഖലി തങ്ങള്&#x200d; പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mahua-moitra-in-panakkat-trinamool-congress-leaders-visited-sadikhali.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി വി അന്&#x200d;വര്&#x200d; തൃണമൂല്&#x200d; കോണ്&#x200d;ഗ്രസിന്റെ കേരള കണ്&#x200d;വീനര്&#x200d;</title>
		<link>https://www.chandrikadaily.com/pv-anwar-is-the-kerala-convener-of-the-trinamool-congress.html</link>
					<comments>https://www.chandrikadaily.com/pv-anwar-is-the-kerala-convener-of-the-trinamool-congress.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 13 Jan 2025 07:44:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[pv anvar]]></category>
		<category><![CDATA[Trinamool Congress]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325487</guid>

					<description><![CDATA[തൃണമൂല്&#x200d; കോണ്&#x200d;ഗ്രസിന്റെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് അന്&#x200d;വറിന് നല്&#x200d;കിയേക്കുമെന്നും സൂചനകളുണ്ട്]]></description>
										<content:encoded><![CDATA[<p>പി വി അന്&#x200d;വറിനെ കേരള കണ്&#x200d;വീനറായി ഔദ്യോഗികമായി പ്രഖ്യാപിച്ച് തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ്. എംഎല്&#x200d;എ സ്ഥാനത്ത് നിന്നും രാജിവെച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. തൃണമൂല്&#x200d; കോണ്&#x200d;ഗ്രസിന്റെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് അന്&#x200d;വറിന് നല്&#x200d;കിയേക്കുമെന്നും സൂചനകളുണ്ട്. പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രിയും തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്&#x200d;ജിയുടെ നിര്&#x200d;ദേശ പ്രകാരമാണ് എംഎല്&#x200d;എ സ്ഥാനത്ത് നിന്നും രാജിവെക്കുന്നതെന്ന് അന്&#x200d;വര്&#x200d; അറിയിച്ചിരുന്നു.</p>
<p>ഇന്ന് രാവിലെയാണ് അന്&#x200d;വര്&#x200d; സ്പീക്കറുടെ ചേംബറിലെത്തി രാജിക്കത്ത് കൈമാറിയത്. അതോടൊപ്പം നിലമ്പൂരില്&#x200d; ഇനി മത്സരിക്കാന്&#x200d; ഇല്ലെന്നും യുഡിഎഫ് നിര്&#x200d;ത്തുന്ന കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥിക്ക് നിരുപാധിക പിന്തുണ നല്&#x200d;കാനുമാണ് തീരുമാനമെന്നും അന്&#x200d;വര്&#x200d; അറിയിച്ചു.</p>
<p>തനിക്ക് പകരം വി എസ് ജോയിയെ കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥിയാക്കണമെന്നും പി വി അന്&#x200d;വര്&#x200d; അഭ്യര്&#x200d;ത്ഥിച്ചു. നിലമ്പൂരില്&#x200d; മത്സരിക്കുന്ന സ്ഥാനാര്&#x200d;ത്ഥിക്ക് മലയോര മേഖലയുമായി ബന്ധമുണ്ടായിരിക്കണം. മലയോര മേഖലയിലെ പ്രശ്നങ്ങള്&#x200d; അറിയുന്ന ആളാണ് ജോയി, നിലമ്പൂരില്&#x200d; ക്രൈസ്തവ സ്ഥാനാര്&#x200d;ത്ഥി വേണമെന്നും പി വി അന്&#x200d;വര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pv-anwar-is-the-kerala-convener-of-the-trinamool-congress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മമത ബാനര്&#x200d;ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്&#x200d; എം.എല്&#x200d;.എ പദവി രാജിവെച്ചത്; പി.വി. അന്&#x200d;വര്&#x200d;</title>
		<link>https://www.chandrikadaily.com/nilambur-mla-resigned-because-of-mamata-banerjees-request-p-v-anwar.html</link>
					<comments>https://www.chandrikadaily.com/nilambur-mla-resigned-because-of-mamata-banerjees-request-p-v-anwar.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 13 Jan 2025 05:42:11 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[mamata banarjee]]></category>
		<category><![CDATA[pv anvar]]></category>
		<category><![CDATA[resignation]]></category>
		<category><![CDATA[Trinamool Congress]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325470</guid>

					<description><![CDATA[രാജിവെച്ച ഒഴിവില്&#x200d; വരുന്ന ഉപതെരഞ്ഞെടുപ്പില്&#x200d; അന്&#x200d;വര്&#x200d; മത്സരിക്കില്ല  ]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മലയോര ജനതക്കായി വനനിയമത്തിനെതിരെ പോരാടാന്&#x200d; സ്ഥാനം രാജിവെച്ച് തൃണമൂല്&#x200d; കോണ്&#x200d;ഗ്രസില്&#x200d; ചേരണമെന്ന് മമത ബാനര്&#x200d;ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്&#x200d; എം.എല്&#x200d;.എ പദവി രാജിവെച്ചതെന്ന് പി.വി. അന്&#x200d;വര്&#x200d; പറഞ്ഞു. രാജിവെച്ച ഒഴിവില്&#x200d; വരുന്ന ഉപതെരഞ്ഞെടുപ്പില്&#x200d; താന്&#x200d; മത്സരിക്കില്ല. അതോടൊപ്പം, കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ഥിയെ പിന്തുണക്കുമെന്നും അന്&#x200d;വര്&#x200d; തിരുവനന്തപുരത്ത് നടത്തിയ വാര്&#x200d;ത്ത സമ്മേളനത്തില്&#x200d; പറഞ്ഞു.</p>
<p>നിയമസഭ തെരഞ്ഞെടുപ്പോടെ എംഎല്&#x200d;എ സ്ഥാനം രാജിവെച്ച് പാര്&#x200d;ട്ടിയില്&#x200d; ചേര്&#x200d;ന്ന് തെരഞ്ഞെടുപ്പിനെ നേരിടാമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്&#x200d;, കൊല്&#x200d;ക്കത്തയില്&#x200d; മമത ബാനര്&#x200d;ജിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജിവെക്കാന്&#x200d; ആവശ്യപ്പെട്ടത്. സ്വതന്ത്രനായി ജയിച്ച് എം.എല്&#x200d;.എയായതിനാല്&#x200d; മറ്റൊരു പാര്&#x200d;ട്ടിയില്&#x200d; ചേരുമ്പോള്&#x200d; നിയമപ്രശ്‌നങ്ങള്&#x200d; ഉണ്ട്. വനനിയമം നിരവധി മനുഷ്യരുടെ പ്രശ്‌നമായതിനാല്&#x200d; കാലതാമസം പാടില്ലെന്നും ഉടന്&#x200d; രാജിവെച്ച് പ്രവര്&#x200d;ത്തിക്കണമെന്നും മമത പറഞ്ഞു. തുടര്&#x200d;ന്ന് ഇക്കഴിഞ്ഞ 11ന് തന്നെ സ്പീക്കര്&#x200d;ക്ക് രാജിക്കത്ത് ഇമെയില്&#x200d; ചെയ്തിരുന്നു. എന്നാല്&#x200d;, നേരിട്ട് കൈമാറണമെന്ന നിര്&#x200d;ദേശം ലഭിച്ചതിനാലാണ് കൊല്&#x200d;ക്കത്തയില്&#x200d;നിന്ന് വന്ന ശേഷം ഇന്ന് രാജിക്കത്ത് കൈമാറിയത് -അന്&#x200d;വര്&#x200d; പറഞ്ഞു.</p>
<p>തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് നേതാവ് അഭിഷേക് ബാനര്&#x200d;ജിയാണ് അന്&#x200d;വറിന് അംഗത്വം നല്&#x200d;കിയത്. ഔദ്യോഗിക എക്‌സ് പേജിലൂടെ അന്&#x200d;വറിന് അംഗത്വം നല്&#x200d;കിയ വിവരം തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് അറിയിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി അന്&#x200d;വറുമായി ചേര്&#x200d;ന്ന് പ്രവര്&#x200d;ത്തിക്കുമെന്ന് തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് വ്യക്തമാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nilambur-mla-resigned-because-of-mamata-banerjees-request-p-v-anwar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എംഎല്&#x200d;എ സ്ഥാനം രാജിവയ്ക്കാനൊരുങ്ങി പി.വി അന്&#x200d;വര്&#x200d;; നാളെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണും</title>
		<link>https://www.chandrikadaily.com/1pv-anwar-will-meet-the-media-tomorrow-in-thiruvananthapuram-as-he-is-about-to-resign-as-mla.html</link>
					<comments>https://www.chandrikadaily.com/1pv-anwar-will-meet-the-media-tomorrow-in-thiruvananthapuram-as-he-is-about-to-resign-as-mla.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 12 Jan 2025 13:30:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[pv anver]]></category>
		<category><![CDATA[Trinamool Congress]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325394</guid>

					<description><![CDATA[തൃണമൂല്&#x200d; കോണ്&#x200d;ഗ്രസിനോടൊപ്പം ചേര്&#x200d;ന്നു പ്രവര്&#x200d;ത്തിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് നീക്കം]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പി.വി അന്&#x200d;വര്&#x200d; എംഎല്&#x200d;എ സ്ഥാനം രാജിവയ്ക്കാന്&#x200d; നീക്കം നടത്തുന്നതായി റിപ്പോര്&#x200d;ട്ട്. തൃണമൂല്&#x200d; കോണ്&#x200d;ഗ്രസിനോടൊപ്പം ചേര്&#x200d;ന്നു പ്രവര്&#x200d;ത്തിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് നീക്കം. അന്&#x200d;വര്&#x200d; നാളെ രാവിലെ 9.30ന് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുന്നുണ്ട്. സ്ഥാനമൊഴിയുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഇതിലുണ്ടാകുമെന്നാണു സൂചന.</p>
<p>വളരെ പ്രധാനപ്പെട്ടൊരു വിഷയം നാളെ പ്രഖ്യാപിക്കുമെന്നാണ് അന്&#x200d;വര്&#x200d; സോഷ്യല്&#x200d; മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. മാധ്യമങ്ങള്&#x200d;ക്കുള്ള ക്ഷണമായാണ് ഫേസ്ബുക്കില്&#x200d; പോസ്റ്റിട്ടിരിക്കുന്നത്. കൂടുതല്&#x200d; വിശദാംശങ്ങളൊന്നും നല്&#x200d;കിയിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1pv-anwar-will-meet-the-media-tomorrow-in-thiruvananthapuram-as-he-is-about-to-resign-as-mla.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗാളില്&#x200d; ബി.ജെ.പിയില്&#x200d;നിന്ന് തൃണമൂലിലേക്ക് ഒഴുക്ക്; പഞ്ചായത്ത് ഓഫിസിന്റെ കാവിനിറം മാറ്റിയടിച്ചു</title>
		<link>https://www.chandrikadaily.com/flow-from-bjp-to-trinamool-in-bengal-panchayat-office-has-changed-its-saffron-color.html</link>
					<comments>https://www.chandrikadaily.com/flow-from-bjp-to-trinamool-in-bengal-panchayat-office-has-changed-its-saffron-color.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 09 Jun 2024 05:41:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bengal]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Trinamool Congress]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299675</guid>

					<description><![CDATA[ഇത്തവണ തെരഞ്ഞെടുക്കപ്പെട്ട 5 ബി.ജെ.പി എം.പിമാര്&#x200d; തങ്ങളുമായി ബന്ധപ്പെട്ടതായുള്ള തൃണമൂല്&#x200d; നേതാക്കളുടെ അവകാശവാദങ്ങള്&#x200d;ക്കു പിന്നാലെയാണു പുതിയ റിപ്പോര്&#x200d;ട്ട്.]]></description>
										<content:encoded><![CDATA[<p>ലോക്സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ ബംഗാള്&#x200d; ബി.ജെ.പിയില്&#x200d;നിന്ന് തൃണമൂല്&#x200d; കോണ്&#x200d;ഗ്രസിലേക്ക് ഒഴുക്ക്. കൂച്ച് ബിഹാര്&#x200d; മേഖലയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ നിരവധി ബി.ജെ.പി അംഗങ്ങള്&#x200d; തൃണമൂലില്&#x200d; ചേര്&#x200d;ന്നിരിക്കുകയാണ്. ഇത്തവണ തെരഞ്ഞെടുക്കപ്പെട്ട 5 ബി.ജെ.പി എം.പിമാര്&#x200d; തങ്ങളുമായി ബന്ധപ്പെട്ടതായുള്ള തൃണമൂല്&#x200d; നേതാക്കളുടെ അവകാശവാദങ്ങള്&#x200d;ക്കു പിന്നാലെയാണു പുതിയ റിപ്പോര്&#x200d;ട്ട്.</p>
<p>കഴിഞ്ഞ മോദി സര്&#x200d;ക്കാരില്&#x200d; മന്ത്രിയും യുവ ബി.ജെ.പി നേതാവുമായ നിഷിത് പ്രമാണികിന്റെ കൂച്ച് ബിഹാറിലെ തോല്&#x200d;വി ഈ കൂട്ട കൊഴിഞ്ഞുപോക്കിന്റെ വേഗം കൂട്ടിയിട്ടുണ്ടെന്നാണ് ബംഗാള്&#x200d; മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്.</p>
<p>കഴിഞ്ഞ വര്&#x200d;ഷമാണ് ബംഗാളില്&#x200d; തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. തൃണമൂലിനു വലിയ തിരിച്ചടിയേറ്റ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി നിരവധി തദ്ദേശ സ്ഥാപനങ്ങള്&#x200d; പിടിച്ചടക്കിയിരുന്നു. എന്നാല്&#x200d;, ലോക്സഭാ തെരഞ്ഞെടുപ്പിനു പിന്നാലെയുള്ള പുതിയ കൂടുമാറ്റങ്ങളോടെ ബി.ജെ.പി ഭരിച്ച അഞ്ച് തദ്ദേശ സ്ഥാപനങ്ങളില്&#x200d; തൃണമൂലിനു ഭൂരിപക്ഷം ലഭിച്ചതായി &#8216;ദി ടെലഗ്രാഫ്&#8217; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.</p>
<p>ഭേതഗുരി 2, പ്രമാണികിന്റെ വീട് ഉള്&#x200d;പ്പെടുന്ന മാതല്&#x200d;ഹട്ട് എന്നിവിടങ്ങളിലെ ബി.ജെ.പി അംഗങ്ങള്&#x200d; ഔദ്യോഗികമായി തന്നെ ടി.എം.സില്&#x200d; ചേര്&#x200d;ന്നുകഴിഞ്ഞു. കൂച്ച് ബിഹാറില്&#x200d; നിഷിത് പ്രമാണികിനെ തോല്&#x200d;പിച്ച ജഗദീഷ് ചന്ദ്രബര്&#x200d;മ ബസൂനിയയുടെ സാന്നിധ്യത്തില്&#x200d; ദിന്&#x200d;ഹട്ടയില്&#x200d; നടന്ന പരിപാടിയിലാണ് നേതാക്കള്&#x200d; തൃണമൂലില്&#x200d; അംഗത്വമെടുത്തത്.</p>
<p>ഭേതഗുരി ഒന്ന്, പരാദുബി, നയാര്&#x200d;ഹട്ട് എന്നിവിടങ്ങളിലെയും നിരവധി ബി.ജെ.പി പഞ്ചായത്ത് അംഗങ്ങള്&#x200d; തൃണമൂലില്&#x200d; ചേര്&#x200d;ന്നിരിക്കുകയാണ്. ഇതിനിടെ കഴിഞ്ഞ വര്&#x200d;ഷം ബി.ജെ.പി കാവി പെയിന്റടിച്ച ഭേതഗുരി രണ്ടിലെ പഞ്ചായത്ത് ഓഫിസിന്റെ നിറവും മാറിയിട്ടുണ്ട്. തൃണമൂല്&#x200d; പതാകയുടെ നിറമായ വെളുപ്പും നീലയും നിറത്തില്&#x200d; പെയിന്റ് മാറ്റി അടിച്ചിരിക്കുകയാണിവിടെ. പെയിന്റിങ് ചിത്രങ്ങള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രചരിക്കുന്നുണ്ട്.</p>
<p>ബംഗാളില്&#x200d; തൃണമൂല്&#x200d; കോട്ട തകരുമെന്ന് ഏറെ പ്രതീക്ഷിക്കപ്പെട്ട തെരഞ്ഞെടുപ്പിലാണ് ബി.ജെ.പി കനത്ത പരാജയം നേരിട്ടത്. എല്ലാവരെയും ഞെട്ടിച്ച് ഒരിക്കല്&#x200d;കൂടി തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് മിന്നും പ്രകടനം കാഴ്ചവച്ചു. ഏറെക്കുറെ 2021ലെ ബംഗാള്&#x200d; നിയമസഭാ തെരഞ്ഞെടുപ്പിനു സമാനമായിരുന്നു ഇത്തവണയും ഈ തൃണമൂല്&#x200d; മുന്നേറ്റം. തൃണമൂല്&#x200d; തകര്&#x200d;ന്നടിയുമെന്നു രാഷ്ട്രീയനിരീക്ഷകരെല്ലാം 2021ല്&#x200d; പ്രവചിച്ചിരുന്നു. ബി.ജെ.പി അധികാരം പിടിച്ചേക്കുമെന്നും വിലയിരുത്തലുണ്ടായി. എന്നാല്&#x200d;, ഫലം വന്നപ്പോള്&#x200d; മുന്&#x200d;പത്തേതിനെക്കാളും മികച്ച പ്രകടനത്തിലൂടെ 215 സീറ്റുമായി ബംഗാള്&#x200d; തൂത്തുവാരുകയായിരുന്നു മമത ബാനര്&#x200d;ജി. 77 സീറ്റ് പിടിച്ച് ബി.ജെ.പി ഞെട്ടിച്ചെങ്കിലും മമതയുടെ ആധിപത്യം തകര്&#x200d;ക്കാന്&#x200d; അതു മതിയായിരുന്നില്ല.</p>
<p>ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിലും കാര്യങ്ങള്&#x200d; തൃണമൂലിന് അനുകൂലമായിരുന്നില്ല. ഭരണവിരുദ്ധ വികാരത്തിനൊപ്പം സന്ദേശ്ഖലി സംഭവവും മമത ബംഗ്ലാദേശികളെ സഹായിക്കുന്നുവെന്ന ആരോപണങ്ങളെല്ലാം തൃണമൂലിനു തിരിച്ചടിയാകുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു. മറ്റു സംസ്ഥാനങ്ങളില്&#x200d; തിരിച്ചടി നേരിട്ടാലും ബി.ജെ.പി അതു ബംഗാള്&#x200d; തൂത്തുവാരി പരിഹരിക്കുമെന്ന വിലയിരുത്തലുമുണ്ടായിരുന്നു.</p>
<p>ബി.ജെ.പി നേതൃത്വം പോലും ആ പ്രതീക്ഷയിലായിരുന്നു. എന്നാല്&#x200d;, വോട്ടെണ്ണിയപ്പോള്&#x200d; വീണ്ടും മമത തരംഗം. 2019ല്&#x200d; ബി.ജെ.പി പിടിച്ച ആറ് സീറ്റുകള്&#x200d; ഉള്&#x200d;പ്പെടെ തൃണമൂല്&#x200d; തിരിച്ചുപിടിച്ചു. ബര്&#x200d;ഹാംപൂരിലെ അധീര്&#x200d;രഞ്ജന്&#x200d; ചൗധരിയുടെ കോട്ട ഉള്&#x200d;പ്പെടെ ടി.എം.സി തകര്&#x200d;ത്തു. ഏഴ് സീറ്റ് വര്&#x200d;ധിപ്പിച്ച് 29ലേക്കു കുതിച്ചു തൃണമൂല്&#x200d;. ബി.ജെ.പി 12 ആയി ചുരുങ്ങിയപ്പോള്&#x200d; കോണ്&#x200d;ഗ്രസിന് ഒരു സീറ്റിലൊതുങ്ങുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/flow-from-bjp-to-trinamool-in-bengal-panchayat-office-has-changed-its-saffron-color.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗാളില്&#x200d; ബി.ജെ.പിക്ക് തിരിച്ചടി; ജാര്&#x200d;ഗ്രാം എം.പി പാര്&#x200d;ട്ടി വിട്ട് തൃണമൂല്&#x200d; കോണ്&#x200d;ഗ്രസില്&#x200d; ചേര്&#x200d;ന്നു</title>
		<link>https://www.chandrikadaily.com/backlash-to-bjp-in-bengal-jhargram-mp-left-the-party-and-joined-the-trinamool-congress.html</link>
					<comments>https://www.chandrikadaily.com/backlash-to-bjp-in-bengal-jhargram-mp-left-the-party-and-joined-the-trinamool-congress.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 20 May 2024 05:34:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bengal]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Trinamool Congress]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298167</guid>

					<description><![CDATA[ലോക്സഭാ തെരഞ്ഞെടുപ്പിന്&#x200d;റെ ആറാം ഘട്ടത്തില്&#x200d; ജാര്&#x200d;ഗ്രാമില്&#x200d; വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കുനാര്&#x200d; പാര്&#x200d;ട്ടി വിട്ടത്.]]></description>
										<content:encoded><![CDATA[<p>പശ്ചിമബംഗാളിലെ ബി.ജെ.പി എം.പി കുനാര്&#x200d; ഹെബ്രാം പാര്&#x200d;ട്ടി വിട്ട് തൃണമൂല്&#x200d; കോണ്&#x200d;ഗ്രസില്&#x200d; ചേര്&#x200d;ന്നു. ബി.ജെ.പി ആദിവാസി വിരുദ്ധ പാര്&#x200d;ട്ടിയാണെന്നാരോപിച്ചാണ് കുനാര്&#x200d; ടിഎംസിയിലേക്ക് ചുവടുമാറിയത്. സംവരണ മണ്ഡലമായ ജാര്&#x200d;ഗ്രാമില്&#x200d; നിന്നുള്ള എം.പിയാണ് കുനാര്&#x200d;. ലോക്സഭാ തെരഞ്ഞെടുപ്പിന്&#x200d;റെ ആറാം ഘട്ടത്തില്&#x200d; ജാര്&#x200d;ഗ്രാമില്&#x200d; വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കുനാര്&#x200d; പാര്&#x200d;ട്ടി വിട്ടത്.</p>
<p>&#8221;ബി.ജെ.പി ആദിവാസി വിരുദ്ധ പാർട്ടിയാണ്. ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കാൻ അവർ തയ്യാറാകുന്നില്ല&#8221; ഈ വർഷം ബി.ജെ.പി ടിക്കറ്റ് നിഷേധിച്ച ഹെംബ്രാം (61) ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി നടത്തിയ റാലിയില്&#x200d; വ്യക്തമാക്കി.</p>
<p>“ബിജെപി ഒരിക്കലും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കില്ലെന്ന് കുനാർ ഹെംബ്രാം ഈ വർഷങ്ങളിൽ മനസ്സിലാക്കി,” ബാനർജി പറഞ്ഞു.കുനാർ ബി.ജെ.പിയിൽ നിന്നോ ലോക്‌സഭയിൽ നിന്നോ ഔദ്യോഗികമായി രാജിവച്ചിട്ടില്ല. ആറാം ഘട്ടത്തിൽ മേയ് 25 ന് ജാർഗ്രാമിലും മറ്റ് ഏഴ് സീറ്റുകളിലും വോട്ടെടുപ്പ് നടക്കും.</p>
<p>ബംഗാൾ ബി.ജെ.പി മുഖ്യ വക്താവ് സമിക് ഭട്ടാചാര്യ കുനാര്&#x200d; പാര്&#x200d;ട്ടി വിട്ടതിനെ ഗൗരവമായി എടുത്തില്ല. &#8220;2019-ൽ ഹെംബ്രാം വിജയിച്ചു. അത് കഴിഞ്ഞ ഒരു കാര്യമാണ്. നാം വർത്തമാനകാലത്തിലാണ് ജീവിക്കുന്നത്. ഝാർഗ്രാം സീറ്റിൽ ബി.ജെ.പി വീണ്ടും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. ഹെംബ്രാമിൻ്റെ പുറത്താകൽ ഒരു മാറ്റവും വരുത്തില്ല, ”അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/backlash-to-bjp-in-bengal-jhargram-mp-left-the-party-and-joined-the-trinamool-congress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;200 കടക്കുന്നത് കാണിക്ക്&#8217;; ബിജെപിയെ വെല്ലുവിളിച്ച് മമത ബാനർജി‌‌‌‌</title>
		<link>https://www.chandrikadaily.com/show-crossing-200-mamata-banerjee-challenges-bjp.html</link>
					<comments>https://www.chandrikadaily.com/show-crossing-200-mamata-banerjee-challenges-bjp.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 31 Mar 2024 10:22:05 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bengal]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Trinamool Congress]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294154</guid>

					<description><![CDATA[2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; 200ലധികം ഇടങ്ങളില്&#x200d; വിജയിക്കുമെന്നാണ് അവര്&#x200d; പറഞ്ഞത്, പക്ഷേ 77 വരെയേ നേടാനായുള്ളു'- മമത പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ലോക്‌സഭാ തിരഞ്ഞെടുപ്പില്&#x200d; 400ലധികം മണ്ഡലങ്ങളില്&#x200d; വിജയം നേടുമെന്ന ബിജെപി പ്രഖ്യാപനത്തെ വെല്ലുവിളിച്ച് പശ്ചിമബംഗാള്&#x200d; മുഖ്യമന്ത്രിയും തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് നേതാവുമായ മമത ബാനര്&#x200d;ജി. 200 മണ്ഡലങ്ങളിലെങ്കിലും വിജയിച്ചുകാണിക്കാന്&#x200d; അവര്&#x200d; ബിജെപിയെ വെല്ലുവിളിച്ചു.</p>
<p>&#8216;400ലധികം നേടുമെന്നാണ് ബിജെപി പറയുന്നത്. 200 സീറ്റെന്ന കടമ്പ മറികടക്കാന്&#x200d; ഞാന്&#x200d; അവരെ വെല്ലുവിളിക്കുകയാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; 200ലധികം ഇടങ്ങളില്&#x200d; വിജയിക്കുമെന്നാണ് അവര്&#x200d; പറഞ്ഞത്, പക്ഷേ 77 വരെയേ നേടാനായുള്ളു&#8217;- മമത പറഞ്ഞു.</p>
<p>കൃഷ്ണനഗര്&#x200d; മണ്ഡലത്തില്&#x200d; മ?ഹുവ മൊയിത്രയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്&#x200d; മമത പറഞ്ഞു. ബിജെപിക്കെതിരെ ശബ്ദമുയര്&#x200d;ത്തിയതിനാണ് മഹുവ മൊയിത്രയെ ലോക്‌സഭയില്&#x200d; നിന്ന് പുറത്താക്കിയതെന്നും മമത ബാനര്&#x200d;ജി പറഞ്ഞു.</p>
<p>ബംഗാളില്&#x200d; പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്&#x200d; അനുവദിക്കില്ലെന്ന് മമത ആവര്&#x200d;ത്തിച്ചു. പൗരത്വ ഭേദഗതിക്കായി അപേക്ഷിക്കുന്ന ജനങ്ങള്&#x200d;ക്ക് മമത മുന്നറിയിപ്പ് നല്&#x200d;കി. അപേക്ഷ നല്&#x200d;കുന്നതോടെ അവര്&#x200d; വിദേശികളായി പരിഗണിക്കപ്പെടുമെന്നും അതുകൊണ്ടുതന്നെ അങ്ങനെ ചെയ്യരുതെന്നുമാണ് മമതയുടെ മുന്നറിയിപ്പ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/show-crossing-200-mamata-banerjee-challenges-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം; ബം​ഗാ​ളി​ൽ ബി.​ജെ.​പി​യി​ലും ടി.​എം.​സി​യി​ലും അ​തൃ​പ്തി പു​ക​യു​ന്നു</title>
		<link>https://www.chandrikadaily.com/resident-decision-discontent-with-bjp-and-tmc-in-bengal.html</link>
					<comments>https://www.chandrikadaily.com/resident-decision-discontent-with-bjp-and-tmc-in-bengal.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 25 Mar 2024 04:54:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Resident decision]]></category>
		<category><![CDATA[Trinamool Congress]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293587</guid>

					<description><![CDATA[ഇ​രു പാ​ർ​ട്ടി​ക​ളി​ലെ​യും നി​ര​വ​ധി നേ​താ​ക്ക​ൾ പ​ര​സ്യ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി.]]></description>
										<content:encoded><![CDATA[<p>സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തെ​ച്ചൊ​ല്ലി പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി.​ജെ.​പി​യി​ലും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലും അ​തൃ​പ്തി പു​ക​യു​ന്നു. ഇ​രു പാ​ർ​ട്ടി​ക​ളി​ലെ​യും നി​ര​വ​ധി നേ​താ​ക്ക​ൾ പ​ര​സ്യ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി.</p>
<p>രാ​ജ്യ​സ​ഭാ എം.​പി മൗ​സം ബേ​ന​സീ​ർ നൂ​ർ, പാ​ർ​ട്ടി വ​ക്താ​വ് ശാ​ന്ത​നു സെ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ അ​ഞ്ച് മു​തി​ർ​ന്ന ടി.​എം.​സി നേ​താ​ക്ക​ളാ​ണ് നേ​തൃ​ത്വ​ത്തി​നെ​തി​രെ തി​രി​ഞ്ഞ​ത്. മൗ​സ​മി​നും ശാ​ന്ത​നു സെ​ന്നി​നും പാ​ർ​ട്ടി സീ​റ്റ് നി​ഷേ​ധി​ച്ചി​രു​ന്നു.</p>
<p>ഹൗ​റ സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​നെ​തു​ട​ർ​ന്ന് മ​ത​ത ബാ​ന​ർ​ജി​യു​ടെ ഇ​ള​യ സ​ഹോ​ദ​ര​ൻ ബാ​ബു​ൻ ബാ​ന​ർ​ജി​യും അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. നി​ല​വി​ലെ എം.​പി പ്ര​സൂ​ൺ ബാ​ന​ർ​ജി​ക്കാ​ണ് ഇ​വി​ടെ സീ​റ്റ് ല​ഭി​ച്ച​ത്. എ​തി​ർ​പ്പു​ന്ന​യി​ച്ച സ​ഹോ​ദ​ര​നെ മ​മ​ത ത​ള്ള​പ്പ​റ​യു​ക​യും ചെ​യ്തു.</p>
<p>നാ​ല് ത​വ​ണ എം.​എ​ൽ.​എ ആ​യ ത​പ​സ് റോ​യ് കൊ​ൽ​ക്ക​ത്ത നോ​ർ​ത്ത് മ​ണ്ഡ​ലം ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ബി.​ജെ.​പി​യി​ൽ ചേ​ർ​ന്നു. അ​ഞ്ചു ത​വ​ണ എം.​പി​യാ​യ സു​ദീ​പ് ബ​ന്ദേ​പാ​ധ്യ​ക്ക് വീ​ണ്ടും സീ​റ്റ് ന​ൽ​കി​യ​താ​ണ് ഇ​ദ്ദേ​ഹ​ത്തെ ചൊ​ടി​പ്പി​ച്ച​ത്.</p>
<p>42ൽ 19 ​സീ​റ്റു​ക​ളി​ലേ​ക്ക് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച ബി.​ജെ.​പി​യി​ലും അ​സ്വാ​ര​സ്യ​ത്തി​ന് കു​റ​വി​ല്ല. കേ​ന്ദ്ര​മ​ന്ത്രി​യും അ​ലി​പൂ​ർ​ദാ​സ് എം.​പി​യു​മാ​യ ജോ​ൺ ബ​ർ​ല, രാ​ജ്യ​സ​ഭ എം.​പി അ​ന​ന്ത മ​ഹാ​രാ​ജ് എ​ന്നി​വ​രാ​ണ് നേ​തൃ​ത്വ​ത്തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്.</p>
<p>ജോ​ൺ ബ​ർ​ല​ക്ക് പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ലും അ​ന​ന്ത മ​ഹാ​രാ​ജി​ന് രാ​ജ്ബ​ൻ​ഷി സ​മു​ദാ​യ​ത്തി​ലും സ്വാ​ധീ​ന​മു​ണ്ട്. അ​ലി​പൂ​ർ​ദാ​സി​ൽ ജോ​ണി​ന് പ​ക​രം പാ​ർ​ട്ടി ചീ​ഫ് വി​പ്പ് മ​നോ​ജ് ടി​ഗ്ഗ​ക്കാ​ണ് സീ​റ്റ് ന​ൽ​കി​യ​ത്. കൂ​ച്ച് ബി​ഹാ​റി​ൽ കേ​ന്ദ്ര​മ​ന്ത്രി നി​ഷി​ത് പ്ര​മാ​ണി​ക്കി​നെ വീ​ണ്ടും മ​ത്സ​രി​പ്പി​ക്കു​ന്ന​താ​ണ് മ​ഹാ​രാ​ജി​നെ ചൊ​ടി​പ്പി​ച്ച​ത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/resident-decision-discontent-with-bjp-and-tmc-in-bengal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൗരത്വ ഭേദഗതി നിയമം; പ്രതിഷേധം കടുപ്പിക്കാന്&#x200d; പശ്ചിമബംഗാള്&#x200d;; മമത പങ്കെടുക്കുന്ന റോഡ് ഷോ നാളെ</title>
		<link>https://www.chandrikadaily.com/citizenship-amendment-act-west-bengal-to-intensify-protests-mamatas-roadshow-to-be-held-tomorrow.html</link>
					<comments>https://www.chandrikadaily.com/citizenship-amendment-act-west-bengal-to-intensify-protests-mamatas-roadshow-to-be-held-tomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 12 Mar 2024 15:06:05 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[mamatha baanarjee]]></category>
		<category><![CDATA[Trinamool Congress]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292741</guid>

					<description><![CDATA[പശ്ചിമ ബംഗാളില്&#x200d; സിഎഎ നടപ്പിലാക്കില്ലെന്ന് മമത ബാനര്&#x200d;ജി നേരത്തേ വ്യക്തമാക്കിയിരുന്നു.]]></description>
										<content:encoded><![CDATA[<p>പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാന്&#x200d; പശ്ചിമ ബംഗാളും. സിലിഗുരിയില്&#x200d; നാളെ റോഡ് ഷോ നടത്തി തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് പ്രതിഷേധിക്കും. മൈനാകില്&#x200d; നിന്ന് ആരംഭിക്കുന്ന റോഡ് ഷോയില്&#x200d; മുഖ്യമന്ത്രി മമത ബാനര്&#x200d;ജി പങ്കെടുക്കും.</p>
<p>പശ്ചിമ ബംഗാളില്&#x200d; സിഎഎ നടപ്പിലാക്കില്ലെന്ന് മമത ബാനര്&#x200d;ജി നേരത്തേ വ്യക്തമാക്കിയിരുന്നു. വര്&#x200d;ഗീയ ധ്രുവീകരണ ശ്രമമെന്നാണ് നടപടിയെ മമത വിശേഷിപ്പിച്ചത്. മതത്തിന്റെയോ ജാതിയുടെയോ ഭാഷയുടെയോ പേരില്&#x200d; വിവേചനം ഉണ്ടായാല്&#x200d; അത് അംഗീകരിക്കില്ലെന്നും അവര്&#x200d; വ്യക്തമാക്കിയിരുന്നു.</p>
<p>അതേസമയം കേരളവും പ്രതിഷേധം ശക്തമാക്കുകയാണ്. ഇന്നലെയാണ് പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തില്&#x200d; വന്നത്. ഇതിനെ എങ്ങനെ മറികടക്കാമെന്ന ആലോചനയിലാണ് ഇപ്പോള്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d;. അതേസമയം നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്&#x200d; മുസ്‌ലിം ലീഗും തീരുമാനിച്ചിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/citizenship-amendment-act-west-bengal-to-intensify-protests-mamatas-roadshow-to-be-held-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
