<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>TRIPURA &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/tripura/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 26 Aug 2024 13:59:40 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>TRIPURA &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ത്രിപുരയിൽ ക്ഷേത്രത്തിലെ വിഗ്രഹം നശിപ്പിച്ചെന്ന് ആരോപണം; 12 വീടുകൾ അഗ്നിക്കിരയാക്കി</title>
		<link>https://www.chandrikadaily.com/alleged-destruction-of-temple-idol-in-tripura-12-houses-were-gutted.html</link>
					<comments>https://www.chandrikadaily.com/alleged-destruction-of-temple-idol-in-tripura-12-houses-were-gutted.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 26 Aug 2024 13:59:40 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gutted]]></category>
		<category><![CDATA[temple]]></category>
		<category><![CDATA[TRIPURA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307435</guid>

					<description><![CDATA[സംഭവത്തെ തുടർന്ന് ജിറാനിയ സബ്‌ഡിവിഷനിൽ ഭാരതീയ നാഗരിക സുരക്ഷാ സംഹിതയുടെ സെക്ഷൻ 163 പ്രകാരം നിരോധന ഉത്തരവുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>ത്രിപുരയിലെ റാണിർബസാർ പ്രദേശത്തെ ഒരു ക്ഷേത്രത്തിൽ വിഗ്രഹം വികൃതമാക്കിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അജ്ഞാതർ 12 വീടുകളും നിരവധി വാഹനങ്ങളും കത്തിച്ചതായി റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ജിറാനിയ സബ്‌ഡിവിഷനിൽ ഭാരതീയ നാഗരിക സുരക്ഷാ സംഹിതയുടെ സെക്ഷൻ 163 പ്രകാരം നിരോധന ഉത്തരവുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിരോധന ഉത്തരവുകൾ പ്രകാരം സ്ഥലത്ത് അഞ്ചോ അതിലധികമോ ആളുകളുടെ ഒത്തുചേരൽ നിരോധിക്കും.</p>
<p>സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണെന്ന് അസിസ്റ്റൻ്റ് ഇൻസ്‌പെക്ടർ ജനറൽ അനന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു. ‘കൈതുർബാരിയിൽ കാളിയുടെ വിഗ്രഹം വികൃതമാക്കിയ നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ഞായറാഴ്ച വൈകിട്ട് റാണിർബസാറിൽ 12 ഓളം വീടുകൾ അക്രമികൾ അഗ്നിക്കിരയാക്കുകയായിരുന്നു.</p>
<p>ഏതാനും മോട്ടോർ സൈക്കിളുകളും പിക്കപ്പ് വാനുകളും തീയിൽ കത്തിനശിച്ചിട്ടുണ്ട്. ഭാഗ്യവശാൽ, ആളപായമൊന്നും റിപ്പോർട്ട് ചെയ്തില്ല, ജനക്കൂട്ടത്തെ കണ്ട് നിവാസികൾ വീടുകളിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു,’ അദ്ദേഹം പറഞ്ഞു.</p>
<p>ഇൻ്റലിജൻസ് ഡയറക്ടർ ജനറൽ അനുരാഗ് ധങ്കറും വെസ്റ്റ് ത്രിപുര പൊലീസ് സൂപ്രണ്ട് കിരൺ കുമാറും പ്രദേശം സന്ദർശിച്ചിട്ടുണ്ടെന്നും ദാസ് പറഞ്ഞു. വസ്തുവകകൾ നഷ്ടപ്പെട്ടതിൻ്റെ വിലയിരുത്തൽ പൂർത്തിയായാൽ പൊലീസ് സ്വമേധയാ കേസെടുക്കുമെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>അക്രമം അഴിച്ചുവിട്ട അജ്ഞാത സംഘത്തെക്കുറിച്ച് വിവരങ്ങൾ ഒന്നും നിലവിൽ ലഭ്യമല്ല. പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. ഓഗസ്റ്റ് 19 മുതൽ 26 പേരുടെ ജീവൻ അപഹരിക്കുകയും 1.17 ലക്ഷം ആളുകളെ ഭവനരഹിതരാക്കുകയും ചെയ്ത വിനാശകരമായ വെള്ളപ്പൊക്കത്തിന്റെ അപകടത്തിൽ നിന്നും ത്രിപുര ഇപ്പോഴും കരകയറിയിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/alleged-destruction-of-temple-idol-in-tripura-12-houses-were-gutted.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തിലും ചര്&#x200d;ച്ചയായ ത്രിപുരയിലെ മണ്ഡലം;സിറ്റിങ് സീറ്റില്&#x200d; കെട്ടിവെച്ച കാശും പോയി സിപിഎം</title>
		<link>https://www.chandrikadaily.com/tripura-constituency-which-is-also-discussed-in-kerala-cpm-has-lost-the-money-tied-to-the-sitting-seat.html</link>
					<comments>https://www.chandrikadaily.com/tripura-constituency-which-is-also-discussed-in-kerala-cpm-has-lost-the-money-tied-to-the-sitting-seat.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sun, 10 Sep 2023 04:59:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[TRIPURA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273770</guid>

					<description><![CDATA[സി.പി.എമ്മിന് ത്രിപുരയിലെ സിറ്റിങ് സീറ്റായ ബോക്‌സാനഗറില്&#x200d; കെട്ടിവെച്ച കാശും പോയി.]]></description>
										<content:encoded><![CDATA[<p>ഉപതെരഞ്ഞെടുപ്പ് നടന്ന പുതുപ്പള്ളിക്കൊപ്പം തന്നെ ചര്&#x200d;ച്ചയായ മറ്റൊരു നിയമസഭാ മണ്ഡലമുണ്ടായിരുന്നു അങ്ങ് ത്രിപുരയില്&#x200d;.<br />
പുതുപ്പള്ളിയില്&#x200d; വന്&#x200d;തോല്&#x200d;വി ഏറ്റുവാങ്ങിയ സി.പി.എമ്മിന് ത്രിപുരയിലെ സിറ്റിങ് സീറ്റായ ബോക്‌സാനഗറില്&#x200d; കെട്ടിവെച്ച കാശും പോയി.</p>
<p>സിറ്റിങ് എം.എല്&#x200d;.എയായ ശംസുല്&#x200d; ഹഖിന്റെ മരണത്തെ തുടര്&#x200d;ന്ന് നടന്ന തിരഞ്ഞെടുപ്പില്&#x200d; അദ്ദേഹത്തിന്റെ മകന്&#x200d; മിസാന്&#x200d; ഹൊസൈനാണ് സിപിഎമ്മിന് വേണ്ടി മത്സരിച്ചത്. ബാക്‌സാനഗറില്&#x200d; 34,146 വോട്ട് നേടി 30237 ഭൂരിപക്ഷത്തിനാണ് എന്&#x200d;ഡിഎ സ്ഥാനാര്&#x200d;ത്ഥിയായ ബി.ജെ.പിയുടെ തഫജ്ജല്&#x200d; ഹൊസൈന്&#x200d; വിജയിച്ചത്. സിപിഎമ്മിന്റെ മിസാന്&#x200d; ഹൊസൈന് 3909 വോട്ടുകള്&#x200d; മാത്രമേ നേടാന്&#x200d; സാധിച്ചുള്ളു.</p>
<p>ത്രിപുരയിലെ ധന്&#x200d;പുരിലൂം തോല്&#x200d;വിയാണ് സിപിഎമ്മിനെ കാത്തിരുന്നത്. പുതുപ്പള്ളിയില്&#x200d; കുടുംബാധിപത്യവും കുടുംബ ക്വാട്ടയുമെല്ലാം ഉന്നയിച്ച് സിപിഎമ്മും ഇടതുപക്ഷവും കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥി ചാണ്ടി ഉമ്മന് നേരെ ആക്രമണം നടത്തിയപ്പോള്&#x200d;, കോണ്&#x200d;ഗ്രസ് തിരിച്ച് ഓര്&#x200d;മിപ്പിച്ചത് ബോക്‌സാനഗറിലെ സ്ഥാനാര്&#x200d;ത്ഥിയെ ആയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tripura-constituency-which-is-also-discussed-in-kerala-cpm-has-lost-the-money-tied-to-the-sitting-seat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പശുവിന്റെ പേരില്&#x200d; ത്രിപുരയില്&#x200d; യുവാവിനെ തല്ലിക്കൊന്നു; കൊലപാതകം പട്ടാപ്പകല്&#x200d; പൊലീസിന്റെ കണ്&#x200d;മുന്നില്&#x200d;</title>
		<link>https://www.chandrikadaily.com/man-beaten-to-death-in-tripura-over-cow-murder-in-broad-daylight-in-front-of-the-police.html</link>
					<comments>https://www.chandrikadaily.com/man-beaten-to-death-in-tripura-over-cow-murder-in-broad-daylight-in-front-of-the-police.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Fri, 30 Jun 2023 14:33:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Cow attack]]></category>
		<category><![CDATA[TRIPURA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=262242</guid>

					<description><![CDATA[പശു മോഷണം ആരോപിച്ച് ത്രിപുര തലസ്ഥാനത്ത് പൊലീസിന്റെ കണ്&#x200d;മുന്നില്&#x200d; പട്ടാപകല്&#x200d; യുവാവിനെ തല്ലിക്കൊന്നു.]]></description>
										<content:encoded><![CDATA[<p>പശു മോഷണം ആരോപിച്ച് ത്രിപുര തലസ്ഥാനത്ത് പൊലീസിന്റെ കണ്&#x200d;മുന്നില്&#x200d; പട്ടാപകല്&#x200d; യുവാവിനെ തല്ലിക്കൊന്നു. അജിത്ത് സര്&#x200d;ക്കാരിന്റെ മകന്&#x200d; നന്ദു സര്&#x200d;ക്കാര്&#x200d; (30) എന്ന ആളെയാണ് ഒരു സംഘം കെട്ടിയിട്ട് മര്&#x200d;ദ്ദിച്ചു കൊന്നത്. കിഴക്കന്&#x200d; അകര്&#x200d;ത്തല പൊലീസ് സ്റ്റേഷനില്&#x200d; കീഴിലുള്ള ബല്&#x200d;ദാക്കല്&#x200d; പാലത്തില്&#x200d; വ്യാഴാഴ്ച രാവിലെയാണ് സംഭവം.</p>
<p>രാവിലെയോടെ ഇയാളുടെ വീട്ടില്&#x200d; നിന്ന് ബലമായി ഇയാളെ വലിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. തുടര്&#x200d;ന്ന് സ്ത്രീകളും പുരുഷന്മാരും ചേര്&#x200d;ന്ന് മുളവടി കൊണ്ട് മര്&#x200d;ദ്ദിച്ചു. മര്&#x200d;ദ്ദനത്തില്&#x200d; അവശനായി ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംഭവത്തില്&#x200d; രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.</p>
<p>കഴിഞ്ഞ ദിവസമാണ് ബിഹാീറില്&#x200d; മരുന്ന് നിര്&#x200d;മ്മാണത്തിന് ഉപയോഗിക്കുന്ന കന്നുകാലികളുടെ എല്ലുമായി പോയ മുസ്ലിം ട്രക്ക് ഡ്രൈവറെ ബീഫ് കടത്തി എന്ന് ആരോപിച്ച് ആള്&#x200d;ക്കൂട്ടം തല്ലിക്കൊന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/man-beaten-to-death-in-tripura-over-cow-murder-in-broad-daylight-in-front-of-the-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ത്രിപുരയില്&#x200d; രഥയാത്രക്കിടെ ഷോക്കേറ്റ് കുട്ടികളുള്&#x200d;പ്പടെ ഏഴുപേര്&#x200d; മരിച്ചു</title>
		<link>https://www.chandrikadaily.com/seven-people-including-children-died-in-tripura-due-to-shock-during-the-ratha-yatra.html</link>
					<comments>https://www.chandrikadaily.com/seven-people-including-children-died-in-tripura-due-to-shock-during-the-ratha-yatra.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 28 Jun 2023 16:09:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[death]]></category>
		<category><![CDATA[TRIPURA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=261967</guid>

					<description><![CDATA[സംഭവത്തില്&#x200d; പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്]]></description>
										<content:encoded><![CDATA[<p>ത്രിപുരയിലെ ഉനകോട്ടി ജില്ലയിലെ കുമാര്&#x200d;ഘട്ടില്&#x200d; രഥഘോഷയാത്രക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ടുകുട്ടികളടക്കം ഏഴുപേര്&#x200d; മരിച്ചു. 18 പേര്&#x200d; ഗുരുതാരാവസ്ഥയിലാണ്. ഇവരെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചിരിക്കുകയാണ്. ഘോഷയാത്രയ്ക്ക് ഉപയോഗിച്ച ഇരുമ്പ് കൊണ്ട് ഉണ്ടാക്കിയ രഥം ഹൈവോള്&#x200d;ട്ടേജിലുള്ള ഇലക്ട്രിക് കമ്പിയുമായി കുട്ടിയിടിച്ചതാണ് അപകട കാരണം.</p>
<p>സംഭവത്തില്&#x200d; പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എങ്ങനെയാണ് രഥം ഇലക്ട്രിക് കമ്പിയില്&#x200d; തട്ടിയതെന്നത് സംബന്ധിച്ച് പരിശോധനയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. 133 കെവി ലൈനില്&#x200d; തട്ടിയ രഥത്തിന് തീപിടിക്കുകയായിരുന്നു. വൈകുന്നേരം 4.30 നാണ് സംഭവം. ആയിരക്കണക്കിന് പേരാണ് ഘോഷയാത്രയില്&#x200d; പങ്കെടുത്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/seven-people-including-children-died-in-tripura-due-to-shock-during-the-ratha-yatra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ത്രിപുരയിൽ സംഘപരിവാർ അക്രമം മുഖ്യമന്ത്രി പ്രതിഷധം രേഖപ്പെടുത്തി</title>
		<link>https://www.chandrikadaily.com/tripuraattackonmps.html</link>
					<comments>https://www.chandrikadaily.com/tripuraattackonmps.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 11 Mar 2023 01:46:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cm]]></category>
		<category><![CDATA[CM Pinarayi Vijayan]]></category>
		<category><![CDATA[TRIPURA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=242150</guid>

					<description><![CDATA[ത്രിപുരയിൽ സംഘപരിവാർ അക്രമബാധിത മേഖലകളിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ വസ്തുതാ അന്വേഷണ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ . നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം അതിരൂക്ഷമായ ആക്രമണങ്ങളാണ് പ്രതിപക്ഷ കക്ഷികൾക്കുനേരെ ത്രിപുരയിൽ അരങ്ങേറുന്നത്. പൊലീസ് നിഷ്ക്രിയത്വം മൂലം ക്രമസമാധാനം പാടേ തകർന്ന അവസ്ഥയാണ്. ത്രിപുരയിലെ സംഘപരിവാർ തേർവാഴ്ചയിൽ പ്രതിഷേധിക്കാനും സംസ്‌ഥാനത്തെ നിയമവാഴ്ച പുനസ്‌ഥാപിക്കാനും രാജ്യത്തെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>ത്രിപുരയിൽ സംഘപരിവാർ അക്രമബാധിത മേഖലകളിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ വസ്തുതാ അന്വേഷണ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ .</p>
<p>നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം അതിരൂക്ഷമായ ആക്രമണങ്ങളാണ് പ്രതിപക്ഷ കക്ഷികൾക്കുനേരെ ത്രിപുരയിൽ അരങ്ങേറുന്നത്. പൊലീസ് നിഷ്ക്രിയത്വം മൂലം ക്രമസമാധാനം പാടേ തകർന്ന അവസ്ഥയാണ്. ത്രിപുരയിലെ സംഘപരിവാർ തേർവാഴ്ചയിൽ പ്രതിഷേധിക്കാനും സംസ്‌ഥാനത്തെ നിയമവാഴ്ച പുനസ്‌ഥാപിക്കാനും രാജ്യത്തെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tripuraattackonmps.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ത്രിപുരയില്&#x200d; കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകര്&#x200d;ക്ക് മര്&#x200d;ദനം</title>
		<link>https://www.chandrikadaily.com/1tripura-election.html</link>
					<comments>https://www.chandrikadaily.com/1tripura-election.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 16 Feb 2023 05:35:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[election]]></category>
		<category><![CDATA[TRIPURA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238289</guid>

					<description><![CDATA[ശാന്തിര്&#x200d; ബസാറില്&#x200d; ബി.ജെ.പി പ്രവര്&#x200d;ത്തകര്&#x200d; കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകനെ മര്&#x200d;ദിച്ചു]]></description>
										<content:encoded><![CDATA[<p>കനത്ത സുരക്ഷയില്&#x200d; ത്രിപുരയില്&#x200d; വോട്ടിങ് തുടരുന്നു. ഇന്ന് രാവിലെ 7 മണിക്ക് തുടങ്ങിയ പോളിങ് വൈകീട്ട് 4ന് അവസാനിക്കും. ശാന്തിര്&#x200d; ബസാറില്&#x200d; ബി.ജെ.പി പ്രവര്&#x200d;ത്തകര്&#x200d; കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകനെ മര്&#x200d;ദിച്ചു. സംഭവത്തില്&#x200d; പൊലീസ് കാഴ്ചക്കാരായി നില്&#x200d;ക്കുകയാണെന്ന് കോണ്&#x200d;ഗ്രസ് ആരോപിച്ചു. സംസ്ഥാനത്തെ അക്രമ സംഭവങ്ങള്&#x200d; കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് എല്ലാ പോളിങ് ബൂത്തുകളിലും ഒരുക്കിയിരിക്കുന്നത്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr"><a href="https://twitter.com/hashtag/PollViolence?src=hash&amp;ref_src=twsrc%5Etfw">#PollViolence</a> <a href="https://twitter.com/hashtag/TripuraElections2023?src=hash&amp;ref_src=twsrc%5Etfw">#TripuraElections2023</a></p>
<p>BJP goons attacked Chandan Das and Shipan Majumdar in Shantir Bazar, police are  mere spectators in the entire incident.<a href="https://twitter.com/ECISVEEP?ref_src=twsrc%5Etfw">@ECISVEEP</a><a href="https://twitter.com/SpokespersonECI?ref_src=twsrc%5Etfw">@SpokespersonECI</a><a href="https://twitter.com/kirangitteias?ref_src=twsrc%5Etfw">@kirangitteias</a><a href="https://twitter.com/ceotripura?ref_src=twsrc%5Etfw">@ceotripura</a><a href="https://twitter.com/Tripura_Police?ref_src=twsrc%5Etfw">@Tripura_Police</a><a href="https://twitter.com/drajoykumar?ref_src=twsrc%5Etfw">@drajoykumar</a> <a href="https://t.co/lOkshHC95d">pic.twitter.com/lOkshHC95d</a></p>
<p>&mdash; Tripura Congress (@INCTripura) <a href="https://twitter.com/INCTripura/status/1626068133915275264?ref_src=twsrc%5Etfw">February 16, 2023</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>20 സ്ത്രീകള്&#x200d; ഉള്&#x200d;പ്പെടെ 259 സ്ഥാനാര്&#x200d;ഥികളാണ് ജനവിധി തേടുന്നത്. ടൗണ്&#x200d; ബോരോദോ വാലിയില്&#x200d; നിന്നും മുഖ്യമന്ത്രി മണിക് സാഹയും സബ്റൂമില്&#x200d; നിന്ന് ജിതേന്ദ്ര ചൗധരിയും മത്സരിക്കുന്നു.</p>
<p>സുരക്ഷിതമായ വോട്ടെടുപ്പ് ആവശ്യപ്പെട്ട് കേന്ദ്ര തെരെഞ്ഞേടുപ്പ് കമ്മീഷനില്&#x200d; സി.പി.എം പരാതി നല്&#x200d;കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പ്രചാരണത്തിന് എത്തിയ കേന്ദ്ര അഭ്യന്തര മന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചെന്നും സി.പി.എം ആരോപിക്കുന്നു. സി.പി.എം -കോണ്&#x200d;ഗ്രസ് മുന്നണി അവിശുദ്ധ ബന്ധമാണെന്ന് ബി.ജെ.പി ആരോപിച്ചു. 5 വര്&#x200d;ഷം മുന്&#x200d;പ് നല്&#x200d;കിയ വാഗ്ദാനങ്ങള്&#x200d; എല്ലാം ലംഘിച്ച നടത്തിയ ബി.ജെ.പിയെ പുറത്താക്കണമെന്നാണ് സി.പി.എം ജനങ്ങളോട് ആവശ്യപ്പെട്ടത്. പ്രാദേശിക പാര്&#x200d;ട്ടിയായ തിപ്ര മോതാ 20 സീറ്റുകളില്&#x200d; ശക്തമാണ്. ബാക്കി 40 സീറ്റുകളില്&#x200d; പ്രധാന മത്സരം ബി.ജെ.പിയും സി.പി.എം -കോണ്&#x200d;ഗ്രസ് മുന്നണിയും തമ്മിലാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1tripura-election.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ത്രിപുര ഇന്ന് പോളിങ് ബൂത്തിലേക്ക്; ജനവിധി തേടുന്നത് 259 സ്ഥാനാര്&#x200d;ഥികള്&#x200d;</title>
		<link>https://www.chandrikadaily.com/news-updates-tripura-election.html</link>
					<comments>https://www.chandrikadaily.com/news-updates-tripura-election.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Thu, 16 Feb 2023 01:35:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[election]]></category>
		<category><![CDATA[TRIPURA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238218</guid>

					<description><![CDATA[വോട്ടെടുപ്പ് ദിനത്തിലെ അക്രമം ഒഴിവാക്കാന്&#x200d; കനത്ത സുരക്ഷയാണ് ത്രിപുരയില്&#x200d; ഏര്&#x200d;പ്പെടുത്തിയിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ത്രിപുര ഇന്ന് വിധിയെഴുതും. 20 സ്ത്രീകള്&#x200d; ഉള്&#x200d;പ്പെടെ 259 സ്ഥാനാര്&#x200d;ഥികളാണ് ജനവിധി തേടുന്നത്. ടൗണ്&#x200d; ബോരോദോ വാലിയില്&#x200d; നിന്നും മുഖ്യമന്ത്രി മണിക് സാഹയും സബ്‌റൂമില്&#x200d; നിന്ന് ജിതേന്ദ്ര ചൗധരിയും മത്സരിക്കുന്നു. വോട്ടെടുപ്പ് ദിനത്തിലെ അക്രമം ഒഴിവാക്കാന്&#x200d; കനത്ത സുരക്ഷയാണ് ത്രിപുരയില്&#x200d; ഏര്&#x200d;പ്പെടുത്തിയിരിക്കുന്നത്.</p>
<p>കേന്ദ്രസേന പൂര്&#x200d;ണമായ നിയന്ത്രണം ഏറ്റെടുത്തു. സുരക്ഷിതമായ വോട്ടെടുപ്പ് ആവശ്യപ്പെട്ട് കേന്ദ്ര തെരെഞ്ഞേടുപ്പ് കമ്മീഷനില്&#x200d; സി.പി.എം പരാതി നല്&#x200d;കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പ്രചാരണത്തിന് എത്തിയ കേന്ദ്ര അഭ്യന്തര മന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചെന്നും സി.പി.എം ആരോപിക്കുന്നു. സി.പി.എം -കോണ്&#x200d;ഗ്രസ് മുന്നണി അവിശുദ്ധ ബന്ധമാണെന്ന് ബി.ജെ.പി ആരോപിക്കുന്നു.5 വര്&#x200d;ഷം മുന്&#x200d;പ് നല്&#x200d;കിയ വാഗ്ദാനങ്ങള്&#x200d; എല്ലാം ലംഘിച്ച നടത്തിയ ബി.ജെ.പിയെ പുറത്താക്കണമെന്നാണ് സി.പി.എം ജനങ്ങളോട് ആവശ്യപ്പെട്ടത്. പ്രാദേശിക പാര്&#x200d;ട്ടിയായ തിപ്ര മോതാ 20 സീറ്റുകളില്&#x200d; ശക്തമാണ്. ബാക്കി 40 സീറ്റുകളില്&#x200d; പ്രധാന മത്സരം ബി.ജെ.പിയും സി.പി.എം -കോണ്&#x200d;ഗ്രസ് മുന്നണിയും തമ്മിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-updates-tripura-election.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ത്രിപുര പരസ്യപ്രചാരണം അവസാനിച്ചു; മറ്റന്നാള്&#x200d; ബൂത്തിലേക്ക്</title>
		<link>https://www.chandrikadaily.com/tripura-ad-campaign-ends-to-the-booth-the-next-day.html</link>
					<comments>https://www.chandrikadaily.com/tripura-ad-campaign-ends-to-the-booth-the-next-day.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 14 Feb 2023 12:51:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[election]]></category>
		<category><![CDATA[TRIPURA]]></category>
		<category><![CDATA[Vote]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=237907</guid>

					<description><![CDATA[മാര്&#x200d;ച്ച് രണ്ടിനാണ് വോട്ടെണ്ണല്&#x200d;]]></description>
										<content:encoded><![CDATA[<p>അഗര്&#x200d;ത്തല: ത്രിപുര നിയസഭാ തെരഞ്ഞടുപ്പിന്റെ പരസ്യ പ്രചാരണം സമാപിച്ചു. ഫെബ്രുവരി 16നാണ് തെരെഞ്ഞെടുപ്പ്. എട്ട് ജില്ലകളിലെ 60 മണ്ഡലങ്ങളിലേക്കാണ് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞടുപ്പിനോടനുബന്ധിച്ച് എല്ലാ ബുത്തുകളിലും കനത്ത സുരക്ഷ ഏര്&#x200d;പ്പെടുത്തിയതായി തെരഞ്ഞടുപ്പ് കമ്മീഷന്&#x200d; അറിയിച്ചു.</p>
<p>259 സ്ഥാനാര്&#x200d;ഥികളാണ് ജനവിധി തേടുന്നത്. ഇതില്&#x200d; 31 പേര്&#x200d; സ്ത്രീകളാണ്. 2018 ലെ തെരഞ്ഞടുപ്പില്&#x200d; 297 സ്ഥാനാര്&#x200d;ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. സ്ത്രീ സ്ഥാനാര്&#x200d;ഥികളുടെ എണ്ണം 24 ആയിരുന്നു.</p>
<p>ഒരുമാസം നീണ്ട പരസ്യപ്രചാരണത്തില്&#x200d; വിവിധ പാര്&#x200d;ട്ടി നേതാക്കള്&#x200d; പ്രചരണത്തിനിറങ്ങി. തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് അധ്യക്ഷ മമത ബാനര്&#x200d;ജി, പാര്&#x200d;ട്ടി ദേശീയ ജനറല്&#x200d; സെക്രട്ടറി അഭിഷേക് ബാനര്&#x200d;ജി, കോണ്&#x200d;ഗ്രസ് നേതാവ് അല്&#x200d;ക്ക ലാംബ തുടങ്ങി കോണ്&#x200d;ഗ്രസ് നേതാക്കളും കോണ്&#x200d;ഗ്രസിനൊപ്പം മത്സരിക്കുന്ന സിപിഎം നേതാക്കളായ സിപിഎം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട് എന്നിവരും പ്രചരണത്തില്&#x200d; പങ്കെടുത്തു.</p>
<p>അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപിയിലെ മറ്റു നേതാക്കളും പ്രചരണത്തിനിറങ്ങി.</p>
<p>ത്രിപുരയില്&#x200d; ആദ്യമായാണ് കോണ്&#x200d;ഗ്രസും സിപിഎമ്മും ഒരുമിച്ച് മത്സരിക്കുന്നത്. ഇടതുമുന്നണി 47 സീറ്റുകളില്&#x200d; മത്സരിക്കുമ്പോള്&#x200d; കോണ്&#x200d;ഗ്രസ് മത്സരിക്കുന്നത് 13 സീറ്റുകളിലാണ്. ബിജെപിയാണ് ഏറ്റവും കൂടുതല്&#x200d; സ്ഥാനാര്&#x200d;ഥികളെ നിര്&#x200d;ത്തിയിരിക്കുന്നത്. 55 പേരാണ് മത്സരംഗത്തുള്ളത്. മാര്&#x200d;ച്ച് രണ്ടിനാണ് വോട്ടെണ്ണല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tripura-ad-campaign-ends-to-the-booth-the-next-day.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാമക്ഷേത്രം ഉയര്&#x200d;ത്തി അമിത്ഷായും യോഗിയും : ത്രിപുരയില്&#x200d; പോര് മുറുകി</title>
		<link>https://www.chandrikadaily.com/tripura-electiom.html</link>
					<comments>https://www.chandrikadaily.com/tripura-electiom.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Fri, 10 Feb 2023 09:48:02 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[election]]></category>
		<category><![CDATA[TRIPURA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=237104</guid>

					<description><![CDATA[സി.പി.എം -കോണ്&#x200d;ഗ്രസ് സഖ്യത്തില്&#x200d; 47 സീറ്റിലാണ ്ഇടതുപക്ഷം മല്&#x200d;സരിക്കുന്നത്. 19ല്&#x200d; കോണ്&#x200d;ഗ്രസും. ഇരുവരും 6 സീറ്റുകളില്&#x200d; പരസ്പരം മല്&#x200d;സരിക്കുന്നുണ്ട്. 60 ആണ് മൊത്തം സീറ്റുകള്&#x200d;.]]></description>
										<content:encoded><![CDATA[<p>ത്രിപുര നിയമസഭാതെരഞ്ഞെടുപ്പിന് ആറുദിവസം മാത്രം ശേഷിക്കേ പങ്കാളിത്ത പെന്&#x200d;ഷനും അക്രമവും അയോധ്യയുമെല്ലാം വിഷയം. പ്രചാരണത്തില്&#x200d; മുന്&#x200d;പന്തിയില്&#x200d; ഭരണത്തിലിരിക്കുന്ന ബി.ജെ.പി തന്നെയാണെന്നാണ് അവരുടെ മന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടെയും കേന്ദ്രമന്ത്രിമാരുടെയും പങ്കാളിത്തം വ്യക്തമാക്കുന്നത്. കഴിഞ്ഞദിവസം ഹിന്ദുത്വതീപ്പൊരി നേതാവ് യോഗി ആദിത്യനാതെത്തി വിഷയം മതത്തിലേക്ക് തിരിച്ചുവിട്ടു. മുമ്പേ രാമക്ഷേത്രത്തെയും രാമനെയും എതിര്&#x200d;ത്തവരാണ ്‌കോണ്&#x200d;ഗ്രസും സി.പി.എമ്മും എന്നാണ് യോഗിയുടെ പ്രസംഗത്തില്&#x200d; ഉയര്&#x200d;ന്നത്. അവര്&#x200d; കാശി ക്ഷേത്ര ഇടനാഴിയെയും തടസ്സപ്പെടുത്തുന്നു. യോഗി പറഞ്ഞു. കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും മറ്റും ബി.ജെ.പിക്കായി എത്തി. വന്&#x200d;ജനാവലിയാണ് എല്ലാ റാലികളിലും തടിച്ചുകൂടുന്നത്. മുന്&#x200d; മുഖ്യമന്ത്രി ബിപ്ലവ് ദേവ് വീണ്ടും പ്രചാരണത്തില്&#x200d; സജീവമായിട്ടുണ്ട്. കേരളത്തില്&#x200d; ഭരിക്കാന്&#x200d; അറിയാത്തവരാണെന്നും അക്രമമാണ ്‌സി.പി.എമ്മിന്റെ മുഖമുദ്രയെന്നുമാണ ്ബിപ്ലവ് റാലിയില്&#x200d; പ്രസംഗിച്ചത്. കോണ്&#x200d;ഗ്രസും സി.പി.എമ്മും ഇനിയും ത്രിപുരയില്&#x200d; അധികാരത്തിലെത്തില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. കേരളത്തിലെ പങ്കാളിത്ത പെന്&#x200d;ഷന്&#x200d; പദ്ധതി നിര്&#x200d;ത്തലാക്കാന്&#x200d; തയ്യാറുണ്ടോ എന്നാണ് രാജ്‌നാഥ് സിംഗ് ചോദിച്ചത്. കോണ്&#x200d;ഗ്രസ് ഇതിനോട് പ്രതികരിച്ചത് തങ്ങളുടെ സംസ്ഥാനങ്ങളെല്ലാം പദ്ധതി ഉപേക്ഷിച്ചുവെന്നാണ്.</p>
<p>സി.പി.എമ്മിന്റെ 20 വര്&#x200d;ഷത്തെ കടപുഴക്കിയാണ് ബി.ജെ.പി 2012ല്&#x200d; ഇവിടെ അധികാരത്തിലേറിയത്. മുഖ്യമന്ത്രി മണിക്‌സര്&#x200d;ക്കാരിനെ പരാജയപ്പെടുത്തിയായിരുന്നു ബി.ജെ.പിയുടെ വരവ്. ബി.ജെ.പിയിലേക്ക് കൂട്ടത്തോടെ സി.പി.എമ്മുകാരുടെ ഒഴുക്കായിരുന്നു പിന്നീട്. ഭരണത്തില്&#x200d; പക്ഷേ കാര്യമായൊന്നും ബി.ജെ.പി ക്ക് ചെയ്യാനായില്ല. ഇതേതുടര്&#x200d;ന്ന് ബിപ്ലവിനെ അടുത്ത തെരഞ്ഞെടുപ്പില്&#x200d; മാറ്റുകയായിരുന്നു. പാര്&#x200d;ട്ടിയിലെ പോര് മുറുകുന്നതിനിടെയാണ് മൂന്നാമത്തെ തുടര്&#x200d;ഭരണത്തിനുള്ള അങ്കപ്പുറപ്പാട്. സി.പി.എം -കോണ്&#x200d;ഗ്രസ് സഖ്യത്തില്&#x200d; 47 സീറ്റിലാണ ്ഇടതുപക്ഷം മല്&#x200d;സരിക്കുന്നത്. 19ല്&#x200d; കോണ്&#x200d;ഗ്രസും. ഇരുവരും 6 സീറ്റുകളില്&#x200d; പരസ്പരം മല്&#x200d;സരിക്കുന്നുണ്ട്. 60 ആണ് മൊത്തം സീറ്റുകള്&#x200d;. തൃണമൂലും ഏതാനും സീറ്റുകളില്&#x200d; സ്ഥാനാര്&#x200d;ത്ഥികളെ സ്വന്തമായി നിര്&#x200d;ത്തിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tripura-electiom.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സീറ്റ് കിട്ടിയില്ല; സി.പി.എം എല്&#x200d;.എ ബി.ജെ.പിയില്&#x200d;</title>
		<link>https://www.chandrikadaily.com/cpim-tripura.html</link>
					<comments>https://www.chandrikadaily.com/cpim-tripura.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Fri, 27 Jan 2023 15:13:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[TRIPURA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234756</guid>

					<description><![CDATA[ഏതാനും സി.പി.എം പ്രവര്&#x200d;ത്തകരും ബി.ജെ.പിയില്&#x200d; ചേക്കേറിയിട്ടുണ്ട്. 
]]></description>
										<content:encoded><![CDATA[<p>സീറ്റ് വീണ്ടും അനുവദിക്കാത്തതില്&#x200d; പ്രതിഷേധിച്ച് ത്രിപുരയിലെ പ്രമുഖ സി.പി.എം എം.എല്&#x200d;.എയായ മുബഷിര്&#x200d; അലി ബി.ജെ.പിയിലേക്ക് ചേക്കേറി. ഇനകോട്ടി ജില്ലയിലെ കൈലാഷെഹര്&#x200d; മണ്ഡലത്തിലെ എം.എല്&#x200d;.എയുംപാര്&#x200d;ട്ടിസംസ്ഥാനസമിതിയംഗവുമാണ് ഇദ്ദേഹം. പാര്&#x200d;ട്ടിയുടെ സീറ്റ് സീറ്റ് ധാരണയുടെ അടിസ്ഥാനത്തില്&#x200d; ഇത്തവണ കോണ്&#x200d;ഗ്രസിന ്‌നല്&#x200d;കിയിരുന്നു. കോണ്&#x200d;ഗ്രസും സി.പി.എമ്മും ഇതാദ്യമായാണ് ത്രിപുരയില്&#x200d; ബി.ജെ.പിയെ നേരിടുന്നത്. 30 കൊല്ലം സി.പി.എം മുന്നണി ഭരിച്ച ത്രിപുരയില്&#x200d; ബി.ജെ.പിരണ്ടാം തവണയാണ ്കഴിഞ്ഞതവണയും അധികാരത്തിലെത്തിയത്. ഇതാണ് സഖ്യത്തിന് സാധ്യതയേറ്റിയത്. എന്നാല്&#x200d; സിറ്റിംഗ് എം.എല്&#x200d;.എയെ ഒഴിവാക്കിയതില്&#x200d; പാര്&#x200d;ട്ടിയില്&#x200d; പലരും ഖിന്നരാണ്. മുബഷിറിന് ബി.ജെ.പി സീറ്റ് നല്&#x200d;കിയേക്കും. പാര്&#x200d;ട്ടി സംസ്ഥാന സെക്രട്ടറിജിതേന്ദ്ര ഇക്കാര്യം സ്ഥിരീകരിച്ചു.<br />
ഫെബ്രുവരി 16നാണ ്‌സംസ്ഥാനത്തെ നിയമസഭാതെരഞ്ഞെടുപ്പ്. അടുത്തിടെയാണ് ബിപ്ലവ് ദേവിനെ മാറ്റി ബി.ജെ.പി പുതിയ മുഖ്യമന്ത്രിയെ നിയമിച്ചത്. 13 മണ്ഡലത്തില്&#x200d;കോണ്&#x200d;ഗ്രസും 47ല്&#x200d; സി.പി.എമ്മുമാണ ്മല്&#x200d;സരിക്കുന്നത്. മണിക് സാഹയാണ ്പുതിയ മുഖ്യമന്ത്രി.</p>
<p>ഏതാനും സി.പി.എം പ്രവര്&#x200d;ത്തകരും ബി.ജെ.പിയില്&#x200d; ചേക്കേറിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpim-tripura.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
