<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>tvm rss cpm &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/tvm-rss-cpm/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 31 Jul 2017 09:16:29 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>tvm rss cpm &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8220;കടക്ക് പുറത്ത്&#8230;&#8221; വിചിത്ര നടപടിയില്‍ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ</title>
		<link>https://www.chandrikadaily.com/pinarayi-reply-to-media-for-kadak-purath.html</link>
					<comments>https://www.chandrikadaily.com/pinarayi-reply-to-media-for-kadak-purath.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 31 Jul 2017 08:58:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[rss-cpm attack]]></category>
		<category><![CDATA[tvm rss cpm]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=38058</guid>

					<description><![CDATA[തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ നടത്തിയ സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയ നടപടിക്ക് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലൂടെയാണ് മാധ്യമങ്ങളോട് &#8216;കടക്ക് പുറത്ത്&#8217; എന്ന ആക്രോഷത്തിന് മറുപടി എത്തിയത്. നേരത്തെ യോഗ ശേഷം മുഖ്യമന്ത്രിയോട് നിരവധി തവണ മാധ്യമപ്രവര്‍ത്തകര്‍ വിശദീകരണം തേടിയെങ്കിലും പിണറായി മിണ്ടിയിരുന്നില്ല. മാധ്യമപ്രവർത്തകരെ ചർച്ചക്ക് ക്ഷണിച്ചിരുന്നില്ലെന്നാണ് യോഗതീരുമാനങ്ങൾ വിശദീകരിക്കുന്ന ഫേസ്ബുക് പോസ്റ്റില്‍ പിണറായി വ്യക്തമാക്കുന്നത് &#8220;&#8230;&#8230;തിങ്കളാഴ്ച്ച മസ്ക്കറ്റ് ഹോട്ടലിൽ നടത്തിയ ചർച്ചയിലേക്ക് മാധ്യമ പ്രവർത്തകരെ [&#8230;]]]></description>
										<content:encoded><![CDATA[<p>തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്&#x200d;ഷങ്ങളുടെ സാഹചര്യത്തില്&#x200d; മസ്‌ക്കറ്റ് ഹോട്ടലില്&#x200d; നടത്തിയ സമാധാന ചര്&#x200d;ച്ച റിപ്പോര്&#x200d;ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്&#x200d;ത്തകരെ പുറത്താക്കിയ നടപടിക്ക് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. പിണറായിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലൂടെയാണ് മാധ്യമങ്ങളോട് &#8216;കടക്ക് പുറത്ത്&#8217; എന്ന ആക്രോഷത്തിന് മറുപടി എത്തിയത്. നേരത്തെ യോഗ ശേഷം മുഖ്യമന്ത്രിയോട് നിരവധി തവണ മാധ്യമപ്രവര്&#x200d;ത്തകര്&#x200d; വിശദീകരണം തേടിയെങ്കിലും പിണറായി മിണ്ടിയിരുന്നില്ല.</p>
<p>മാധ്യമപ്രവർത്തകരെ ചർച്ചക്ക് ക്ഷണിച്ചിരുന്നില്ലെന്നാണ് യോഗതീരുമാനങ്ങൾ വിശദീകരിക്കുന്ന ഫേസ്ബുക് പോസ്റ്റില്&#x200d; പിണറായി വ്യക്തമാക്കുന്നത്</p>
<p>&#8220;&#8230;&#8230;തിങ്കളാഴ്ച്ച മസ്ക്കറ്റ് ഹോട്ടലിൽ നടത്തിയ ചർച്ചയിലേക്ക് മാധ്യമ പ്രവർത്തകരെ ക്ഷണിച്ചിരുന്നില്ല. യോഗത്തിന്റെ ആദ്യ ദൃശ്യങ്ങൾ എടുക്കാൻ പോലും ആർക്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് നൽകിയിരുന്നില്ല. മാധ്യമ പ്രവർത്തകരുടെ സാന്നിധ്യത്തിൽ ഇത്തരമൊരു ചർച്ച നടത്തുക അപ്രായോഗികമാണ്. രാഷ്ട്രീയ പാർട്ടി നേതാക്കളോടൊപ്പം അവിടെ എത്തുമ്പോൾ യോഗം നടക്കേണ്ട ഹാളിനകത്തായിരുന്നു മാധ്യമ പ്രവർത്തകർ. അതു കൊണ്ടാണ് അവരോട് പുറത്തു പോകാൻ പറഞ്ഞത്. അതല്ലാത്ത ഒരർത്ഥവും അതിനില്ല. യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരെ കണ്ട് ചർച്ചയുടെ വിശദാംശങ്ങൾ നൽകിയിട്ടുണ്ട്.&#8221; ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ മുഖ്യമന്ത്രി വ്യക്തമാക്കി.</p>
<p><strong>പോസ്റ്റിന്റെ പൂര്&#x200d;ണ രൂപം&#8230;</strong></p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FPinarayiVijayan%2Fposts%2F1451635781594914&amp;width=500" width="500" height="345" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayi-reply-to-media-for-kadak-purath.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8221;കടക്ക് പുറത്ത്&#8221; മാധ്യമങ്ങളോട് സമനില തെറ്റി പിണറായി</title>
		<link>https://www.chandrikadaily.com/pinarayi-against-media-at-tvm.html</link>
					<comments>https://www.chandrikadaily.com/pinarayi-against-media-at-tvm.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 31 Jul 2017 04:48:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[rss-cpm attack]]></category>
		<category><![CDATA[tvm rss cpm]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=38007</guid>

					<description><![CDATA[തിരുവനന്തപുരം: തലസ്ഥാനത്ത് സമാധാനം പുനസ്ഥാനപിക്കുന്നതിനായി വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തില്‍ മാധ്യമങ്ങളോട് സമനില തെറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ബി.ജെ.പി-സി.പി.എം സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കളുമായി നടക്കുന്ന ചര്‍ച്ചയ്ക്ക് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗ സ്ഥലത്ത് കണ്ട മാധ്യമങ്ങളോടാണ് സമനിലതെറ്റി പെരുമാറിയത്. യോഗ സ്ഥലത്തെ മാധ്യമ പ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്ന് ആക്രോഷിക്കുകയായിരുന്നു മുഖ്യമന്ത്രി. ചര്‍ച്ച നടക്കുന്ന തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെ കോണ്‍ഫറന്‍സ് മുറിയിലേക്ക് എത്തിയ മുഖ്യമന്ത്രി, അകത്തു ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരോട് അപ്രതീക്ഷിതമായി [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: തലസ്ഥാനത്ത് സമാധാനം പുനസ്ഥാനപിക്കുന്നതിനായി വിളിച്ചുചേര്&#x200d;ത്ത പ്രത്യേക യോഗത്തില്&#x200d; മാധ്യമങ്ങളോട് സമനില തെറ്റി മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. സംസ്ഥാനത്തെ ബി.ജെ.പി-സി.പി.എം സംഘര്&#x200d;ഷങ്ങളുടെ പശ്ചാത്തലത്തില്&#x200d; ആര്&#x200d;.എസ്.എസ്-ബി.ജെ.പി നേതാക്കളുമായി നടക്കുന്ന ചര്&#x200d;ച്ചയ്ക്ക് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്&#x200d; യോഗ സ്ഥലത്ത് കണ്ട മാധ്യമങ്ങളോടാണ് സമനിലതെറ്റി പെരുമാറിയത്. യോഗ സ്ഥലത്തെ മാധ്യമ പ്രവര്&#x200d;ത്തകരോട് കടക്ക് പുറത്ത് എന്ന് ആക്രോഷിക്കുകയായിരുന്നു മുഖ്യമന്ത്രി.</p>
<p>ചര്&#x200d;ച്ച നടക്കുന്ന തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെ കോണ്&#x200d;ഫറന്&#x200d;സ് മുറിയിലേക്ക് എത്തിയ മുഖ്യമന്ത്രി, അകത്തു ദൃശ്യങ്ങള്&#x200d; പകര്&#x200d;ത്താന്&#x200d; നില്&#x200d;ക്കുന്ന മാധ്യമപ്രവര്&#x200d;ത്തകരോട് അപ്രതീക്ഷിതമായി രോഷം പ്രകടിപ്പിക്കുകയായിരുന്നു.</p>
<p>മുറിയില്&#x200d; മാധ്യമപ്രവര്&#x200d;ത്തകരെ കണ്ട പിണറായി മാധ്യമപ്രവര്&#x200d;ത്തകരോട് പുറത്തിറങ്ങാന്&#x200d; നിര്&#x200d;ദേശിക്കുകയായിരുന്നു. ഇവരെ ആരാണ് ഉള്ളിലേക്കു കടത്തിവിട്ടതെന്ന് മാസ്‌കറ്റ് ഹോട്ടലിന്റെ മാനേജരോടു മുഖ്യമന്ത്രി ദേഷ്യത്തോടെ ആരാഞ്ഞു. മുഖ്യമന്ത്രിയുടെ നിര്&#x200d;ദേശത്തെ തുടര്&#x200d;ന്ന് ഉടനെ മാധ്യമപ്രവര്&#x200d;ത്തകര്&#x200d; പുറത്തിറങ്ങിയപ്പോള്&#x200d; &#8216;കടക്കൂ പുറത്ത്&#8217; എന്നും പിണറായി ആക്രോശിക്കുകയായിരുന്നു.</p>
<p>സാധാരണ, സമാധാന ചര്&#x200d;ച്ചകളും മറ്റും ആരംഭിക്കുന്നതിനു മുന്നോടിയായി നേതാക്കള്&#x200d; ഒരുമിച്ച് ഇരിക്കുന്നതിന്റെ ദൃശ്യങ്ങള്&#x200d; പകര്&#x200d;ത്തിയ ശേഷം ചര്&#x200d;ച്ച ആരംഭിക്കുന്നതിന് തൊട്ടുമുന്&#x200d;പാണ് മാധ്യമങ്ങള്&#x200d; മുറിവിട്ട് ഇറങ്ങാറുള്ളത്. ഇങ്ങനെ ദൃശ്യങ്ങള്&#x200d; പകര്&#x200d;ത്താന്&#x200d; മാധ്യമങ്ങളെ അനുവദിക്കാറുണ്ട്. പിന്നീടു ചര്&#x200d;ച്ച തുടങ്ങുമ്പോള്&#x200d; അവരെ പുറത്തിറക്കുകയും ചെയ്യും. ഇവിടെ, മുറിയില്&#x200d; മാധ്യമപ്രവര്&#x200d;ത്തകര്&#x200d; ഉണ്ടെന്നറിഞ്ഞ മുഖ്യമന്ത്രി അസ്വസ്ഥനാവുകയായിരുന്നു. അതേസമയം, സമാധാന ചര്&#x200d;ച്ച പുരോഗമിക്കുകയാണ്.</p>
<p>ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു ചര്&#x200d;ച്ച. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്&#x200d;, ഒ രാജഗോപാല്&#x200d; എം.എല്&#x200d;.എ, ആര്&#x200d;.എസ്.എസ് നേതാവ് പി ഗോപാലന്&#x200d;കുട്ടി തുടങ്ങിയവര്&#x200d; ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayi-against-media-at-tvm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംഘര്‍ഷം പടരാതിരിക്കാന്‍ സംയുക്തമായ നടപടിയെന്ന് മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/pinarayi-talks-rss-cpm-issue-at-tvm.html</link>
					<comments>https://www.chandrikadaily.com/pinarayi-talks-rss-cpm-issue-at-tvm.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 31 Jul 2017 04:27:39 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp-cpm]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[rss-cpm attack]]></category>
		<category><![CDATA[tvm rss cpm]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=38003</guid>

					<description><![CDATA[തിരുവനന്തപുരം: സംഘര്‍ഷം പടരാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിന് സി.പി.എമ്മും ബി.ജെ.പിയും സംയുക്തമായി തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാളുടെ ജീവനടുത്ത തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സമാധാന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ ബി.ജെ.പി-സി.പി.എം അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കളുമായി ആയിരുന്നു മുഖ്യമന്ത്രിയുടെ ചര്‍ച്ച. സംഘര്‍ഷം തടയുന്നതിന് ഇരു കൂട്ടരും അണികളെ ബോധവല്‍ക്കരിക്കാനായി നടപടികള്‍ സ്വീകരിക്കും. അക്രമ സംഭവങ്ങളില്‍നിന്നും ബന്ധപ്പെട്ട അണികളെ ഒഴിച്ചുനിര്‍ത്താനായി ഇരു കൂട്ടരും ജാഗ്രത പുലര്‍ത്തുമെന്നും പിണറായി പറഞ്ഞു. [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംഘര്&#x200d;ഷം പടരാതിരിക്കാന്&#x200d; ആവശ്യമായ നടപടികള്&#x200d; കൈക്കൊള്ളുന്നതിന് സി.പി.എമ്മും ബി.ജെ.പിയും സംയുക്തമായി തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. ഒരാളുടെ ജീവനടുത്ത തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്&#x200d;ഷങ്ങളുടെ പശ്ചാത്തലത്തില്&#x200d; ചേര്&#x200d;ന്ന സമാധാന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.</p>
<p>സംസ്ഥാനത്തെ ബി.ജെ.പി-സി.പി.എം അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്&#x200d; ആര്&#x200d;.എസ്.എസ്-ബി.ജെ.പി നേതാക്കളുമായി ആയിരുന്നു മുഖ്യമന്ത്രിയുടെ ചര്&#x200d;ച്ച.</p>
<p>സംഘര്&#x200d;ഷം തടയുന്നതിന് ഇരു കൂട്ടരും അണികളെ ബോധവല്&#x200d;ക്കരിക്കാനായി നടപടികള്&#x200d; സ്വീകരിക്കും. അക്രമ സംഭവങ്ങളില്&#x200d;നിന്നും ബന്ധപ്പെട്ട അണികളെ ഒഴിച്ചുനിര്&#x200d;ത്താനായി ഇരു കൂട്ടരും ജാഗ്രത പുലര്&#x200d;ത്തുമെന്നും പിണറായി പറഞ്ഞു. തലസ്ഥാനത്ത് ഉണ്ടായ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് ആഗസ്ത് 6ന് വൈകിട്ട് മൂന്നു മണിക്ക് സര്&#x200d;വകക്ഷി യോഗം ചേരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.</p>
<p>ഇന്ന് രാവിലെ ചേര്&#x200d;ന്ന ചര്&#x200d;ച്ചയില്&#x200d; മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്&#x200d;, ബിജെപി സംസ്ഥാന അധ്യക്ഷന്&#x200d; കുമ്മനം രാജശേഖരന്&#x200d;, ആര്&#x200d;എസ്എസ് പ്രാന്ത കാര്യവാഹക് ഗോപാലന്&#x200d;കുട്ടി മാസ്റ്റര്&#x200d;, ഒ. രാജഗോപാല്&#x200d; എംഎല്&#x200d;എ തുടങ്ങിയവര്&#x200d; പങ്കെടുത്തു.</p>
<p>ഗവര്&#x200d;ണര്&#x200d; പി സദാശിവത്തിന്റെ നിര്&#x200d;ദ്ദേശാനുസരണമാണ് മുഖ്യമന്ത്രിയുടെ സമാധാന ചര്&#x200d;ച്ച.<br />
അക്രമ സംഭവങ്ങളില്&#x200d; വിശദീകരണം തേടി ഗവര്&#x200d;ണര്&#x200d; അസാധാരണമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെയും ഡി.ജി.പി ലോക്നാഥ് ബഹ്റയെയും രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. വിഷയത്തില്&#x200d; ഇവരോട് ഗവര്&#x200d;ണറോട് അസംതൃപ്തി അറിയിക്കുകയുമുണ്ടായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayi-talks-rss-cpm-issue-at-tvm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
