<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>uapa &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/uapa/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 17 Oct 2025 09:21:38 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>uapa &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല; ബീഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് ഷർജീൽ ഇമാം</title>
		<link>https://www.chandrikadaily.com/high-court-rejects-bail-plea-sharjeel-imam-says-he-will-not-contest-bihar-elections.html</link>
					<comments>https://www.chandrikadaily.com/high-court-rejects-bail-plea-sharjeel-imam-says-he-will-not-contest-bihar-elections.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 17 Oct 2025 09:20:42 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bail]]></category>
		<category><![CDATA[bihar election]]></category>
		<category><![CDATA[sharjil imam]]></category>
		<category><![CDATA[uapa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358909</guid>

					<description><![CDATA[ബീഹാറിലെ ബഹാദൂർ ഗഞ്ചിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനായിരുന്നു ഷർജീലിന്റെ തീരുമാനം. എന്നാൽ അവസാന നിമിഷം തെരഞ്ഞെടുപ്പ് പ്രചാരണം എന്ന ആവശ്യം മുൻ നിർത്തി സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാതെ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതിനെ തുടർന്നാണ് ഷർജീലിൽ പിന്മാറിയത്. സി എ എ വിരുദ്ധ സമരനേതൃത്വത്തിലുണ്ടായിരുന്ന ഷർജീൽ ഇമാമിനെ 2020 നാണ് ദൽഹി പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്‌തത്‌. തന്റെ കൂടെയുള്ളത് പരമ്പരാഗത രാഷ്ട്രീയക്കാരല്ലെന്നും തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയലും ജനങ്ങൾക്ക് ജനാധിപത്യത്തിന്റെ സന്ദേശം നൽകാനുള്ള ശ്രമം [&#8230;]]]></description>
										<content:encoded><![CDATA[<p>ബീഹാറിലെ ബഹാദൂർ ഗഞ്ചിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനായിരുന്നു ഷർജീലിന്റെ തീരുമാനം. എന്നാൽ അവസാന നിമിഷം തെരഞ്ഞെടുപ്പ് പ്രചാരണം എന്ന ആവശ്യം മുൻ നിർത്തി സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാതെ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതിനെ തുടർന്നാണ് ഷർജീലിൽ പിന്മാറിയത്.</p>
<p>സി എ എ വിരുദ്ധ സമരനേതൃത്വത്തിലുണ്ടായിരുന്ന ഷർജീൽ ഇമാമിനെ 2020 നാണ് ദൽഹി പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്‌തത്‌. തന്റെ കൂടെയുള്ളത് പരമ്പരാഗത രാഷ്ട്രീയക്കാരല്ലെന്നും തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയലും ജനങ്ങൾക്ക് ജനാധിപത്യത്തിന്റെ സന്ദേശം നൽകാനുള്ള ശ്രമം തുടരുമെന്നും ഷർജീൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/high-court-rejects-bail-plea-sharjeel-imam-says-he-will-not-contest-bihar-elections.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഹമ്മദ് നബിക്കെതിരെ വിദ്വേഷ പരാമര്&#x200d;ശം നടത്തിയ പുരോഹിതന്റെ വീഡിയോ പങ്കുവെച്ചു; മാധ്യമപ്രവര്&#x200d;ത്തകന്&#x200d; മുഹമ്മദ് സുബൈറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യു.പി പൊലീസ്</title>
		<link>https://www.chandrikadaily.com/video-shared-by-cleric-who-made-hate-speech-against-prophet-muhammad-up-police-charged-journalist-muhammad-zubair-with-sedition.html</link>
					<comments>https://www.chandrikadaily.com/video-shared-by-cleric-who-made-hate-speech-against-prophet-muhammad-up-police-charged-journalist-muhammad-zubair-with-sedition.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 03 Dec 2024 11:02:54 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Muhammad Zubair]]></category>
		<category><![CDATA[Sedition]]></category>
		<category><![CDATA[uapa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320217</guid>

					<description><![CDATA[സുബൈറിനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്, 7 വര്&#x200d;ഷം തടവോ ജീവപര്യന്തമോ കുറ്റം തെളിയിക്കപ്പെട്ടാല്&#x200d; ലഭിച്ചേക്കാം.]]></description>
										<content:encoded><![CDATA[<p>2022ല്&#x200d; സുപ്രിം കോടതി ജാമ്യം അനുവദിക്കുകയും ജയിലില്&#x200d; നിന്ന് പുറത്തിറങ്ങുകയും ചെയ്തതിന് പിന്നാലെ വീണ്ടും കോടതിയിലെത്തിയിരിക്കുകയാണ് ആള്&#x200d;ട്ട് ന്യൂസ് സഹസ്ഥാപകനും ഫാക്ട് ചെക്കറും മാധ്യമപ്രവര്&#x200d;ത്തകനുമായ മുഹമ്മദ് സുബൈര്&#x200d;. രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയേയും അപകടപ്പെടുത്തുന്നെന്നാരോപിച്ച് യുപി പൊലീസ് കേസ് ചുമത്തി അറസ്റ്റ് ചെയ്യാന്&#x200d; നടപടിയെടുത്തതിന് പിന്നാലെയാണ് വീണ്ടും സുബൈര്&#x200d; കോടതിയെ സമീപിച്ചത്.</p>
<p>പുതിയ കേസില്&#x200d; അലഹബാദ് കോടതി സുബൈറിന്റെ ഹരജി പരിഗണിക്കും. സുബൈറിനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്, 7 വര്&#x200d;ഷം തടവോ ജീവപര്യന്തമോ കുറ്റം തെളിയിക്കപ്പെട്ടാല്&#x200d; ലഭിച്ചേക്കാം. തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നു, താന്&#x200d; ചെയ്യുന്ന ജോലി കാരണം തന്നെ ലക്ഷ്യം വെക്കുകയാണ് എന്നാണ് മുഹമ്മദ് സുബൈര്&#x200d; പുതിയ കേസില്&#x200d; പ്രതികരിച്ചത്.</p>
<p>വിദ്വേഷ പരാമര്&#x200d;ശം നടത്തിയ ഹിന്ദു പുരോഹിതന്റെ വീഡിയോ സുബൈര്&#x200d; ഈയടുത്ത് തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. ഒക്ടോബര്&#x200d; മൂന്നിന് പങ്കുവെച്ച വീഡിയോയില്&#x200d; യതി നരസിംഹാനന്ദ് എന്ന പുരോഹിതന്&#x200d; പ്രവാചകന്&#x200d; മുഹമ്മദ് നബിയെക്കുറിച്ച് വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. യുപിയിലെ ദസ്ന ദേവി ക്ഷേത്രത്തിലെ പുരോഹിതന്&#x200d; തുടര്&#x200d;ച്ചയായി വിദ്വേഷ പ്രസംഗങ്ങള്&#x200d; നടത്തിയും മുസ്ലിംകള്&#x200d;ക്കെതിരെ ആക്രമണ ആഹ്വാനങ്ങള്&#x200d; നടത്തിയും കുപ്രസിദ്ധിയാര്&#x200d;ജിച്ച ആളാണ്. 2022ല്&#x200d; പുരോഹിതനെ ഇസ്ലാമിനെതിരെ ഭയം പ്രചരിപ്പിച്ചതിനും സ്ത്രീവിരുദ്ധമായ പരാമര്&#x200d;ശം നടത്തിയതിനും അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.</p>
<p>&#8216;ബിജെപി സര്&#x200d;ക്കാരിനായി ഒറ്റയ്ക്ക് വിദ്വേഷ പ്രസംഗങ്ങള്&#x200d; നടത്തുകയാണ്&#8217; എന്ന അടിക്കുറിപ്പോടെ പുരോഹിതന്റെ പ്രവാചകനെതിരായ വീഡിയോ സുബൈര്&#x200d; പങ്കുവെച്ചത്. സുബൈര്&#x200d; വീഡിയോ പങ്കുവെച്ചതിന് ഒരു ദിവസത്തിന് ശേഷം ദസ്ന ദേവി ക്ഷേത്രത്തിന് പുറത്ത് ഇസ്ലാം വിശ്വാസികളുടെ പ്രതിഷേധം ആരങ്ങേറിയിരുന്നു. ക്ഷേത്രത്തിന് നേരെ കല്ലെറിഞ്ഞു എന്ന പേരില്&#x200d; പത്ത് പേരെയാണ് അന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി മുസ്ലിം സംഘടനകള്&#x200d; പുരോഹിതനെതിരെ നിരവധി പരാതികള്&#x200d; നല്&#x200d;കിയിരുന്നു. ഇതിനിടെ ഒളിവിലുള്ള പുരോഹിതനെ അറസ്റ്റ് ചെയ്തെന്നും വാര്&#x200d;ത്തകള്&#x200d; പ്രചരിച്ചിരുന്നു. എന്നാല്&#x200d; പൊലീസ് ഇത് നിഷേധിച്ചു.</p>
<p>ഇതിന് പിന്നാലെ സുബൈറിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പുരോഹിതന്റെ നിരവധി അനുയായികള്&#x200d; പ്രദേശത്തെ പൊലീസ് സ്റ്റേഷന്&#x200d; വളയുകയും പൊലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെ പുരോഹിതന് പിന്തുണയുമായി ബിജെപി നേതാവായ ഉദിത്യ ത്യാഗിയും രംഗത്തുവന്നു. ഇതോടെ സുബൈറിനെതിരെ കേസെടുക്കുകയായിരുന്നു.</p>
<p>തുടക്കത്തില്&#x200d; സുബൈറിനെതിരെ ഗുരുതരമല്ലാത്ത വകുപ്പുകളാണ് ചുമത്തിയിരുന്നത്. രണ്ട് മതങ്ങള്&#x200d; തമ്മില്&#x200d; സംഘര്&#x200d;ഷമുണ്ടാക്കാന്&#x200d; ശ്രമിച്ചു, അപകീര്&#x200d;ത്തിപ്പെടുത്താന്&#x200d; ശ്രമിച്ചു, തെറ്റായ തെളിവ് പ്രചരിപ്പിച്ചു എന്നിവയായിരുന്നു ആദ്യത്തെ വകുപ്പുകള്&#x200d;. എന്നാല്&#x200d; കഴിഞ്ഞയാഴ്ച ഭാരതീയ ന്യായ സംഹിതയുടെ 152ാം സെക്ഷന്&#x200d; ഇതിലേക്ക് ചേര്&#x200d;ക്കുകയായിരുന്നു. ഇത് പ്രകാരം രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയേയും അപകടപ്പെടുത്തുന്നെന്ന് കേസാണ് സുബൈറിനെതിരെയുള്ളത്.</p>
<p>കേസ് പ്രകാരം സുബൈറിനെ അറസ്റ്റ് ചെയ്യാന്&#x200d; പൊലീസിന് അധികാരമുണ്ട് എന്നാല്&#x200d; കേസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുബൈറിന്റെ അഭിഭാഷകന്&#x200d; കോടതിയെ സമീപിച്ചുകഴിഞ്ഞു. താന്&#x200d; മാത്രമല്ല പുരോഹിതന്റെ വീഡിയോ പങ്കുവെച്ചത്. മറ്റ് ചാനലുകളും മാധ്യമപ്രവര്&#x200d;ത്തകരും ഇത് പങ്കുവെച്ചിട്ടുണ്ടെന്നും സുബൈര്&#x200d; സംഭവത്തില്&#x200d; പ്രതികരിച്ചു. തുടര്&#x200d;ച്ചയായി വിദ്വേഷ പ്രസംഗം നടത്തുന്ന ഒരാളുടെ അനുയായി നല്&#x200d;കിയ പരാതിയിലാണ് തനിക്കെതിരെ കേസെടുത്തിരിക്കുന്നത്. വിദ്വേഷ പ്രസംഗം നടത്തുന്നവര്&#x200d;ക്കെതിരെയല്ല അത് വാര്&#x200d;ത്തയാക്കുന്നവര്&#x200d;ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വിദ്വേഷ പ്രസംഗം നടത്തുന്നവര്&#x200d; സ്വതന്ത്രമായി നടക്കുകയാണെന്നും സുബൈര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. ഗവണ്&#x200d;മെന്റിനെതിരെ സംസാരിക്കുന്നവരുടെ കഴുത്തിന് പിടിക്കുന്ന നടപടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>സുബൈറിന്റെ വാര്&#x200d;ത്തകള്&#x200d;ക്ക് സമൂഹത്തില്&#x200d; സ്വാധീനം ചെലുത്താന്&#x200d; കെല്&#x200d;പ്പുള്ളതിനാലാണ് സുബൈറിനെതിരെ നടപടി സ്വീകരിക്കുന്നതെന്നാണ് ആള്&#x200d;ട്ട് ന്വൂസിന്റെ സഹ സ്ഥാപകനായ പ്രാഥിക് സിന്&#x200d;ഹ പറഞ്ഞത്. വാര്&#x200d;ത്തയ്ക്ക് പകരം ദൂതനെ വെടിവെക്കുന്ന ഏര്&#x200d;പ്പാടാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. എന്തുകൊണ്ടാണ് ആദ്യ കേസ് ചുമത്തിയതിന് രണ്ട് മാസങ്ങള്&#x200d;ക്ക് ശേഷം ഇത്തരമൊരു ഗുരുതരമായ വകുപ്പ് ചുമത്തുന്നതെന്നും, നരസിംഹാനന്ദിന്റെ അനുയായികള്&#x200d; മാത്രമല്ല ബിജെപി സര്&#x200d;ക്കാരും സുബൈറിനെതിരെ തിരിഞ്ഞിരിക്കുകയാണെന്നും സിന്&#x200d;ഹ പറഞ്ഞു.</p>
<p>1983 ല്&#x200d; റിലീസായി ഹിന്ദി സിനിമയിലെ സ്‌ക്രീന്&#x200d;ഷോട്ട് 2018ല്&#x200d; ഷെയര്&#x200d; ചെയ്തതിന് &#8216;മതവികാരം വ്രണപ്പെടുത്തുന്നു&#8217; എന്ന അവകാശപ്പെട്ട് 2022 ല്&#x200d; മുഹമ്മദ് സുബൈറിനെ ഡല്&#x200d;ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുപ്രിംകോടതി ജാമ്യം അനുവദിക്കുന്നത് വരെ തടവിലായിരുന്ന കാലയളവില്&#x200d; ആറ് കേസുകളാണ് അദ്ദേഹത്തിനെതിരെ പൊലീസ് ചുമത്തിയത്.</p>
<p>കൊളോണില്&#x200d; കാലത്തെ രാജ്യദ്രോഹ നിയമത്തിന്റെ പുതിയ പതിപ്പാണ് സെക്ഷന്&#x200d; 152 എന്ന് സംഭവത്തില്&#x200d; വിമര്&#x200d;ശനവുമായി മാധ്യമപ്രവര്&#x200d;ത്തക സംഘടനകളും വിഷയത്തില്&#x200d; വിമര്&#x200d;ശനമുന്നയിച്ച് രംഗത്തുവന്നു. മനുഷ്യാവകാശ പ്രവര്&#x200d;ത്തകരുടെയും, ആക്ടിവിസ്റ്റുകളുടെയും, മാധ്യമപ്രവര്&#x200d;ത്തകരുടെയും സമൂഹത്തിലെ വിഷയങ്ങളില്&#x200d; പ്രതികരിക്കുന്നവരുടെയും ആവിഷ്‌ക്കാര സ്വാതന്ത്രത്തെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും പീഡിപ്പിക്കാനും ഭരണകൂടം നിയമം ഉപയോഗിക്കുന്നതിന്റെ ഉദാഹരണമാണ് ഇതെന്ന് ആംനെസ്റ്റ് ഇന്റര്&#x200d;നാഷണല്&#x200d; ഇന്ത്യ പ്രതികരിച്ചു. പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ, ഡിജിറ്റല്&#x200d; മീഡിയ ഓര്&#x200d;ഗനൈസേഷന്&#x200d; സംഘടനയായ ഡിജിപബ്ബ് എന്നിവരും കേസിനെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി രംഗത്തുവന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/video-shared-by-cleric-who-made-hate-speech-against-prophet-muhammad-up-police-charged-journalist-muhammad-zubair-with-sedition.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കളമശ്ശേരി സ്‌ഫോടനം; പ്രതി ഡൊമിനിക്ക് മാര്&#x200d;ട്ടിനെതിരെ ചുമത്തിയ യു.എ.പി.എ ഒഴിവാക്കി സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/kalamassery-blast-the-government-dropped-the-uapa-charge-against-accused-dominic-martin.html</link>
					<comments>https://www.chandrikadaily.com/kalamassery-blast-the-government-dropped-the-uapa-charge-against-accused-dominic-martin.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 28 Oct 2024 05:20:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[dropped]]></category>
		<category><![CDATA[Kalamassery blast]]></category>
		<category><![CDATA[news]]></category>
		<category><![CDATA[uapa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315198</guid>

					<description><![CDATA[യുഎപിഎ വകുപ്പിനെതിരെയുള്ള ഇടതുപാര്&#x200d;ട്ടികളുടെ നയവും തീരുമാനത്തിനു പിന്നിലുണ്ടെന്നാണ് റിപ്പോര്&#x200d;]]></description>
										<content:encoded><![CDATA[<p>ളമശ്ശേരി സാമ്‌റ കണ്&#x200d;വെന്&#x200d;ഷന്&#x200d; സെന്റർ സഫോടനത്തിലെ പ്രതി ഡൊമിനിക്ക് മാര്&#x200d;ട്ടിനെതിരെ ചുമത്തിയ യു.എ.പി.എ പിന്&#x200d;വലിച്ച് പിണറായി സര്&#x200d;ക്കാര്&#x200d;. കേസില്&#x200d; അന്വേഷണം പൂര്&#x200d;ത്തിയാക്കിയ പൊലീസ് സംഘം, യുഎപിഎ വകുപ്പുകള്&#x200d; ഉള്&#x200d;പ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്&#x200d;ട്ടാണ് നല്&#x200d;കിയത്. എന്നാല്&#x200d; യുഎപിഎ കമ്മിറ്റി പ്രതിക്കെതിരെ യുഎപിഎ വകുപ്പ് ചുമത്താനുള്ള നീക്കം തള്ളുകയായിരുന്നു. യുഎപിഎ വകുപ്പിനെതിരെയുള്ള ഇടതുപാര്&#x200d;ട്ടികളുടെ നയവും തീരുമാനത്തിനു പിന്നിലുണ്ടെന്നാണ് റിപ്പോര്&#x200d;ട്ട്. കളമശ്ശേരി സ്‌ഫോടനത്തില്&#x200d; നാളെ ഒരു വര്&#x200d;ഷം പൂര്&#x200d;ത്തിയാകുകയാണ്.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div id="widget-1_f375cfd8-e9bc-4f9c-aaa3-5fd977abf549" class="app-ad app-ad--story-horizontal" data-test-id="widget">കഴിഞ്ഞ ഒക്ടോബർ 29ന് രാവിലെ 9.30നായിരുന്നു കളമശേരി സാമ്ര കൺവെൻഷൻ സെന്ററിൽ സ്‌ഫോടനം നടന്നത്. യഹോവ സാക്ഷികളുടെ കൺവെൻഷനിൽ പങ്കെടുത്ത ഒരു കുടുംബത്തിലെ മൂന്നുപേരുൾപ്പെടെ എട്ടുപേരാണ് മരിച്ചത്. 52 പേർക്ക് പരിക്കേറ്റിരുന്നു. തമ്മനം ചിലവന്നൂർ വേലിക്കകത്ത് വീട്ടിൽ ഡൊമിനിക് മാർട്ടിൻ മാത്രമാണ് കേസിലെ പ്രതി. യു എ പി എ, സ്ഫോടക വസ്തു നിരോധന നിയമം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്.</div>
</div>
</div>
<div data-test-id="widget"></div>
<div data-test-id="widget">യഹോവ സാക്ഷികൾ തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിലും തന്റെ നിർദ്ദേശങ്ങൾ തള്ളിക്കള&#x200d;ഞ്ഞതിലുമുള്ള പകയാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രതി മൊഴി നൽകിയിരുന്നത്. ഈ വർഷം ഏപ്രിലിൽ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്ന്, വിചാരണ നടപടികൾക്കായി കേസ് കളമശ്ശേരി മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്.</div>
<div data-test-id="widget"></div>
<div data-test-id="widget"></div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kalamassery-blast-the-government-dropped-the-uapa-charge-against-accused-dominic-martin.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുഎപിഎ കേസുകള്&#x200d; കൂടുതലും കേരളത്തില്&#x200d;</title>
		<link>https://www.chandrikadaily.com/uapa-cases-mostly-in-kerala.html</link>
					<comments>https://www.chandrikadaily.com/uapa-cases-mostly-in-kerala.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 27 Mar 2024 10:07:42 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[caa]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[uapa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293789</guid>

					<description><![CDATA[യു.എ.പി.എ ചുമത്തുന്ന കേസുകളുടെ കാര്യത്തില്&#x200d; രാജ്യത്ത് ഏഴാം സ്ഥാനത്താണ് കേരളം]]></description>
										<content:encoded><![CDATA[<p>യു.എ.പി.എ നിയമപ്രകാരം കേസുകളെടുക്കുന്ന സംസ്ഥാനങ്ങളില്&#x200d; മുന്നില്&#x200d; കേരളം. 2018, 2019 വര്&#x200d;ഷങ്ങളില്&#x200d; മാത്രം 70 കേസുകളാണ് കേരളത്തില്&#x200d; ചുമത്തിയത്. യു.എ.പി.എ ചുമത്തുന്ന കേസുകളുടെ കാര്യത്തില്&#x200d; രാജ്യത്ത് ഏഴാം സ്ഥാനത്താണ് കേരളം.</p>
<p>സി.എ.എക്കെതിരായ ഇടതുസര്&#x200d;ക്കാരിന്റെ വാഗ്ദാനങ്ങളെല്ലാം വെറും പൊള്ളാണെന്ന് തെളിയിക്കുന്നതാണ് ഈ കണക്ക്. സാമ്പത്തിക സംവരണം പോലെ അതിവേഗത്തിലാണ് കേരളം ഇത്തരം നിയമങ്ങള്&#x200d; നടപ്പാക്കുന്നത്. 2014ല്&#x200d; വെറും 30 കേസുകളാണ് കേരളത്തില്&#x200d; ചുമത്തിയിരുന്നത്. എന്നാല്&#x200d; 2016-21 കാലയളവില്&#x200d; മാത്രം 145 കേസുകള്&#x200d; ചുമത്തി. ലഘുലേഖ കൈവശം വെച്ചതിനാണ് അലനെയും താഹയെയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uapa-cases-mostly-in-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരിക്കോട്ടക്കരിയില്&#x200d; മാവോയിസ്റ്റ് വെടിവെയ്പ്പില്&#x200d; യുഎപിഎ കേസ് രജിസ്റ്റര്&#x200d; ചെയ്തു</title>
		<link>https://www.chandrikadaily.com/uapa-registers-case-in-maoist-firing-at-karikottakari.html</link>
					<comments>https://www.chandrikadaily.com/uapa-registers-case-in-maoist-firing-at-karikottakari.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 13 Nov 2023 18:30:02 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[maoist attack]]></category>
		<category><![CDATA[police]]></category>
		<category><![CDATA[uapa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282924</guid>

					<description><![CDATA[ഭീകരവിരുദ്ധ സേനയുടെ ഡിഐജി പുട്ട വിമലാദിത്യയാണ് ഇത് സംബന്ധിച്ച വിവരങ്ങള്&#x200d; വ്യക്തമാക്കിയത്]]></description>
										<content:encoded><![CDATA[<p>കല്&#x200d;പ്പറ്റ: ഉരുപ്പുംകുറ്റി മാവോയിസ്റ്റ് ആക്രമണം നടന്നപ്പോള്&#x200d; കാട്ടില്&#x200d; ഉണ്ടായിരുന്നത് 8 മാവോയിസ്റ്റുകളാണെന്ന് എഫ്‌ഐആര്&#x200d;. മാവോയിസ്റ്റുകള്&#x200d;ക്കായി തെരച്ചില്&#x200d; നടത്തുകയായിരുന്ന പൊലീസ് സംഘത്തിന് നേരെ ഇവര്&#x200d; വെടിയുതിര്&#x200d;ത്തു. ഉരുപ്പുംകുറ്റി വനമേഖലയിലെ ഞെട്ടിത്തോട് എന്ന സ്ഥലത്തു വച്ചാണ് വെടിവയ്പ്പ് നടന്നതെന്നും രാവിലെ 9.30 നായിരുന്നു ആക്രമണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ തപോഷ് ബസുമതരി വ്യക്തമാക്കി.</p>
<p>സംഭവത്തില്&#x200d; മാവോയിസ്റ്റുകളും തണ്ടര്&#x200d;ബോള്&#x200d;ട്ട് സംഘവും തമ്മിലുള്ള വെടിവെയ്പ്പില്&#x200d; യുഎപിഎ കേസ് രജിസ്റ്റര്&#x200d; ചെയ്തു. ഭീകരവിരുദ്ധ സേനയുടെ ഡിഐജി പുട്ട വിമലാദിത്യയാണ് ഇത് സംബന്ധിച്ച വിവരങ്ങള്&#x200d; വ്യക്തമാക്കിയത്. കരിക്കോട്ടക്കരി പൊലീസാണ് കേസ് രജിസ്റ്റര്&#x200d; ചെയ്തിരിക്കുന്നത്. ഉരുപ്പുംകുറ്റിയില്&#x200d; നിന്നും 7 കിലോമീറ്റര്&#x200d; അകലെയുള്ള ഞെട്ടിത്തോട് വനത്തിലാണ് ഏറ്റുമുട്ടല്&#x200d; നടന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uapa-registers-case-in-maoist-firing-at-karikottakari.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കശ്മീരില്&#x200d; രണ്ട് ലഷ്‌കര്&#x200d; ഭീകരര്&#x200d; പിടിയില്&#x200d;; ചൈനീസ് ഗ്രനേഡ് പിടിച്ചെടുത്തു</title>
		<link>https://www.chandrikadaily.com/terrorist.html</link>
					<comments>https://www.chandrikadaily.com/terrorist.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 25 Mar 2023 06:01:18 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[kashmeer]]></category>
		<category><![CDATA[uapa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=244333</guid>

					<description><![CDATA[കശ്മീരില്&#x200d; രണ്ട് ലഷ്‌കര്&#x200d; ഇ ത്വയ്ബ ഭീകരര്&#x200d; അറസ്റ്റില്&#x200d;. ഇവരില്&#x200d; നിന്ന് രണ്ട് ചൈനീസ് ഗ്രനേഡുകള്&#x200d; സൈന്യം പിടിച്ചെടുത്തു. ബന്ദിപ്പോരയില്&#x200d; വെച്ച് പരിശോധനയ്ക്കിടെയാണ് ഭീകരര്&#x200d; പിടിയിലായത്. സൈന്യവും സിആര്&#x200d;പിഎഫും ബന്ദിപ്പോര പൊലീസും ഒരുമിച്ച് നടത്തിയ തിരച്ചിലിലാണ് ഭീകരരെ അറസ്റ്റ് ചെയതത്. ബന്ദിപ്പോര പൊലീസ് സ്റ്റേഷനില്&#x200d; യുഎപിഎ പ്രകാരം കേസ് എടുത്തതായി പൊലീസ് വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>കശ്മീരില്&#x200d; രണ്ട് ലഷ്‌കര്&#x200d; ഇ ത്വയ്ബ ഭീകരര്&#x200d; അറസ്റ്റില്&#x200d;. ഇവരില്&#x200d; നിന്ന് രണ്ട് ചൈനീസ് ഗ്രനേഡുകള്&#x200d; സൈന്യം പിടിച്ചെടുത്തു. ബന്ദിപ്പോരയില്&#x200d; വെച്ച് പരിശോധനയ്ക്കിടെയാണ് ഭീകരര്&#x200d; പിടിയിലായത്.</p>
<p>സൈന്യവും സിആര്&#x200d;പിഎഫും ബന്ദിപ്പോര പൊലീസും ഒരുമിച്ച് നടത്തിയ തിരച്ചിലിലാണ് ഭീകരരെ അറസ്റ്റ് ചെയതത്. ബന്ദിപ്പോര പൊലീസ് സ്റ്റേഷനില്&#x200d; യുഎപിഎ പ്രകാരം കേസ് എടുത്തതായി പൊലീസ് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/terrorist.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്&#x200d; ഭീകരവാദി എന്ന് വിളിക്കുന്നതില്&#x200d; സന്തോഷമേ ഉള്ളൂ എന്ന്  സിദ്ദീഖ് കാപ്പന്&#x200d;</title>
		<link>https://www.chandrikadaily.com/sidhik-kappen-jail.html</link>
					<comments>https://www.chandrikadaily.com/sidhik-kappen-jail.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 02 Feb 2023 08:02:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[jail]]></category>
		<category><![CDATA[SIDJIK KAPPEN]]></category>
		<category><![CDATA[uapa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235658</guid>

					<description><![CDATA[മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന പ്രത്യശാസ്ത്രമാണ് രാജ്യം ഭരിക്കുന്നത്. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്&#x200d; ഭീകരവാദി എന്ന് വിളിക്കുന്നതില്&#x200d; സന്തോഷമേ ഉള്ളൂ.']]></description>
										<content:encoded><![CDATA[<p>നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്&#x200d; ഭീകരവാദി എന്ന് വിളിക്കുന്നതില്&#x200d; സന്തോഷമേ ഉള്ളൂ എന്ന്  ജയില്&#x200d; മോചിതനായ ശേഷം സിദ്ദീഖ് കാപ്പന്&#x200d; പറഞ്ഞു.</p>
<p>&#8216; ഉമ്മയില്ലാത്ത ലോകത്തേക്കാണ് ഞാന്&#x200d; ജയലില്&#x200d; നിന്ന് ഇറങ്ങി വരുന്നത്. എന്റെ ഉമ്മക്ക് സന്തോഷമുണ്ടാവും.നല്ലൊരു കാര്യത്തിന് വേണ്ടിയാണ് ഞാന്&#x200d; ഇരുപത്തിയെട്ട് മാസം ജയിലില്&#x200d; കിടന്നത്. ഒരു ദളിത് പെണ്&#x200d;കുട്ടിയുടെ നീതിക്ക് വേണ്ടി പോരട്ടത്തിനും അത് റിപ്പോര്&#x200d;ട്ട് ചെയ്യാന്&#x200d; പോകുന്നതിനിടയിലുമാണ് എന്നെ കള്ളകഥയുണ്ടാക്കി അറസ്റ്റ് ചെയ്തത്. ഇരുപത്തിയെട്ട് മാസമല്ല ഇരുപത്തിയെട്ട് വര്&#x200d;ഷം ജയിലില്&#x200d; ഇട്ടാലും രാജ്യത്തെ കരിനിയമം, ദളിത്, സ്ത്രീ, ന്യൂനപക്ഷ വിഭാഗങ്ങള്&#x200d;ക്ക് വേണ്ടിയുള്ള പോരാട്ടം തുടരും. നെല്&#x200d;സണ്&#x200d; മണ്ടേല ഇരുപത്തി ഏഴുവര്&#x200d;ഷം ജയിലില്&#x200d; കിടന്നിട്ടുണ്ട് അതുകൊണ്ട് നീതിക്ക് വേണ്ടിയുള്ള പോരാട്ടം മാധ്യമപ്രവര്&#x200d;ത്തനത്തിലൂടെ തന്നെ തുടരും. നിയമ പോരാട്ടത്തില്&#x200d; ഭാര്യയും മക്കളുമാണ് മുന്&#x200d;നിരയിലുണ്ടായത്. അവരോടൊപ്പം നിന്ന മാധ്യമ പ്രവര്&#x200d;ത്തകര്&#x200d;, പത്രപ്രവര്&#x200d;ത്തക യൂണിയന്&#x200d; എന്നിങ്ങനെ എല്ലാവരോടും നന്ദിയുണ്ട്.&#8217;</p>
<p>ഭീകരവാദി എന്ന മുദ്രകുത്തപ്പെട്ടാണ് ജയിലില്&#x200d; നിന്ന് പുറത്തേക്ക് ഇറങ്ങുന്നത്. അങ്ങനെയൊരു ലോകത്തേക്ക് വരുമ്പോള്&#x200d; എന്താണ് തോന്നുന്നത് എന്ന ചോദ്യത്തിന് മറുപടി: &#8216; ബ്രിട്ടീഷുകാരുടെ കാലത്ത് ഗാന്ധിയും ഭഗത് സിങ്ങുമൊക്കെ അവര്&#x200d;ക്ക് ഭീരകരരായിരുന്നു. ഒരോ കാലഘട്ടത്തിലും ടെററിസം എന്ന് പറയുന്നത് പൊളിറ്റിക്കല്&#x200d; ടൂളാണ്. അതുകൊണ്ടൊന്നും ആരെയും അടിച്ചമര്&#x200d;ത്താന്&#x200d; സാധിക്കില്ല. മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന പ്രത്യശാസ്ത്രമാണ് രാജ്യം ഭരിക്കുന്നത്. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്&#x200d; ഭീകരവാദി എന്ന് വിളിക്കുന്നതില്&#x200d; സന്തോഷമേ ഉള്ളൂ.&#8217;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sidhik-kappen-jail.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭീമ കൊറേഗാവ് കേസിലെ പ്രസ്താവന: സി.പി.മ്മിന്റെ ഇരട്ടത്താപ്പ് പുറത്തായി</title>
		<link>https://www.chandrikadaily.com/ldf-cpm-uapa.html</link>
					<comments>https://www.chandrikadaily.com/ldf-cpm-uapa.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Fri, 16 Dec 2022 06:41:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[uapa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=227000</guid>

					<description><![CDATA[2016 മെയ്ക്കും 2012 മെയ്ക്കും ഇടയില്&#x200d; 145 യു.എ.പി.എ കേസുകളാണ ്പിണറായിവിജന്റെ സര്&#x200d;ക്കാര്&#x200d; കേരളത്തില്&#x200d; രജിസ്റ്റര്&#x200d; ചെയ്തതെന്ന ്കണക്കുകള്&#x200d; വ്യക്തമാക്കുന്നു.]]></description>
										<content:encoded><![CDATA[<p><strong>കെ.പി ജലീല്&#x200d;</strong></p>
<p>ഭീമ കൊറേഗാവ് കേസില്&#x200d; പ്രതിചേര്&#x200d;ക്കപ്പെട്ട് ജയിലിലിരിക്കെ മരിച്ച ആക്ടിവിസ്റ്റ് ഫാ. സ്റ്റാന്&#x200d; സ്വാമിയുടെ മരണത്തിന്റെ കാരണം അദ്ദേഹത്തിനെതിരായ പീഡനമാണെന്ന് വ്യക്തമായിരിക്കെ ,അതുമായി ബന്ധപ്പെട്ട് സി.പി.എം പുറപ്പെടുവിച്ച പ്രസ്താവന പാര്&#x200d;ട്ടിയുടെ മുഖംമൂടി അഴിഞ്ഞുവീഴുന്നതായി. സ്റ്റാന്&#x200d; സ്വാമിക്കെതിരായി പൊലീസ് നിരത്തിയ തെളിവുകള്&#x200d; കെട്ടിച്ചമച്ചതാണെന്ന് അമേരിക്കന്&#x200d; സംഘടന വ്യക്തമാക്കിയതോടെയാണ് സി.പി.എം പൊളിറ്റ് ബ്യൂറോ രംഗത്തെത്തിയത്. കേന്ദ്ര ഏജന്&#x200d;സികളെ ഉപയോഗിച്ച് കേന്ദ്രസര്&#x200d;ക്കാര്&#x200d; പൗരാവകാശപ്രവര്&#x200d;ത്തകരെ വേട്ടയാടുകയാണെന്നാണ് പി.ബിയുടെ പ്രസ്താവന..കേന്ദ്രസര്&#x200d;ക്കാരിനെ വിമര്&#x200d;ശിക്കുന്ന ആരെയും സമാനമായി ജയിലിലടക്കാനും കൊലപ്പെടുത്താനും മടിക്കില്ലെന്ന് പാ്ര്&#x200d;ട്ടി കുറ്റപ്പെടുത്തുമ്പോള്&#x200d; ജനം ഓര്&#x200d;ക്കുന്നത് കേരളത്തിലെ യു.എ.പി.എ കേസുകളാണ്. സി.പി.എം നേതൃത്തിലുള്ള സര്&#x200d;ക്കാര്&#x200d; ഇക്കഴിഞ്ഞ കാലങ്ങളില്&#x200d; കേരളത്തിലെടുത്ത കേസുകളില്&#x200d; പലതും യു.എ.പി.എയുമായി ബന്ധപ്പെട്ടതായിരുന്നു. കോഴിക്കോട്ടെ അലന്&#x200d; ഷുഹൈബ് ,താഹ ഫസല്&#x200d; എന്നിവരെ കേന്ദ്രഏജന്&#x200d;സിക്ക് പിടിച്ചുകൊടുത്തത് ഇടതുസര്&#x200d;ക്കാരാണ്. മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചതിനായിരുന്നു ഭീകരവാദബന്ധം ആരോപിച്ചുള്ള പൊലീസിന്റെ അറസറ്റും പിന്നീടുള്ള എന്&#x200d;.ഐ.എയുടെ കൈമാറ്റവും.<br />
ഇതേതുടര്&#x200d;ന്ന് സി.പി.എമ്മിനകത്ത് പോലും പ്രതിഷേധം ഉയര്&#x200d;ന്നെങ്കിലും പിണറായി സര്&#x200d;ക്കാര്&#x200d; കേസില്&#x200d; ഉറച്ചുനില്&#x200d;ക്കുകയായിരുന്നു. താഹയെ ജാമ്യത്തില്&#x200d; വിട്ടെങ്കിലും ശുഹൈബ് ഇപ്പോഴും ജയിലില്&#x200d;തന്നെയാണ്. കോടതിയുടെ കാരുണ്യത്തില്&#x200d;മാത്രമാണ് ജാമ്യം ലഭിച്ചത്. 2019 നവംബറിലായിരുന്നു ഇവരുടെ അറസ്റ്റ്. ഇരുവരും 21ഉം 24 ഉം വയസ്സുള്ള എസ്.എഫ്.ഐക്കാരായിട്ടും പിണറായിയുടെ പൊലീസ് ഇളവ് കൊടുത്തില്ല, മുസ്‌ലിംകളാണെങ്കില്&#x200d; തീവ്രവാദികളാണെന്ന വാദമാണ ്‌സി.പി.എം പോലും ഉയര്&#x200d;ത്തിയത്. പാര്&#x200d;ട്ടി പ്രാദേശികനേതൃത്വം എതിര്&#x200d;ത്തിട്ടും ജില്ലാ സെക്രട്ടറി പി.മോഹനന്&#x200d; അറസ്റ്റിനെ ന്യായീകരിച്ചു. 2020 സെപ്തംബറില്&#x200d; ഇരുവര്&#x200d;ക്കും ഹൈക്കോടതി ജാമ്യം നല്&#x200d;കിയെങ്കിലും എന്&#x200d;,.ഐ.എ എതിര്&#x200d;ക്കുകയായിരുന്നു. സുപ്രീംകോടതി ജാമ്യത്തെ പിന്നീട് അനുകൂലിച്ചു.</p>
<p>യു.എ.പി.എ കേസുകളില്&#x200d; ഇപ്പോള്&#x200d; മുതലക്കണ്ണീര്&#x200d; വാര്&#x200d;ക്കുമ്പോള്&#x200d; പൗരത്വപ്രക്ഷോഭത്തില്&#x200d;പോലും കേസുമായി മുന്നോട്ടുപോകുകയായിരുന്നു പിണറായിയുടെ സി.പി.എം സര്&#x200d;ക്കാര്&#x200d;. സ്റ്റാന്&#x200d;സ്വാമിയുടെ കമ്പ്യൂട്ടറില്&#x200d; വ്യാജരേഖകള്&#x200d; പൊലീസ് ചേര്&#x200d;ത്തി എന്നാണിപ്പോള്&#x200d; കണ്ടെത്തിയിട്ടുള്ളതെങ്കില്&#x200d; ലഘുലേഖക്കപ്പുറം യാതൊരു തെളിവും പന്തീരങ്കാവിലെ വിദ്യാര്&#x200d;ത്ഥികളുടെ കാര്യത്തില്&#x200d; ഏജന്&#x200d;സികള്&#x200d;ക്ക് കണ്ടെത്താനായിട്ടില്ല.<br />
2016 മെയ്ക്കും 2012 മെയ്ക്കും ഇടയില്&#x200d; 145 യു.എ.പി.എ കേസുകളാണ ്പിണറായിവിജന്റെ സര്&#x200d;ക്കാര്&#x200d; കേരളത്തില്&#x200d; രജിസ്റ്റര്&#x200d; ചെയ്തതെന്ന ്കണക്കുകള്&#x200d; വ്യക്തമാക്കുന്നു. രാഷ്ട്രീയമായി ബി.ജെ.പിയുടെ വര്&#x200d;ഗീയരാഷ്ട്രീയത്തെ താലോലിക്കുന്ന സമയത്ത് ഇത്തരം കേസുകള്&#x200d; അനിവാര്യമാണെന്നാണ ്‌സി.പി.എം തന്ത്രജ്ഞരുടെ പക്ഷം. ഇതാണ് തുടര്&#x200d;ഭരണത്തിലേക്ക് നയിച്ചതെന്നാണ് അവരുടെ വിലയിരുത്തല്&#x200d;. 2015ല്&#x200d; മാവോയിസ്റ്റ് നേതാവ് രൂപേഷിനെയടക്കം അറസ്റ്റ് ചെയ്തത് കേരളപൊലീസിന്റെ കൂടി സഹായത്തോടെയായിരുന്നു. ആദ്യപിണറായി ഭരണകാലത്ത് എട്ടുപേരെയാണ് മാവോയിസത്തിന്റെ പേരില്&#x200d; കേരളത്തിലെ വനാന്തരങ്ങളില്&#x200d; വെടിവെച്ചുകൊന്നത്. എന്നിട്ടാണ ്‌സ്റ്റാന്&#x200d;സ്വാമിക്കും വരവരറാവുവിനെപോലുള്ളവര്&#x200d;ക്കും വേണ്ടിയുള്ള സി.പി.എം പി.ബി.യയുടെ കണ്ണീര്&#x200d;!</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ldf-cpm-uapa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അലന്&#x200d; ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കത്തില്&#x200d;നിന്ന് സര്&#x200d;ക്കാര്&#x200d; പിന്മാറണമെന്ന് സിറ്റിസണ്&#x200d;സ് ഫോര്&#x200d; ഡെമോക്രസി</title>
		<link>https://www.chandrikadaily.com/citizens-for-democracy-urges-government-to-back-off-move-to-cancel-alan-shuhaibs-bail.html</link>
					<comments>https://www.chandrikadaily.com/citizens-for-democracy-urges-government-to-back-off-move-to-cancel-alan-shuhaibs-bail.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 25 Nov 2022 06:48:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[alan shuhaib]]></category>
		<category><![CDATA[uapa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=223400</guid>

					<description><![CDATA[ജനാധിപത്യപരമായി പ്രതിഷേധിച്ചതിനാണ് അലനെതിരെ കേസെടുത്തത്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസില്&#x200d; ജയിലിലായിരുന്ന നിയമവിദ്യാര്&#x200d;ഥി അലന്&#x200d; ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കത്തില്&#x200d;നിന്ന് സര്&#x200d;ക്കാര്&#x200d; പിന്മാറണമെന്ന് സിറ്റിസണ്&#x200d;സ് ഫോര്&#x200d; ഡെമോക്രസി. ജാമ്യം റദ്ദാക്കാന്&#x200d; എന്&#x200d;.ഐ.എക്ക് പൊലീസ് റിപ്പോര്&#x200d;ട്ട് നല്&#x200d;കിയിട്ടുണ്ടെന്ന വിവരം ആശങ്കയുണ്ടാക്കുന്നതാണെന്ന് സിറ്റിസണ്&#x200d;സ് ഫോര്&#x200d; ഡെമോക്രസി സംയുക്ത പ്രസ്താവനയില്&#x200d; പറഞ്ഞു. കണ്ണൂര്&#x200d; പാലയാട് സ്‌കൂള്&#x200d; ഓഫ് ലീഗല്&#x200d; സ്റ്റഡീസില്&#x200d; എസ്.എഫ്.ഐയുടെ ജനാധിപത്യവിരുദ്ധ സമീപനങ്ങള്&#x200d;ക്കെതിരെ വിദ്യാര്&#x200d;ഥികള്&#x200d;ക്കൊപ്പം നിന്ന് ജനാധിപത്യപരമായി പ്രതിഷേധിച്ചതിനാണ് അലനെതിരെ കേസെടുത്തത്.</p>
<p>സര്&#x200d;ക്കാര്&#x200d; ഇപ്പോള്&#x200d; ശ്രമിക്കുന്ന നീക്കത്തില്&#x200d; നിന്നും ഉടന്&#x200d; പിന്തിരിയണമെന്ന് സിറ്റിസണ്&#x200d;സ് ഫോര്&#x200d; ഡെമോക്രസി ആവശ്യപ്പെടുന്നു. ഇത്തരം പ്രതികാര നടപടികള്&#x200d;, വിദ്യാര്&#x200d;ഥി യുവ സമൂഹത്തിന്റെ ആരോഗ്യകരമായ സാമൂഹ്യ ഇടപെടല്&#x200d; തടയുന്നതിന് മാത്രേ ഉപകരിക്കൂ. അലന്&#x200d; ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടി സര്&#x200d;ക്കാരും എന്&#x200d;.ഐ.എയും പിന്&#x200d;വലിക്കണമെന്നും അലനൊപ്പം ജനാധിപത്യസമൂഹം ഒറ്റക്കെട്ടായി നിന്ന് ഈ ആവശ്യം ഉന്നയിക്കണമെന്നും അഭ്യര്&#x200d;ത്ഥിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/citizens-for-democracy-urges-government-to-back-off-move-to-cancel-alan-shuhaibs-bail.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പന്തീരങ്കാവ് കേസ്:  ഒരു മുന്&#x200d; എസ്.എഫ്.ഐ പ്രവര്&#x200d;ത്തകന്&#x200d; കൂടി യു.എ.പി.എ പ്രകാരം അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/nia-arrest-in-pantheerangavu-case.html</link>
					<comments>https://www.chandrikadaily.com/nia-arrest-in-pantheerangavu-case.html#respond</comments>
		
		<dc:creator><![CDATA[adil]]></dc:creator>
		<pubDate>Thu, 21 Jan 2021 15:30:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[alan shuhaib]]></category>
		<category><![CDATA[N I A]]></category>
		<category><![CDATA[pantheerankav case]]></category>
		<category><![CDATA[thaha fasal]]></category>
		<category><![CDATA[uapa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=177465</guid>

					<description><![CDATA[കാലിക്കറ്റ് സർവ്വകലാശാല എഞ്ചനീയറിംഗ് കോളജിലെ എസ്.എഫ്.ഐ മുൻ യൂനിറ്റ് പ്രസിഡന്റ് വിജിത് വിജയനെയാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്

]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കേരളത്തില്&#x200d; നിന്ന് വീണ്ടും യു.എ.പി.എ അറസ്റ്റ്. ഒരു മുന്&#x200d; എസ്.എഫ്.ഐ പ്രവര്&#x200d;ത്തകന്&#x200d; വയനാട് വെങ്ങപ്പള്ളി സ്വദേശി വിജിത് വിജയനാണ് അറസ്റ്റിലായത്. പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിലാണ് വിജിതിനെ എന്&#x200d;.ഐ.എ അറസ്റ്റ് ചെയ്തത്. കല്&#x200d;പ്പറ്റയിലെത്തിയ കൊച്ചി എന്&#x200d;ഐഎ യൂണിറ്റാണ് വിജിത്തിനെ വീട്ടിൽ നിന്നും വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. പന്തീരാങ്കാവ് കേസിലെ നാലാം പ്രതിയാണ് വിജിത് വിജയന്&#x200d;. അലന്&#x200d; ഷുഹൈബ്, താഹ ഫസല്&#x200d; എന്നിവരുമായി ബന്ധമുള്ളയാളാണ് വിജിതെന്നും അലനെയും താഹയെയും മാവോയിസ്റ്റ് സംഘടനയില്&#x200d; ചേര്&#x200d;ത്തത് ഇയാളാണെന്നും എന്&#x200d;ഐഎ ആരോപിച്ചിരുന്നു.</p>
<p>ഇതേ കേസില്&#x200d; 2020 മെയ് 1ന് വിജിതിനെ എന്&#x200d;.ഐ.എ കസ്റ്റഡിയില്&#x200d; എടുത്തു ചോദ്യം ചെയ്തിരുന്നു. കാലിക്കറ്റ് സര്&#x200d;വ്വകലാശാല എഞ്ചനീയറിംഗ് കോളജില്&#x200d; എസ്.എഫ്.ഐയുടെ മുന്&#x200d; യൂനിറ്റ് പ്രസിഡന്റും തേഞ്ഞിപ്പാലം എസ്.എഫ്.ഐ ഏരിയ മുന്&#x200d; കമ്മിറ്റി അംഗവുമായിരുന്നു. കോഴിക്കോട് ചെറുകുളത്തൂരില്&#x200d; ട്യൂഷന്&#x200d; സെന്റര്&#x200d; നടത്തിവരികയായിരുന്നു.</p>
<p>പന്തീരങ്കാവ് കേസ് എന്&#x200d;.ഐ.എ ഏറ്റെടുക്കണമെന്ന് പിണറായി വിജയന്&#x200d; സര്&#x200d;ക്കാരാണ് ആവശ്യപ്പെട്ടത്. കേസില്&#x200d; നേരത്തേ അറസ്റ്റിലായ രണ്ട് പേരും ഇടതുപ്രവര്&#x200d;ത്തകരായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nia-arrest-in-pantheerangavu-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
