<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>troop &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/troop/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 05 Mar 2018 16:00:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>troop &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പ്രതിരോധ ബജറ്റ് ഇന്ത്യയേക്കാള്&#x200d; മൂന്ന് മടങ്ങാക്കാന്&#x200d; ചൈന</title>
		<link>https://www.chandrikadaily.com/china-to-hike-its-defense-budget.html</link>
					<comments>https://www.chandrikadaily.com/china-to-hike-its-defense-budget.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 05 Mar 2018 16:00:15 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[china]]></category>
		<category><![CDATA[defense]]></category>
		<category><![CDATA[troop]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=73081</guid>

					<description><![CDATA[ബീജിങ്: ലോകത്തെ നമ്പര്&#x200d; വണ്&#x200d; സൈനിക ശക്തിയായി വളരുന്നതിന്റെ ഭാഗമായി പ്രതിരോധ വിഹിതം വര്&#x200d;ധിപ്പിച്ച് ചൈനീസ് വാര്&#x200d;ഷിക ബജറ്റ്. പ്രതിരോധ മേഖലക്കുവേണ്ടി ഇന്ത്യ നീക്കിവെച്ചതിന്റെ മൂന്നിരട്ടിയാണ് ചൈന ബജറ്റില്&#x200d; ഉള്&#x200d;പ്പെടുത്തിയിരിക്കുന്നത്. നടപ്പുസാമ്പത്തിക വര്&#x200d;ഷം പ്രതിരോധ വിഹിതത്തില്&#x200d; 8.1 ശതമാനം വര്&#x200d;ധനവരുത്തി. അതായത് 17500 കോടി യു.എസ് ഡോളര്&#x200d; പ്രതിരോധത്തിന് നീക്കിവെക്കും. കഴിഞ്ഞ വര്&#x200d;ഷം ഇത് 15050 കോടി യു.എസ് ഡോളറായിരുന്നു. പ്രതിരോധത്തിനുവേണ്ടി ഏറ്റവും കൂടുതല്&#x200d; തുക മാറ്റിവെക്കുന്ന ആദ്യത്തെ പ്രമുഖ രാജ്യം അമേരിക്കയാണ്. ചൈനയാണ് രണ്ടാം സ്ഥാനത്ത്. [&#8230;]]]></description>
										<content:encoded><![CDATA[<p>ബീജിങ്: ലോകത്തെ നമ്പര്&#x200d; വണ്&#x200d; സൈനിക ശക്തിയായി വളരുന്നതിന്റെ ഭാഗമായി പ്രതിരോധ വിഹിതം വര്&#x200d;ധിപ്പിച്ച് ചൈനീസ് വാര്&#x200d;ഷിക ബജറ്റ്. പ്രതിരോധ മേഖലക്കുവേണ്ടി ഇന്ത്യ നീക്കിവെച്ചതിന്റെ മൂന്നിരട്ടിയാണ് ചൈന ബജറ്റില്&#x200d; ഉള്&#x200d;പ്പെടുത്തിയിരിക്കുന്നത്. നടപ്പുസാമ്പത്തിക വര്&#x200d;ഷം പ്രതിരോധ വിഹിതത്തില്&#x200d; 8.1 ശതമാനം വര്&#x200d;ധനവരുത്തി. അതായത് 17500 കോടി യു.എസ് ഡോളര്&#x200d; പ്രതിരോധത്തിന് നീക്കിവെക്കും. കഴിഞ്ഞ വര്&#x200d;ഷം ഇത് 15050 കോടി യു.എസ് ഡോളറായിരുന്നു. പ്രതിരോധത്തിനുവേണ്ടി ഏറ്റവും കൂടുതല്&#x200d; തുക മാറ്റിവെക്കുന്ന ആദ്യത്തെ പ്രമുഖ രാജ്യം അമേരിക്കയാണ്. ചൈനയാണ് രണ്ടാം സ്ഥാനത്ത്. സാമ്പത്തിക രംഗത്തുണ്ടായ പുരോഗതിയുടെ പ്രതിഫലനമാണ് പ്രതിരോധ വിഹിതത്തിലൂടെ പ്രകടമാകുന്നതെന്ന് ചൈനീസ് വക്താവ് സാങ് യെസൂയി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/china-to-hike-its-defense-budget.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മറാവിയില്&#x200d;  പട്ടാള നിയമം  ദീര്&#x200d;ഘിപ്പിച്ചു</title>
		<link>https://www.chandrikadaily.com/maraavi-troop.html</link>
					<comments>https://www.chandrikadaily.com/maraavi-troop.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 13 Dec 2017 16:21:26 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Manila]]></category>
		<category><![CDATA[troop]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=59296</guid>

					<description><![CDATA[മനില: ഐ.എസ് അനുഭാവികളെയും കമ്യൂണിസ്റ്റ് പോരാളികളെയും ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ മറാവി നഗരം ഉള്&#x200d;പ്പെടുന്ന മിന്&#x200d;ഡനാവോ മേഖലയില്&#x200d; പട്ടാള നിയമത്തിന്റെ കാലാവധി ദീര്&#x200d;ഘിപ്പിച്ചുകൊണ്ടുള്ള ബില്ലിന് ഫിലിപ്പീന്&#x200d; കോണ്&#x200d;ഗ്രസ് അംഗീകാരം നല്&#x200d;കി. പ്രസിഡന്റ് റോഡ്രിഗോ ഡ്യുഡര്&#x200d;ട്ടിന്റെ ഏറെ വിവാദമായ നിര്&#x200d;ദേശം 23നെതിരെ 226 വോട്ടുകള്&#x200d;ക്കാണ് പാസാക്കിയത്. 2018 അവസാനം വരെ പട്ടാള നിയമം ദീര്&#x200d;ഘിപ്പിക്കുന്നത് മേഖലയില്&#x200d; മനുഷ്യാവകാശ ധ്വംസനത്തിന് കാരണമാകുമെന്ന് മനുഷ്യാവകാശ സംഘടനകള്&#x200d; മുന്നറിയിപ്പ് നല്&#x200d;കിയിട്ടുണ്ട്. മറാവി നഗരം സായുധ സംഘത്തിന്റെ പിടിയിലായതോടെയാണ് ഡ്യുടര്&#x200d;ട്ടെ മേഖലയില്&#x200d; പട്ടാള നിയമം [&#8230;]]]></description>
										<content:encoded><![CDATA[<p>മനില: ഐ.എസ് അനുഭാവികളെയും കമ്യൂണിസ്റ്റ് പോരാളികളെയും ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ മറാവി നഗരം ഉള്&#x200d;പ്പെടുന്ന മിന്&#x200d;ഡനാവോ മേഖലയില്&#x200d; പട്ടാള നിയമത്തിന്റെ കാലാവധി ദീര്&#x200d;ഘിപ്പിച്ചുകൊണ്ടുള്ള ബില്ലിന് ഫിലിപ്പീന്&#x200d; കോണ്&#x200d;ഗ്രസ് അംഗീകാരം നല്&#x200d;കി. പ്രസിഡന്റ് റോഡ്രിഗോ ഡ്യുഡര്&#x200d;ട്ടിന്റെ ഏറെ വിവാദമായ നിര്&#x200d;ദേശം 23നെതിരെ 226 വോട്ടുകള്&#x200d;ക്കാണ് പാസാക്കിയത്. 2018 അവസാനം വരെ പട്ടാള നിയമം ദീര്&#x200d;ഘിപ്പിക്കുന്നത് മേഖലയില്&#x200d; മനുഷ്യാവകാശ ധ്വംസനത്തിന് കാരണമാകുമെന്ന് മനുഷ്യാവകാശ സംഘടനകള്&#x200d; മുന്നറിയിപ്പ് നല്&#x200d;കിയിട്ടുണ്ട്. മറാവി നഗരം സായുധ സംഘത്തിന്റെ പിടിയിലായതോടെയാണ് ഡ്യുടര്&#x200d;ട്ടെ മേഖലയില്&#x200d; പട്ടാള നിയമം പ്രഖ്യാപിച്ചത്. തീവ്രവാദികളെ നഗരത്തില്&#x200d;നിന്ന് പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ നടന്ന അഞ്ചുമാസം നീണ്ട സൈനിക നടപടിയില്&#x200d; 1100 പേര്&#x200d; കൊല്ലപെടുകയും പതിനായിരക്കണക്കിന് ആളുകള്&#x200d; അഭയാര്&#x200d;ത്ഥികളാവുകയും ചെയ്തിരുന്നു. ഫിലിപ്പീന്&#x200d; സേനയുടെ വ്യോമാക്രമണത്തില്&#x200d; മറാവിയുടെ നിരവധി ഭാഗങ്ങള്&#x200d; തകര്&#x200d;ന്നു. ഒക്ടബോറില്&#x200d; നഗരത്തെ മോചിപ്പിച്ചുവെന്ന് ഡ്യുടര്&#x200d;ട്ടെ പ്രഖ്യാപിച്ചതിനുശേഷവും മേഖലയില്&#x200d; പട്ടാള നിയമം പ്രാബല്യത്തില്&#x200d; തുടരുന്നത് എന്തിനാണെന്ന് വിമര്&#x200d;ശകര്&#x200d; ചോദിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/maraavi-troop.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഫ്ഗാനില്‍ യു.എസ് സേനയുടെ എണ്ണം ഉയര്‍ന്നു</title>
		<link>https://www.chandrikadaily.com/afgan-army.html</link>
					<comments>https://www.chandrikadaily.com/afgan-army.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 31 Aug 2017 15:06:27 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Afganisthan]]></category>
		<category><![CDATA[troop]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=42519</guid>

					<description><![CDATA[വാഷിങ്ടണ്‍: അഫ്ഗാനിസ്താനില്‍ അമേരിക്കന്‍ സൈനികരുടെ എണ്ണം 11,000 ആയെന്ന് പെന്റഗണ്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ സൈനികരെ അഫ്ഗാനിലേക്ക് അയക്കുമെന്നും യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് അറിയിച്ചു. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് യുദ്ധ നടപടികള്‍ അവസാനിപ്പിച്ച ശേഷം 8400 സൈനികരാണ് അഫ്ഗാനില്‍ അവശേഷിച്ചിരുന്നത്. ബുധനാഴ്ച പ്രഖ്യാപിച്ചതിനെക്കാള്‍ കൂടുതല്‍ സൈനികര്‍ അഫ്ഗാനിലുണ്ടെന്ന് പെന്റഗണ്‍ ജോയിന്റ് സ്റ്റാഫ് ഡയറക്ടര്‍ ലഫ്റ്റനന്റ് ജനറല്‍ കെന്നത്ത് മക്കെന്‍സി സ്ഥിരീകരിച്ചു. അഫ്ഗാനിലെ സൈനിക നടപടികളില്‍ സുതാര്യത ഉറപ്പാക്കാനാണ് സൈനികരുടെ കൃത്യമായ കണക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: അഫ്ഗാനിസ്താനില്&#x200d; അമേരിക്കന്&#x200d; സൈനികരുടെ എണ്ണം 11,000 ആയെന്ന് പെന്റഗണ്&#x200d;. വരും ദിവസങ്ങളില്&#x200d; കൂടുതല്&#x200d; സൈനികരെ അഫ്ഗാനിലേക്ക് അയക്കുമെന്നും യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് അറിയിച്ചു. മുന്&#x200d; പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് യുദ്ധ നടപടികള്&#x200d; അവസാനിപ്പിച്ച ശേഷം 8400 സൈനികരാണ് അഫ്ഗാനില്&#x200d; അവശേഷിച്ചിരുന്നത്.<br />
ബുധനാഴ്ച പ്രഖ്യാപിച്ചതിനെക്കാള്&#x200d; കൂടുതല്&#x200d; സൈനികര്&#x200d; അഫ്ഗാനിലുണ്ടെന്ന് പെന്റഗണ്&#x200d; ജോയിന്റ് സ്റ്റാഫ് ഡയറക്ടര്&#x200d; ലഫ്റ്റനന്റ് ജനറല്&#x200d; കെന്നത്ത് മക്കെന്&#x200d;സി സ്ഥിരീകരിച്ചു. അഫ്ഗാനിലെ സൈനിക നടപടികളില്&#x200d; സുതാര്യത ഉറപ്പാക്കാനാണ് സൈനികരുടെ കൃത്യമായ കണക്ക് പുറത്തിവിടുന്നതെന്ന് പെന്റഗണ്&#x200d; വക്താവ് ഡാന വൈറ്റ് പറഞ്ഞു. താലിബാനെതിരെ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി അഫ്ഗാനിലെ സൈനിക സാന്നിദ്ധ്യം വര്&#x200d;ധിപ്പിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. 2001 മുതല്&#x200d; അഫ്ഗാനിസ്താനില്&#x200d; യുദ്ധം തുടങ്ങിയ ശേഷം താലിബാനുമേല്&#x200d; ശ്രദ്ധേയമായ വിജയങ്ങളൊന്നും അവകാശപ്പെടാന്&#x200d; അമേരിക്കക്ക് സാധിച്ചിട്ടില്ല. യു.എസ്, അഫ്ഗാന്&#x200d; സേനക്കുനേരെ താലിബാന്&#x200d; ആക്രമണം ശക്തിപ്പെടുത്തിയതോടൊപ്പം രാജ്യത്തിന്റെ വലിയൊരു ഭാഗം ഇപ്പോഴും അവരുടെ നിയന്ത്രണത്തിലാണ്. അതേസമയം ബുധനാഴ്ച 12 സാധാരണക്കാര്&#x200d; കൊല്ലപ്പെട്ട വ്യോമാക്രമണത്തിനു പിന്നില്&#x200d; അമേരിക്കയാണെന്ന് അഫ്ഗാന്&#x200d; അധികാരികള്&#x200d; കുറ്റപ്പെടുത്തി. ഹെരാത്ത് പ്രവിശ്യയിലുണ്ടായ വ്യോമാക്രമണത്തില്&#x200d; കൊല്ലപ്പെട്ടവരില്&#x200d; സ്ത്രീകളും കുട്ടികളും പെടും. അഫ്ഗാനിസ്താനില്&#x200d; വ്യോമാക്രമണം നടത്തുന്ന ഏക വിദേശ രാജ്യം അമേരിക്കയാണ്. സംഭവത്തെക്കുറിച്ച് അഫ്ഗാന്&#x200d; അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/afgan-army.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
