<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>updates &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/updates/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 22 Feb 2023 12:09:40 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>updates &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തിരിച്ചടി തുടരുന്നു; അദാനി നിക്ഷേപകര്&#x200d;ക്ക് ബുധനാഴ്ച നഷ്ടപ്പെട്ടത് 40,000 കോടി</title>
		<link>https://www.chandrikadaily.com/news-updates-adhani-news-updates.html</link>
					<comments>https://www.chandrikadaily.com/news-updates-adhani-news-updates.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 22 Feb 2023 12:09:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[adani]]></category>
		<category><![CDATA[news updates]]></category>
		<category><![CDATA[updates]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239372</guid>

					<description><![CDATA[ജനുവരി 24ന് പുറത്തുവന്ന ഹിന്&#x200d;ഡന്&#x200d;ബര്&#x200d;ഗ് റിപ്പോര്&#x200d;ട്ടിന് ശേഷം ഇതുവരെ 11.5 ലക്ഷം കോടി രൂപയാണ് അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യത്തില്&#x200d;നിന്ന് ഒലിച്ചുപോയത്.]]></description>
										<content:encoded><![CDATA[<p>മുംബൈ: ഹിന്&#x200d;ഡന്&#x200d;ബര്&#x200d;ഗ് റിപ്പോര്&#x200d;ട്ടിന് പിന്നാലെ ഓഹരിവിപണിയില്&#x200d; അദാനി ഗ്രൂപ്പിനേറ്റ തിരിച്ചടി തുടരുന്നു. വിപണിയില്&#x200d; ലിസ്റ്റ് ചെയ്ത പത്ത് അദാനി കമ്ബനികള്&#x200d;ക്ക് ബുധനാഴ്ച ഉച്ചവരെ നഷ്ടമായത് 40000 കോടി രൂപയാണ്. ഫ്‌ളാഗ്ഷിപ്പ് കമ്ബനി അദാനി എന്റര്&#x200d;പ്രൈസസിനാണ് കൂടുതല്&#x200d; തിരിച്ചടി നേരിട്ടത്. കമ്ബനിയുടെ ഓഹരിയില്&#x200d; പത്തു ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. അദാനി ട്രാന്&#x200d;സ്മിഷന്&#x200d;, അദാനി ടോട്ടല്&#x200d; ഗ്യാസ്, അദാനി വില്&#x200d;മര്&#x200d;, അദാനി ഗ്രീന്&#x200d; കമ്ബനികള്&#x200d;ക്ക് അഞ്ചു ശതമാനത്തിന്റെ ഇടിവു രേഖപ്പെടുത്തി. ജനുവരി 24ന് പുറത്തുവന്ന ഹിന്&#x200d;ഡന്&#x200d;ബര്&#x200d;ഗ് റിപ്പോര്&#x200d;ട്ടിന് ശേഷം ഇതുവരെ 11.5 ലക്ഷം കോടി രൂപയാണ് അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യത്തില്&#x200d;നിന്ന് ഒലിച്ചുപോയത്.</p>
<p>മൂല്യം പെരുപ്പിച്ചു കാട്ടിയാണ് അദാനി ഓഹരികളുടെ വിനിമയം നടക്കുന്നത് എന്നായിരുന്നു യുഎസ് സാമ്ബത്തിക ഗവേഷണ സ്ഥാപനത്തിന്റെ പ്രധാന ആരോപണം. സംഭവത്തില്&#x200d; മാര്&#x200d;ക്കറ്റ് റഗുലേറ്ററി അതോറിറ്റിയായ സെബി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അദാനിയുടെ നഷ്ടം ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിലും പ്രതിഫലിച്ചു. ലിസ്റ്റഡ് കമ്ബനികളുടെ വിപണിമൂല്യത്തില്&#x200d; 3.9 ലക്ഷം കോടിയുടെ നഷ്ടമാണ് ഇന്നുണ്ടായത്. ആകെ 261.3 ലക്ഷം കോടി രൂപയാണ് ബിഎസ്‌ഇ വിപണിമൂല്യം.</p>
<p>പ്രതിഫലം വാങ്ങി നാല്&#x200d;പ്പതോളം അദാനിക്ക് അനുകൂലമായി വിക്കിപീഡിയയില്&#x200d; തിരുത്തല്&#x200d; വരുത്തി എന്ന റിപ്പോര്&#x200d;ട്ടുകള്&#x200d; പുറത്തുവന്നു. ലേഖകരെ വിക്കിപീഡിയ കരിമ്ബട്ടികയില്&#x200d; ഉള്&#x200d;പ്പെടുത്തിയിട്ടുണ്ട്. ഇവരില്&#x200d; 22 പേര്&#x200d; വ്യാജ ഐപി മേല്&#x200d;വിലാസം ഉപയോഗിച്ചാണ് ലേഖനങ്ങളില്&#x200d; തിരുത്തല്&#x200d; വരുത്തിയത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-updates-adhani-news-updates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡിവൈ.എസ്.പിമാരടക്കം 900 പൊലീസുകാര്&#x200d; ; കാസര്&#x200d;കോട് കനത്ത സുരക്ഷാ വലയത്തില്&#x200d;</title>
		<link>https://www.chandrikadaily.com/news-updates-cmpinarayivijayan.html</link>
					<comments>https://www.chandrikadaily.com/news-updates-cmpinarayivijayan.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Mon, 20 Feb 2023 03:24:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CM Pinarayi Vijayan]]></category>
		<category><![CDATA[KERALA POLICE]]></category>
		<category><![CDATA[updates]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238946</guid>

					<description><![CDATA[ജില്ലയിലെ 600 പോലീസുകാര്&#x200d;ക്ക് പുറമെ കണ്ണൂര്&#x200d;, കോഴിക്കോട്, വയനാട് ജില്ലകളില്&#x200d; നിന്ന് 300 പോലീസുകാരെ അധികമായി വിളിച്ചു വരുത്തിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാന സര്&#x200d;ക്കാരിനെതിരായ പ്രതിപക്ഷ പ്രതിക്ഷേധങ്ങള്&#x200d;ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഇന്ന് കാസര്&#x200d;കോട് സന്ദര്&#x200d;ശിക്കും.പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്&#x200d; ജില്ലയില്&#x200d; കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. വിവിധ ഇടങ്ങളിലായി 900 പോലീസുകാരെ നിയോഗിച്ചു. 15 ഡിവൈ.എസ്.പിമാരുടെയും 40 ഇന്&#x200d;സ്‌പെക്ടര്&#x200d;മാരുടെയും നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.</p>
<p>ജില്ലയിലെ 600 പോലീസുകാര്&#x200d;ക്ക് പുറമെ കണ്ണൂര്&#x200d;, കോഴിക്കോട്, വയനാട് ജില്ലകളില്&#x200d; നിന്ന് 300 പോലീസുകാരെ അധികമായി വിളിച്ചു വരുത്തിയിട്ടുണ്ട്. കൂടുതല്&#x200d; പൊലീസുകാരെ കൊണ്ടുവന്നത്. മുഖ്യമന്ത്രിക്ക് നേരെ തുടര്&#x200d;ച്ചയായി കരിങ്കൊടി പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് സുരക്ഷ ശക്തിപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുന്ന വഴികളിലെല്ലാം പൊലീസിനെ വിന്യസിക്കും. എം. വി ഗോവിന്ദന്&#x200d; നയിക്കുന്ന ജാഥയുടെ ഉദ്ഘാടനം അടക്കം അഞ്ചു പരിപാടികളില്&#x200d; ആണ് മുഖ്യമന്ത്രി ഇന്ന് കാസര്&#x200d;കോട് പങ്കെടുക്കുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-updates-cmpinarayivijayan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിജു ഇസ്രായേലിൽ മുങ്ങിയത് ബോധപൂർവ്വം ; ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമെന്ന് കൃഷിമന്ത്രി</title>
		<link>https://www.chandrikadaily.com/news-kerala-agriculture-minister.html</link>
					<comments>https://www.chandrikadaily.com/news-kerala-agriculture-minister.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Sun, 19 Feb 2023 12:24:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[agricultre kerala]]></category>
		<category><![CDATA[updates]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238869</guid>

					<description><![CDATA[കർഷക സംഘത്തിനൊപ്പം ഇസ്രയേലിൽ പോയി കാണാതായ ബിജു കുടുംബത്തെ ബന്ധപ്പെട്ട് സുരക്ഷിതൻ ആണെന്നും അന്വേഷിക്കേണ്ടതില്ലെന്നും പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ: ഇസ്രായേലിൽ കൃഷി പഠിക്കാൻ പോയ ബിജു കുര്യൻ ബോധപൂർവ്വം മുങ്ങിയത് എന്ന് കൃഷി മന്ത്രി പി പ്രസാദ്. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ചെയ്തതെന്നും സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ബിജുവിനെ കുടുംബാംഗങ്ങൾ എന്നെ വിളിച്ച് ക്ഷമ ചോദിച്ചു എന്നും സഹോദരനുമായി ഫോണിൽ സംസാരിച്ചപ്പോൾ സംഘം തിരിച്ചെത്തിയശേഷം നിയമനടപടിയെ കുറിച്ച് ആലോചിക്കുമെന്നും പറഞ്ഞു. നല്ല ഉദ്ദേശത്തോടെയാണ് കർഷകസംഘത്തെ ഇസ്രായിലേക്ക് അയച്ചത്. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് കർഷകരെ തിരഞ്ഞെടുത്തു നിന്നും മന്ത്രി കൂട്ടിച്ചേർത്തു. &#8221; ഞായറാഴ്ച രാവിലെ എങ്കിലും ബിജു സംഘത്തോടൊപ്പം ചേരും എന്ന് പ്രതീക്ഷിച്ചിരുന്നു രണ്ടു പെൺകുട്ടികളുടെ അച്ഛനാണ് ബിജു. വളരെ ആസൂത്രിതമായാണ് മുങ്ങിയത്. എന്തെങ്കിലും അപകടം ഉണ്ടായതായി അറിയില്ല. ഇസ്രായേലിലും എംബസിയിലും പരാതി നൽകി&#8221;.മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>ഇതിനിടെ കർഷക സംഘത്തിനൊപ്പം ഇസ്രയേലിൽ പോയി കാണാതായ ബിജു കുടുംബത്തെ ബന്ധപ്പെട്ട് സുരക്ഷിതൻ ആണെന്നും അന്വേഷിക്കേണ്ടതില്ലെന്നും പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-agriculture-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റസിഡന്&#x200d;റ്സ് വിസയില്ലാതെ പുതിയ ജീവനക്കാരെ ജോലിക്ക് നിര്&#x200d;ത്തരുതെന്ന് നിര്&#x200d;ദേശം</title>
		<link>https://www.chandrikadaily.com/news-updates-dhubai.html</link>
					<comments>https://www.chandrikadaily.com/news-updates-dhubai.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Fri, 17 Feb 2023 01:11:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dhubai]]></category>
		<category><![CDATA[updates]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238425</guid>

					<description><![CDATA[യു.എ.ഇ മാനവവിഭവശേഷി, സ്വദേശിവത്കരണ വകുപ്പ്മന്ത്രാലയം വെബ്സൈറ്റ് മുഖേനയാണ് ഇക്കാര്യം വ്യക്തമാക്കിയത്.]]></description>
										<content:encoded><![CDATA[<p>ദുബൈ എമിഗ്രേഷനില്&#x200d; നിന്ന് റസിഡന്&#x200d;സ് വിസ ലഭിച്ചിട്ടില്ലെങ്കില്&#x200d; പുതിയ ജീവനക്കാരെ ജോലിക്ക് അനുവദിക്കരുതെന്ന് സ്വകാര്യ സ്ഥാപനങ്ങള്&#x200d;ക്ക് നിര്&#x200d;ദേശം. യു.എ.ഇ മാനവവിഭവശേഷി, സ്വദേശിവത്കരണ വകുപ്പ്മന്ത്രാലയം വെബ്സൈറ്റ് മുഖേനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വര്&#x200d;ക്പെര്&#x200d;മിറ്റ് പുതിയ ജീവനക്കാരന് റെസിഡന്&#x200d;സി നടപടിക്രമങ്ങള്&#x200d; പൂര്&#x200d;ത്തിയാക്കുന്നതിന് താല്&#x200d;ക്കാലികമായി മാത്രം നല്&#x200d;കുന്ന ഒന്നാണെന്നും ബന്ധപ്പെട്ടവര്&#x200d; അറിയിച്ചു.</p>
<p>ചോദ്യങ്ങള്&#x200d;ക്ക് മറുപടി നല്&#x200d;കുന്നതിന്&#x200d;റെ ഭാഗമായാണ് മന്ത്രാലയം ഇക്കാര്യത്തില്&#x200d; വ്യക്തത വരുത്തിയത്. വര്&#x200d;ക്ക്പെര്&#x200d;മിറ്റിന് നല്&#x200d;കുന്ന അപേക്ഷകള്&#x200d; അംഗീകരിക്കുന്നതിന് തൊഴിലുടമകള്&#x200d; പാലിക്കേണ്ട അഞ്ച് പ്രധാന വ്യവസ്ഥകളും മന്ത്രാലയം വിശദീകരിച്ചു.</p>
<p><strong>1. ഉടമയും തൊഴിലാളിയുംതമ്മിലുള്ള തൊഴില്&#x200d; ബന്ധത്തെ സൂചിപ്പിക്കുന്ന രണ്ട് കക്ഷികളും ഒപ്പിട്ട വര്&#x200d;ക്ക് ഓഫര്&#x200d; സമര്&#x200d;പ്പിക്കണം.</strong></p>
<p><strong>2. ജീവനക്കാരന്മറ്റൊരു കമ്ബനിയില്&#x200d; നിലവിലുള്ള വര്&#x200d;ക്ക് പെര്&#x200d;മിറ്റോ കാര്&#x200d;ഡോ ഇല്ലെന്ന് പരിശോധിക്കണം.</strong></p>
<p><strong>3. ജീവനക്കാരന് 18 വയസും അതിനുമുകളിലും പ്രായമുണ്ടെന്ന് ഉറപ്പാക്കണം.</strong></p>
<p><strong>4. സ്ഥാപനത്തിന്&#x200d;റെ പ്രവര്&#x200d;ത്തനത്തിന് ആനുപാതികമായ ജോലിയായിരിക്കണംജീവനക്കാരന് നല്&#x200d;കേണ്ടത്.</strong><br />
<strong>5. രാജ്യത്തെ അംഗീകൃത ബാങ്കുകളിലൊന്ന് മുഖേന മന്ത്രാലയത്തിന്&#x200d;റെ ബാങ്ക് അക്കൗണ്ടില്&#x200d;ഓരോ ജീവനക്കാരനും 3,000 ദിര്&#x200d;ഹം ബാങ്ക് ഗ്യാരണ്ടി നല്&#x200d;കണം . ജോലി പെര്&#x200d;മിറ്റിന്അപേക്ഷിക്കുമ്ബോള്&#x200d; ആവശ്യമായ പ്രൊഫഷണല്&#x200d; യോഗ്യതയോ വിദ്യാഭ്യാസ യോഗ്യതയോ ഉണ്ടായിരിക്കണമെന്നും അധികൃതര്&#x200d; വ്യക്തമാക്കി.</strong></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-updates-dhubai.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ്.എസ്.എല്&#x200d;.സി പരീക്ഷാര്&#x200d;ഥികളുടെ എണ്ണത്തില്&#x200d; ഇടിവ്</title>
		<link>https://www.chandrikadaily.com/news-kerala-sslc-exam-students.html</link>
					<comments>https://www.chandrikadaily.com/news-kerala-sslc-exam-students.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Thu, 16 Feb 2023 02:07:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sslc examination]]></category>
		<category><![CDATA[updates]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238228</guid>

					<description><![CDATA[മാതൃകാപരീക്ഷ ഫെബ്രുവരി 27ന് തുടങ്ങി മാര്&#x200d;ച്ച്‌ മൂന്നിന് അവസാനിക്കും.]]></description>
										<content:encoded><![CDATA[<p>മാര്&#x200d;ച്ച്‌ ഒമ്പതിന് തുടങ്ങുന്ന ഈ വര്&#x200d;ഷത്തെ എസ്.എസ്.എല്&#x200d;.സി പരീക്ഷ എഴുതാന്&#x200d; 4,19,363 പേര്&#x200d;.കഴിഞ്ഞവര്&#x200d;ഷത്തെ അപേക്ഷിച്ച്‌ ഇത്തവണ 7106 പേര്&#x200d; കുറഞ്ഞു. കഴിഞ്ഞവര്&#x200d;ഷം 4,26,469 പേരാണ് പരീക്ഷയെഴുതിയത്. പ്രൈവറ്റ് വിഭാഗത്തില്&#x200d; 193 പേരും ഇത്തവണ പരീക്ഷക്കുണ്ട്. കഴിഞ്ഞവര്&#x200d;ഷം തൊട്ടുമുമ്ബത്തെ വര്&#x200d;ഷത്തെ (4,21,887) അപേക്ഷിച്ച്‌ കുട്ടികളുടെ എണ്ണത്തില്&#x200d; വര്&#x200d;ധന ഉണ്ടായിരുന്നു.ഇത്തവണ പരീക്ഷയെഴുതുന്നവരില്&#x200d; 2,13,802 പേര്&#x200d; ആണ്&#x200d;കുട്ടികളും 2,05,561 പേര്&#x200d; പെണ്&#x200d;കുട്ടികളുമാണ്. സര്&#x200d;ക്കാര്&#x200d; സ്കൂളില്&#x200d; നിന്ന് 1,40,704 പേരും എയ്ഡഡില്&#x200d;നിന്ന് 2,51,567 പേരും അണ്&#x200d;എയ്ഡഡില്&#x200d;നിന്ന് 27,092 പേരും പരീക്ഷയെഴുതും. 1,76,158 പേര്&#x200d; മലയാളം മീഡിയത്തിലും 2,39,881 പേര്&#x200d; ഇംഗ്ലീഷ് മീഡിയത്തിലും 1283 പേര്&#x200d; തമിഴിലും 2041 പേര്&#x200d; കന്നടയിലുമാണ് പരീക്ഷയെഴുതുന്നത്.</p>
<p>2960 കേന്ദ്രങ്ങളിലായാണ് പരീക്ഷ. ഗള്&#x200d;ഫില്&#x200d; എട്ട് സ്കൂളുകളിലായി 518 പേരും ലക്ഷദ്വീപില്&#x200d; എട്ട് സ്കൂളുകളിലായി 289 പേരും പരീക്ഷയെഴുതും. മലപ്പുറം എടരിക്കോട് പി.കെ.എം.എം.എച്ച്‌.എസിലാണ് കൂടുതല്&#x200d; വിദ്യാര്&#x200d;ഥികള്&#x200d; പരീക്ഷയെഴുതുന്നത്-1,876 പേര്&#x200d;.മാര്&#x200d;ച്ച്‌ ഒമ്ബത് മുതല്&#x200d; 29 വരെയാണ് പരീക്ഷ. ഐ.ടി പ്രാക്ടിക്കല്&#x200d; പരീക്ഷക്ക് ബുധനാഴ്ച തുടക്കമായി. ഫെബ്രുവരി 25ന് അവസാനിക്കും. മാതൃക പരീക്ഷ ഫെബ്രുവരി 27ന് തുടങ്ങി മാര്&#x200d;ച്ച്‌ മൂന്നിന് അവസാനിക്കും.ഒന്നും രണ്ടും വര്&#x200d;ഷ ഹയര്&#x200d; സെക്കന്&#x200d;ഡറി, വി.എച്ച്‌.എസ്.ഇ പരീക്ഷകള്&#x200d; മാര്&#x200d;ച്ച്‌ 10ന് തുടങ്ങി 30ന് അവസാനിക്കും. മാതൃകാപരീക്ഷ ഫെബ്രുവരി 27ന് തുടങ്ങി മാര്&#x200d;ച്ച്‌ മൂന്നിന് അവസാനിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-sslc-exam-students.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജീവനക്കാര്&#x200d;ക്ക് ഏപ്രില്&#x200d; മുതല്&#x200d; ശമ്പളം വരുമാനത്തിനനുസരിച്ച്‌ മാത്രമെന്ന് കെ.എസ്.ആര്&#x200d;.ടി.സി</title>
		<link>https://www.chandrikadaily.com/srgnews-ksrtc-updates.html</link>
					<comments>https://www.chandrikadaily.com/srgnews-ksrtc-updates.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Thu, 09 Feb 2023 15:14:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ksrtc]]></category>
		<category><![CDATA[updates]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=236983</guid>

					<description><![CDATA[ഹൈക്കോടതിയില്&#x200d; സമര്&#x200d;പ്പിച്ച സത്യവാങ്മൂലത്തിലാണ് കെഎസ്‌ആര്&#x200d;ടിസി ഇക്കാര്യങ്ങള്&#x200d; വ്യക്തമാക്കിയത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ജീവനക്കാര്&#x200d;ക്ക് ഏപ്രില്&#x200d; മുതല്&#x200d; ശമ്പളം വരുമാനത്തിനനുസരിച്ച്‌ മാത്രമെന്ന് കെ.എസ്.ആര്&#x200d;.ടി.സി അധികൃതര്&#x200d;.കൂടുതല്&#x200d; വരുമാനം ലഭിച്ചാല്&#x200d; അതിനനുസൃതമായി ശമ്പളം നല്&#x200d;കുമെന്നും ഫണ്ടില്ലാത്തതിനെ കുറിച്ച്‌ ഒരു ജീവനക്കാരന്&#x200d; പോലും വേവലാതിപ്പെടുന്നില്ലെന്നും അധികൃതര്&#x200d; പറഞ്ഞു. ഹൈക്കോടതിയില്&#x200d; സമര്&#x200d;പ്പിച്ച സത്യവാങ്മൂലത്തിലാണ് കെഎസ്‌ആര്&#x200d;ടിസി ഇക്കാര്യങ്ങള്&#x200d; വ്യക്തമാക്കിയത്.</p>
<p>വരുമാനം വര്&#x200d;ധിപ്പിക്കാനുള്ള മാനേജ്‌മെന്റ് നടപടികളെ യൂണിയനുകള്&#x200d; പ്രതികാരബുദ്ധിയോടെ എതിര്&#x200d;ക്കുകയാണെന്നും ഏപ്രില്&#x200d; മുതല്&#x200d; ശമ്ബള വിതരണത്തിന് സഹായം നല്&#x200d;കില്ലെന്ന് സംസ്ഥാന സര്&#x200d;ക്കാര്&#x200d; അറിയിച്ചിട്ടുണ്ടെന്നും കെഎസ്‌ആര്&#x200d;ടിസി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/srgnews-ksrtc-updates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അബുദാബി എയര്&#x200d;പോര്&#x200d;ട്ടുകളില്&#x200d; കഴിഞ്ഞവര്&#x200d;ഷം 15.9 ദശലക്ഷം യാത്രക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/news-updates-abhudhabi.html</link>
					<comments>https://www.chandrikadaily.com/news-updates-abhudhabi.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Thu, 09 Feb 2023 12:15:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[abhudhabi]]></category>
		<category><![CDATA[updates]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=236937</guid>

					<description><![CDATA[2021നേക്കാള്&#x200d; 5.26 ദശലക്ഷം യാത്രക്കാരുടെ വര്&#x200d;ധനവാണ് 2022ല്&#x200d; ഉണ്ടായത്.]]></description>
										<content:encoded><![CDATA[<p>അബുദാബി: അബുദാബി എയര്&#x200d;പോര്&#x200d;ട്ടില്&#x200d; കഴിഞ്ഞവര്&#x200d;ഷം 15.9 ദശലക്ഷം യാത്രക്കാര്&#x200d; എത്തിയതായി അധികൃതര്&#x200d; വ്യക്തമാക്കി. 2022 ജനുവരി 1 മുതല്&#x200d; ഡിസംബര്&#x200d; 31 വരെ, 15.9 ദശലക്ഷം യാത്രക്കാരാണ് അബുദാബി ഇന്റര്&#x200d;നാഷണല്&#x200d;, അല്&#x200d;ഐന്&#x200d; ഇന്റര്&#x200d;നാഷണല്&#x200d;, അല്&#x200d; ബത്തീന്&#x200d; എക്‌സിക്യൂട്ടീവ്, ഡെല്&#x200d;മ ഐലന്&#x200d;ഡ്, സര്&#x200d; ബാനിയാസ് ഐലന്&#x200d;ഡ്<br />
എന്നിവിടങ്ങളിലായി എത്തിയത്.<br />
2021നേക്കാള്&#x200d; 5.26 ദശലക്ഷം യാത്രക്കാരുടെ വര്&#x200d;ധനവാണ് 2022ല്&#x200d; ഉണ്ടായത്.</p>
<p>ടൂറിസം, ബിസിനസ് ആവശ്യങ്ങള്&#x200d;ക്കായി യാത്ര ചെയ്യുന്നവരെ ഉള്&#x200d;ക്കൊള്ളുന്നതില്&#x200d; അബുദാബിയിലെ വിമാനത്താവളങ്ങള്&#x200d; സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. യാത്രക്കാരുടെ സൗകര്യകത്തിനും മികച്ച സംവിധാനങ്ങള്&#x200d;ക്കും മുഖ്യപരിഗണന നല്&#x200d;കുന്നതായി അബുദാബി എയര്&#x200d;പോര്&#x200d;ട്ട്‌സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ജമാല്&#x200d; സലേം അല്&#x200d; ദാഹിരി വ്യക്തമാക്കി.</p>
<p>&#8221;പാസഞ്ചര്&#x200d; ട്രാഫിക്കിന്റെ കാര്യത്തില്&#x200d; 2022 അബുദാബിയെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ വര്&#x200d;ഷമായിരുന്നു. സന്ദര്&#x200d;ശിക്കാനും ജീവിക്കാനും ജോലി ചെയ്യാനും ആകര്&#x200d;ഷകമായ സ്ഥലമെന്ന നിലയില്&#x200d;<br />
അബുദാബിയില്&#x200d; ഏറെ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>2023-ല്&#x200d; കൂടുതല്&#x200d; യാത്രക്കാരെ ഉള്&#x200d;ക്കൊള്ളാനുള്ള തയാറെടുപ്പ് പുരോഗമിക്കുകയാണ്. പ്രധാന ഇവന്റുകള്&#x200d;ക്കായി കൂടുതല്&#x200d; സന്ദര്&#x200d;ശകര്&#x200d; യുഎഇയിലേക്ക് വരുമെന്നതിനാല്&#x200d; അബുദാബി വിമാനത്താവളത്തില്&#x200d; കൂടുതല്&#x200d;പേര്&#x200d; എത്തുമെന്നാണ് കണക്കാക്കുന്നത്.</p>
<p>രൂപകല്&#x200d;പ്പന മുതല്&#x200d; നിര്&#x200d;മ്മാണം, ഓപ്പറേഷന്&#x200d;, ഡെലിവറി വരെ എല്ലാ കാര്യങ്ങളിലും സുസ്ഥിരത വലിയ പങ്ക് വഹിക്കുന്നുണ്ട്. അബുദാബിയെ സംബന്ധിച്ചിടത്തോളം ആവേശകരമായ സമയമാണെന്നും വികസിച്ചുകൊണ്ടിരിക്കുന്ന വ്യോമയാന മേഖല ഇതിന് കൂടുതല്&#x200d; കരുത്ത് പകരുകയും ചെയ്യും. അബുദാബി, അല്&#x200d;ഐന്&#x200d; ഇന്റര്&#x200d;നാഷണല്&#x200d; എയര്&#x200d;പോര്&#x200d;ട്ടുകളിലായി കഴിഞ്ഞ വര്&#x200d;ഷം 3,949 ടണ്&#x200d; ചരക്ക് കൈകാര്യം ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-updates-abhudhabi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോകത്തേറ്റവും കൂടുതല്&#x200d; പേര്&#x200d; ഉപയോഗിക്കുന്നത് എഫ്.ബി</title>
		<link>https://www.chandrikadaily.com/news-updates-world-most-using-app-fb-youtube.html</link>
					<comments>https://www.chandrikadaily.com/news-updates-world-most-using-app-fb-youtube.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Wed, 08 Feb 2023 06:58:44 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[children]]></category>
		<category><![CDATA[facebook]]></category>
		<category><![CDATA[mattnavarara]]></category>
		<category><![CDATA[meta world]]></category>
		<category><![CDATA[updates]]></category>
		<category><![CDATA[youtube]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=236655</guid>

					<description><![CDATA[ട്വിറ്ററിലാണ് അദ്ദേഹം പഠനം പോസ്റ്റ് ചെയ്തത്.]]></description>
										<content:encoded><![CDATA[<p>ലോകത്തേറ്റവും കൂടുതല്&#x200d; പേര്&#x200d; ഉപയോഗിക്കുന്ന സമൂഹമാധ്യമം ഫേസ്ബുക്കാണെന്നും യൂട്യൂബാണ് കുട്ടികളുടെ ഇഷ്ട വീഡിയോ ആപ്പെന്നും സാമൂഹ മാധ്യമ കണ്&#x200d;സള്&#x200d;ട്ടന്&#x200d;റും ഇന്&#x200d;റസ്ട്രി അനലിസ്റ്റുമായ മാറ്റ് നവാരരാ. ട്വിറ്ററിലാണ് അദ്ദേഹം പഠനം പോസ്റ്റ് ചെയ്തത്.</p>
<p>&nbsp;</p>
<p>https://twitter.com/MattNavarra/status/1622660750341816326</p>
<p>ലോകത്തേറ്റവും പേര്&#x200d; ഉപയോഗിക്കുന്ന സമൂഹ മാധ്യമങ്ങളില്&#x200d; യൂട്യൂബ് രണ്ടും വാട്‌സ്‌ആപ്പ് മൂന്നും സ്ഥാനങ്ങളിലുണ്ടെന്നും വിവിധ പഠനങ്ങള്&#x200d; അടിസ്ഥാനമാക്കി തയാറാക്കിയ ചാര്&#x200d;ട്ടില്&#x200d; പറഞ്ഞു.2958 മില്യണ്&#x200d; പേര്&#x200d; എഫ്.ബി ഉപയോഗിക്കുമ്ബോള്&#x200d; 2514 മില്യണ്&#x200d; ജനങ്ങളാണ് യൂട്യൂബ് ഉപയോഗിക്കുന്നത്.</p>
<p>വാട്‌സ്‌ആപ്പ് -2000 മില്യണ്&#x200d;, ഇന്&#x200d;സ്റ്റഗ്രാം-2000 മില്യണ്&#x200d;, വീ ചാറ്റ്-1309 മില്യണ്&#x200d;, ടിക്‌ടോക്-1051 മില്യണ്&#x200d;, എഫ്.ബി മെസഞ്ചര്&#x200d; -931 മില്യണ്&#x200d;, ഡോയിന്&#x200d;-715, ടെലഗ്രാം -700 മില്യണ്&#x200d;, സ്‌നാപ്പ് ചാറ്റ്-635 മില്യണ്&#x200d;, കുയിഷൗ -626 മില്യണ്&#x200d;, സിനാ വെയ്‌ബോ-584 മില്യണ്&#x200d;, ക്യൂക്യൂ-574 മില്യണ്&#x200d;, ട്വിറ്റര്&#x200d; -556 മില്യണ്&#x200d;, പിന്&#x200d;ടെറെസ്റ്റ്-445 മില്യണ്&#x200d; എന്നിങ്ങനെയാണ് ഇതര ആപ്പുകളുടെ ഉപയോഗമെന്നും അദ്ദേഹം പുറത്തുവിട്ട ചാര്&#x200d;ട്ടില്&#x200d; പറഞ്ഞു.കുട്ടികളുടെ ഇഷ്ട വീഡിയോ ആപ്പ് വര്&#x200d;ഷങ്ങളായി യൂട്യൂബാണെന്നും മാറ്റ് പുറത്തുവിട്ട റിപ്പോര്&#x200d;ട്ടില്&#x200d; പറഞ്ഞു. ആഗോള തലത്തില്&#x200d; 2020, 21, 22 കാലയളവില്&#x200d; യൂട്യൂബാണ് ഒന്നാം സ്ഥാനത്തുള്ളത്. 67, 60, 63 എന്നീ ശതമാനം കുട്ടികളാണ് വീഡിയോ കാണാന്&#x200d; വിവിധ വര്&#x200d;ഷങ്ങളില്&#x200d; യൂട്യൂബ് ഉപയോഗിച്ചത്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-updates-world-most-using-app-fb-youtube.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുട്ടികള്&#x200d;ക്കും കൗമാരക്കാര്&#x200d;ക്കുമായി ഡിജിറ്റല്&#x200d; ലൈബ്രറി</title>
		<link>https://www.chandrikadaily.com/news-kerala-childrens-digital-library.html</link>
					<comments>https://www.chandrikadaily.com/news-kerala-childrens-digital-library.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Thu, 02 Feb 2023 02:13:26 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DIGITAL LIBRARY]]></category>
		<category><![CDATA[updates]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235577</guid>

					<description><![CDATA[മൂന്നുവര്&#x200d;ഷത്തിനിടെ ഇതിനായി 38,800 അധ്യാപകരെ ഏകലവ്യ മോഡല്&#x200d; സ്കൂളുകളില്&#x200d; നിയമിക്കും.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഭൂമിശാസ്ത്രം, ഭാഷകള്&#x200d;, സാഹിത്യം ഉള്&#x200d;പ്പെടെയുള്ള വിഷയങ്ങളില്&#x200d; ഉയര്&#x200d;ന്ന നിലവാരമുള്ള പുസ്തകങ്ങള്&#x200d; എല്ലാവര്&#x200d;ക്കും ലഭ്യമാക്കുന്നതിനായി കുട്ടികള്&#x200d;ക്കും കൗമാരക്കാര്&#x200d;ക്കുംവേണ്ടി നാഷനല്&#x200d; ഡിജിറ്റല്&#x200d; ലൈബ്രറി സ്ഥാപിക്കും. ഈ സൗകര്യം ലഭ്യമാകാത്തവര്&#x200d;ക്കുവേണ്ടി പഞ്ചായത്ത്, വാര്&#x200d;ഡ്തലങ്ങളില്&#x200d; സാധാരണ ലൈബ്രറികള്&#x200d; സ്ഥാപിക്കുന്നതിനും ദേശീയ ഡിജിറ്റല്&#x200d; ലൈബ്രറി ഉറവിടങ്ങള്&#x200d; ഉപയോഗപ്പെടുത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്&#x200d; ഒരുക്കുന്നതിനും സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും.</p>
<p>കോവിഡ് കുട്ടികളില്&#x200d; നഷ്ടമായ വായനശീലം കൂട്ടുന്നതിനും വായന സംസ്‌കാരം കെട്ടിപ്പടുക്കുന്നതിനും നാഷനല്&#x200d; ബുക്ക് ട്രസ്റ്റും ചില്&#x200d;ഡ്രന്&#x200d;സ് ബുക്ക് ട്രസ്റ്റും ചേര്&#x200d;ന്ന് സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ ഇംഗ്ലീഷ്-പ്രാദേശിക ഭാഷകളില്&#x200d; പുസ്തകം തയാറാക്കും. ആദിവാസി മേഖലയില്&#x200d; 748 ഏകലവ്യ മോഡല്&#x200d; സ്‌കൂളുകള്&#x200d;ക്കും ബജറ്റില്&#x200d; പ്രഖ്യാപനമുണ്ട്. മൂന്നുവര്&#x200d;ഷത്തിനിടെ ഇതിനായി 38,800 അധ്യാപകരെ ഏകലവ്യ മോഡല്&#x200d; സ്കൂളുകളില്&#x200d; നിയമിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-childrens-digital-library.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദേശീയ ഗാനത്തോടൊപ്പം നൃത്തം ചെയ്ത മൂന്ന് യുവാക്കള്&#x200d;ക്കെതിരെ കേസ്</title>
		<link>https://www.chandrikadaily.com/news-updates-nation-anthem-case.html</link>
					<comments>https://www.chandrikadaily.com/news-updates-nation-anthem-case.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Sat, 28 Jan 2023 06:41:25 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[national anthem]]></category>
		<category><![CDATA[news]]></category>
		<category><![CDATA[updates]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234832</guid>

					<description><![CDATA[ഉത്തര്&#x200d;പ്രദേശിലെ ഈദ്ഗാഹ് പ്രദേശത്ത് ദേശീയ ഗാനത്തെ അപമാനിച്ചതിന് മൂന്ന് യുവാക്കള്&#x200d;ക്കെതിരെ കേസ്.ദേശീയ ഗാനം ആലപിക്കുമ്ബോള്&#x200d; മൂന്ന് യുവാക്കള്&#x200d; നൃത്തം ചെയ്യുന്നതിന്&#x200d;റെ ദൃശ്യങ്ങള്&#x200d; സമൂഹമാധ്യമങ്ങളില്&#x200d; പ്രചരിച്ചിരുന്നു]]></description>
										<content:encoded><![CDATA[<p>ലഖ്നോ: ഉത്തര്&#x200d;പ്രദേശിലെ ഈദ്ഗാഹ് പ്രദേശത്ത് ദേശീയ ഗാനത്തെ അപമാനിച്ചതിന് മൂന്ന് യുവാക്കള്&#x200d;ക്കെതിരെ കേസ്.ദേശീയ ഗാനം ആലപിക്കുമ്ബോള്&#x200d; മൂന്ന് യുവാക്കള്&#x200d; നൃത്തം ചെയ്യുന്നതിന്&#x200d;റെ ദൃശ്യങ്ങള്&#x200d; സമൂഹമാധ്യമങ്ങളില്&#x200d; പ്രചരിച്ചിരുന്നു. ഇതിന്&#x200d;റെ അടിസ്ഥാനത്തിലാണ് കേസെന്ന് പൊലീസ് പറഞ്ഞു.</p>
<p>അന്വേഷണത്തില്&#x200d; വിഡിയോയിലുള്ള രണ്ട് പേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. അദ്നാന്&#x200d;, റൂഹല്&#x200d; എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മൂന്ന് പേര്&#x200d;ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നും രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.29 സെക്കന്&#x200d;ഡ് ദൈര്&#x200d;ഘ്യമുള്ള വിഡിയോയില്&#x200d;, കറുത്ത ജാക്കറ്റ് ധരിച്ച യുവാവ് സല്യൂട്ട് അര്&#x200d;പ്പിക്കുന്നതും തുടര്&#x200d;ന്ന് നൃത്തം ചെയ്യുന്നതും ഇത് കണ്ട് സുഹൃത്തുക്കള്&#x200d; ചിരിക്കുന്നതും കാണാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-updates-nation-anthem-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
