<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>updation &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/updation/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 10 Jan 2023 05:34:20 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>updation &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പാര്&#x200d;പ്പിട സമുച്ചയം കാടുകയറി നശിക്കുന്നു</title>
		<link>https://www.chandrikadaily.com/news-kerala-perumbavoor-news.html</link>
					<comments>https://www.chandrikadaily.com/news-kerala-perumbavoor-news.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Tue, 10 Jan 2023 05:34:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[perumbavoor]]></category>
		<category><![CDATA[updation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=231900</guid>

					<description><![CDATA[പെരുമ്പാവൂര്&#x200d;: എസ്.സി വിഭാഗത്തിന് നിര്&#x200d;മിച്ച പാര്&#x200d;പ്പിട സമുച്ചയം കാടുകയറി നശിക്കുന്നു. നിയോജകമണ്ഡലത്തിലെ കൂവപ്പടി പഞ്ചായത്തില്&#x200d; 12ാം വാര്&#x200d;ഡില്&#x200d; കയ്യുത്തിയാല്&#x200d; പള്ളിക്ക് പിന്നിലാണ് സമുച്ചയം. 2015ല്&#x200d; പി.വൈ. പൗലോസ് പ്രസിഡന്റായിരുന്നപ്പോള്&#x200d; ഉദ്ഘാടനം ചെയ്തതാണിത്. ആറ് കുടുംബത്തിന് താമസിക്കാന്&#x200d; പദ്ധതിയിട്ടാണ് നിര്&#x200d;മാണം ആരംഭിച്ചത്. ഉദ്ഘാടനം ചെയ്തതല്ലാതെ ഒരു കുടുംബത്തിനുപോലും താമസ സൗകര്യമൊരുക്കിയില്ലെന്നാണ് ആക്ഷേപം. പഞ്ചായത്ത് പരിധിയില്&#x200d; നിരവധി പിന്നാക്ക വിഭാഗം കുടുംബങ്ങള്&#x200d; കയറിക്കിടക്കാന്&#x200d; ഇടമില്ലാതെ കഴിയുമ്പോള്&#x200d; ലക്ഷങ്ങള്&#x200d; ചെലവഴിച്ച് നിര്&#x200d;മിച്ച കെട്ടിടം നശിക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്&#x200d;. പഞ്ചായത്തിന്റെ ഒരേക്കര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>പെരുമ്പാവൂര്&#x200d;: എസ്.സി വിഭാഗത്തിന് നിര്&#x200d;മിച്ച പാര്&#x200d;പ്പിട സമുച്ചയം കാടുകയറി നശിക്കുന്നു. നിയോജകമണ്ഡലത്തിലെ കൂവപ്പടി പഞ്ചായത്തില്&#x200d; 12ാം വാര്&#x200d;ഡില്&#x200d; കയ്യുത്തിയാല്&#x200d; പള്ളിക്ക് പിന്നിലാണ് സമുച്ചയം. 2015ല്&#x200d; പി.വൈ. പൗലോസ് പ്രസിഡന്റായിരുന്നപ്പോള്&#x200d; ഉദ്ഘാടനം ചെയ്തതാണിത്.<br />
ആറ് കുടുംബത്തിന് താമസിക്കാന്&#x200d; പദ്ധതിയിട്ടാണ് നിര്&#x200d;മാണം ആരംഭിച്ചത്. ഉദ്ഘാടനം ചെയ്തതല്ലാതെ ഒരു കുടുംബത്തിനുപോലും താമസ സൗകര്യമൊരുക്കിയില്ലെന്നാണ് ആക്ഷേപം. പഞ്ചായത്ത് പരിധിയില്&#x200d; നിരവധി പിന്നാക്ക വിഭാഗം കുടുംബങ്ങള്&#x200d; കയറിക്കിടക്കാന്&#x200d; ഇടമില്ലാതെ കഴിയുമ്പോള്&#x200d; ലക്ഷങ്ങള്&#x200d; ചെലവഴിച്ച് നിര്&#x200d;മിച്ച കെട്ടിടം നശിക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്&#x200d;.</p>
<p>പഞ്ചായത്തിന്റെ ഒരേക്കര്&#x200d; 37 സെന്റിലെ ഒരുഭാഗത്താണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. എസ്റ്റിമേറ്റില്&#x200d; കവിഞ്ഞ് പണി നടത്തിയെന്ന കാരണത്താല്&#x200d; കരാറുകാരന് പണം ലഭിക്കാത്തതാണ് മുന്നോട്ടുള്ള കാര്യങ്ങള്&#x200d;ക്ക് തടസ്സമായതെന്നാണ് വിവരം. കഴിഞ്ഞ ഭരണസമിതിയില്&#x200d; പിന്നാക്ക വിഭാഗത്തിനായിരുന്നു പ്രസിഡന്റ് സ്ഥാനം. എന്നിട്ടും കെട്ടിടം സൗകര്യപ്പെടുത്താന്&#x200d; നടപടിയെടുത്തില്ല. വെള്ളവും വെളിച്ചവും റോഡും ഉള്&#x200d;പ്പെടെ സൗകര്യങ്ങളുള്ള സ്ഥലത്ത് ഇനിയും വാസസൗകര്യം ഒരുക്കാനാകുമെന്നിരിക്കെ ഈ ഭരണസമിതിയും അവഗണിക്കുകയാണെന്ന് ആക്ഷേപമുണ്ട്.</p>
<p>സ്ഥലം വാങ്ങുമ്പോള്&#x200d; അംഗന്&#x200d;വാടിയും കളിസ്ഥലവും ഉള്&#x200d;പ്പെടുത്തി വീടുകള്&#x200d; നിര്&#x200d;മിക്കാനായിരുന്നു ആലോചിച്ചതെന്നും എന്നാല്&#x200d;, അന്നത്തെ ഭൂരിപക്ഷ തീരുമാനത്തെ തുടര്&#x200d;ന്ന് ഫ്‌ലാറ്റ് രൂപത്തില്&#x200d; നിര്&#x200d;മിക്കാന്&#x200d; തീരുമാനിക്കുകയായിരുന്നുവെന്നും പി.വൈ.<br />
പൗലോസ് പറഞ്ഞു. നിലവിലെ കെട്ടിടത്തില്&#x200d; താമസ സൗകര്യമൊരുക്കാനും ബാക്കിയുള്ള സ്ഥലത്ത് കെട്ടിടം നിര്&#x200d;മിച്ച് നല്&#x200d;കാനും വകുപ്പ് മന്ത്രി ഉള്&#x200d;പ്പെടെയുള്ളവരുടെ ഇടപെടല്&#x200d; ഉണ്ടാകണമെന്നാണ് എസ്.സി വിഭാഗത്തിന്റെ ആവശ്യം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-perumbavoor-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്‌പൈവെയര്&#x200d; ആക്രമണം : വാട്‌സാപ്പ് ഉടന്&#x200d; അപ്‌ഡേറ്റ് ചെയ്യാന്&#x200d; നിര്&#x200d;ദേശം</title>
		<link>https://www.chandrikadaily.com/spyware-attack-whatsapp-must-update-in-between-48-hours.html</link>
					<comments>https://www.chandrikadaily.com/spyware-attack-whatsapp-must-update-in-between-48-hours.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 15 May 2019 10:13:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cyber attack]]></category>
		<category><![CDATA[malware]]></category>
		<category><![CDATA[updation]]></category>
		<category><![CDATA[WHTASAPP]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127287</guid>

					<description><![CDATA[അനധികൃതമായി ഉപയോക്താക്കളുടെ വിവരം ശേഖരിക്കുന്ന സ്‌പൈവെയര്&#x200d; ആക്രമണം നേരിട്ടതിനെ തുടര്&#x200d;ന്ന് ഉപയോക്താക്കളോട് വാട്ട്‌സാപ്പ് ആപ്ലിക്കേഷന്&#x200d; അപ്‌ഡേറ്റ് ചെയ്യാന്&#x200d; വാട്ട്‌സാപ്പ് അഭ്യര്&#x200d;ഥിച്ചു. വാട്ട്‌സാപ്പ് കോളിലൂടെയാണ് ആപ്പിന്റെ നിയന്ത്രണം സ്‌പൈവെയര്&#x200d; ഏറ്റെടുക്കുന്നത്. ആഗോളവ്യാപകമായി ഈ സൈബര്&#x200d; തട്ടിപ്പ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും വാട്ട്‌സാപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്&#x200d; ഇന്ത്യയിലെ ഉപയോക്താക്കള്&#x200d;ക്ക് പുതിയ അപ്‌ഡേറ്റ് ലഭിക്കും. മറ്റുള്ളവരുടെ വിവരങ്ങള്&#x200d; ചോര്&#x200d;ത്തി കുറ്റകൃത്യങ്ങള്&#x200d;ക്ക് ഉപയോഗിക്കുന്ന മാല്&#x200d;വെയറുകള്&#x200d; എന്നതരം പ്രോഗ്രാമുകളിലാണ് സ്‌പൈവെയറുകളെയും സൈബര്&#x200d; വിദഗ്ധര്&#x200d; ഉള്&#x200d;പ്പെടുത്തിയിരിക്കുന്നത്. അനുവാദമില്ലാതെ ഒരു ആപ്ലിക്കേഷനില്&#x200d; പ്രവര്&#x200d;ത്തിക്കുകയും വിവരം ചോര്&#x200d;ത്തുകയും ചെയ്യുന്ന [&#8230;]]]></description>
										<content:encoded><![CDATA[
<p>അനധികൃതമായി ഉപയോക്താക്കളുടെ വിവരം ശേഖരിക്കുന്ന സ്‌പൈവെയര്&#x200d; ആക്രമണം നേരിട്ടതിനെ തുടര്&#x200d;ന്ന് ഉപയോക്താക്കളോട് വാട്ട്‌സാപ്പ് ആപ്ലിക്കേഷന്&#x200d; അപ്‌ഡേറ്റ് ചെയ്യാന്&#x200d; വാട്ട്‌സാപ്പ് അഭ്യര്&#x200d;ഥിച്ചു. <br> വാട്ട്‌സാപ്പ് കോളിലൂടെയാണ് ആപ്പിന്റെ നിയന്ത്രണം സ്‌പൈവെയര്&#x200d; ഏറ്റെടുക്കുന്നത്. ആഗോളവ്യാപകമായി ഈ സൈബര്&#x200d; തട്ടിപ്പ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും വാട്ട്‌സാപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്&#x200d; ഇന്ത്യയിലെ ഉപയോക്താക്കള്&#x200d;ക്ക് പുതിയ അപ്‌ഡേറ്റ് ലഭിക്കും. <br> മറ്റുള്ളവരുടെ വിവരങ്ങള്&#x200d; ചോര്&#x200d;ത്തി കുറ്റകൃത്യങ്ങള്&#x200d;ക്ക് ഉപയോഗിക്കുന്ന മാല്&#x200d;വെയറുകള്&#x200d; എന്നതരം പ്രോഗ്രാമുകളിലാണ് സ്‌പൈവെയറുകളെയും സൈബര്&#x200d; വിദഗ്ധര്&#x200d; ഉള്&#x200d;പ്പെടുത്തിയിരിക്കുന്നത്. അനുവാദമില്ലാതെ ഒരു ആപ്ലിക്കേഷനില്&#x200d; പ്രവര്&#x200d;ത്തിക്കുകയും വിവരം ചോര്&#x200d;ത്തുകയും ചെയ്യുന്ന പ്രോഗ്രാമുകളാണ് സ്‌പൈവെയറുകള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/spyware-attack-whatsapp-must-update-in-between-48-hours.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടിക് ടോക്കില്&#x200d; ഇനിയങ്ങനെ എല്ലാവര്&#x200d;ക്കും കയറി കളിക്കാനാവില്ല, പണി കിട്ടിയതിനെ തുടര്&#x200d;ന്ന് പരിധി വെച്ച് കമ്പനി</title>
		<link>https://www.chandrikadaily.com/tik-tok-updation.html</link>
					<comments>https://www.chandrikadaily.com/tik-tok-updation.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 28 Feb 2019 17:07:36 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[APP]]></category>
		<category><![CDATA[business]]></category>
		<category><![CDATA[TIK TOK]]></category>
		<category><![CDATA[updation]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=119958</guid>

					<description><![CDATA[കോടികള്&#x200d; പിഴ കിട്ടിയപ്പോള്&#x200d; ടിക് ടോക്ക് പഠിക്കേണ്ടത് പഠിച്ചു. ഉപയോക്താക്കളുടെ പ്രായപരിധിയില്&#x200d; കര്&#x200d;ശന നിയന്ത്രണം കൊണ്ടുവരാനൊരുങ്ങിയിരിക്കുകയാണ് ഈ വിഡിയോ മെയ്ക്കിങ് ആപ്പ്. 13 വയസിനു താഴെയുള്ള കുട്ടികള്&#x200d;ക്ക് ടിക് ടോക്കില്&#x200d; ഇനി അക്കൗണ്ട് തുടങ്ങാനാവില്ല. ഇത്തരം കുട്ടികളുടെ ദൃശ്യങ്ങള്&#x200d; അപ്ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും ടിക് ടോക്ക് വിലക്കും.ചില്&#x200d;ഡ്രന്&#x200d;സ് ഓണ്&#x200d;ലൈന്&#x200d; പ്രൈവസി പ്രൊട്ടക്ഷന്&#x200d; ആക്ടിന്റെ ലംഘനപ്രകാരം ഫെഡറല്&#x200d; ട്രേഡ് കമ്മീഷന്&#x200d; ടിക് ടോക്കിനോട് 55 ലക്ഷം ഡോളര്&#x200d; (39.14 കോടി രൂപ) പിഴയൊടുക്കാന്&#x200d; വിധിച്ചിരുന്നു. ഇതിനെ തുടര്&#x200d;ന്നാണ് ടിക് [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>കോടികള്&#x200d; പിഴ കിട്ടിയപ്പോള്&#x200d; ടിക് ടോക്ക് പഠിക്കേണ്ടത് പഠിച്ചു. ഉപയോക്താക്കളുടെ പ്രായപരിധിയില്&#x200d; കര്&#x200d;ശന നിയന്ത്രണം കൊണ്ടുവരാനൊരുങ്ങിയിരിക്കുകയാണ് ഈ വിഡിയോ മെയ്ക്കിങ് ആപ്പ്.</p>



<p> 13 വയസിനു താഴെയുള്ള കുട്ടികള്&#x200d;ക്ക് ടിക് ടോക്കില്&#x200d; ഇനി അക്കൗണ്ട് തുടങ്ങാനാവില്ല. ഇത്തരം കുട്ടികളുടെ ദൃശ്യങ്ങള്&#x200d; അപ്ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും ടിക് ടോക്ക് വിലക്കും.ചില്&#x200d;ഡ്രന്&#x200d;സ് ഓണ്&#x200d;ലൈന്&#x200d; പ്രൈവസി പ്രൊട്ടക്ഷന്&#x200d; ആക്ടിന്റെ ലംഘനപ്രകാരം ഫെഡറല്&#x200d; ട്രേഡ് കമ്മീഷന്&#x200d;  ടിക് ടോക്കിനോട് 55 ലക്ഷം ഡോളര്&#x200d; (39.14 കോടി രൂപ) പിഴയൊടുക്കാന്&#x200d; വിധിച്ചിരുന്നു. ഇതിനെ തുടര്&#x200d;ന്നാണ് ടിക് ടോക്ക് നിയന്ത്രണങ്ങള്&#x200d; ഏര്&#x200d;പ്പെടുത്താന്&#x200d; തീരുമാനിച്ചത്. </p>



<p>കുട്ടികള്&#x200d; ആപ്പുകളും വെബ്‌സൈറ്റുകളും ഉപയോഗിക്കുന്നതിന് മാതാപിതാക്കളുടെ അനുവാദം ഉറപ്പുവരുത്തണമെന്ന് വ്യക്തമാക്കുന്ന നിയമമാണ് ചില്&#x200d;ഡ്രന്&#x200d;സ് ഓണ്&#x200d;ലൈന്&#x200d; പ്രൊട്ടക്ഷന്&#x200d; ആക്റ്റ്.</p>



<p>ബുധനാഴ്ച മുതല്&#x200d; കുട്ടികള്&#x200d;ക്കുള്ള നിയമം പ്രാബല്യത്തില്&#x200d; വരും. ഇതോടെ ഇതുവരെ ടിക് ടോക്കില്&#x200d; അപ്ലോഡ് ചെയ്യപ്പെട്ടിട്ടുളള 13 വയസിനു താഴെയുള്ള കുട്ടികളുടെ ദൃശ്യങ്ങള്&#x200d; നീക്കം ചെയ്യപ്പെടും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tik-tok-updation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റേഷന്‍കാര്‍ഡ് പുന:ക്രമീകരണം; നെയ്യാറ്റിന്‍കരയില്‍ സ്ത്രീകള്‍ കുഴഞ്ഞുവീണു</title>
		<link>https://www.chandrikadaily.com/ration-card.html</link>
					<comments>https://www.chandrikadaily.com/ration-card.html#respond</comments>
		
		<dc:creator><![CDATA[Web Desk]]></dc:creator>
		<pubDate>Mon, 24 Oct 2016 10:52:26 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[apl]]></category>
		<category><![CDATA[bpl]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[ration card]]></category>
		<category><![CDATA[slips]]></category>
		<category><![CDATA[updation]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=4525</guid>

					<description><![CDATA[തിരുവനന്തപുരം: റേഷന്‍കാര്‍ഡ് പുന:ക്രമീകരണം തുടക്കത്തിലേ പാളുന്നു. നെയ്യാറ്റിന്‍കര താലൂക്ക് സപ്ലൈ ഓഫീസില്‍ ഇന്ന് പരാതിയുമായി എത്തിയത് ആയിരങ്ങളാണ്. എന്നാല്‍ എത്തിയവര്‍ക്ക് കൃത്യമായ സംവിധാനം ഏര്‍പ്പെടുത്താതിരുന്നതിനെ തുടര്‍ന്ന് ഓഫീസില്‍ തിക്കും തിരക്കും അനുഭവപ്പെട്ടു. തിക്കും തിരക്കുംമൂലം പലരും കുഴഞ്ഞുവീണു. കുഴഞ്ഞുവീണവരില്‍ കൂടുതലും പ്രായമേറിയ സ്ത്രീകളാണ്. താലൂക്ക് ഓഫീസില്‍ എത്തിയവരില്‍ ഏറെയും ബിപിഎല്‍ ലിസ്റ്റില്‍ നിന്ന് പുറത്തായവരായിരുന്നു. ജനപ്രവാഹത്തില്‍ നെയ്യാറ്റിന്‍കര ടൗണ്‍ സ്തംഭിച്ചു. സര്‍ക്കാരിന്റെയും വകുപ്പിന്റേയും വീഴ്ച്ചയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: റേഷന്&#x200d;കാര്&#x200d;ഡ് പുന:ക്രമീകരണം തുടക്കത്തിലേ പാളുന്നു. നെയ്യാറ്റിന്&#x200d;കര താലൂക്ക് സപ്ലൈ ഓഫീസില്&#x200d; ഇന്ന് പരാതിയുമായി എത്തിയത് ആയിരങ്ങളാണ്.</p>
<p><img loading="lazy" class="alignnone size-full wp-image-4535" src="https://www.chandrikadaily.com/wp-content/uploads/2016/10/ratn1.jpg" alt="ratn1" width="988" height="450" srcset="https://www.chandrikadaily.com/wp-content/uploads/2016/10/ratn1.jpg 988w, https://www.chandrikadaily.com/wp-content/uploads/2016/10/ratn1-300x137.jpg 300w, https://www.chandrikadaily.com/wp-content/uploads/2016/10/ratn1-768x350.jpg 768w, https://www.chandrikadaily.com/wp-content/uploads/2016/10/ratn1-696x317.jpg 696w, https://www.chandrikadaily.com/wp-content/uploads/2016/10/ratn1-922x420.jpg 922w" sizes="(max-width: 988px) 100vw, 988px" />എന്നാല്&#x200d; എത്തിയവര്&#x200d;ക്ക് കൃത്യമായ സംവിധാനം ഏര്&#x200d;പ്പെടുത്താതിരുന്നതിനെ തുടര്&#x200d;ന്ന് ഓഫീസില്&#x200d; തിക്കും തിരക്കും അനുഭവപ്പെട്ടു. തിക്കും തിരക്കുംമൂലം പലരും കുഴഞ്ഞുവീണു. കുഴഞ്ഞുവീണവരില്&#x200d; കൂടുതലും പ്രായമേറിയ സ്ത്രീകളാണ്.</p>
<p><img loading="lazy" class="alignnone size-full wp-image-4536" src="https://www.chandrikadaily.com/wp-content/uploads/2016/10/ration.jpg" alt="ration" width="964" height="484" srcset="https://www.chandrikadaily.com/wp-content/uploads/2016/10/ration.jpg 964w, https://www.chandrikadaily.com/wp-content/uploads/2016/10/ration-300x151.jpg 300w, https://www.chandrikadaily.com/wp-content/uploads/2016/10/ration-768x386.jpg 768w, https://www.chandrikadaily.com/wp-content/uploads/2016/10/ration-696x349.jpg 696w, https://www.chandrikadaily.com/wp-content/uploads/2016/10/ration-837x420.jpg 837w" sizes="(max-width: 964px) 100vw, 964px" /><br />
താലൂക്ക് ഓഫീസില്&#x200d; എത്തിയവരില്&#x200d; ഏറെയും ബിപിഎല്&#x200d; ലിസ്റ്റില്&#x200d; നിന്ന് പുറത്തായവരായിരുന്നു. ജനപ്രവാഹത്തില്&#x200d; നെയ്യാറ്റിന്&#x200d;കര ടൗണ്&#x200d; സ്തംഭിച്ചു. സര്&#x200d;ക്കാരിന്റെയും വകുപ്പിന്റേയും വീഴ്ച്ചയാണെന്ന് കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d; ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ration-card.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
