<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>universities &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/universities/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 18 Sep 2025 05:31:46 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>universities &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വൈസ് ചാന്‍സലര്‍ നിയമനം: കേസിന്റെ ചെലവ് സര്‍വകലാശാലകള്‍ വഹിക്കണമെന്ന് ഗവര്‍ണര്‍</title>
		<link>https://www.chandrikadaily.com/vice-chancellor-appointment-governor-asks-universities-to-bear-the-costs-of-the-case.html</link>
					<comments>https://www.chandrikadaily.com/vice-chancellor-appointment-governor-asks-universities-to-bear-the-costs-of-the-case.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 18 Sep 2025 05:31:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[thiruvandhapuram]]></category>
		<category><![CDATA[universities]]></category>
		<category><![CDATA[Vice Chancellor appointment]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354702</guid>

					<description><![CDATA[വക്കീല്‍ ഫീസിനായി രണ്ട് സര്‍വകലാശാലകളും ചേര്‍ന്ന് 11 ലക്ഷം രൂപ നല്‍കണമെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ സര്‍വകലാശാലയും 5.5 ലക്ഷം രൂപ വീതം നല്‍കണമെന്നാണ് നിര്‍ദേശം.
]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: വൈസ് ചാന്&#x200d;സലര്&#x200d; നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്&#x200d; നടന്ന കേസിന് ചെലവായ തുക സര്&#x200d;വകലാശാലകള്&#x200d; തന്നെ വഹിക്കണമെന്ന് ഗവര്&#x200d;ണര്&#x200d; രാജേന്ദ്ര ആര്&#x200d;ലേക്കര്&#x200d; നിര്&#x200d;ദേശിച്ചു. കേസ് നടത്താന്&#x200d; വേണ്ടിയുള്ള പണം ഡിജിറ്റല്&#x200d; സര്&#x200d;വകലാശാലക്കും സാങ്കേതിക സര്&#x200d;വകലാശാലക്കും കത്തയച്ചാണ് ഗവര്&#x200d;ണര്&#x200d; ആവശ്യപ്പെട്ടത്.</p>
<p>വക്കീല്&#x200d; ഫീസിനായി രണ്ട് സര്&#x200d;വകലാശാലകളും ചേര്&#x200d;ന്ന് 11 ലക്ഷം രൂപ നല്&#x200d;കണമെന്ന് കത്തില്&#x200d; വ്യക്തമാക്കിയിട്ടുണ്ട്. ഓരോ സര്&#x200d;വകലാശാലയും 5.5 ലക്ഷം രൂപ വീതം നല്&#x200d;കണമെന്നാണ് നിര്&#x200d;ദേശം.</p>
<p>ഡിജിറ്റല്&#x200d;, സാങ്കേതിക സര്&#x200d;വകലാശാലകളുടെ താത്കാലിക വി സി നിയമനം ഹൈക്കോടതി റദ്ദാക്കിയതിനെതിരെ, രാജ്ഭവന്&#x200d; സ്വന്തം നിലയില്&#x200d; സുപ്രീംകോടതിയെ സമീപിച്ച കേസുമായി ബന്ധപ്പെട്ട ചെലവാണ് സര്&#x200d;വകലാശാലകള്&#x200d; വഹിക്കണമെന്ന ആവശ്യം ഉയര്&#x200d;ന്നിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vice-chancellor-appointment-governor-asks-universities-to-bear-the-costs-of-the-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സഹകരണ പ്രസ്ഥാനങ്ങളുടെ ലക്ഷ്യം സാമ്പത്തിക ജനാധിപത്യമായിരിക്കണം: ഡോ.എം.പി അബ്ദുസമദ് സമദാനി എംപി</title>
		<link>https://www.chandrikadaily.com/11the-goal-of-cooperative-movements-should-be-economic-democracy-dr-mp-abdusamad-samadani-mp.html</link>
					<comments>https://www.chandrikadaily.com/11the-goal-of-cooperative-movements-should-be-economic-democracy-dr-mp-abdusamad-samadani-mp.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 26 Mar 2025 14:25:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[corporative firms]]></category>
		<category><![CDATA[dr mp abdusamad samadani mp]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[universities]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335928</guid>

					<description><![CDATA[നിർദ്ദിഷ്ട സർവ്വ കലാശാലയുടെ ഘടനയിൽ വിദ്യാർത്ഥികൾക്ക് പോലും അർഹമായ പ്രാതിനിധ്യമില്ല]]></description>
										<content:encoded><![CDATA[<p>സഹകരണ പ്രസ്ഥാനത്തിന്റെയും നിർദ്ദിഷ്ട സർവകലാശാലയുടെയും ലക്ഷ്യം സാമ്പത്തിക ജനാധിപത്യമായിരിക്കണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ ആവശ്യപ്പെട്ടു. ഗ്രാമീണ ജനതയെ സാമ്പത്തികമായി ഉദ്ധരിക്കാനാണ് സഹകരണ പ്രസ്ഥാനം സ്ഥാപിതമായത്. സാമ്പത്തിക ജനാധിപത്യം ലക്ഷ്യം വെച്ചുകൊണ്ടാണ് സഹകരണപ്രസ്ഥാനം ഇന്ത്യയിൽ രൂപകല്പന ചെയ്തത്. എന്നാൽ ഉപരിവർഗ്ഗത്തിന്റെ നിയന്ത്രണത്തിലുള്ള വോട്ട് ബാങ്കുകളായി അത് മാറിക്കഴിഞ്ഞു.</p>
<p>ഗ്രാമീണ ജനതയുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യംവെച്ച് തുടക്കംകുറിച്ച സംരംഭങ്ങൾ<br />
ഇന്ന് കർഷകരെയും തൊഴിലാളികളെയും തന്നെ മാറ്റി നിർത്തുകയാണ്. ഇന്ന് സഹകരണ രംഗത്തെ ഏറ്റവും വലിയ പ്രത്യേകത മറ്റു മേഖലകളിലെന്നപോലെ അതിന്റെ ബഹുസ്വരതാവിരുദ്ധ സ്വഭാവമാണ്. സ്ത്രീകളെയും ദളിതരെയും പ്രാദേശിക ഗോത്രവിഭാഗങ്ങളെയും ഉൾകൊള്ളുംവിധം സഹകരണ മേഖലയെ മാറ്റിപ്പണിയേണ്ടതുണ്ട്.</p>
<p>നിർദ്ദിഷ്ട സർവ്വ കലാശാലയുടെ ഘടനയിൽ വിദ്യാർത്ഥികൾക്ക് പോലും അർഹമായ പ്രാതിനിധ്യമില്ല. സർക്കാരിന്റെ വിഭാഗീയ നയങ്ങൾ മറ്റു മേഖലകളെയെന്നപോലെ വിദ്യാഭ്യാസ രംഗത്തെയും ഹാനികരമായി ബാധിക്കുകയാണ്. സർവകലാശാലകളുടെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾടെയും സ്വയംഭരണാവകാശം സർക്കാർ തകർക്കുകയാണ്. സാകല്യത്തെ സമ്മിശ്രമായി കാണുന്നതിൽ പരാജയപ്പെടുന്ന കേന്ദ്ര സർക്കാർ മുൻവിധികളോടു കൂടിയുള്ള നയങ്ങളാണ് നടപ്പിലാക്കുന്നത്.</p>
<p>അത് ആരോഗ്യകരമായ കാമ്പസിനെയും വിദ്യാഭ്യാസ നായത്തെയും തകർക്കുകയാണ്. സഹകരണ സർവകലാശാല ബിൽ അടക്കമുള്ള സർക്കാർ നടപടികൾ പരമപ്രധാനനമായ ഫെഡറലിസത്തിനു നിരക്കുന്നതല്ല. വിദ്യാഭ്യാസം സംസ്ഥാന സർക്കാരിന്റെ വകുപ്പിൽ പെടുന്നതാണെന്ന കാര്യം സർക്കാർ ഓർക്കണം. ഒന്നിനു പിറകെ ഒന്നായി ഫെഡറലിസത്തിനു വിരുദ്ധമായ നടപടികളാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നത്. സഹകരണ മേഖല അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കാത്ത ബിൽ കേവലം ഉപരിതല സ്പർശിയാണ്.</p>
<p>ഗുജറാത്തിലെ മരുപ്പറമ്പായിക്കിടക്കുന്ന പ്രദേശങ്ങളെ ക്ഷീരവികസനത്തിന്റെ ഫലഭൂയിഷ്ടമായ മണ്ണാക്കിത്തീർത്തുകൊണ്ട് ധവള വിപ്ലവത്തിനു നേതൃത്വം കൊടുത്ത ഡോ.വർഗീസ് കൂര്യൻ സ്ഥാപിച്ച ഐ.ആർ.എം.എ ആണ് ഇപ്പോൾ സർവ്വകലാശാലയായിത്തീർന്നിരിക്കുന്നത്. ഗ്രാമീണ ജനതയിൽ വലിയ പരിവർത്തനം കൊണ്ടുവന്ന ഈ സംരംഭത്തെ ആധാരമാക്കിയാണ് 1976ൽ<br />
ശ്യാം ബെനഗൽ &#8216;മൻഥൻ&#8217; എന്ന ക്ലാസിക് സിനിമ എടുത്തത്.</p>
<p>സഹകരണ പ്രസ്ഥാന നായകരിൽപ്പെടുന്ന ത്രിഭുവൻ ദാസ് പട്ടേലിന്റെ പേരിൽ നമാകരണം ചെയ്യപെട്ടിരിക്കുന്ന നിർദ്ദിഷ്ട സർവകലാശാലയുടെ പേര് കേൾക്കുമ്പോൾ മനസ്സിൽ തെളിയുന്നത് ശ്രീനാരായണഗുരുവിന്റെ ഒരു ശ്ലോകത്തിലെ ആദ്യ ഭാഗമാണെന്ന് സമദാനി പറഞ്ഞു: &#8220;ത്രിഭുവനസീമ കടന്ന് തിങ്ങിവിങ്ങും ത്രിപുടി മുടിഞ്ഞു തെളിഞ്ഞീടുന്ന ദീപം&#8221;. ഈ വചനങ്ങളിൽ പറയുംപോലെ വിജ്ഞാനവും സർവകലാശാലകളും സകല അതിർത്തിയെയും ഭേദിക്കുന്നതാകണം. അത് ചെറുപ്പക്കാർക്ക് തൊഴിൽ നൽകണം പക്ഷെ, കേവലം തൊഴിൽ ദാനത്തിൽ മാത്രം പരിമിതമാവരുത്. കവി പറഞ്ഞതുപോലെ: &#8220;ബിഎ പാസ്സായി, ജോലി കിട്ടി, പെൻഷനും ലഭിച്ചു, പിന്നെ മരിച്ചുപോവുകയും ചെയ്തു&#8221;. എന്ന രീതിയിലുള്ള ബിരുദ ധാരികളെ ഉൽപാദിപ്പിക്കാനുള്ള കേന്ദ്രങ്ങളാകരുത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11the-goal-of-cooperative-movements-should-be-economic-democracy-dr-mp-abdusamad-samadani-mp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എ.ബി.വി.പി നേതാവിന്റെ ജന്മശതാബ്ദി ആഘോഷിക്കാൻ സർവകലാശാലകൾക്ക് യു.ജി.സിയുടെ  നിർദേശം</title>
		<link>https://www.chandrikadaily.com/ugc-instructs-universities-to-celebrate-abvp-leaders-birth-centenary.html</link>
					<comments>https://www.chandrikadaily.com/ugc-instructs-universities-to-celebrate-abvp-leaders-birth-centenary.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 29 Nov 2023 11:49:03 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[abvp]]></category>
		<category><![CDATA[UGC instructs]]></category>
		<category><![CDATA[universities]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284469</guid>

					<description><![CDATA[മഹാരാഷ്ട്ര ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സർവകലാശാലകൾക്കും കോളജുകൾക്കും കഴിഞ്ഞ 21നാണ് യു.ജി.സി കത്ത് നൽകിയത്.]]></description>
										<content:encoded><![CDATA[<p>എ.ബി.വി.പി സ്ഥാപക നേതാവായിരുന്ന ദത്താജി ഡിഡോൽക്കറുടെ ജന്മശതാബ്ദി ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ കോളജുകൾക്കും സർവകലാശാലകൾക്കും യു.ജി.സിയുടെ കത്ത്. മഹാരാഷ്ട്ര ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സർവകലാശാലകൾക്കും കോളജുകൾക്കും കഴിഞ്ഞ 21നാണ് യു.ജി.സി കത്ത് നൽകിയത്.</p>
<p>&#8216;ദത്താജി ഡിഡോൽക്കൽ ഇന്ത്യയിലെ ആയിരക്കണത്തിന് യുവാക്കൾക്കും വിദ്യാർഥികൾക്കും പ്രചോദനമായിരുന്നു. അദ്ദേഹം നിരവധി സാമൂഹിക സംഘടനകളുടെ സ്ഥാപകൻ കൂടിയായിരുന്നു. ഈ വർഷം അദ്ദേഹത്തിന്റെ ജന്മശതാബ്‌ദി വർഷമായി ആഘോഷിക്കുന്നതിനാൽ നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്.</p>
<p>ഈ പരിപാടികളിൽ യുവാക്കളെയും വിദ്യാർഥികളെയും പങ്കെടുപ്പിക്കുന്നതിന് മഹാരാഷ്ട്രയിലെ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങൾ പ്രത്യേക താൽപര്യമെടുക്കണം&#8217;-യു.ജി.സി കത്തിൽ പറയുന്നു.</p>
<p>കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് യു.ജി.സി നിർദേശം. ജന്മശതാബ്‌ദിയുടെ ഭാഗമായി സുവനീർ പ്രസിദ്ധീകരിക്കുമെന്നും ഗഡ്‌കരി പറഞ്ഞു.</p>
<p>യു.ജി.സി നിർദേശത്തിനെതിരെ ശിവസേന ഉദ്ധവ് വിഭാഗം രംഗത്തെത്തി. യു.ജി.സി നിർദേശം അടിയന്തരമായി പിൻവലിക്കണമെന്ന് ഉദ്ധവ് വിഭാഗം ശിവസേനയുടെ യുവജന വിഭാഗം നേതാവായ പ്രദീപ് സാവന്ത് ആവശ്യപ്പെട്ടു.</p>
<p>ജന്മശതാബ്‌ദി ആഘോഷിക്കുന്നതിന് തങ്ങൾ എതിരല്ല. പക്ഷേ അത് ആർ.എസ്.എസിൻ്റെ സ്വന്തം ചെലവിലാണ് നടത്തേണ്ടത്. കോളജുകളുടെയും യൂണിവേഴ്‌സിറ്റികളുടെയും മേൽ അടിച്ചേൽപ്പിക്കരുതെന്നും പ്രദീവ് സാവന്ത് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ugc-instructs-universities-to-celebrate-abvp-leaders-birth-centenary.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പിന്&#x200d;വാതിലിന് വേണ്ടിയോ? ഒഴിവുകള്&#x200d; ഉണ്ടായിട്ടും പിഎസ്സിക്ക് റിപ്പോര്&#x200d;ട്ട് ചെയ്യാതെ സര്&#x200d;വകലാശാലകള്&#x200d;</title>
		<link>https://www.chandrikadaily.com/for-the-back-door-universities-not-reporting-to-psc-despite-vacancies.html</link>
					<comments>https://www.chandrikadaily.com/for-the-back-door-universities-not-reporting-to-psc-despite-vacancies.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 24 Oct 2023 06:46:00 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[universities]]></category>
		<category><![CDATA[vacanvy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=280601</guid>

					<description><![CDATA[പതിനൊന്ന് സര്&#x200d;വകലാശാലകളിലായി 172 ഒഴിവുകളുണ്ടെന്ന് രേഖകള്&#x200d;.]]></description>
										<content:encoded><![CDATA[<p>ഒഴിവുകള്&#x200d; പിഎസ്സിക്ക് റിപ്പോര്&#x200d;ട്ട് ചെയ്യാതെ സര്&#x200d;വകലാശാലകള്&#x200d;. പിന്&#x200d;വാതില്&#x200d; നിയമനവും അനധികൃത സ്ഥിരപ്പെടുത്തലിനും നീക്കം. ഡ്രൈവര്&#x200d; കം ഓഫീസ് അറ്റന്&#x200d;ഡന്റ് തസ്തികയിലാണ് പിന്&#x200d;വാതില്&#x200d; നിയമനം നടക്കുന്നത്. പതിനൊന്ന് സര്&#x200d;വകലാശാലകളിലായി 172 ഒഴിവുകളുണ്ടെന്ന് രേഖകള്&#x200d;. എന്നാല്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തത് 30 എണ്ണം മാത്രം.</p>
<p>ഒഴിവുകള്&#x200d; ഭാഗികമായെങ്കിലും റിപ്പോര്&#x200d;ട്ട് ചെയ്തത് ആറു സര്&#x200d;വകലാശാലകള്&#x200d; മാത്രം. നിലവിലുള്ള താല്&#x200d;ക്കാലിക്കാരെ സ്ഥിരപ്പെടുത്താന്&#x200d; സിന്&#x200d;ഡിക്കേറ്റുകളുടെ നീക്കം. കേരള 25, കാലിക്കറ്റ്10, കുഫോസ്8, അഗ്രികള്&#x200d;ച്ചര്&#x200d;84. എം.ജി 16, ശ്രീശങ്കര8, കണ്ണൂര്&#x200d;5, വെറ്ററിനറി8, ഹെല്&#x200d;ത്ത് 5, ഫിഷറീസ് 3 എന്നിങ്ങനെയാണ് ഒഴിവുകള്&#x200d;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/for-the-back-door-universities-not-reporting-to-psc-despite-vacancies.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്ത്  അസിസ്റ്റന്റ് പ്രൊഫസർ  നിയമനത്തിന് ഉയർന്ന പ്രായപരിധി 50 വയസ്സാക്കി</title>
		<link>https://www.chandrikadaily.com/universityassprofagelimit50.html</link>
					<comments>https://www.chandrikadaily.com/universityassprofagelimit50.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 12 Apr 2023 01:25:05 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[agelimit]]></category>
		<category><![CDATA[assisstantprofessors]]></category>
		<category><![CDATA[universities]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=247413</guid>

					<description><![CDATA[ശ്യാം ബി മേനോൻ അധ്യക്ഷനായ ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണ കമ്മീഷന്റെ പ്രധാന ശുപാർശകളിലൊന്നാണ് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് വിവിധ സർവ്വകലാശാലകളിലും സർക്കാർ / എയ്ഡഡ് കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി അൻപത് വയസ്സാക്കി ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. ശ്യാം ബി മേനോൻ അധ്യക്ഷനായ ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണ കമ്മീഷന്റെ പ്രധാന ശുപാർശകളിലൊന്നാണ് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.</p>
<p>സർക്കാർ / എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും, ട്രെയിനിംഗ് കോളേജുകളിലും, ലോ കോളേജുകളിലും, സംസ്‌കൃത കോളേജുകളിലും, അറബിക് കോളേജുകളിലും, വിവിധ സർവ്വകലാശാലകളിലും അധ്യാപക നിയമനത്തിനുള്ള ഉയർന്ന പ്രായപരിധിയാണ് അൻപത് വയസ്സായി നിശ്ചയിച്ച് ഉത്തരവായത്.</p>
<p>നിലവിൽ ഇവിടെയെല്ലാം നാല്പത് വയസ്സാണ് അധ്യാപക നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി. എന്നാൽ അധ്യാപക നിയമനങ്ങൾക്ക് ബാധകമായ യുജിസി മാനദണ്ഡങ്ങളിൽ ഉയർന്ന പ്രായപരിധി നിഷ്ക്കർഷിക്കുന്നില്ല. ഇക്കാര്യത്തിൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ നൽകിയ റിപ്പോർട്ടും കോളേജ് അധ്യാപക നിയമനങ്ങൾക്ക് ഉയർന്ന പ്രായപരിധി ഒഴിവാക്കണമെന്ന സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ശുപാർശയും പരിഗണിച്ചാണ് തീരുമാനം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/universityassprofagelimit50.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആര്&#x200d;ത്തവാവധി; ആശ്വാസം ഈ വിധി: സംസ്ഥാനത്തെ എല്ലാ സര്&#x200d;വകലാശാലകളിലും ഇനി ആര്&#x200d;ത്തവാവധി</title>
		<link>https://www.chandrikadaily.com/menstruation-period-now-in-all-universities-of-the-state.html</link>
					<comments>https://www.chandrikadaily.com/menstruation-period-now-in-all-universities-of-the-state.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 19 Jan 2023 13:47:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[leave]]></category>
		<category><![CDATA[menstrual]]></category>
		<category><![CDATA[news]]></category>
		<category><![CDATA[universities]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=233540</guid>

					<description><![CDATA[18 വയസ്സ് കഴിഞ്ഞ വിദ്യാര്&#x200d;ഥിനികള്&#x200d;ക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സര്&#x200d;വകലാശാലകളിലെയും വിദ്യാര്&#x200d;ഥിനികള്&#x200d;ക്ക് ആര്&#x200d;ത്തവാവധി അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്&#x200d;. ബിന്ദു അറിയിച്ചു. 18 വയസ്സ് കഴിഞ്ഞ വിദ്യാര്&#x200d;ഥിനികള്&#x200d;ക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചതായി മന്ത്രി പറഞ്ഞു.</p>
<p>വിദ്യാര്&#x200d;ഥിനികള്&#x200d;ക്ക് അറ്റന്&#x200d;ഡന്&#x200d;സിനുള്ള പരിധി ആര്&#x200d;ത്തവാവധി ഉള്&#x200d;പ്പെടെ 73 ശതമാനമായി നിശ്ചയിച്ചുകൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്. സര്&#x200d;വകലാശാല നിയമങ്ങളില്&#x200d; ഇതിനാവശ്യമായ ഭേദഗതികള്&#x200d; വരുത്താന്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കിയെന്നും മന്ത്രി ഡോ. ആര്&#x200d;. ബിന്ദു പറഞ്ഞു</p>
<p>വിദ്യാര്&#x200d;ഥികള്&#x200d;ക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്&#x200d; 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാല്&#x200d; ആര്&#x200d;ത്തവാവധി പരിഗണിച്ച് വിദ്യാര്&#x200d;ഥിനികള്&#x200d;ക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാമെന്ന ഭേദഗതി കൊച്ചി ശാസ്ത്ര സാങ്കേതിക സര്&#x200d;വകലാശാലയാണ് ആദ്യം കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സര്&#x200d;വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാര്&#x200d;ഥിനികള്&#x200d;ക്ക് ആശ്വാസമാകുമെന്നതിനാലാണ് തീരുമാനം മന്ത്രി ബിന്ദു പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/menstruation-period-now-in-all-universities-of-the-state.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്&#x200d;വകലാശാലകളെ കുരുതി കൊടുക്കരുത്-എഡിറ്റോറിയല്&#x200d;</title>
		<link>https://www.chandrikadaily.com/dgerpuaksedmchdstpewwy38u1lzu8erfu.html</link>
					<comments>https://www.chandrikadaily.com/dgerpuaksedmchdstpewwy38u1lzu8erfu.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 26 Oct 2022 12:05:25 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[news]]></category>
		<category><![CDATA[universities]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=219975</guid>

					<description><![CDATA[ഗവര്&#x200d;ണര്&#x200d; ആരിഫ് മുഹമ്മദ്ഖാനും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്&#x200d;ക്കാറും പോര് കോഴികളെ പോലെ പരസ്പരം കൊത്തുകൂടുമ്പോള്&#x200d; തകര്&#x200d;ന്നുപോകുന്നത് മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.]]></description>
										<content:encoded><![CDATA[<p>ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ നിലവാര സൂചികയുള്ള സംസ്ഥാനങ്ങളില്&#x200d; ഒന്നാണ് കേരളമെന്ന കാര്യത്തില്&#x200d; ആര്&#x200d;ക്കും തര്&#x200d;ക്കമില്ല. എന്നാല്&#x200d; കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല വാര്&#x200d;ത്തകളില്&#x200d; നിറയുന്നത് ചില മോശം പ്രവണതകളുടെ പേരിലാണ്. ഗവര്&#x200d;ണര്&#x200d; ആരിഫ് മുഹമ്മദ്ഖാനും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്&#x200d;ക്കാറും പോര് കോഴികളെ പോലെ പരസ്പരം കൊത്തുകൂടുമ്പോള്&#x200d; തകര്&#x200d;ന്നുപോകുന്നത് മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഈ വിഴുപ്പലക്കലില്&#x200d; ഗവര്&#x200d;ണര്&#x200d;ക്ക് തന്റേതായ താല്&#x200d;പര്യമുണ്ടെന്ന് വ്യക്തമാണ്. ആരിഫ് മുഹമ്മദ് ഖാനെ ഇങ്ങോട്ടയച്ചവര്&#x200d;ക്കും രാഷ്ട്രീയ താല്&#x200d;പര്യമുണ്ടാകും. ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്&#x200d;ക്കുക എന്ന വലിയ അജണ്ടയാണതെന്ന് വ്യക്തമായ കാര്യമാണ്. സര്&#x200d;വകലാശാലകളുടെ സ്വഭാവത്തെ ഇല്ലാതാക്കി അവയെ നശിപ്പിക്കുക എന്നത് ഹിന്ദുത്വ അജണ്ടയുടെ ദീര്&#x200d;ഘകാല ലക്ഷ്യമാണ്. രാജ്യത്തെ പല സര്&#x200d;വകലാശാലകള്&#x200d;ക്കും ഇത് സംഭവിച്ചിട്ടുണ്ട്. എട്ട് ഐ.ഐ.ടികളിലെങ്കിലും നിലവില്&#x200d; ഡയറക്ടര്&#x200d;മാരില്ല. പഴയ ഡയറക്ടര്&#x200d;മാരുടെ കാലാവധി തീര്&#x200d;ന്ന മുറക്ക് പുതിയ ആളെ കണ്ടെത്തുന്നതിനുള്ള സെര്&#x200d;ച്ച് കമ്മിറ്റികള്&#x200d; രൂപവത്കരിച്ചിരുന്നു. പക്ഷേ, അവര്&#x200d; ശുപാര്&#x200d;ശ ചെയ്ത ഒരാളെപ്പോലും നിയമിക്കാന്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; തയ്യാറായിട്ടില്ല. സെര്&#x200d;ച്ച് കമ്മിറ്റി ശുപാര്&#x200d;ശ ചെയ്ത എട്ടു പേരോടും വ്യക്തിപരവും ബൗദ്ധികവുമായുള്ള അഭിപ്രായവ്യത്യാസം കാരണം ആ പേരുകള്&#x200d; തള്ളുകയായിരുന്നു. സംഘ്പരിവാറിനോടുള്ള ആശയപരമായ അടുപ്പം ഇത്തരം ഉന്നത പദവികളിലും ഇപ്പോള്&#x200d; മാനദണ്ഡമായിരിക്കുന്നു എന്നു വ്യക്തം. കേന്ദ്ര സര്&#x200d;ക്കാറിന്റെ ഒളിയജണ്ട നടപ്പാക്കുകയാണ് ഗവര്&#x200d;ണറുടെ ദൗത്യം.</p>
<p>ഇനി മറുവശത്തേക്ക് നോക്കിയാലോ. സര്&#x200d;വകലാശാലകളെ രാഷ്ട്രീയവത്കരിച്ച് അക്കാദമിക് ഗുണനിലവാരത്തെ ഇല്ലായ്മ ചെയ്തതില്&#x200d; എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാറിന് മുഖ്യ പങ്കുണ്ടെന്ന് കാണാനാവും. രാഷ്ട്രീയ താല്&#x200d;പര്യങ്ങള്&#x200d;ക്കനുസരിച്ച് റാങ്ക് ലിസ്റ്റ് തന്നെ തലകീഴായി മാറ്റിമറിച്ചിട്ടുണ്ടെന്ന് വിഷയ വിദഗ്ധര്&#x200d; തന്നെ ആരോപണം ഉന്നയിച്ചിട്ടുള്ളതാണ്. സര്&#x200d;വകലാശാലകളില്&#x200d; പലതവണ സ്വജനപക്ഷപാതിത്വവും രാഷ്ട്രീയ നിയമനവും നടന്നതായും തെളിഞ്ഞിട്ടുണ്ട്. യോഗ്യതയുള്ളവരെ തഴഞ്ഞ് പാര്&#x200d;ട്ടി ബന്ധം നോക്കി മാത്രം നിയമനങ്ങള്&#x200d; നടന്നിട്ടുണ്ട്. ഇത്തരത്തില്&#x200d; ഇടതുസര്&#x200d;ക്കാര്&#x200d; നടത്തിയ ചട്ട വിരുദ്ധ നിയമനങ്ങള്&#x200d;ക്ക് ഗവര്&#x200d;ണറും കൂട്ടുനിന്നിരുന്നുവെന്നതാണ് രസകരം. ഫലത്തില്&#x200d; രണ്ട് കൂട്ടരും ചെയ്യുന്നത് ഒരേ ജോലിയാണ്. മഹത്തായ പാരമ്പര്യമുള്ള, പേരും പ്രശസ്തിയുമുള്ള കേരളത്തിലെ സര്&#x200d;വകലാശാലകളെ സ്വന്തം താല്&#x200d;പര്യങ്ങള്&#x200d;ക്കുവേണ്ടി നശിപ്പിക്കുക എന്നതാണത്. ഇരു കൂട്ടരും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ഇരുവരും തങ്ങളുടെ താല്&#x200d;പര്യത്തിനനുസരിച്ച് പ്രവര്&#x200d;ത്തിക്കുമ്പോള്&#x200d; തോറ്റുപോകുന്നത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്&#x200d; പ്രതീക്ഷ അര്&#x200d;പ്പിച്ചിരിക്കുന്ന അനേക ലക്ഷം വിദ്യാര്&#x200d;ത്ഥികളും രക്ഷിതാക്കളുമാണ്.</p>
<p>ഉന്നത വിദ്യാഭ്യാസം നല്&#x200d;കി ഉത്തമ സമൂഹത്തെ വാര്&#x200d;ത്തെടുക്കുക എന്നതായിരിക്കണം സര്&#x200d;വകലാശാലകളുടെ ലക്ഷ്യം. ശരാശരിക്കാരായ വിദ്യാര്&#x200d;ത്ഥികളെ വാര്&#x200d;ത്തെടുക്കുന്ന ദൗത്യമല്ല സര്&#x200d;വകലാശാലകളുടേത്. ഇത്തരത്തില്&#x200d; പിന്&#x200d;വാതിലിലൂടെ നിയമനം നേടി സര്&#x200d;വകലാശാലകളില്&#x200d; അധ്യാപനം നടത്തുന്നവര്&#x200d; മികച്ച വിദ്യാര്&#x200d;ത്ഥികളെ വാര്&#x200d;ത്തെടുക്കുമെന്ന് നമുക്ക് എങ്ങനെയാണ് പ്രതീക്ഷവെച്ച് പുലര്&#x200d;ത്താന്&#x200d; സാധിക്കുക? അടുത്ത കാലത്തായി അധ്യാപകരുടെയും വിദ്യാര്&#x200d;ത്ഥികളുടെയും ഗുണനിലവാരത്തിലും ഗണ്യമായ ശോഷണം വന്നിട്ടുണ്ട്. വിദ്യാര്&#x200d;ത്ഥികളുടെ ആശയലോകത്തെ വികസിപ്പിക്കുന്നതില്&#x200d; സര്&#x200d;വകലാശാലകള്&#x200d; പരാജയപ്പെട്ടിരിക്കുന്നു. കേരളത്തിലെ വിദ്യാര്&#x200d;ത്ഥി രാഷ്ട്രീയത്തെ പഠിച്ചാല്&#x200d; ഇത് വ്യക്തമാകും.</p>
<p>കോഴ്‌സുകള്&#x200d; നവീകരിക്കുന്നതിനും ഫാക്കല്&#x200d;റ്റി പ്രോഗ്രാമുകള്&#x200d; വികസിപ്പിക്കുന്നതിനും വിദ്യാഭ്യാസ മേഖലയെ പുരോഗതിയിലേക്ക് നയിക്കുന്നതിനും സൗകര്യങ്ങള്&#x200d; നിര്&#x200d;മിക്കുന്നതിനും കേരളത്തിന് നയങ്ങള്&#x200d; ആവശ്യമാണ്. കേരളത്തിലെ സര്&#x200d;വകലാശാലകളിലെ ലിബറല്&#x200d; മൂല്യനിര്&#x200d;ണയവും പലപ്പോഴും വിമര്&#x200d;ശിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിന് പുറത്തെ സര്&#x200d;വകലാശാലകള്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d; തിരഞ്ഞെടുക്കുന്നതിന് ഒരു കാരണം അവിടെ നിന്ന് ലഭിക്കുന്ന മികച്ച സാധ്യതകള്&#x200d; തന്നെയാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മോശം നിലവാരം കൂടിയാണ് ഇത് വ്യക്തമാക്കുന്നത്. പുറത്ത്‌നിന്നുള്ള വിദ്യാര്&#x200d;ത്ഥികളെ ആകര്&#x200d;ഷിക്കാന്&#x200d; നമുക്ക് സാധിക്കുന്നില്ലെന്ന് മാത്രമല്ല, ഇവിടുത്തെ പ്രതിഭാശാലികളായ വിദ്യാര്&#x200d;ത്ഥികളും പുറത്ത് പോയി പഠിക്കാനാണ് ആഗ്രഹിക്കുന്നത്. മഹത്തായ പാരമ്പര്യമുള്ള നമ്മുടെ സര്&#x200d;വകലാശാലകളെ ഇങ്ങനെ കുരുതി കൊടുക്കരുതെന്നാണ് ഗവര്&#x200d;ണറെയും സര്&#x200d;ക്കാറിനെയും ഓര്&#x200d;മപ്പെടുത്താനുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dgerpuaksedmchdstpewwy38u1lzu8erfu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേന്ദ്ര നയങ്ങള്&#x200d;ക്കെതിരെ പ്രതിഷേധിക്കരുതെന്ന് വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് സര്&#x200d;ക്കുലര്&#x200d;</title>
		<link>https://www.chandrikadaily.com/central-university-of-tamil-nadu-asks-students-not-to-dissent-against-government-policies.html</link>
					<comments>https://www.chandrikadaily.com/central-university-of-tamil-nadu-asks-students-not-to-dissent-against-government-policies.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 13 Sep 2018 11:30:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[campus pilitics]]></category>
		<category><![CDATA[central government]]></category>
		<category><![CDATA[RSS agenda]]></category>
		<category><![CDATA[universities]]></category>
		<category><![CDATA[university election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=102902</guid>

					<description><![CDATA[ചെന്നൈ: സര്&#x200d;ക്കാര്&#x200d; നയങ്ങള്&#x200d;ക്കെതിരെ രാഷ്ട്രീയ വിഷയങ്ങളിലും മറ്റും വിദ്യാര്&#x200d;ത്ഥികള്&#x200d; പ്രതിഷേധിക്കരുതെന്ന മുന്നറിയിപ്പുമായി തമിഴ്നാട് സെന്&#x200d;ട്രല്&#x200d; യൂണിവേഴ്സിറ്റി സര്&#x200d;ക്കുലര്&#x200d;. അനധികൃത പ്രവര്&#x200d;ത്തനങ്ങളിലൂടെയും മറ്റും സര്&#x200d;ക്കാര്&#x200d; നയങ്ങള്&#x200d;ക്കെതിരെ വിയോജിപ്പുമായി മുന്നോട്ടുവരരുതെന്നാണ് തിങ്കളാഴ്ച പുറത്തിറക്കിയ സര്&#x200d;ക്കുലറില്&#x200d; പറയുന്നത്. &#8216;സര്&#x200d;ക്കാര്&#x200d; നയങ്ങള്&#x200d;ക്കെതിരെ അനധികൃതമായ ഇടപെടലുകള്&#x200d; നടത്താന്&#x200d; ചില വിദ്യാര്&#x200d;ത്ഥികള്&#x200d; പദ്ധതിയിടുന്നതായി ശ്രദ്ധയില്&#x200d;പെട്ടിട്ടുണ്ടെന്നും മതപരമോ രാഷ്ട്രീയപരമോ ആയി സംഘടിക്കുന്നത് യൂണിവേഴ്സിറ്റി നിരോധിച്ചിട്ടുണ്ടെന്നുമാണ് സര്&#x200d;ക്കുലറില്&#x200d; പറയുന്നത്. സര്&#x200d;ക്കാര്&#x200d; നയങ്ങള്&#x200d;ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചും, അഭിപ്രായ ഭിന്നത തുറന്നു പറഞ്ഞും, റാലി സംഘടിപ്പിച്ചും, പൊതുസ്ഥലങ്ങളില്&#x200d; ഒത്തുചേര്&#x200d;ന്നുമൊക്കെ അനധികൃതമായ ഇടപെടലുകള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: സര്&#x200d;ക്കാര്&#x200d; നയങ്ങള്&#x200d;ക്കെതിരെ രാഷ്ട്രീയ വിഷയങ്ങളിലും മറ്റും വിദ്യാര്&#x200d;ത്ഥികള്&#x200d; പ്രതിഷേധിക്കരുതെന്ന മുന്നറിയിപ്പുമായി തമിഴ്നാട് സെന്&#x200d;ട്രല്&#x200d; യൂണിവേഴ്സിറ്റി സര്&#x200d;ക്കുലര്&#x200d;. അനധികൃത പ്രവര്&#x200d;ത്തനങ്ങളിലൂടെയും മറ്റും സര്&#x200d;ക്കാര്&#x200d; നയങ്ങള്&#x200d;ക്കെതിരെ വിയോജിപ്പുമായി മുന്നോട്ടുവരരുതെന്നാണ് തിങ്കളാഴ്ച പുറത്തിറക്കിയ സര്&#x200d;ക്കുലറില്&#x200d; പറയുന്നത്.</p>
<p>&#8216;സര്&#x200d;ക്കാര്&#x200d; നയങ്ങള്&#x200d;ക്കെതിരെ അനധികൃതമായ ഇടപെടലുകള്&#x200d; നടത്താന്&#x200d; ചില വിദ്യാര്&#x200d;ത്ഥികള്&#x200d; പദ്ധതിയിടുന്നതായി ശ്രദ്ധയില്&#x200d;പെട്ടിട്ടുണ്ടെന്നും മതപരമോ രാഷ്ട്രീയപരമോ ആയി സംഘടിക്കുന്നത് യൂണിവേഴ്സിറ്റി നിരോധിച്ചിട്ടുണ്ടെന്നുമാണ് സര്&#x200d;ക്കുലറില്&#x200d; പറയുന്നത്.<img loading="lazy" class="aligncenter wp-image-102914 size-full" src="https://www.chandrikadaily.com/wp-content/uploads/2018/09/vfktwvuxfx-1536828746.jpg" alt="" width="914" height="1280" srcset="https://www.chandrikadaily.com/wp-content/uploads/2018/09/vfktwvuxfx-1536828746.jpg 914w, https://www.chandrikadaily.com/wp-content/uploads/2018/09/vfktwvuxfx-1536828746-214x300.jpg 214w, https://www.chandrikadaily.com/wp-content/uploads/2018/09/vfktwvuxfx-1536828746-768x1076.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/09/vfktwvuxfx-1536828746-731x1024.jpg 731w, https://www.chandrikadaily.com/wp-content/uploads/2018/09/vfktwvuxfx-1536828746-696x975.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/09/vfktwvuxfx-1536828746-300x420.jpg 300w" sizes="(max-width: 914px) 100vw, 914px" /></p>
<p>സര്&#x200d;ക്കാര്&#x200d; നയങ്ങള്&#x200d;ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചും, അഭിപ്രായ ഭിന്നത തുറന്നു പറഞ്ഞും, റാലി സംഘടിപ്പിച്ചും, പൊതുസ്ഥലങ്ങളില്&#x200d; ഒത്തുചേര്&#x200d;ന്നുമൊക്കെ അനധികൃതമായ ഇടപെടലുകള്&#x200d; നടത്താന്&#x200d; ചില വിദ്യാര്&#x200d;ത്ഥികള്&#x200d; പദ്ധതിയിടുന്നതായി ശ്രദ്ധയില്&#x200d;പ്പെട്ടിട്ടുണ്ട്.</p>
<p>വിദ്യാഭ്യാസവും ഗവേഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളല്ലാതെ മത അല്ലെങ്കില്&#x200d; രാഷ്ട്രീയമായ അല്ലെങ്കില്&#x200d; മറ്റുള്ള കാര്യങ്ങള്&#x200d;ക്കുള്ള സമ്മേളനം യൂണിവേഴ്സിറ്റി നിരോധിച്ചതാണ്, സെക്കുലറില്&#x200d; പറയുന്നു.</p>
<p>ദളിത്, ഇടത് ആക്ടിവിസ്റ്റുകള്&#x200d;ക്കെതിരായ നടപടിയ്‌ക്കെതിരെ കാസര്&#x200d;കോട്ടെ സെന്&#x200d;ട്രല്&#x200d; യൂണിവേഴ്‌സിറ്റിയില്&#x200d; പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തമിഴ്‌നാട്ടില്&#x200d; ഇത്തരമൊരു നിര്&#x200d;ദേശം നല്&#x200d;കിയിരിക്കുന്നത്. തമിഴ്നാട്ടിലെ തിരുവാരൂര്&#x200d; ജില്ലയിലെ നീലകുടിയിലാണ് യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/central-university-of-tamil-nadu-asks-students-not-to-dissent-against-government-policies.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജങ്ക് ഫുഡുകള്&#x200d; നിരോധിക്കണമെന്ന് യു.ജി.സി; കൊളേജുകള്&#x200d;ക്ക് നോട്ടീസ് നല്&#x200d;കി</title>
		<link>https://www.chandrikadaily.com/no-junk-food-in-colleges-after-advisory-a-notice-by-ugc.html</link>
					<comments>https://www.chandrikadaily.com/no-junk-food-in-colleges-after-advisory-a-notice-by-ugc.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 24 Aug 2018 11:16:16 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[campus]]></category>
		<category><![CDATA[Students]]></category>
		<category><![CDATA[ugc]]></category>
		<category><![CDATA[universities]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=100078</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ജങ്ക് ഫുഡുകളെ പടിക്ക് പുറത്താക്കാന്&#x200d; രാജ്യത്തെ എല്ലാ സര്&#x200d;വ്വകലാശാലകളോടും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും യുണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്&#x200d;(യു.ജി.സി) ആവശ്യപ്പെട്ടു. ജങ്ക് ഫുഡുകള്&#x200d; കുട്ടികളില്&#x200d; വ്യാപകമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്ന റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തിലാണ് യു.ജി.സി ഇങ്ങിനെയൊരു നിര്&#x200d;ദ്ദേശം നല്&#x200d;കിയിരിക്കുന്നത്. അഡിക്ടീവ്‌സ് കലര്&#x200d;ന്നിട്ടുള്ള ഇത്തരം പാക്കറ്റ് ഭക്ഷണങ്ങളെ നിരോധിക്കുന്നതോടെ കുട്ടികളിലുണ്ടാകുന്ന ജീവിത ശൈലി രോഗങ്ങള്&#x200d; ഒരു പരിധി വരെ നിയന്ത്രിക്കാനാവുമെന്നാണ് കരുതുന്നത്. കുട്ടികളുടെ പൊണ്ണത്തടി കുറയ്ക്കാനും നന്നായി പഠിക്കാനും അതോടൊപ്പം നന്നായി ജീവിക്കാനും ജങ്ക് ഫുഡ് നിരോധിക്കുമ്പോള്&#x200d; വരുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ജങ്ക് ഫുഡുകളെ പടിക്ക് പുറത്താക്കാന്&#x200d; രാജ്യത്തെ എല്ലാ സര്&#x200d;വ്വകലാശാലകളോടും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും യുണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്&#x200d;(യു.ജി.സി) ആവശ്യപ്പെട്ടു. ജങ്ക് ഫുഡുകള്&#x200d; കുട്ടികളില്&#x200d; വ്യാപകമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്ന റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തിലാണ് യു.ജി.സി ഇങ്ങിനെയൊരു നിര്&#x200d;ദ്ദേശം നല്&#x200d;കിയിരിക്കുന്നത്.</p>
<p>അഡിക്ടീവ്‌സ് കലര്&#x200d;ന്നിട്ടുള്ള ഇത്തരം പാക്കറ്റ് ഭക്ഷണങ്ങളെ നിരോധിക്കുന്നതോടെ കുട്ടികളിലുണ്ടാകുന്ന ജീവിത ശൈലി രോഗങ്ങള്&#x200d; ഒരു പരിധി വരെ നിയന്ത്രിക്കാനാവുമെന്നാണ് കരുതുന്നത്. കുട്ടികളുടെ പൊണ്ണത്തടി കുറയ്ക്കാനും നന്നായി പഠിക്കാനും അതോടൊപ്പം നന്നായി ജീവിക്കാനും ജങ്ക് ഫുഡ് നിരോധിക്കുമ്പോള്&#x200d; വരുന്ന ആരോഗ്യ ഭക്ഷണക്രമത്തിനാകുമെന്നും നിര്&#x200d;ദ്ദേശത്തിലുണ്ട്. രാജ്യത്തെ എല്ലാ സര്&#x200d;വ്വകലാശാലകള്&#x200d;ക്കും ഇതു സംബന്ധിച്ച സര്&#x200d;ക്കുലര്&#x200d; അയച്ചിട്ടുണ്ട്. മാനവ വിഭവശേഷി മന്ത്രാലയത്തില്&#x200d; നിന്നുള്ള നിര്&#x200d;ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യുജിസി ഇങ്ങനെ ഒരു സര്&#x200d;ക്കുലര്&#x200d; അയച്ചിട്ടുള്ളത്. നേരത്തെ സിബിഎസ്ഇ സ്‌കൂളുകളോട് കാന്റീനില്&#x200d; നിന്ന് ജങ്ക് ഫുഡുകള്&#x200d; ഒഴിവാക്കാന്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കിയിരുന്നു. കുട്ടികളുടെ ലഞ്ച് ബോക്‌സ് പരിശോധിക്കണമെന്നും നല്ല ആഹാരത്തെ കുറിച്ച് അവബോധം നല്&#x200d;കണമെന്നും സിബിഎസ്ഇ അന്ന് സ്‌കൂളുകള്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-junk-food-in-colleges-after-advisory-a-notice-by-ugc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓണ്&#x200d;ലൈന്&#x200d; ബിരുദങ്ങള്&#x200d;ക്ക് അംഗീകാരമാകുന്നു, കോഴ്‌സുകള്&#x200d; തുടങ്ങാന്&#x200d; യുണിവേഴ്‌സിറ്റികളെ അനുവദിക്കും</title>
		<link>https://www.chandrikadaily.com/india-to-allow-15-universities-to-offer-online-degrees.html</link>
					<comments>https://www.chandrikadaily.com/india-to-allow-15-universities-to-offer-online-degrees.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 17 Jan 2018 15:41:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[modi degree]]></category>
		<category><![CDATA[online]]></category>
		<category><![CDATA[online application]]></category>
		<category><![CDATA[universities]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=65469</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഓണ്&#x200d; ലൈന്&#x200d; ബിരുദങ്ങള്&#x200d;ക്ക് അംഗീകാരം നല്&#x200d;കാന്&#x200d; യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്&#x200d;(യു.ജി.സി) ഒരുങ്ങുന്നു. എന്&#x200d;ജിനീയറിങ്, മെഡിസിന്&#x200d; എന്നിവ ഒഴിച്ചുള്ള വിഷയങ്ങളില്&#x200d; ഓണ്&#x200d; ലൈന്&#x200d; വഴി പഠിപ്പിക്കുന്ന സ്ഥാപനങ്ങള്&#x200d;ക്കും, യൂണിവേഴ്‌സിറ്റികള്&#x200d; നടത്തുന്ന ഇത്തരം കോഴ്‌സുകള്&#x200d;ക്കും അംഗീകാരം നല്&#x200d;കാനാണ് നീക്കം. ഇന്ത്യയിലെ 15 ശതമാനം യുണിവേഴ്‌സിറ്റികള്&#x200d;ക്ക് ഇത്തരം കോഴ്‌സുകള്&#x200d; നടത്താന്&#x200d; അനുമതി നല്&#x200d;കാനും പദ്ധതിയുണ്ട്. ബിരുദ, ബിരുദാനന്തര ബിരുദ തലത്തിലുള്ള കോഴ്‌സുകള്&#x200d; ആരംഭിക്കാനാണ് അനുമതി നല്&#x200d;കുക. ഇതിനുള്ള ചട്ടങ്ങള്&#x200d; ഒരു മാസത്തിനുള്ളില്&#x200d; പ്രസിദ്ധപ്പെടുത്തുമെന്ന് യുജിസി അധികൃതര്&#x200d; അറിയിച്ചു. ഇന്ത്യയില്&#x200d; ഇതാദ്യമായാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഓണ്&#x200d; ലൈന്&#x200d; ബിരുദങ്ങള്&#x200d;ക്ക് അംഗീകാരം നല്&#x200d;കാന്&#x200d; യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്&#x200d;(യു.ജി.സി) ഒരുങ്ങുന്നു. എന്&#x200d;ജിനീയറിങ്, മെഡിസിന്&#x200d; എന്നിവ ഒഴിച്ചുള്ള വിഷയങ്ങളില്&#x200d; ഓണ്&#x200d; ലൈന്&#x200d; വഴി പഠിപ്പിക്കുന്ന സ്ഥാപനങ്ങള്&#x200d;ക്കും, യൂണിവേഴ്‌സിറ്റികള്&#x200d; നടത്തുന്ന ഇത്തരം കോഴ്‌സുകള്&#x200d;ക്കും അംഗീകാരം നല്&#x200d;കാനാണ് നീക്കം. ഇന്ത്യയിലെ 15 ശതമാനം യുണിവേഴ്‌സിറ്റികള്&#x200d;ക്ക് ഇത്തരം കോഴ്‌സുകള്&#x200d; നടത്താന്&#x200d; അനുമതി നല്&#x200d;കാനും പദ്ധതിയുണ്ട്. ബിരുദ, ബിരുദാനന്തര ബിരുദ തലത്തിലുള്ള കോഴ്‌സുകള്&#x200d; ആരംഭിക്കാനാണ് അനുമതി നല്&#x200d;കുക. ഇതിനുള്ള ചട്ടങ്ങള്&#x200d; ഒരു മാസത്തിനുള്ളില്&#x200d; പ്രസിദ്ധപ്പെടുത്തുമെന്ന് യുജിസി അധികൃതര്&#x200d; അറിയിച്ചു. ഇന്ത്യയില്&#x200d; ഇതാദ്യമായാണ് ഓണ്&#x200d; ലൈന്&#x200d; ബിരുദങ്ങള്&#x200d;ക്ക് അംഗീകാരം ലഭിക്കുന്നത്. നിലവില്&#x200d;, ചില സ്വകാര്യ സ്ഥാപനങ്ങള്&#x200d; ഓണ്&#x200d; ലൈന്&#x200d; ബിരുദങ്ങള്&#x200d; നല്&#x200d;കുന്നുണ്ട്. എന്നാല്&#x200d; ഇതിന് യു.ജിസിയോ, സര്&#x200d;ക്കാരുകളോ അംഗീകാരം നല്&#x200d;കിയിരുന്നില്ല. ആദ്യ ഘട്ടത്തില്&#x200d; നാക്കിന്റെ എ പ്ലസ് അംഗീകാരമുള്ള യുണിവേഴ്‌സിറ്റികള്&#x200d;ക്കാണ് ഓണ്&#x200d; ലൈന്&#x200d; കോഴ്‌സുകള്&#x200d; തുടങ്ങാന്&#x200d; അനുമതി നല്&#x200d;കുക. മറ്റു യൂണിവേഴ്‌സിറ്റികള്&#x200d; രണ്ടു വര്&#x200d;ഷത്തിനുള്ളില്&#x200d; ഈ അംഗീകാരം നേടിയാല്&#x200d; അനുമതി ലഭ്യമാകുമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കേവല്&#x200d; കുമാര്&#x200d; ശര്&#x200d;മ്മ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-to-allow-15-universities-to-offer-online-degrees.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
