<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Truck &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/truck/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 15 Dec 2025 04:53:22 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Truck &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ട്രക്ക് ബൈക്കിന്റെ പിന്നിലിടിച്ച് അപകടം; ദമ്പതികള്‍ക്കും ഒരുവയസുള്ള മകനും ദാരുണാന്ത്യം</title>
		<link>https://www.chandrikadaily.com/truck-hit-the-back-of-the-bike-accident-a-tragic-end-for-the-couple-and-their-one-year-old-son.html</link>
					<comments>https://www.chandrikadaily.com/truck-hit-the-back-of-the-bike-accident-a-tragic-end-for-the-couple-and-their-one-year-old-son.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 15 Dec 2025 04:53:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bike]]></category>
		<category><![CDATA[rajasthan]]></category>
		<category><![CDATA[tragic]]></category>
		<category><![CDATA[Truck]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368744</guid>

					<description><![CDATA[രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ എന്‍എച്ച് -52 ല്‍ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.]]></description>
										<content:encoded><![CDATA[<p>കോട്ട: ട്രക്ക് ബൈക്കിലിടിച്ച് അപകടം. രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ എന്&#x200d;എച്ച് -52 ല്&#x200d; ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അപകടത്തില്&#x200d; ദമ്പതികള്&#x200d;ക്കും ഒരുവയസുള്ള മകനും ദാരുണാന്ത്യം. ബുണ്ടി ജില്ലയിലെ തലേര പൊലീസ് സ്റ്റേഷന്&#x200d; പരിധിയിലുള്ള സന്&#x200d;വല്&#x200d;പുര ഗ്രാമത്തില്&#x200d; താമസിക്കുന്ന സുന്ദര്&#x200d; സിംഗ് (36), ഭാര്യ രാജ് കൗര്&#x200d; (30), മകന്&#x200d; അമൃത് എന്ന അമര്&#x200d;ദീപ് സിംഗ് (1) എന്നിവരാണ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചത്.</p>
<p>ട്രക്ക് ഇരുചക്രവാഹനത്തിന്റെ പിന്നിലിടിക്കുകയായിരുന്നു. തുടര്&#x200d;ന്ന് യാത്രക്കാര്&#x200d; തെറിച്ചുവീണു. സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവര്&#x200d; സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും ഇയാളെ പിടികൂടാനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.</p>
<p>സംഭവത്തില്&#x200d; പ്രതിഷേധിച്ച് കുടുംബാംഗങ്ങളും നാട്ടുകാരും റോഡ് ഉപരോധിച്ച് ഗതാഗതം തടസ്സപ്പെടുത്താന്&#x200d; ശ്രമിച്ചെന്ന് തലേര സര്&#x200d;ക്കിള്&#x200d; ഇന്&#x200d;സ്പെക്ടര്&#x200d; അരവിന്ദ് ഭരദ്വാജ് പറഞ്ഞു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/truck-hit-the-back-of-the-bike-accident-a-tragic-end-for-the-couple-and-their-one-year-old-son.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 22 മരണം</title>
		<link>https://www.chandrikadaily.com/truck-falls-into-gorge-in-arunachal-22-dead.html</link>
					<comments>https://www.chandrikadaily.com/truck-falls-into-gorge-in-arunachal-22-dead.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 11 Dec 2025 10:14:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[Arunachal Pradesh]]></category>
		<category><![CDATA[Truck]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368126</guid>

					<description><![CDATA[അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 22 മരണം. തൊഴിലാളികളുമായി പോയ ട്രക്കാണ് അപകടത്തില്‍ പെട്ടത്. ഇന്ത്യ- ചൈന അതിര്‍ക്ക് സമീപം അഞ്ചാവ് മേഖലയില്‍ വെച്ച് നിയന്ത്രണം വിട്ട് ട്രക്ക് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം. അപകടത്തില്‍ ട്രക്കിലുണ്ടായിരുന്ന ഒരാള്‍ മാത്രമേ അതിജീവിച്ചിട്ടുള്ളൂവെന്നാണ് പ്രാഥമിക നിഗമനം. മലയോരമേഖല ആയതിനാല്‍ തന്നെ അപകടം നടന്ന വിവരം ആളുകളില്‍ ആദ്യഘട്ടത്തില്‍ അറിഞ്ഞിരുന്നില്ല. അപകടത്തില്‍ രക്ഷപ്പെട്ടയാള്‍ മലകയറി തിരികെയെത്തിയതോടെയാണ് അപകടവിവരം പുറംലോകമറിഞ്ഞത്. 13 മൃതദേഹങ്ങള്‍ ഇതിനോടകം കണ്ടെത്തിയെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. [&#8230;]]]></description>
										<content:encoded><![CDATA[<p>അരുണാചലില്&#x200d; ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്&#x200d; 22 മരണം. തൊഴിലാളികളുമായി പോയ ട്രക്കാണ് അപകടത്തില്&#x200d; പെട്ടത്. ഇന്ത്യ- ചൈന അതിര്&#x200d;ക്ക് സമീപം അഞ്ചാവ് മേഖലയില്&#x200d; വെച്ച് നിയന്ത്രണം വിട്ട് ട്രക്ക് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ചൊവ്വാഴ്ചയാണ് സംഭവം.</p>
<p>അപകടത്തില്&#x200d; ട്രക്കിലുണ്ടായിരുന്ന ഒരാള്&#x200d; മാത്രമേ അതിജീവിച്ചിട്ടുള്ളൂവെന്നാണ് പ്രാഥമിക നിഗമനം. മലയോരമേഖല ആയതിനാല്&#x200d; തന്നെ അപകടം നടന്ന വിവരം ആളുകളില്&#x200d; ആദ്യഘട്ടത്തില്&#x200d; അറിഞ്ഞിരുന്നില്ല. അപകടത്തില്&#x200d; രക്ഷപ്പെട്ടയാള്&#x200d; മലകയറി തിരികെയെത്തിയതോടെയാണ് അപകടവിവരം പുറംലോകമറിഞ്ഞത്.</p>
<p>13 മൃതദേഹങ്ങള്&#x200d; ഇതിനോടകം കണ്ടെത്തിയെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. സംസ്ഥാന ദുരന്തനിവാരണ സേനയുടെയും ദുരന്ത നിവാരണസേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.</p>
<p>അപകടത്തില്&#x200d; പരിക്കേറ്റവരെ പുറത്തെടുക്കുന്നതിനായുള്ള രക്ഷാപ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കാണ് നിലവില്&#x200d; മുന്&#x200d;ഗണന കല്&#x200d;പിക്കുന്നതെന്നും തുടര്&#x200d;നടപടികളും പരിശോധനകളും പിന്നാലെയുണ്ടാകുമെന്നും സര്&#x200d;ക്കാര്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/truck-falls-into-gorge-in-arunachal-22-dead.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രക്ക് ഇടിച്ച് രണ്ട് കാവഡ്‌ തീർഥാടകർ മരിച്ചു; 14 പേർക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/two-kavadi-pilgrims-killed-in-truck-collision-14-people-were-injured.html</link>
					<comments>https://www.chandrikadaily.com/two-kavadi-pilgrims-killed-in-truck-collision-14-people-were-injured.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 29 Jul 2024 08:59:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Kavadi pilgrims]]></category>
		<category><![CDATA[killed]]></category>
		<category><![CDATA[Truck]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=304082</guid>

					<description><![CDATA[സംഭവത്തിൽ പ്രകോപിതരായ തീർഥാടകർ ട്രക്ക് ഡ്രൈവറെ മർദിക്കുകയും റോഡ് തടയുകയും ചെയ്തതായി പൊലീസ് അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>മധ്യപ്രദേശിലെ മൊറേനയിൽ ട്രാക്ടർ ട്രോളിയിൽ ട്രക്ക് ഇടിച്ച് രണ്ട് കാവഡ്‌ തീർഥാടകർ മരിച്ചു. 14 പേർക്ക് പരിക്കേറ്റതായും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സിഹോനിയ ഗ്രാമവാസികളായ ഭരത് ലാൽ ശർമ്മ (37), രാംനരേഷ് ശ്രമ (26) എന്നിവരാണ് മരിച്ചത്.ജില്ലാ ആസ്ഥാനത്ത് നിന്ന് 10 കിലോമീറ്റർ അകലെ ദേശീയ പാത 44ൽ ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം.</p>
<p>സംഭവത്തിൽ പ്രകോപിതരായ തീർഥാടകർ ട്രക്ക് ഡ്രൈവറെ മർദിക്കുകയും റോഡ് തടയുകയും ചെയ്തതായി പൊലീസ് അറിയിച്ചു. തീർഥാടകരുടെ സഹായത്തിനായി കാവടിയാത്രയെ അനുഗമിച്ച ട്രാക്ടർ ട്രോളിയിൽ ട്രക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അപകടനില തരണം ചെയ്തതായും മൊറേന അഡീഷണൽ പൊലീസ് സൂപ്രണ്ട് അനുരാഗ് താക്കൂർ പറഞ്ഞു. ക്രമസമാധാനപാലനത്തിനായി പ്രദേശത്ത് നിരവധി ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/two-kavadi-pilgrims-killed-in-truck-collision-14-people-were-injured.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>50 മീറ്റർ അകലെയുണ്ട് ട്രക്ക്, പക്ഷേ&#8230; മനുഷ്യ സാന്നിധ്യം ഇപ്പോഴും കണ്ടെത്തിയില്ല ഷിരൂരിൽ രാത്രിയും തിരച്ചിൽ തുടരുന്നു</title>
		<link>https://www.chandrikadaily.com/the-truck-is-50-meters-away-but-still-no-human-presence-has-been-found-searching-continues-at-night-in-shirur.html</link>
					<comments>https://www.chandrikadaily.com/the-truck-is-50-meters-away-but-still-no-human-presence-has-been-found-searching-continues-at-night-in-shirur.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 25 Jul 2024 17:50:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arjun]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[news]]></category>
		<category><![CDATA[search]]></category>
		<category><![CDATA[Truck]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303797</guid>

					<description><![CDATA[നാളെയോടെ പരിശോധന ഫലം കാണുമെന്നു അധികൃതര്&#x200d; കരുതുന്നു.]]></description>
										<content:encoded><![CDATA[<p>കര്&#x200d;ണാടകയിലെ ഷിരൂരില്&#x200d; രാത്രിയും ഡ്രോണ്&#x200d; ഉപയോഗിച്ചുള്ള തിരച്ചില്&#x200d; തുടരുന്നു. കരയില്&#x200d; നിന്നു ചുരുങ്ങിയത് 50 മീറ്ററും അടുത്തും ട്രക്കിന്റെ മുകള്&#x200d; ഭാഗം 5 മീറ്റര്&#x200d; താഴെയുമാണ് നിലവില്&#x200d; സ്‌പോട്ട്. ട്രക്ക് ഏതാണ്ട് 10 മീറ്റര്&#x200d; അടിയിലാണുള്ളത്. പ്രതികൂലമായ കാലാവസ്ഥയും പുഴയുടെ ശക്തമായ അടിയൊഴിക്കും രക്ഷാപ്രവര്&#x200d;ത്തനത്തില്&#x200d; വലിയ വെല്ലുവിളി തീര്&#x200d;ക്കുന്നു. നാളെയോടെ പരിശോധന ഫലം കാണുമെന്നു അധികൃതര്&#x200d; കരുതുന്നു.</p>
<p>ബൂം എക്‌സവേറ്റര്&#x200d; ഉപയോഗിച്ചുള്ള തിരച്ചില്&#x200d; തുടരുന്നു. അവസാനം നടത്തിയ ഡ്രോണ്&#x200d; പരിശോധനയിലും മനുഷ്യ സാന്നിധ്യം കണ്ടെത്താന്&#x200d; സാധിച്ചിട്ടില്ല. വാഹനം കണ്ടെത്തിയെങ്കിലും അര്&#x200d;ജുന്&#x200d; അതിനകത്തുണ്ടെന്നു പറയനാവില്ല. അര്&#x200d;ജുനൊപ്പം മറ്റ് രണ്ട് പേരെ കൂടി കണ്ടെത്താനുണ്ട്. അവരെ കണ്ടെത്താനായി ചളി നീക്കി പരിശോധിക്കുന്നു. 24 മണിക്കൂറും ശ്രമം തുടരുമെന്നും ബന്ധപ്പെട്ടവര്&#x200d; വ്യക്തമാക്കി.</p>
<p>അര്&#x200d;ജുനെ കണ്ടെത്താന്&#x200d; ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറയുന്നതുവരെ കാത്തിരിക്കേണ്ടതുണ്ടെന്ന് ഉത്തര കന്നഡ ജില്ലാ കലക്ടര്&#x200d; ലക്ഷ്മിപ്രിയ. മേജര്&#x200d; ഇന്ദ്രബാലന്റയും സംഘത്തിന്റെയും പ്രാഥമിക റിപ്പോര്&#x200d;ട്ട് പ്രാകരം മൂന്നിടങ്ങളില്&#x200d; നിന്നും സിഗ്‌നല്&#x200d; ലഭിച്ചിട്ടുണ്ട്. ഇതില്&#x200d; ഒന്നില്&#x200d; നിന്നും കൂടുതല്&#x200d; സിഗ്‌നല്&#x200d; ലഭിച്ചിട്ടുണ്ട്.</p>
<p>വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്&#x200d;ച്ചെയുമായുള്ള സംഘത്തിന്റെ പരിശോധനയില്&#x200d; നിന്ന് വ്യക്തമാകുന്ന സി?ഗ്‌നല്&#x200d; പ്രകാരം അടുത്തഘട്ടത്തിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നത്. ട്രക്ക് എവിടെയെന്ന് കണ്ടെത്തിയതിന് ശേഷം നാവിക സേനയുടെ മുങ്ങല്&#x200d; വിദഗ്ധരുടെ നേതൃത്വത്തില്&#x200d; അവിടേക്ക് നീന്തിയെത്തുകയെന്ന വഴിയാണ് മുന്നിലുള്ളത്.</p>
<p>എന്നാല്&#x200d; പുഴയുടെ അടിയൊഴുക്ക് ശക്തമാണ് നിലവില്&#x200d; അടിയൊഴുക്ക് ആറ് നോട്ട്‌സ് വരെയാണ്. മേജര്&#x200d; ഇന്ദ്രബാലന്&#x200d; പറഞ്ഞതനുസരിച്ച് മുങ്ങല്&#x200d; വിദഗ്ധര്&#x200d;ക്ക് മൂന്ന് നോട്ട്‌സ് വരെ മാത്രമേ ഡൈവ് ചെയ്യാന്&#x200d; സാധിക്കുകയുള്ളു. അടിയൊഴുക്ക് കുറയുന്നതുവരെ കാത്തിരിക്കണം. കൂടുതല്&#x200d; പേരുടെ ജീവന്&#x200d; അപകടത്തിലാക്കാന്&#x200d; സാധിക്കുകയില്ലെന്നും കലക്ടര്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-truck-is-50-meters-away-but-still-no-human-presence-has-been-found-searching-continues-at-night-in-shirur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജസ്ഥാനില്&#x200d; ബസിനു പിന്നില്&#x200d; ട്രക്ക് ഇടിച്ചുകയറി; 11 മരണം; 15 പേര്&#x200d;ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/truck-rammed-behind-bus-in-rajasthan-11-death-15-people-were-injured.html</link>
					<comments>https://www.chandrikadaily.com/truck-rammed-behind-bus-in-rajasthan-11-death-15-people-were-injured.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 13 Sep 2023 05:35:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bus]]></category>
		<category><![CDATA[rajasthan]]></category>
		<category><![CDATA[rammed]]></category>
		<category><![CDATA[Truck]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=274281</guid>

					<description><![CDATA[ഭരത്പൂര്&#x200d; ജില്ലയിലെ ഹന്&#x200d;ത്രയില്&#x200d; ജയ്പൂര്&#x200d; ആഗ്ര ഹൈവേയിലാണ് അപകടമുണ്ടായത്]]></description>
										<content:encoded><![CDATA[<p>രാജസ്ഥാനിലെ ഭരത്പൂരില്&#x200d; വാഹനാപകടത്തില്&#x200d; 11 പേര്&#x200d; മരിച്ചു. 15 പേര്&#x200d;ക്ക് പരിക്കേറ്റു. ഭരത്പൂര്&#x200d; ജില്ലയിലെ ഹന്&#x200d;ത്രയില്&#x200d; ജയ്പൂര്&#x200d; ആഗ്ര ഹൈവേയിലാണ് അപകടമുണ്ടായത്.</p>
<p>ട്രക്ക് ബസിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായതെന്ന് ഭരത്പൂര്&#x200d; എസ്പി മൃദുല്&#x200d; കച്വ പറഞ്ഞു. ഗുജറാത്തിലെ ഭാവ് നഗറില്&#x200d; നിന്നും ഉത്തര്&#x200d;പ്രദേശിലെ മഥുരയിലേക്ക് പോകുകയായിരുന്നു ബസ്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a> | Rajasthan | 11 people killed and 12 injured when a trailer vehicle rammed into a bus on Jaipur-Agra Highway near Hantra in Bharatpur District, confirms SP Bharatpur, Mridul Kachawa. The passengers on the bus were going from Bhavnagar in Gujarat to Mathura in Uttar… <a href="https://t.co/1nYUkj3J9z">pic.twitter.com/1nYUkj3J9z</a></p>
<p>&mdash; ANI MP/CG/Rajasthan (@ANI_MP_CG_RJ) <a href="https://twitter.com/ANI_MP_CG_RJ/status/1701783751259517394?ref_src=twsrc%5Etfw">September 13, 2023</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>പുലര്&#x200d;ച്ചെ നാലരയോടെയാണ് അപകടം. ബസില്&#x200d; 60 ഓളം യാത്രക്കാരുണ്ടായിരുന്നു. ആന്&#x200d;ട്ര ഫ്‌ലൈ ഓവറിന് സമീപം നിര്&#x200d;ത്തിയിട്ട ബസിന് പിന്നിലേക്ക് അമിതവേഗതയിലെത്തിയ ട്രെയ്‌ലര്&#x200d; ഇടിക്കുകയായിരുന്നു. മരിച്ചവരില്&#x200d; അഞ്ചു പുരുഷന്മാരും ആറു സ്ത്രീകളും ഉള്&#x200d;പ്പെടുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്&#x200d; പ്രവേശിപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/truck-rammed-behind-bus-in-rajasthan-11-death-15-people-were-injured.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യന്ത്രതകരാറിനെ തുടര്&#x200d;ന്ന് വയനാട് ചുരത്തില്&#x200d; കോണ്&#x200d;ക്രീറ്റ് മിക്‌സിങ് ലോറി കുടുങ്ങി</title>
		<link>https://www.chandrikadaily.com/traffic-block.html</link>
					<comments>https://www.chandrikadaily.com/traffic-block.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 07 Mar 2023 06:48:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Travel]]></category>
		<category><![CDATA[block]]></category>
		<category><![CDATA[traffic]]></category>
		<category><![CDATA[Truck]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=241565</guid>

					<description><![CDATA[യന്ത്രതകരാറിനെ തുടര്&#x200d;ന്ന് വയനാട് ചുരത്തില്&#x200d; ലോറി കുടുങ്ങി. ചുരത്തിലെ ആറാം വളവിലാണ് കോണ്&#x200d;ക്രീറ്റ് മിക്‌സിങ് ലോറിയാണ് കുടുങ്ങിയത്.]]></description>
										<content:encoded><![CDATA[<p>യന്ത്രതകരാറിനെ തുടര്&#x200d;ന്ന് വയനാട് ചുരത്തില്&#x200d; ലോറി കുടുങ്ങി. ചുരത്തിലെ ആറാം വളവിലാണ് കോണ്&#x200d;ക്രീറ്റ് മിക്‌സിങ് ലോറിയാണ് കുടുങ്ങിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/traffic-block.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോറി സമരം പിന്&#x200d;വലിച്ചു</title>
		<link>https://www.chandrikadaily.com/truck-strike.html</link>
					<comments>https://www.chandrikadaily.com/truck-strike.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 27 Jul 2018 16:42:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[strike]]></category>
		<category><![CDATA[Truck]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=96332</guid>

					<description><![CDATA[രാജ്യവ്യാപകമായി നടത്തി വന്നിരുന്ന സമരം ലോറി ഉടമകള്&#x200d; പിന്&#x200d;വലിച്ചു. കേന്ദ്ര മന്ത്രി പീയൂഷ് ഗോയലുമായി നടത്തിയ ചര്&#x200d;ച്ചയിലാണ് തീരുമാനം. ഒരാഴ്ച്ചയായി നടന്ന വന്ന സമരം ആവശ്യങ്ങള്&#x200d; പരിഗണിക്കാമെന്ന മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്&#x200d;വലിച്ചത്. പ്രശ്‌നങ്ങള്&#x200d; പരിഹരിക്കാന്&#x200d; പ്രത്യേക സമിതി രൂപീകരിക്കാന്&#x200d; ചര്&#x200d;ച്ചയില്&#x200d; തീരുമാനമായിട്ടുണ്ട്. കേന്ദ്ര ഗതാഗത സെക്രട്ടറി അധ്യക്ഷനായ സമിതിയായിരിക്കും രൂപീകരിക്കുക. നാല് ആവശ്യങ്ങള്&#x200d; ഉന്നിയിച്ചായിരുന്നു ഓള്&#x200d; ഇന്ത്യ മോട്ടോര്&#x200d; ട്രാസ്‌പോര്&#x200d;ട് കോണ്&#x200d;ഗ്രസ്സ് [എ ഐ എം ടി സി ] സമരം നടത്തിയത്. പെട്രോള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>രാജ്യവ്യാപകമായി നടത്തി വന്നിരുന്ന സമരം ലോറി ഉടമകള്&#x200d; പിന്&#x200d;വലിച്ചു. കേന്ദ്ര മന്ത്രി പീയൂഷ് ഗോയലുമായി നടത്തിയ ചര്&#x200d;ച്ചയിലാണ് തീരുമാനം. ഒരാഴ്ച്ചയായി നടന്ന വന്ന സമരം ആവശ്യങ്ങള്&#x200d; പരിഗണിക്കാമെന്ന മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്&#x200d;വലിച്ചത്.</p>
<p>പ്രശ്‌നങ്ങള്&#x200d; പരിഹരിക്കാന്&#x200d; പ്രത്യേക സമിതി രൂപീകരിക്കാന്&#x200d; ചര്&#x200d;ച്ചയില്&#x200d; തീരുമാനമായിട്ടുണ്ട്. കേന്ദ്ര ഗതാഗത സെക്രട്ടറി അധ്യക്ഷനായ സമിതിയായിരിക്കും രൂപീകരിക്കുക.</p>
<p>നാല് ആവശ്യങ്ങള്&#x200d; ഉന്നിയിച്ചായിരുന്നു ഓള്&#x200d; ഇന്ത്യ മോട്ടോര്&#x200d; ട്രാസ്‌പോര്&#x200d;ട് കോണ്&#x200d;ഗ്രസ്സ് [എ ഐ എം ടി സി ] സമരം നടത്തിയത്. പെട്രോള്&#x200d; , ഡീസല്&#x200d; വിലയെ ജിഎസ്ടിയുടെ പരിധിയില്&#x200d; കൊണ്ട് വരിക എന്നതായിരുന്നു് പ്രധാന ആവശ്യം. ഡീസല്&#x200d; വില നിത്യേന ഉയരുന്നതും വിവിധ സംസ്ഥാനങ്ങള്&#x200d; പല വില ഈടാക്കുന്നതും ട്രാന്&#x200d;സ്പോര്&#x200d;ട്ട് വ്യവസായത്തെ ഗുരുതരമായി ബാധിക്കുന്ന പശ്ചത്താലാണ് സമരക്കാര്&#x200d; ഈ ആവശ്യമുന്നിയിച്ചത്. ടോള്&#x200d; പ്ലാസകളിലെ കൊള്ള അവസാനിപ്പിക്കണമെന്നതാണ് മറ്റൊരു ആവശ്യം. രാജ്യത്തെമ്പാടുമായി 400 ലധികം ടോള്&#x200d; പ്ലാസകളാണുള്ളത്. ഇതില്&#x200d; 288 എണ്ണം നടത്തുന്നത് സ്വകാര്യ കമ്പനികളാണ്.ടോള്&#x200d; പ്ലാസകള്&#x200d; ലോറിക്കാരെ പിഴിയുകയാണെന്ന് ഇവര്&#x200d; ആരോപിക്കുന്നു. പലയിടത്തും നിശ്ചിത നിരക്കുകളല്ല ഈടാക്കുന്നത്. ഇതില്&#x200d; ഒരു ഏകീകരണം വേണമെന്ന് ട്രക്കുടമകള്&#x200d; ആവശ്യപ്പെടുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/truck-strike.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
