<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>univercity collage &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/univercity-collage/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 24 Sep 2019 05:41:38 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>univercity collage &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസ്: ശിവരഞ്ജിത്തിനും നസീമിനും ജാമ്യം; ഇരുവര്&#x200d;ക്കും പുറത്തിറങ്ങാനാകില്ല</title>
		<link>https://www.chandrikadaily.com/univercity-college-shivaranjith-naseem-bal-news.html</link>
					<comments>https://www.chandrikadaily.com/univercity-college-shivaranjith-naseem-bal-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 24 Sep 2019 05:38:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[psc issue]]></category>
		<category><![CDATA[univercity collage]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=139984</guid>

					<description><![CDATA[തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലെ പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും ഉപാധികളോടെ ജാമ്യം ലഭിച്ചു. തിരുവനന്തപുരം ജില്ലാ പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് കോടതി പ്രതികള്&#x200d;ക്ക് ജാമ്യം അനുവദിച്ചത്. എന്നാല്&#x200d; പിഎസ്‌സി ക്രമക്കേട് കേസില്&#x200d; ജാമ്യം ലഭിച്ചിട്ടില്ലാത്തതിനാല്&#x200d; ഇരുവര്&#x200d;ക്കും പുറത്തിറങ്ങാനാകില്ലെന്നാണ് റിപ്പോര്&#x200d;ട്ട്. യൂണിവേഴ്‌സിറ്റി കോളജിലെ മൂന്നാം വര്&#x200d;ഷ ബിരുദ വിദ്യാര്&#x200d;ത്ഥി അഖിലിനെ വധിക്കാന്&#x200d; ശ്രമിച്ച കേസിലാണ് ഒന്നാം പ്രതി ശിവരഞ്ജിത്തിനും, രണ്ടാം പ്രതി നസീമിനും ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ജൂലൈ 15നു കന്റോണ്&#x200d;മെന്റ് സ്‌റ്റേഷനില്&#x200d; കീഴടങ്ങിയ പ്രതികള്&#x200d;ക്ക് 68 [&#8230;]]]></description>
										<content:encoded><![CDATA[
<p>തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലെ പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും ഉപാധികളോടെ  ജാമ്യം ലഭിച്ചു. തിരുവനന്തപുരം ജില്ലാ പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് കോടതി പ്രതികള്&#x200d;ക്ക് ജാമ്യം അനുവദിച്ചത്. എന്നാല്&#x200d; പിഎസ്‌സി ക്രമക്കേട് കേസില്&#x200d; ജാമ്യം ലഭിച്ചിട്ടില്ലാത്തതിനാല്&#x200d; ഇരുവര്&#x200d;ക്കും പുറത്തിറങ്ങാനാകില്ലെന്നാണ് റിപ്പോര്&#x200d;ട്ട്. </p>



<p>യൂണിവേഴ്‌സിറ്റി കോളജിലെ മൂന്നാം വര്&#x200d;ഷ ബിരുദ വിദ്യാര്&#x200d;ത്ഥി അഖിലിനെ വധിക്കാന്&#x200d; ശ്രമിച്ച കേസിലാണ് ഒന്നാം പ്രതി ശിവരഞ്ജിത്തിനും, രണ്ടാം പ്രതി നസീമിനും ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ജൂലൈ 15നു കന്റോണ്&#x200d;മെന്റ് സ്‌റ്റേഷനില്&#x200d; കീഴടങ്ങിയ പ്രതികള്&#x200d;ക്ക് 68 ദിവസത്തിനു ശേഷമാണു ജാമ്യം ലഭിക്കുന്നത്. ജാമ്യം അനുവദിച്ച തിരുവനന്തപുരം പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് കോടതി ഇരുവരും യൂണിവേഴ്‌സിറ്റി കോളജില്&#x200d; പ്രവേശിക്കരുതെന്നു നിര്&#x200d;ദ്ദേശിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/univercity-college-shivaranjith-naseem-bal-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യൂണിവേഴ്‌സിറ്റി കോളേജില്&#x200d; പുതിയ പ്രിന്&#x200d;സിപ്പല്&#x200d;; കോളേജ് തിങ്കളാഴ്ച്ച തുറക്കും</title>
		<link>https://www.chandrikadaily.com/trivandrum-univercity-collage-new-principal-news.html</link>
					<comments>https://www.chandrikadaily.com/trivandrum-univercity-collage-new-principal-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 17 Jul 2019 12:05:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[univercity collage]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=133477</guid>

					<description><![CDATA[തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്&#x200d; പുതിയ പ്രിന്&#x200d;സിപ്പലായി ഡോ സി.സി.ബാബുവിനെ നിയമിച്ചു. നിലവില്&#x200d; തൃശൂര്&#x200d; ഗവണ്&#x200d;മെന്റ് കോളേജ് പ്രിന്&#x200d;സിപ്പലാണ് ഡോ സി.സി.ബാബു. പ്രിന്&#x200d;സിപ്പല്&#x200d; കെ.വിശ്വംഭരനെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സര്&#x200d;ക്കാറിന്റെ സ്വാഭാവിക നടപടിയാണെന്നാണ് സ്ഥലംമാറ്റത്തെ കുറിച്ചുള്ള വിശദീകരണം. യൂണിവേഴ്‌സിറ്റി കോളേജില്&#x200d; കഴിഞ്ഞ വെള്ളിയാഴ്ച്ചയുണ്ടായ അക്രമസംഭവങ്ങള്&#x200d; നിയന്ത്രിക്കുന്നതില്&#x200d; പ്രിന്&#x200d;സിപ്പാലിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായി വിമര്&#x200d;ശനങ്ങളുണ്ടായിരുന്നു. പ്രിന്&#x200d;സിപ്പില്&#x200d; എസ്.എഫ്.ഐയുടെ കൈയിലെ കളിപ്പാവയാണെന്നായിരുന്നു വിമര്&#x200d;ശനങ്ങള്&#x200d;. ഇതിന് പിന്നാലെയാണ് പ്രിന്&#x200d;സിപ്പലിനെ സ്ഥലംമാറ്റികൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.]]></description>
										<content:encoded><![CDATA[
<p>തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്&#x200d; പുതിയ പ്രിന്&#x200d;സിപ്പലായി ഡോ സി.സി.ബാബുവിനെ നിയമിച്ചു. നിലവില്&#x200d; തൃശൂര്&#x200d; ഗവണ്&#x200d;മെന്റ് കോളേജ് പ്രിന്&#x200d;സിപ്പലാണ് ഡോ സി.സി.ബാബു. പ്രിന്&#x200d;സിപ്പല്&#x200d; കെ.വിശ്വംഭരനെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സര്&#x200d;ക്കാറിന്റെ സ്വാഭാവിക നടപടിയാണെന്നാണ് സ്ഥലംമാറ്റത്തെ കുറിച്ചുള്ള വിശദീകരണം. </p>



<p>യൂണിവേഴ്‌സിറ്റി കോളേജില്&#x200d; കഴിഞ്ഞ വെള്ളിയാഴ്ച്ചയുണ്ടായ അക്രമസംഭവങ്ങള്&#x200d; നിയന്ത്രിക്കുന്നതില്&#x200d; പ്രിന്&#x200d;സിപ്പാലിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായി വിമര്&#x200d;ശനങ്ങളുണ്ടായിരുന്നു. പ്രിന്&#x200d;സിപ്പില്&#x200d; എസ്.എഫ്.ഐയുടെ കൈയിലെ കളിപ്പാവയാണെന്നായിരുന്നു വിമര്&#x200d;ശനങ്ങള്&#x200d;. ഇതിന് പിന്നാലെയാണ് പ്രിന്&#x200d;സിപ്പലിനെ സ്ഥലംമാറ്റികൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trivandrum-univercity-collage-new-principal-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കലാലയങ്ങളിൽ അക്രമം അവസാനിപ്പിക്കാൻ സർക്കാർ നിസ്സംഗത വെടിയുക; &#8220;എം.എസ്.എഫ്  ചലോ സെക്രട്ടറിയേറ്റ്&#8221; നാളെ</title>
		<link>https://www.chandrikadaily.com/msf-chalo-secretariat-on-july-16.html</link>
					<comments>https://www.chandrikadaily.com/msf-chalo-secretariat-on-july-16.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 16 Jul 2019 07:15:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[akhil chandran]]></category>
		<category><![CDATA[cpm terror]]></category>
		<category><![CDATA[MSF]]></category>
		<category><![CDATA[msf kerala]]></category>
		<category><![CDATA[sfi attack]]></category>
		<category><![CDATA[univercity collage]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=133326</guid>

					<description><![CDATA[തിരുവനന്തപുരം : കലാലയങ്ങളിലെ അക്രമം അവസാനിപ്പിച്ച് വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് പഠനാന്തരീക്ഷം ഒരുക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കുക, വിദ്യാര്&#x200d;ത്ഥി പ്രവേശനത്തിലെ രാഷ്ട്രീയ ഇടപെടല്&#x200d; അവസാനിപ്പിക്കുക, സര്&#x200d;വകലാശാലകളിലെ പാര്&#x200d;ട്ടിവല്&#x200d;കരണം ഇല്ലാതാക്കുക, പി.എസ്.സിയുടെ സുതാര്യത ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങള്&#x200d; ഉന്നയിച്ച് എം.എസ്.എഫ് ചലോ സെക്രട്ടറിയേറ്റ് മാര്&#x200d;ച്ച് നാളെ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്&#x200d;, ജനറല്&#x200d; സെക്രട്ടറി എം.പി നവാസ് എന്നിവര്&#x200d; അറിയിച്ചു. സര്&#x200d;വകലാശാലകളിലും ക്യാമ്പസുകളിലും പാര്&#x200d;ട്ടി വല്&#x200d;കരണത്തിന്റെ ഏകാധിപത്യം അരങ്ങേറുമ്പോള്&#x200d; ജനാധിപത്യ രീതിയിലുള്ള പ്രതിരോധമായി വിദ്യാര്&#x200d;ത്ഥി സമൂഹം റാലിയില്&#x200d; അണിനിരക്കും. ചലോ [&#8230;]]]></description>
										<content:encoded><![CDATA[
<p>തിരുവനന്തപുരം : കലാലയങ്ങളിലെ അക്രമം അവസാനിപ്പിച്ച് വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് പഠനാന്തരീക്ഷം ഒരുക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കുക, വിദ്യാര്&#x200d;ത്ഥി പ്രവേശനത്തിലെ രാഷ്ട്രീയ ഇടപെടല്&#x200d; അവസാനിപ്പിക്കുക, സര്&#x200d;വകലാശാലകളിലെ പാര്&#x200d;ട്ടിവല്&#x200d;കരണം ഇല്ലാതാക്കുക, പി.എസ്.സിയുടെ സുതാര്യത ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങള്&#x200d; ഉന്നയിച്ച് എം.എസ്.എഫ് ചലോ സെക്രട്ടറിയേറ്റ് മാര്&#x200d;ച്ച് നാളെ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്&#x200d;, ജനറല്&#x200d; സെക്രട്ടറി എം.പി നവാസ് എന്നിവര്&#x200d; അറിയിച്ചു. സര്&#x200d;വകലാശാലകളിലും ക്യാമ്പസുകളിലും പാര്&#x200d;ട്ടി വല്&#x200d;കരണത്തിന്റെ ഏകാധിപത്യം അരങ്ങേറുമ്പോള്&#x200d; ജനാധിപത്യ രീതിയിലുള്ള പ്രതിരോധമായി വിദ്യാര്&#x200d;ത്ഥി സമൂഹം റാലിയില്&#x200d;  അണിനിരക്കും. ചലോ സെക്രട്ടറിയേറ്റ് പ്രക്ഷോഭ റാലിയുടെ ഭാഗമായി ഖാദര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടിന്മേലുള്ള സര്&#x200d;ക്കാര്&#x200d; നിലപാട് തിരുത്തുക,  മലബാര്&#x200d; മേഖലയിലെ പ്ലസ്ടു, ഡിഗ്രി സീറ്റുകള്&#x200d; വര്&#x200d;ധിപ്പിക്കുക,  സ്വാശ്രയ മെഡിക്കല്&#x200d; രംഗത്തെ കച്ചവടം അവസാനിപ്പിക്കുക, സാങ്കേതിക സര്&#x200d;വ്വകലാശാലയോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ നിരവധി വിഷയങ്ങള്&#x200d;   അവകാശ  പത്രികയായി  സര്&#x200d;ക്കാരിന് സമര്&#x200d;പ്പിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/msf-chalo-secretariat-on-july-16.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യൂണിവേഴ്‌സിറ്റി കോളേജ് സംഘര്&#x200d;ഷം: റിപ്പോര്&#x200d;ട്ട് ആവശ്യപ്പെട്ട് ഗവര്&#x200d;ണര്&#x200d;</title>
		<link>https://www.chandrikadaily.com/univercity-collage-governer-report-news.html</link>
					<comments>https://www.chandrikadaily.com/univercity-collage-governer-report-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 16 Jul 2019 06:58:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[p sadashivam]]></category>
		<category><![CDATA[univercity collage]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=133322</guid>

					<description><![CDATA[തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് സംഘര്&#x200d;ഷത്തില്&#x200d; റിപ്പോര്&#x200d;ട്ട് ആവശ്യപ്പെട്ട് ഗവര്&#x200d;ണര്&#x200d; പി സദാശിവം. കോളേജില്&#x200d; നടന്ന അക്രമസംഭവങ്ങളിലും പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആക്ഷേപങ്ങളിലും വിശദമായ റിപ്പോര്&#x200d;ട്ട് വേണമെന്നാണ് ഗവര്&#x200d;ണര്&#x200d; സര്&#x200d;വ്വകലാശാല വൈസ് ചാന്&#x200d;സിലറോട് ആവശ്യപ്പെട്ടിട്ടുള്ളത്. യൂണിവേഴ്‌സിറ്റി കോളേജില്&#x200d; നടന്ന വധശ്രമക്കേസിലെ പ്രധാന പ്രതിയുടെ വീട്ടില്&#x200d; നിന്നും യൂണിയന്&#x200d; ഓഫീസ് പ്രവര്&#x200d;ത്തിച്ചിരുന്ന മുറിയില്&#x200d; നിന്നും സര്&#x200d;വ്വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസുകെട്ടുകളും സീലുകളും കണ്ടെടുത്തതിലും വിശദീകരണം വേണമെന്നാണ് ഗവര്&#x200d;ണര്&#x200d; ആവശ്യപ്പെട്ടിട്ടുള്ളത്. വിശദമായ റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കണമെന്നാണ് സര്&#x200d;വ്വകലാശാല വൈസ് ചാന്&#x200d;സിലര്&#x200d;ക്ക് ചാന്&#x200d;സിലര്&#x200d; കൂടിയായ ഗവര്&#x200d;ണര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് സംഘര്&#x200d;ഷത്തില്&#x200d; റിപ്പോര്&#x200d;ട്ട് ആവശ്യപ്പെട്ട് ഗവര്&#x200d;ണര്&#x200d; പി സദാശിവം. കോളേജില്&#x200d; നടന്ന അക്രമസംഭവങ്ങളിലും പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആക്ഷേപങ്ങളിലും വിശദമായ റിപ്പോര്&#x200d;ട്ട് വേണമെന്നാണ് ഗവര്&#x200d;ണര്&#x200d; സര്&#x200d;വ്വകലാശാല വൈസ് ചാന്&#x200d;സിലറോട് ആവശ്യപ്പെട്ടിട്ടുള്ളത്. </p>



<p>യൂണിവേഴ്‌സിറ്റി കോളേജില്&#x200d; നടന്ന വധശ്രമക്കേസിലെ പ്രധാന പ്രതിയുടെ വീട്ടില്&#x200d; നിന്നും യൂണിയന്&#x200d; ഓഫീസ് പ്രവര്&#x200d;ത്തിച്ചിരുന്ന മുറിയില്&#x200d; നിന്നും സര്&#x200d;വ്വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസുകെട്ടുകളും സീലുകളും കണ്ടെടുത്തതിലും വിശദീകരണം വേണമെന്നാണ് ഗവര്&#x200d;ണര്&#x200d; ആവശ്യപ്പെട്ടിട്ടുള്ളത്. വിശദമായ റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കണമെന്നാണ് സര്&#x200d;വ്വകലാശാല വൈസ് ചാന്&#x200d;സിലര്&#x200d;ക്ക് ചാന്&#x200d;സിലര്&#x200d; കൂടിയായ ഗവര്&#x200d;ണര്&#x200d; നല്&#x200d;കിയ നിര്&#x200d;ദ്ദേശം. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/univercity-collage-governer-report-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമം; കൂടുതല്&#x200d;പേരെ തിരിച്ചറിഞ്ഞു; ആറ് അറസ്റ്റ്</title>
		<link>https://www.chandrikadaily.com/16-people-who-are-involved-in-university-conflict-are-identified.html</link>
					<comments>https://www.chandrikadaily.com/16-people-who-are-involved-in-university-conflict-are-identified.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 16 Jul 2019 05:58:50 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[akhil chandran]]></category>
		<category><![CDATA[cpm terror]]></category>
		<category><![CDATA[univercity collage]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=133311</guid>

					<description><![CDATA[യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ പ്രവര്&#x200d;ത്തകന്&#x200d; അഖില്&#x200d; മോഹനെ കുത്തിക്കൊലപ്പെടുത്താന്&#x200d; ശ്രമിച്ച കേസില്&#x200d; 16 പേരെകൂടി തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളടക്കം ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടി പ്രതിചേര്&#x200d;ത്താവും പൊലീസ് ഇന്ന് കോടതിയില്&#x200d; റിപ്പോര്&#x200d;ട്ട് നല്&#x200d;കുക. അതേസമയം അഖലിനെ കൊലപ്പെടുത്താന്&#x200d; ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കസ്റ്റഡിയില്&#x200d; വാങ്ങാന്&#x200d; പൊലീസ് ഇന്ന് അപേക്ഷ നല്&#x200d;കും. തിരുവനന്തപുരം ജുഡിഷ്യല്&#x200d; ഒന്നാം മജിസ്ട്രേറ്റ് കോടതി നാലിലാണ് അപേക്ഷ സമര്&#x200d;പ്പിക്കുന്നത്. ഇന്നലെ പുലര്&#x200d;ച്ചെ അറസ്റ്റിലായ ഒന്നാം [&#8230;]]]></description>
										<content:encoded><![CDATA[
<p>യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ പ്രവര്&#x200d;ത്തകന്&#x200d; അഖില്&#x200d; മോഹനെ കുത്തിക്കൊലപ്പെടുത്താന്&#x200d; ശ്രമിച്ച കേസില്&#x200d; 16 പേരെകൂടി തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളടക്കം ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടി പ്രതിചേര്&#x200d;ത്താവും പൊലീസ് ഇന്ന് കോടതിയില്&#x200d; റിപ്പോര്&#x200d;ട്ട് നല്&#x200d;കുക.  </p>



<p>അതേസമയം അഖലിനെ കൊലപ്പെടുത്താന്&#x200d; ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കസ്റ്റഡിയില്&#x200d; വാങ്ങാന്&#x200d; പൊലീസ് ഇന്ന് അപേക്ഷ നല്&#x200d;കും. തിരുവനന്തപുരം ജുഡിഷ്യല്&#x200d; ഒന്നാം മജിസ്ട്രേറ്റ് കോടതി നാലിലാണ് അപേക്ഷ സമര്&#x200d;പ്പിക്കുന്നത്.</p>



<p>ഇന്നലെ പുലര്&#x200d;ച്ചെ അറസ്റ്റിലായ ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി എ.എന്&#x200d;.നസീം എന്നിവര്&#x200d; പൊലീസിനോട് കുറ്റം സമ്മതിച്ചതായാണ് വിവരം. അഖിലിനെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ആര്&#x200d;.ശിവരഞ്ജിത്താണ് കുത്തിയതെന്നതിന് തെളിവുണ്ടെന്ന് പൊലീസ്. പെട്ടെന്നുള്ള പ്രകോപനം മൂലമാണ് കുത്തിയതെന്നാണ് ശിവരഞ്ജിത്തിന്റെ മൊഴി. ശിവരഞ്ജിത്തിന്റെ കയ്യില്&#x200d; കത്തികൊണ്ട് മുറിഞ്ഞപാടും കണ്ടെത്തി. ശിവരഞ്ജിത്തിന്റെയും നസീമിന്റെയും കയ്യില്&#x200d; രക്തം കണ്ടിരുന്നുവെന്ന് മറ്റു പ്രതികളും മൊഴി നല്&#x200d;കിയിട്ടുണ്ട്. അക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇവരെ കസ്റ്റഡിയില്&#x200d; വാങ്ങുന്നത്.</p>



<p>അതേസമയം പ്രതികളെ ചോദ്യം ചെയ്യല്&#x200d; തുടരുകയാണ്. നേരത്തെ പൊലീസ് പിടിയിലായ ആദില്&#x200d;, ആരോമല്&#x200d;, അദ്വൈത് എന്നിവരെ ഈമാസം 29 വരെ കോടതി റിമാന്&#x200d;ഡ് ചെയ്തു.</p>



<p>സംഘര്&#x200d;ഷത്തില്&#x200d; കോളേജിന് പുറത്തുള്ളവരും ഉള്&#x200d;പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊലീസിനെ ആക്രമിച്ച കേസിലെ  പ്രതികളിലൊരാളായ ബാലരാമപുരം സ്വദേശി ഹൈദറും കാട്ടാക്കട സ്വദേശി ഹരീഷും വധശ്രമത്തില്&#x200d; ഉള്&#x200d;പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. </p>



<figure class="wp-block-image"><img loading="lazy" width="710" height="400" src="https://www.chandrikadaily.com/wp-content/uploads/2019/07/pjimage-49-jpg_710x400xt.jpg" alt="" class="wp-image-133175"/></figure>



<p>പെട്ടെന്നുള്ള പ്രകോപനമാണ് സംഘര്&#x200d;ഷത്തിനുള്ള കാരണം. ശിവരഞ്ജിത്താണ് കുത്തിയതെന്ന് ഉറപ്പിക്കാമെന്നും പൊലീസ് വ്യക്തമാക്കി. ഇതോടെ കോളജിലെ സംഭവം ലഘൂകരിക്കാനുള്ള സി.പി.എമ്മിന്റെ ശ്രമം പാഴായി. പാര്&#x200d;ട്ടിക്കുള്ളില്&#x200d; മാത്രമല്ല, വിദ്യാര്&#x200d;ത്ഥിസംഘടനയിലും ചേരിതിരിവുണ്ടെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. അഖിലിനെ കുത്തിയത് ശിവരഞ്ജിത്താണെന്ന് എഫ്.ഐ.ആറിലും വ്യക്തമാക്കിയിരുന്നു. നസീമും അമലും പിടിച്ചുനിര്&#x200d;ത്തി. ശിവരഞ്ജിത്ത് നെഞ്ചില്&#x200d; കത്തികൊണ്ടു കുത്തുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറില്&#x200d; പറയുന്നത്. സംഭവത്തിന് ദൃക്സാക്ഷികളായ വിദ്യാര്&#x200d;ഥികളും സമാനമായ മൊഴിയാണ് നല്&#x200d;കിയത്. കുത്തിയത് ശിവരഞ്ജിത്താണെന്നും സംഘത്തില്&#x200d; ഇരുപതിലേറെ എസ്.എഫ്.ഐക്കാര്&#x200d; ഉണ്ടായിരുന്നുവെന്നും അഖിലിന്റെ മൊഴിയിലും പറഞ്ഞിരുന്നു. പ്രതികളായ എട്ട് പേര്&#x200d;ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ ലുക്കൗട്ട് നോട്ടീസില്&#x200d; പേരുള്ള അഞ്ചു പേരടക്കം കേസില്&#x200d; പിടിയിലായവരുടെ എണ്ണം ആറായി. ഏഴ് പേരെ കോളജില്&#x200d; നിന്നും സസ്പെന്&#x200d;ഡ് ചെയ്തിട്ടുണ്ട്. നാലുപേര്&#x200d; നേരത്തെ പൊലീസ് പിടിയിലായിരുന്നു. അദ്വൈ്വത്, ആരോമല്&#x200d;, ആദില്&#x200d;, ഇജാബ് എന്നിവരാണ് നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. ശിവരഞ്ജിത് യൂണിവേഴ്സിറ്റി കോളജിലെ എസ.്എഫ.്ഐ യൂണിറ്റ് പ്രസിഡന്റും നസീം സെക്രട്ടറിയുമാണ്.<br>
കേസില്&#x200d; പതിനഞ്ച് പ്രതികള്&#x200d; ഉള്&#x200d;പ്പെട്ടതായും മുഴുവന്&#x200d; പേര്&#x200d;ക്കും എതിരെ വധശ്രമത്തിന് കേസ് എടുക്കുമെന്നും പൊലീസ് പറഞ്ഞു. കോളേജ് ഹോസ്റ്റലിലും സ്റ്റുഡന്റ്സ് സെന്ററിലും പ്രതികള്&#x200d;ക്കായി പൊലീസ് റെയ്ഡ് നടത്തിയിരുന്നു. സംഘര്&#x200d;ഷമുണ്ടായി മൂന്ന് ദിവസമായിട്ടും മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യാത്തതില്&#x200d; പൊലീസിനെതിരെ വന്&#x200d; വിമര്&#x200d;ശനമുയര്&#x200d;ന്നിരുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് വധശ്രമത്തിനു പിന്നിലെന്ന് പറയുമ്പോഴും പ്രതികള്&#x200d; എങ്ങനെ കത്തിയുമായി ക്യാമ്പസില്&#x200d; എത്തി എന്ന ചോദ്യവും പ്രസക്തമാണ്. ആസൂത്രിത വധശ്രമമാണ് നടന്നതെന്ന ആരോപണം ശരിവെക്കുന്നതാണിത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/16-people-who-are-involved-in-university-conflict-are-identified.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ്.എഫ്.ഐ ക്രിമിനലുകള്&#x200d; റാങ്ക് പട്ടികയില്&#x200d;; മുസ്്‌ലിം യൂത്ത്‌ലീഗ് കലക്‌ട്രേറ്റ് മാര്&#x200d;ച്ച് 20ന്</title>
		<link>https://www.chandrikadaily.com/muslim-youth-league-collect-orate-march-says-pk-firos.html</link>
					<comments>https://www.chandrikadaily.com/muslim-youth-league-collect-orate-march-says-pk-firos.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 16 Jul 2019 05:10:42 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[akhil chandran]]></category>
		<category><![CDATA[cpm terror]]></category>
		<category><![CDATA[muslim youth league]]></category>
		<category><![CDATA[myl general secretary]]></category>
		<category><![CDATA[pk firos]]></category>
		<category><![CDATA[sfi attack]]></category>
		<category><![CDATA[univercity collage]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=133306</guid>

					<description><![CDATA[കോഴിക്കോട്: പി.എസ്.സി നടത്തിയ പൊലീസ് കോണ്&#x200d;സ്റ്റബിള്&#x200d; റാങ്ക് ലിസ്റ്റില്&#x200d; എസ്.എഫ്.ഐ ക്രിമിനലുകള്&#x200d; ഇടം നേടിയതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസ് വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; ആവശ്യപ്പെട്ടു. ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തും രണ്ടാം റാങ്കുകാരനായ പ്രണവും ഇരുപത്തിയെട്ടാം റാങ്കുകാരനായ നസീമും എസ്.എഫ്.ഐ നേതാക്കളും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്&#x200d;ത്ഥികളും നിരവധി ക്രിമിനല്&#x200d; കേസുകളിലെ പ്രതികളുമാണ്. കാസര്&#x200d;കോട് ബറ്റാലിയന്&#x200d; തെരഞ്ഞെടുത്തവര്&#x200d;ക്ക് എങ്ങനെ തിരുവനന്തപുരത്ത് പരീക്ഷ സെന്റര്&#x200d; അനുവദിച്ചു എന്നതിനെ കുറിച്ചും അന്വേഷിക്കണം. [&#8230;]]]></description>
										<content:encoded><![CDATA[
<p> കോഴിക്കോട്: പി.എസ്.സി നടത്തിയ പൊലീസ് കോണ്&#x200d;സ്റ്റബിള്&#x200d; റാങ്ക് ലിസ്റ്റില്&#x200d; എസ്.എഫ്.ഐ ക്രിമിനലുകള്&#x200d; ഇടം നേടിയതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസ് വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; ആവശ്യപ്പെട്ടു. ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തും രണ്ടാം റാങ്കുകാരനായ പ്രണവും ഇരുപത്തിയെട്ടാം റാങ്കുകാരനായ നസീമും എസ്.എഫ്.ഐ നേതാക്കളും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്&#x200d;ത്ഥികളും നിരവധി ക്രിമിനല്&#x200d; കേസുകളിലെ പ്രതികളുമാണ്. <br> കാസര്&#x200d;കോട് ബറ്റാലിയന്&#x200d; തെരഞ്ഞെടുത്തവര്&#x200d;ക്ക് എങ്ങനെ തിരുവനന്തപുരത്ത് പരീക്ഷ സെന്റര്&#x200d; അനുവദിച്ചു എന്നതിനെ കുറിച്ചും അന്വേഷിക്കണം. യൂണിവേഴ്‌സിറ്റി കോളജില്&#x200d; അഡ്മിഷന്&#x200d; ലഭിച്ചത് കൊണ്ട് ഇവര്&#x200d; മെരിറ്റുള്ള വിദ്യാര്&#x200d;ത്ഥികള്&#x200d; ആണ് എന്ന വാദം ശരിയല്ല. ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്ത് സ്‌പോര്&#x200d;ട്‌സ് ക്വാട്ടയിലാണ് യൂണിവേഴ്‌സിറ്റി കോളജില്&#x200d; അഡ്മിഷന്&#x200d; നേടിയത് എന്ന് വ്യക്തമായിട്ടുണ്ട്. അദ്ദേഹത്തിന്റെ വീട്ടില്&#x200d; നിന്നാണ് ഫിസിക്കല്&#x200d; എഡ്യുക്കേഷന്റെ സീല്&#x200d; പിടിച്ചെടുത്തത്.  വ്യാജ സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d; ഉണ്ടാക്കിയാണോ ഇവര്&#x200d; അഡ്മിഷന്&#x200d; നേടിയത് എന്ന് സംശയമുണ്ട്. ഇതേകുറിച്ചും അന്വേഷിക്കണം. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന വ്യാപകമായി 20ന് ശനിയാഴ്ച കലക്‌ട്രേറ്റുകളിലേക്ക് മാര്&#x200d;ച്ച് നടത്തും. യൂണിവേഴ്‌സിറ്റി കോളജ് ഉള്&#x200d;പ്പെടെയുള്ള പല കോളജുകളിലും എസ്.എഫ്.ഐക്ക് വേണ്ടി ഗുണ്ടാപണിയെടുക്കാന്&#x200d; വരുന്നവര്&#x200d; അഡ്മിഷന്&#x200d; നേടുന്നത് സ്‌പോര്&#x200d;ട്‌സ് ക്വോട്ടയിലും സ്‌പോട്ട് അഡ്മിഷനിലുമാണെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. ഇത് സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തണം.<br> മന്ത്രി കെ.ടി ജലീലിന് എതിരായ ബന്ധുനിയമന കേസ് ഹൈക്കോടതി തള്ളിയെന്നും ആരോപണം ശരിയല്ലെന്നു തെളിഞ്ഞെന്നുമുള്ള സി.പി.എം സൈബര്&#x200d; പോരാളികളുടെ പ്രചാരണം വാസ്തവ വിരുദ്ധമാണ്. മോദി സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന അഴിമതിനിരോധന നിയമത്തിലെ പുതിയ വ്യവസ്ഥയുടെ മറപിടിച്ച് രക്ഷപ്പെടാന്&#x200d; ശ്രമിക്കുകയാണ്. വിജിലന്&#x200d;സിന് അന്വേഷണ അനുമതി ലഭിക്കാത്തത് ചൂണ്ടിക്കാണിച്ച് കോടതിയെ സമീപിച്ചപ്പോള്&#x200d;, മന്ത്രിസഭയുടെ അനുമതിയില്ലാതെ മന്ത്രിക്ക് എതിരെ കേസ്സെടുത്ത് അന്വേഷണം നടത്താനാവില്ലെന്നാണ് പുതിയ ഭേദഗതി ഹൈക്കോടതി ചൂണ്ടിക്കാണിക്കുകയായിരുന്നു. അതുകൊണ്ടാണ് ഹര്&#x200d;ജി തല്&#x200d;ക്കാലം പിന്&#x200d;വലിച്ച് മുഖ്യമന്ത്രിക്കും ഗവര്&#x200d;ണ്ണര്&#x200d;ക്കും അന്വേഷണം ആവശ്യപ്പെട്ട് കത്തുനല്&#x200d;കിയത്. ഇതില്&#x200d; പ്രതികൂല മറുപടി ലഭിച്ചാല്&#x200d; വീണ്ടും കോടതിയെ സമീപിക്കുമെന്നും ഫിറോസ് വ്യക്തമാക്കി. സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മായിലും വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; സംബന്ധിച്ചു.</p>




]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-youth-league-collect-orate-march-says-pk-firos.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമം; ആയുധങ്ങള്&#x200d; കണ്ടെത്താന്&#x200d; മുഖ്യപ്രതികളെ കസ്റ്റഡിയില്&#x200d; വാങ്ങും</title>
		<link>https://www.chandrikadaily.com/police-will-apply-for-custody-of-accused-on-university-conflicts.html</link>
					<comments>https://www.chandrikadaily.com/police-will-apply-for-custody-of-accused-on-university-conflicts.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 16 Jul 2019 02:58:11 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[akhil chandran]]></category>
		<category><![CDATA[cpm terror]]></category>
		<category><![CDATA[shivaranjith]]></category>
		<category><![CDATA[univercity collage]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=133298</guid>

					<description><![CDATA[യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ പ്രവര്&#x200d;ത്തകന്&#x200d; അഖില്&#x200d; മോഹനെ കൊലപ്പെടുത്താന്&#x200d; ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കസ്റ്റഡിയില്&#x200d; വാങ്ങാന്&#x200d; പൊലീസ് ഇന്ന് അപേക്ഷ നല്&#x200d;കും. തിരുവനന്തപുരം ജുഡിഷ്യല്&#x200d; ഒന്നാം മജിസ്‌ട്രേറ്റ് കോടതി നാലിലാണ് അപേക്ഷ സമര്&#x200d;പ്പിക്കുന്നത്. ഇന്നലെ പുലര്&#x200d;ച്ചെ അറസ്റ്റിലായ ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി എ.എന്&#x200d;.നസീം എന്നിവര്&#x200d; പൊലീസിനോട് കുറ്റം സമ്മതിച്ചതായാണ് വിവരം. അഖിലിനെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ആര്&#x200d;.ശിവരഞ്ജിത്താണ് കുത്തിയതെന്നതിന് തെളിവുണ്ടെന്ന് പൊലീസ്. പെട്ടെന്നുള്ള പ്രകോപനം മൂലമാണ് കുത്തിയതെന്നാണ് ശിവരഞ്ജിത്തിന്റെ മൊഴി. ശിവരഞ്ജിത്തിന്റെ [&#8230;]]]></description>
										<content:encoded><![CDATA[
<p>യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ പ്രവര്&#x200d;ത്തകന്&#x200d; അഖില്&#x200d; മോഹനെ കൊലപ്പെടുത്താന്&#x200d; ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കസ്റ്റഡിയില്&#x200d; വാങ്ങാന്&#x200d; പൊലീസ് ഇന്ന് അപേക്ഷ നല്&#x200d;കും. തിരുവനന്തപുരം ജുഡിഷ്യല്&#x200d; ഒന്നാം മജിസ്‌ട്രേറ്റ് കോടതി നാലിലാണ് അപേക്ഷ സമര്&#x200d;പ്പിക്കുന്നത്. </p>



<p>ഇന്നലെ പുലര്&#x200d;ച്ചെ അറസ്റ്റിലായ ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി എ.എന്&#x200d;.നസീം എന്നിവര്&#x200d; പൊലീസിനോട് കുറ്റം സമ്മതിച്ചതായാണ് വിവരം. അഖിലിനെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ആര്&#x200d;.ശിവരഞ്ജിത്താണ് കുത്തിയതെന്നതിന് തെളിവുണ്ടെന്ന് പൊലീസ്. പെട്ടെന്നുള്ള പ്രകോപനം മൂലമാണ് കുത്തിയതെന്നാണ് ശിവരഞ്ജിത്തിന്റെ മൊഴി. ശിവരഞ്ജിത്തിന്റെ കയ്യില്&#x200d; കത്തികൊണ്ട് മുറിഞ്ഞപാടും  കണ്ടെത്തി.  ശിവരഞ്ജിത്തിന്റെയും നസീമിന്റെയും കയ്യില്&#x200d; രക്തം കണ്ടിരുന്നുവെന്ന് മറ്റു പ്രതികളും മൊഴി നല്&#x200d;കിയിട്ടുണ്ട്. അക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇവരെ കസ്റ്റഡിയില്&#x200d; വാങ്ങുന്നത്. </p>



<figure class="wp-block-image"><img loading="lazy" width="710" height="400" src="https://www.chandrikadaily.com/wp-content/uploads/2019/07/pjimage-49-jpg_710x400xt.jpg" alt="" class="wp-image-133175"/></figure>



<p>അതേസമയം പ്രതികളെ ചോദ്യം ചെയ്യല്&#x200d; തുടരുകയാണ്. നേരത്തെ പൊലീസ് പിടിയിലായ ആദില്&#x200d;, ആരോമല്&#x200d;, അദ്വൈത് എന്നിവരെ ഈമാസം 29 വരെ കോടതി റിമാന്&#x200d;ഡ് ചെയ്തു.</p>



<p>പെട്ടെന്നുള്ള പ്രകോപനമാണ് സംഘര്&#x200d;ഷത്തിനുള്ള കാരണം. ശിവരഞ്ജിത്താണ് കുത്തിയതെന്ന് ഉറപ്പിക്കാമെന്നും പൊലീസ് വ്യക്തമാക്കി. ഇതോടെ കോളജിലെ സംഭവം ലഘൂകരിക്കാനുള്ള സി.പി.എമ്മിന്റെ ശ്രമം പാഴായി. പാര്&#x200d;ട്ടിക്കുള്ളില്&#x200d; മാത്രമല്ല, വിദ്യാര്&#x200d;ത്ഥിസംഘടനയിലും ചേരിതിരിവുണ്ടെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്.  അഖിലിനെ കുത്തിയത് ശിവരഞ്ജിത്താണെന്ന് എഫ്.ഐ.ആറിലും വ്യക്തമാക്കിയിരുന്നു. നസീമും അമലും പിടിച്ചുനിര്&#x200d;ത്തി. ശിവരഞ്ജിത്ത് നെഞ്ചില്&#x200d; കത്തികൊണ്ടു കുത്തുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറില്&#x200d; പറയുന്നത്. സംഭവത്തിന് ദൃക്‌സാക്ഷികളായ വിദ്യാര്&#x200d;ഥികളും സമാനമായ മൊഴിയാണ് നല്&#x200d;കിയത്. കുത്തിയത് ശിവരഞ്ജിത്താണെന്നും സംഘത്തില്&#x200d; ഇരുപതിലേറെ എസ്.എഫ്.ഐക്കാര്&#x200d; ഉണ്ടായിരുന്നുവെന്നും അഖിലിന്റെ മൊഴിയിലും പറഞ്ഞിരുന്നു. പ്രതികളായ എട്ട് പേര്&#x200d;ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ ലുക്കൗട്ട് നോട്ടീസില്&#x200d; പേരുള്ള അഞ്ചു പേരടക്കം കേസില്&#x200d; പിടിയിലായവരുടെ എണ്ണം ആറായി. ഏഴ് പേരെ കോളജില്&#x200d; നിന്നും സസ്‌പെന്&#x200d;ഡ് ചെയ്തിട്ടുണ്ട്. നാലുപേര്&#x200d; നേരത്തെ പൊലീസ് പിടിയിലായിരുന്നു. അദ്വൈ്വത്, ആരോമല്&#x200d;, ആദില്&#x200d;, ഇജാബ് എന്നിവരാണ് നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. ശിവരഞ്ജിത് യൂണിവേഴ്‌സിറ്റി കോളജിലെ എസ.്എഫ.്‌ഐ യൂണിറ്റ് പ്രസിഡന്റും നസീം സെക്രട്ടറിയുമാണ്.<br>
കേസില്&#x200d; പതിനഞ്ച് പ്രതികള്&#x200d; ഉള്&#x200d;പ്പെട്ടതായും മുഴുവന്&#x200d; പേര്&#x200d;ക്കും എതിരെ വധശ്രമത്തിന് കേസ് എടുക്കുമെന്നും പൊലീസ് പറഞ്ഞു. കോളേജ് ഹോസ്റ്റലിലും സ്റ്റുഡന്റ്‌സ് സെന്ററിലും പ്രതികള്&#x200d;ക്കായി പൊലീസ് റെയ്ഡ് നടത്തിയിരുന്നു. സംഘര്&#x200d;ഷമുണ്ടായി മൂന്ന് ദിവസമായിട്ടും മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യാത്തതില്&#x200d; പൊലീസിനെതിരെ വന്&#x200d; വിമര്&#x200d;ശനമുയര്&#x200d;ന്നിരുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് വധശ്രമത്തിനു പിന്നിലെന്ന് പറയുമ്പോഴും പ്രതികള്&#x200d; എങ്ങനെ കത്തിയുമായി ക്യാമ്പസില്&#x200d; എത്തി എന്ന ചോദ്യവും പ്രസക്തമാണ്. ആസൂത്രിത വധശ്രമമാണ് നടന്നതെന്ന ആരോപണം ശരിവെക്കുന്നതാണിത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-will-apply-for-custody-of-accused-on-university-conflicts.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യൂണിവേഴ്‌സിറ്റി കോളജിലെ യൂണിയന്&#x200d; ഓഫീസ് ഒഴിപ്പിച്ച് ക്ലാസ് മുറിയാക്കും</title>
		<link>https://www.chandrikadaily.com/univercity-collage-union-office-classroom-news.html</link>
					<comments>https://www.chandrikadaily.com/univercity-collage-union-office-classroom-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 15 Jul 2019 11:06:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[sfi]]></category>
		<category><![CDATA[univercity collage]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=133247</guid>

					<description><![CDATA[തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് യൂണിയന്&#x200d; ഓഫീസ് അടച്ചുപൂട്ടും. യൂണിയന്&#x200d; ഓഫീസ് ക്ലാസ് മുറിയായി മാറ്റാന്&#x200d; വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്&#x200d; സുമ അറിയിച്ചു. ക്ലാസ് മുറിയായി മാറ്റാനുള്ള പ്രവര്&#x200d;ത്തനങ്ങള്&#x200d; പൂര്&#x200d;ത്തിയായി കഴിഞ്ഞാല്&#x200d; കോളജ് നാളെ തന്നെ തുറന്ന് പ്രവര്&#x200d;ത്തനങ്ങള്&#x200d; ആരംഭിക്കുമെന്നും അധികൃതര്&#x200d; വ്യക്തമാക്കി. അതേസമയം, അക്രമ സാധ്യത കണക്കിലെടുത്ത് പൊലീസ് സഹായവും തേടിയിട്ടുണ്ട്. അഖിലിന് കുത്തേറ്റതിന് പിന്നാലെ നടത്തിയ പരിശോധനയില്&#x200d; യൂണിയന്&#x200d; ഓഫീസില്&#x200d; നിന്ന് മൂന്ന് തുരുമ്പെടുത്ത കത്തികളും മദ്യക്കുപ്പിയും കണ്ടെടുത്തിരുന്നു. ബൈക്കിന്റെ സൈലന്&#x200d;സര്&#x200d;, ഹാന്&#x200d;ഡില്&#x200d;ബാര്&#x200d; എന്നിവയും [&#8230;]]]></description>
										<content:encoded><![CDATA[
<p>തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് യൂണിയന്&#x200d; ഓഫീസ് അടച്ചുപൂട്ടും. യൂണിയന്&#x200d; ഓഫീസ് ക്ലാസ് മുറിയായി മാറ്റാന്&#x200d; വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്&#x200d; സുമ അറിയിച്ചു. ക്ലാസ് മുറിയായി മാറ്റാനുള്ള പ്രവര്&#x200d;ത്തനങ്ങള്&#x200d; പൂര്&#x200d;ത്തിയായി കഴിഞ്ഞാല്&#x200d; കോളജ് നാളെ തന്നെ തുറന്ന് പ്രവര്&#x200d;ത്തനങ്ങള്&#x200d; ആരംഭിക്കുമെന്നും അധികൃതര്&#x200d; വ്യക്തമാക്കി.</p>



<p>അതേസമയം, അക്രമ സാധ്യത കണക്കിലെടുത്ത് പൊലീസ് സഹായവും തേടിയിട്ടുണ്ട്. അഖിലിന് കുത്തേറ്റതിന് പിന്നാലെ നടത്തിയ പരിശോധനയില്&#x200d; യൂണിയന്&#x200d; ഓഫീസില്&#x200d; നിന്ന് മൂന്ന് തുരുമ്പെടുത്ത കത്തികളും മദ്യക്കുപ്പിയും കണ്ടെടുത്തിരുന്നു. ബൈക്കിന്റെ സൈലന്&#x200d;സര്&#x200d;, ഹാന്&#x200d;ഡില്&#x200d;ബാര്&#x200d; എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. യൂണിയന്&#x200d; ഓഫീസില്&#x200d; ആളുകള്&#x200d; താമസിച്ചിരുന്നു എന്നത് സംബന്ധിച്ച സൂചനകളും ലഭിച്ചിട്ടുണ്ട്. സ്റ്റൗ ഉള്&#x200d;പ്പെടെയുള്ള സാധനങ്ങളും പൊലീസ് കണ്ടെടുത്തു. യൂണിയന്&#x200d; ഓഫീസ് ഇടിമുറിയായി പ്രവര്&#x200d;ത്തിക്കുകയാണെന്ന് നേരത്തെ തന്നെ ആരോപണം ഉയര്&#x200d;ന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/univercity-collage-union-office-classroom-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏഴു പ്രതികളും ഒളിവില്&#x200d;; കീഴടങ്ങല്&#x200d; നാടകത്തിന്   കളമൊരുക്കാന്&#x200d; ശ്രമം</title>
		<link>https://www.chandrikadaily.com/university-collage-clash-police-will-issue-lookout-notice.html</link>
					<comments>https://www.chandrikadaily.com/university-collage-clash-police-will-issue-lookout-notice.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 14 Jul 2019 07:38:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[akhil chandran]]></category>
		<category><![CDATA[cpm terror]]></category>
		<category><![CDATA[sfi attack]]></category>
		<category><![CDATA[sfi leader]]></category>
		<category><![CDATA[univercity collage]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=133108</guid>

					<description><![CDATA[തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്&#x200d; നടന്ന സംഘര്&#x200d;ഷത്തില്&#x200d; മൂന്നാം വര്&#x200d;ഷ ബിരുദ വിദ്യാര്&#x200d;ത്ഥി അഖില്&#x200d; ചന്ദ്രനെ കുത്തിയ കേസില്&#x200d; എസ്.എഫ്.ഐ പ്രവര്&#x200d;ത്തകരായ ഏഴ് പ്രതികളും ഒളിവിലാണെന്ന് പൊലീസ്. വെള്ളിയാഴ്ച രാത്രി ഇവരുടെയും ബന്ധുക്കളുടെയും വീടുകളില്&#x200d; നടത്തിയ പരിശോധനയില്&#x200d; പ്രതികളെ കണ്ടെത്താനായില്ലെന്നാണ് പൊലീസ് ഭാഷ്യം. അഖിലിന് കുത്തേറ്റ് രണ്ട് ദിവസത്തിന് ശേഷവും പ്രതികള പിടികൂടാൻ തയ്യാറാകാതെ കീഴടങ്ങല്&#x200d; നാടകത്തിന് കളമൊരുക്കാനാണ് ശ്രമം നടക്കുന്നത്. യൂണിറ്റ് പ്രസിഡന്&#x200d;റ്&#160; ശിവരഞ്ജിത്ത് ആണ് കുത്തിയത് എന്നതടക്കം വ്യക്തമായ മൊഴി ഉണ്ടായിട്ടും പ്രധാന പ്രതികളെ ആരെയും [&#8230;]]]></description>
										<content:encoded><![CDATA[
<p>തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്&#x200d; നടന്ന സംഘര്&#x200d;ഷത്തില്&#x200d; മൂന്നാം വര്&#x200d;ഷ ബിരുദ വിദ്യാര്&#x200d;ത്ഥി അഖില്&#x200d; ചന്ദ്രനെ കുത്തിയ കേസില്&#x200d; എസ്.എഫ്.ഐ പ്രവര്&#x200d;ത്തകരായ ഏഴ് പ്രതികളും ഒളിവിലാണെന്ന് പൊലീസ്. വെള്ളിയാഴ്ച രാത്രി ഇവരുടെയും ബന്ധുക്കളുടെയും വീടുകളില്&#x200d; നടത്തിയ പരിശോധനയില്&#x200d; പ്രതികളെ കണ്ടെത്താനായില്ലെന്നാണ് പൊലീസ് ഭാഷ്യം.<br> അഖിലിന് കുത്തേറ്റ് രണ്ട് ദിവസത്തിന് ശേഷവും പ്രതികള പിടികൂടാൻ തയ്യാറാകാതെ കീഴടങ്ങല്&#x200d; നാടകത്തിന്  കളമൊരുക്കാനാണ് ശ്രമം  നടക്കുന്നത്.  <br>യൂണിറ്റ് പ്രസിഡന്&#x200d;റ്&nbsp; ശിവരഞ്ജിത്ത് ആണ് കുത്തിയത് എന്നതടക്കം വ്യക്തമായ മൊഴി ഉണ്ടായിട്ടും പ്രധാന പ്രതികളെ ആരെയും പിടികൂടാനോ ചോദ്യം ചെയ്യാനോ പൊലീസിന് ഇത് വരെ കഴിഞ്ഞിട്ടില്ല.&nbsp; എസ്എഫ്ഐ പ്രവര്&#x200d;ത്തകനും യൂണിറ്റ് കമ്മിറ്റി അംഗവുമായ&nbsp;ഇജാസ്&nbsp;മാത്രമാണ് ഇത് വരെ പിടിയിലായത്.&nbsp;  </p>



<p>കേസില്&#x200d; സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്&#x200d; എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത്, യൂണിറ്റ് സെക്രട്ടറി നസീം, അമര്&#x200d;, അദ്വൈദ്, ആദില്&#x200d;, ആരോമല്&#x200d;, ഇബ്രാഹിം എന്നിവര്&#x200d;ക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയുന്ന മുപ്പതോളം പേരെയും കേസില്&#x200d; പ്രതിചേര്&#x200d;ത്തിട്ടുണ്ട്. ഇതില്&#x200d; നസീം അടുത്തിടെ പൊലീസിനെ ആക്രമിച്ച കേസില്&#x200d; പ്രതിയാണ്.   കോളേജിന് പുറത്ത് നിന്നുള്ളവരും സംഘത്തിലുണ്ടെന്ന്&nbsp;അഖിലും അഖിലിന്&#x200d;റെ അച്ഛനും അടക്കമുള്ളവര്&#x200d; ആരോപിച്ചിരുന്നു. <br> എന്നാല്&#x200d; പ്രതികള്&#x200d;ക്ക് പൊലീസില്&#x200d; കീഴടങ്ങുന്നതിന് അവസരം ഒരുക്കുന്നതിന് ചരടുവലികള്&#x200d; ആരംഭിച്ചിട്ടുണ്ട്. പാര്&#x200d;ട്ടി ഇടപെടല്&#x200d; ഇതിനായി നടക്കുന്നുവെന്ന സൂചനകള്&#x200d; പുറത്തുവന്നിട്ടുണ്ട്. പൊലീസിനെ അക്രമിച്ച കേസില്&#x200d; &#8216;പിടികിട്ടാപ്പുള്ളിയായ&#8217; നസീം വിവാദങ്ങള്&#x200d;ക്കൊടുവില്&#x200d; പൊലീസില്&#x200d; കീഴടങ്ങുകയായിരുന്നു.<br>എന്നാൽ പ്രതികൾ ഒളിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് ആരോപിക്കപ്പെടുന്ന പാര്&#x200d;ട്ടി ഓഫീസുകളിൽ അടക്കം പരിശോധന നടത്താൻ പൊലീസ് നടപടികളൊന്നും ഇതുവരെ തയ്യാറായിട്ടില്ല.&nbsp;കേസിൽ ഏഴ് പ്രതികൾക്ക് വേണ്ടി ലുക്കൗട്ട് നോട്ടീസ് ഇറക്കാനാണ് നിലവിൽ പൊലീസ് നീക്കം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/university-collage-clash-police-will-issue-lookout-notice.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യൂണിയന്&#x200d; നേതാക്കള്&#x200d; എത്തിയത് അഖിലിനെയും ഉമര്&#x200d;ഖാനെയും കൊല്ലപ്പെടുത്താന്&#x200d; ; പൊലീസ് എഫ്‌ഐആര്&#x200d;</title>
		<link>https://www.chandrikadaily.com/university-college-akhil-umarkhan-fir.html</link>
					<comments>https://www.chandrikadaily.com/university-college-akhil-umarkhan-fir.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 13 Jul 2019 15:14:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[akhil chandran]]></category>
		<category><![CDATA[cpm terror]]></category>
		<category><![CDATA[sfi attack]]></category>
		<category><![CDATA[univercity collage]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=133031</guid>

					<description><![CDATA[തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്&#x200d; അഖില്&#x200d; ചന്ദ്രന്&#x200d; അക്രമിക്കപ്പെട്ട സംഭവത്തില്&#x200d; എസ്.എഫ്.ഐ ഗുണ്ടായിസത്തിന്റെ ക്രൂരത വ്യക്തമാക്കുന്ന എഫ്‌ഐആര്&#x200d; പുറത്ത്. അഖില്&#x200d; ചന്ദ്രനെ കൊലപ്പെടുത്താനായിരുന്നു യൂണിറ്റ് കമ്മിറ്റി നേതാക്കളുടെ ശ്രമമെന്നാണ് പൊലീസിന്റെ എഫ്‌ഐആര്&#x200d;. ഉമൈര്&#x200d; ഖാനെയാണ് നോട്ടമിട്ടതെങ്കിലും അഖിലിനെയാണ് കയ്യില്&#x200d; കിട്ടിയതെന്നും എഫ്‌ഐആറില്&#x200d; പറയുന്നു. എസ്.എഫ്.ഐയുടെ യൂണിറ്റ് കമ്മിറ്റിക്കെതിരെ ശക്തമായ എഫ്.ഐ.ആറാണ് കന്റോണ്&#x200d;മെന്റ് പൊലീസ് രജിസ്റ്റര്&#x200d; ചെയതത്. അക്രമങ്ങള്&#x200d;ക്ക് കുപ്രസിദ്ധി നേടിയ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ഇടിമുറിയില്&#x200d; പൊലീസ് പരിശോധന നടത്തി. തിരുവന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്&#x200d;ദേശ പ്രകാരം [&#8230;]]]></description>
										<content:encoded><![CDATA[
<p>തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്&#x200d; അഖില്&#x200d; ചന്ദ്രന്&#x200d; അക്രമിക്കപ്പെട്ട സംഭവത്തില്&#x200d; എസ്.എഫ്.ഐ ഗുണ്ടായിസത്തിന്റെ ക്രൂരത വ്യക്തമാക്കുന്ന എഫ്‌ഐആര്&#x200d; പുറത്ത്. അഖില്&#x200d; ചന്ദ്രനെ കൊലപ്പെടുത്താനായിരുന്നു യൂണിറ്റ് കമ്മിറ്റി നേതാക്കളുടെ ശ്രമമെന്നാണ് പൊലീസിന്റെ എഫ്‌ഐആര്&#x200d;.</p>



<p>ഉമൈര്&#x200d; ഖാനെയാണ് നോട്ടമിട്ടതെങ്കിലും അഖിലിനെയാണ് കയ്യില്&#x200d; കിട്ടിയതെന്നും എഫ്‌ഐആറില്&#x200d; പറയുന്നു. എസ്.എഫ്.ഐയുടെ യൂണിറ്റ് കമ്മിറ്റിക്കെതിരെ ശക്തമായ എഫ്.ഐ.ആറാണ് കന്റോണ്&#x200d;മെന്റ് പൊലീസ് രജിസ്റ്റര്&#x200d; ചെയതത്. </p>



<p>അക്രമങ്ങള്&#x200d;ക്ക് കുപ്രസിദ്ധി നേടിയ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ഇടിമുറിയില്&#x200d; പൊലീസ് പരിശോധന നടത്തി. തിരുവന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്&#x200d;ദേശ പ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കാമ്പസില്&#x200d; പരിശോധന നടത്തിയത്. പ്രതികള്&#x200d;ക്ക് വേണ്ടി വ്യാപകമായ പരിശോധനയാണ് നടത്തുന്നത്. സുഹൃത്തുക്കളുടെ വീട്ടിലും പരിശോധന നടത്തി. എന്നാല്&#x200d; ആരേയും ഇതുവരെ പിടികൂടിയട്ടില്ല. <br>
കേസില്&#x200d; ഉള്&#x200d;പ്പെട്ട ആറ് പേരെയും കൌണ്&#x200d;സില്&#x200d; ചേര്&#x200d;ന്ന് പുറത്താക്കുമെന്ന് പ്രിന്&#x200d;സിപ്പള്&#x200d; അറിയിച്ചു. അതേസമയം ക്യാപസില്&#x200d; പ്രിസിപ്പള്&#x200d; രാഷ്ട്രീയം കളിക്കുകയാണെന്ന് വമര്&#x200d;ശനം ഉയരുന്നുണ്ട്.</p>



<p>അക്രമം നടന്ന ദിവസം കൊല നടപ്പാക്കാനാണ് കോളജിനകത്തേക്ക് യൂണിറ്റ് കമ്മിറ്റി അംഗങ്ങള്&#x200d; എത്തിയതെന്നാണ് റിപ്പോര്&#x200d;ട്ട്. അഖിലിനെയും ഉമര്&#x200d;ഖാനെയും കൊല്ലണമെന്ന ഉദ്ദേശം നേരത്തെ തന്നെ യൂണിറ്റ് കമ്മിറ്റിക്കുണ്ടായിരുന്നു. ഉമൈര്&#x200d;ഖാന്&#x200d; രക്ഷപ്പെട്ടതോടെ അഖിലിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ കുത്തുകയായിരുന്നുവെന്ന് എഫ്.ഐ.ആറില്&#x200d; പറയുന്നു. ശിവരഞ്ജിത്താണ് കുത്തിയതെന്നാണ് അഖില്&#x200d; ഡോക്ടറോട് പറഞ്ഞത്. ഇടിമുറിയില്&#x200d; പരിശോധിച്ചുവെങ്കിലും ആയുധങ്ങളൊന്നും കണ്ടെത്തിയില്ല. ഇത് നേരത്തെ തന്നെ മാറ്റിക്കാണുമെന്നാണ് പൊലീസ് പറയുന്നത്. </p>



<p>കഴിഞ്ഞ ദിവസം കോളജ് കാന്റീനില്&#x200d; പാട്ടു പാടിയതിനെച്ചൊല്ലിയുണ്ടായ തര്&#x200d;ക്കത്തിനിടെയാണ് എസ്.എഫ്.ഐ പ്രവര്&#x200d;ത്തകര്&#x200d; തന്നെ സ്വന്തം സംഘടനക്കാരനെ കുത്തിവീഴ്ത്തിയത്. മൂന്നാം വര്&#x200d;ഷ ബിരുദ പൊളിറ്റിക്‌സ് വിദ്യാര്&#x200d;ത്ഥി അഖിലിനാണ് കുത്തേറ്റത്. ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ച ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അപകട നില തരണം ചെയ്തതായി ഡോക്ടര്&#x200d;മാര്&#x200d; അറിയിച്ചു.<br>അതേസമയം സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ നേതൃത്വത്തിനെതിരെ എസ്.എഫ്.ഐ പ്രവര്&#x200d;ത്തകര്&#x200d; ഉള്&#x200d;പ്പെടെ വിദ്യാര്&#x200d;ത്ഥികള്&#x200d; ഒന്നടങ്കം പ്രതിഷേധവുമായി തെരുവിലിറങ്ങി. ഗുണ്ടായിസത്തില്&#x200d; പൊറുതി മുട്ടിയ വിദ്യാര്&#x200d;ത്ഥികള്&#x200d; കോളജിലെ എസ്.എഫ്.ഐ യൂണിയന്&#x200d; ഓഫീസ് അടിച്ചു തകര്&#x200d;ത്തു. <br> <br>രണ്ടുദിവസം മുമ്പ് അഖിലും കൂട്ടുകാരും കോളജ് കാന്റീനില്&#x200d; പാട്ടുപാടിയതാണ് എസ്.എഫ്.ഐ നേതാക്കളെ പ്രകോപിപ്പിച്ചത്. എസ്.എഫ്.ഐ യൂണിറ്റംഗത്തിന്റെ നേതൃത്വത്തില്&#x200d; പാട്ടുപാടിയ അഖിലിനെയും കൂട്ടുകാരെയും മര്&#x200d;ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്നലെയും ഇതിന്റെ പേരില്&#x200d; അഖിനേയും കൂട്ടുകാരെയും എസ്.എഫ്.ഐ നേതാക്കള്&#x200d; മര്&#x200d;ദ്ദിച്ചു. ഈ സംഘര്&#x200d;ഷത്തിലാണ് അഖിലിന് കുത്തേറ്റത്.  ഇതോടെ എസ്എഫ്ഐ നേതാക്കളുടെ ഗുണ്ടായിസത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കോളജിലെ ഭൂരിഭാഗം വിദ്യാര്&#x200d;ത്ഥികളും തെരുവിലിറങ്ങി. എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ.്ഐ സംഘടനയില്&#x200d;പ്പെട്ട മറ്റുവിദ്യാര്&#x200d;ത്ഥികള്&#x200d; സെക്രട്ടറിയേറ്റിലേക്ക് മാര്&#x200d;ച്ചു നടത്തി. മാര്&#x200d;ച്ചിന് ശേഷം തിരികെ വന്ന വിദ്യാര്&#x200d;ത്ഥികള്&#x200d;, എസ്.എഫ്.ഐ യൂണിറ്റ് ഓഫീസ് അടിച്ചു തകര്&#x200d;ത്തു. കുത്തിയവര്&#x200d; കോളജിനകത്ത് ഉണ്ടെന്നും അവരെ അറസ്റ്റു ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്നും വിദ്യാര്&#x200d;ത്ഥികള്&#x200d; പറഞ്ഞു. കേസെടുക്കുമെന്ന് പൊലീസ് ഉറപ്പ് നല്&#x200d;കിയതിനെതുടര്&#x200d;ന്നാണ് ഒടുവില്&#x200d; സമരം അവസാനിപ്പിച്ചത്. <br> സംഭവത്തില്&#x200d; എസ്.എഫ.്‌ഐ യൂണിറ്റ് പ്രസിഡന്റ് നസീം അടക്കം ആറുപേര്&#x200d;ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. പാളയത്ത് ട്രാഫിക് പൊലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ് നസീം. സംഭവത്തില്&#x200d; പ്രതിഷേധിച്ച് കെ.എസ്.യു, എം.എസ്.എഫ്, എ.ബി.വി.പി അടക്കമുള്ള സംഘടനകള്&#x200d; കോളജിലേക്ക് മാര്&#x200d;ച്ച് നടത്തി. എസ്.എഫ.്‌ഐ യൂണിറ്റ് ഭാരവാഹികള്&#x200d; അനാവശ്യമായി പ്രശ്‌നങ്ങള്&#x200d; ഉണ്ടാക്കുകയാണെന്നാണ് വിദ്യര്&#x200d;ത്ഥികളുടെ പരാതി. സംഭവത്തില്&#x200d; പ്രതികളായവര്&#x200d;ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് 300 വിദ്യാര്&#x200d;ത്ഥികള്&#x200d; ഒപ്പിട്ട ഹര്&#x200d;ജി കോളജ് പ്രിന്&#x200d;സിപ്പലിന് കൈമാറി.<br> അതേസമയം സംഭവമറിഞ്ഞെത്തിയ മാധ്യമ പ്രവര്&#x200d;ത്തകരെ കോളജ് കാമ്പസില്&#x200d; നിന്ന് പുറത്താക്കാന്&#x200d; ശ്രമിച്ച എസ്.എഫ്.ഐ പ്രവര്&#x200d;ത്തകര്&#x200d;ക്കൊപ്പം കൂടിയ പ്രിന്&#x200d;സിപ്പല്&#x200d;, വിദ്യാര്&#x200d;ത്ഥിക്ക് കുത്തേറ്റ വിവരം അറിഞ്ഞില്ലെന്ന മറുപടിയാണ് നല്&#x200d;കിയത്. എസ്.എഫ്.ഐ ഭീഷണി കാരണം മാസങ്ങള്&#x200d;ക്ക് മുമ്പ് കോളജിലെ വിദ്യാര്&#x200d;ത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചത് വിവാദമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/university-college-akhil-umarkhan-fir.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
