<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>urjit patel &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/urjit-patel/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 18 Nov 2018 16:18:21 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>urjit patel &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ആര്&#x200d;.ബി.ഐയുടെ ധനം പിടിച്ചെടുക്കാന്&#x200d; കേന്ദ്ര സര്&#x200d;്ക്കാര്&#x200d; നീക്കം: പി ചിദംബരം</title>
		<link>https://www.chandrikadaily.com/november-19-will-be-a-day-of-reckoning-for-central-bank-independence-and-the-indian-economy-chidanparam.html</link>
					<comments>https://www.chandrikadaily.com/november-19-will-be-a-day-of-reckoning-for-central-bank-independence-and-the-indian-economy-chidanparam.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 18 Nov 2018 16:12:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[demonetisation]]></category>
		<category><![CDATA[modi loot]]></category>
		<category><![CDATA[p chidambaram]]></category>
		<category><![CDATA[RBI]]></category>
		<category><![CDATA[Reserve Bank of India]]></category>
		<category><![CDATA[urjit patel]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=111079</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: റിസര്&#x200d;വ് ബാങ്കില്&#x200d; അധികാരം സ്ഥാപിച്ച് അതിന്റെ ധനശേഖരം കയ്യടക്കാന്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; ശ്രമിക്കുകയാണെന്ന് മുന്&#x200d; ധനമന്ത്രിയും കോണ്&#x200d;ഗ്രസ് നേതാവുമായ പി.ചിദംബരം. സമീപകാലത്ത് ആര്&#x200d;.ബി.ഐയും കേന്ദ്ര സര്&#x200d;ക്കാരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്&#x200d; പുകമറ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. November 19 will be a day of reckoning for central bank independence and the Indian economy — P. Chidambaram (@PChidambaram_IN) November 17, 2018 നാളെ (നവംബര്&#x200d; 19ന്‌) നടക്കുന്ന ആര്&#x200d;.ബി.ഐ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: റിസര്&#x200d;വ് ബാങ്കില്&#x200d; അധികാരം സ്ഥാപിച്ച് അതിന്റെ ധനശേഖരം കയ്യടക്കാന്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; ശ്രമിക്കുകയാണെന്ന് മുന്&#x200d; ധനമന്ത്രിയും കോണ്&#x200d;ഗ്രസ് നേതാവുമായ പി.ചിദംബരം. സമീപകാലത്ത് ആര്&#x200d;.ബി.ഐയും കേന്ദ്ര സര്&#x200d;ക്കാരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്&#x200d; പുകമറ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">November 19 will be a day of reckoning for central bank independence and the Indian economy</p>
<p>— P. Chidambaram (@PChidambaram_IN) <a href="https://twitter.com/PChidambaram_IN/status/1063820358015426562?ref_src=twsrc%5Etfw">November 17, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>നാളെ (നവംബര്&#x200d; 19ന്‌) നടക്കുന്ന ആര്&#x200d;.ബി.ഐ ഡയറക്ടര്&#x200d;മാരുടെ യോഗം ഇന്ത്യന്&#x200d; സമ്പദ്ഘടനയുടേയും ആര്&#x200d;.ബി.ഐയുടെ പരമാധികാരത്തിന്റെയും അന്ത്യദിനമായിരിക്കുമെന്നും ചിദംബരം ട്വിറ്ററില്&#x200d; കുറിച്ചു.<br />
ആര്&#x200d;.ബി.ഐ ബോര്&#x200d;ഡില്&#x200d; കേന്ദ്രത്തിന് താല്&#x200d;പര്യമുള്ള വ്യക്തികളെ തിരുകിക്കയറ്റിയിരിക്കുകയാണെന്നും ബോര്&#x200d;ഡ് യോഗം എന്തു വിലകൊടുത്തും തങ്ങള്&#x200d;ക്ക് അനുകൂലമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ചിദംബരം പറഞ്ഞു. &#8216;ലോകത്തെവിടെയും കേന്ദ്ര ബാങ്ക് ബോര്&#x200d;ഡ് നിയന്ത്രിത കമ്പനിയല്ല. സ്വകാര്യ ബിസിനസുകാര്&#x200d; ആര്&#x200d;.ബി.ഐ ഗവര്&#x200d;ണറെ നിയന്ത്രിക്കുക എന്ന് പറയുന്നത് ബുദ്ധിക്ക് നിരക്കാത്ത ആശയമാണ്&#8217;- ചിദംബരം തന്റെ മറ്റൊരു ട്വീറ്റില്&#x200d; വ്യക്തമാക്കി.</p>
<p>സര്&#x200d;ക്കാരിന്റെ ആവശ്യങ്ങള്&#x200d; ഗവര്&#x200d;ണര്&#x200d; ഉര്&#x200d;ജിത് പട്ടേല്&#x200d; തള്ളിക്കളയുകയാണെങ്കില്&#x200d; ആര്&#x200d;.ബി.ഐക്ക് നേരിട്ട് നിര്&#x200d;ദേശങ്ങള്&#x200d; നല്&#x200d;കാന്&#x200d; അധികാരം നല്&#x200d;കുന്ന ആര്&#x200d;.ബി.ഐ ആക്ടിന്റെ സെക്ഷന്&#x200d; 7 കേന്ദ്രം നടപ്പില്&#x200d; വരുത്തുമെന്ന് മുമ്പ് ചിദംബരം നേരത്തെ മുന്നറിയിപ്പ് നല്&#x200d;കിയിരുന്നു. ആര്&#x200d;.ബി.ഐയുടെ സ്വതന്ത്ര്യമായ പ്രവര്&#x200d;ത്തനാധികാരത്തിലുള്ള കേന്ദ്ര ഇടപെടലുകള്&#x200d;ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഡെപ്യൂട്ടി ഗവര്&#x200d;ണര്&#x200d; വിരല്&#x200d; ആചാര്യ അമര്&#x200d;ഷം പരസ്യമാക്കുകയും ചെയ്തു. കേന്ദ്രസര്&#x200d;ക്കാരും ആര്&#x200d;.ബി.ഐയും തമ്മിലുള്ള പോരുകള്&#x200d;ക്കിടെ ആര്&#x200d;.ബി.ഐ ഗവര്&#x200d;ണര്&#x200d; ഉര്&#x200d;ജിത് പട്ടേല്&#x200d; രാജിക്കൊരുങ്ങുന്നതായും അഭ്യൂഹങ്ങളുണ്ടായിരുന്നു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">My <a href="https://twitter.com/IndianExpress?ref_src=twsrc%5Etfw">@IndianExpress</a> Column | <a href="https://twitter.com/hashtag/AcrosstheAisle?src=hash&amp;ref_src=twsrc%5Etfw">#AcrosstheAisle</a> : <a href="https://t.co/BzEYxjztlW">https://t.co/BzEYxjztlW</a></p>
<p>— P. Chidambaram (@PChidambaram_IN) <a href="https://twitter.com/PChidambaram_IN/status/1064008675306717184?ref_src=twsrc%5Etfw">November 18, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/november-19-will-be-a-day-of-reckoning-for-central-bank-independence-and-the-indian-economy-chidanparam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാങ്ക് തട്ടിപ്പ് കേസ് : ബാങ്ക് മാനേജ്‌മെന്റിനെ പഴിചാരി ആര്&#x200d;.ബി.ഐ ഗവര്&#x200d;ണറുടെ ആദ്യ പ്രതികരണം</title>
		<link>https://www.chandrikadaily.com/urjit-patel-breaks-his-silence-on-pnb-says-rbi-alone-cant-be-held-responsible-for-frauds.html</link>
					<comments>https://www.chandrikadaily.com/urjit-patel-breaks-his-silence-on-pnb-says-rbi-alone-cant-be-held-responsible-for-frauds.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 14 Mar 2018 14:27:48 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BANK FRAUD]]></category>
		<category><![CDATA[India]]></category>
		<category><![CDATA[nirav modi]]></category>
		<category><![CDATA[pnb scam]]></category>
		<category><![CDATA[RBI]]></category>
		<category><![CDATA[urjit patel]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=74791</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: പി.എന്&#x200d;.ബി ബാങ്ക് തട്ടിപ്പു കേസ് പുറത്തുവന്നു ഒരു മാസത്തിനു ശേഷം റിസര്&#x200d;വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്&#x200d;ണര്&#x200d; ഉര്&#x200d;ജിത്ത് പട്ടേല്&#x200d; ആദ്യമായി പ്രതികരിച്ചു. വായ്പയെടുത്ത് തിരിച്ചടിക്കാതെ ചില കമ്പനികള്&#x200d; രാജ്യത്തിന്റെ ഭാവി കൊള്ളയടിച്ചു. ഇതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വളര്&#x200d;ച്ചയില്&#x200d; വിഷം കുത്തിവെക്കുകയാണ് ഇവര്&#x200d; ചെയ്തത്. ഈ മാരക വിഷത്തെ അതിജീവിക്കാന്&#x200d; ഏതറ്റംവരേയും പോരാടും എന്നത് എന്റെ ഉത്തരവാദിത്വമാണ് ആര്&#x200d;.ബി.ഐ തലവന്&#x200d; ഉര്&#x200d;ജിത്ത് പട്ടേല്&#x200d; പ്രതികരിച്ചു. സംസ്ഥാനങ്ങളുടെ കിഴീല്&#x200d; പ്രവര്&#x200d;ത്തിക്കുന്ന പൊതുമേഖലാ ബാങ്കുകളുടെ മേലില്&#x200d; ആര്&#x200d;.ബി.ഐയുടെ അധികാര [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പി.എന്&#x200d;.ബി ബാങ്ക് തട്ടിപ്പു കേസ് പുറത്തുവന്നു ഒരു മാസത്തിനു ശേഷം റിസര്&#x200d;വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്&#x200d;ണര്&#x200d; ഉര്&#x200d;ജിത്ത് പട്ടേല്&#x200d; ആദ്യമായി പ്രതികരിച്ചു. വായ്പയെടുത്ത് തിരിച്ചടിക്കാതെ ചില കമ്പനികള്&#x200d; രാജ്യത്തിന്റെ ഭാവി കൊള്ളയടിച്ചു. ഇതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വളര്&#x200d;ച്ചയില്&#x200d; വിഷം കുത്തിവെക്കുകയാണ് ഇവര്&#x200d; ചെയ്തത്. ഈ മാരക വിഷത്തെ അതിജീവിക്കാന്&#x200d; ഏതറ്റംവരേയും പോരാടും എന്നത് എന്റെ ഉത്തരവാദിത്വമാണ് ആര്&#x200d;.ബി.ഐ തലവന്&#x200d; ഉര്&#x200d;ജിത്ത് പട്ടേല്&#x200d; പ്രതികരിച്ചു.</p>
<p>സംസ്ഥാനങ്ങളുടെ കിഴീല്&#x200d; പ്രവര്&#x200d;ത്തിക്കുന്ന പൊതുമേഖലാ ബാങ്കുകളുടെ മേലില്&#x200d; ആര്&#x200d;.ബി.ഐയുടെ അധികാര പരിധി ചെറുത്താണെന്നും. ബാങ്കിന്റെ മാനേജ്‌മെന്റ്, ഡയറക്ടര്&#x200d; തുടങ്ങി പ്രധാന കാര്യങ്ങളില്&#x200d; ഇടപെടാന്&#x200d; തങ്ങള്&#x200d;ക്കാവില്ലയെന്നും  മേല്&#x200d;പറഞ്ഞ ആളുകളാണ് ആര്&#x200d;ക്കെല്ലാം എത്ര രൂപ വായ്പ നല്&#x200d;കുമെന്ന് തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. തട്ടിപ്പു നടത്തിയവര്&#x200d;ക്ക് എതിരെ കൂടുതല്&#x200d; നടപടി സ്വീകരിക്കുന്നതിനു പകരം ബാങ്കു മാനേജ്‌മെന്റിനു പഴിചാരുന്ന നീക്കമാണ് പട്ടേലിന്റെ ഭാഗത്തുനിന്നുണ്ടായത്.</p>
<p>രാജ്യത്തെ പൊതുമേഖല ബാങ്കുകളില്&#x200d; വായ്പയെടുത്ത് രത്‌ന വ്യാപരി നീരവ് മോദി, കിങ് ഫിഷര്&#x200d; കമ്പനിയുടമ വിജയ് മല്ല്യ, റോട്ടോമാക് പെന്&#x200d;സ് കമ്പനി ഉടമ വിക്രം കോത്താരി എന്നിവര്&#x200d; വായ്പ തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്നത് വലിയ വിവാദമായിരുന്നു. വിഷയത്തില്&#x200d; മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്&#x200d;ക്കാര്&#x200d; തട്ടിപ്പുകാര്&#x200d;ക്കൊപ്പമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നത്.</p>
<p>വജ്രാഭരണ ഡിസൈന്&#x200d; കമ്പനി ഉടമ നീരവ് മോദി പഞ്ചാബ് നാഷണല്&#x200d; ബാങ്കില്&#x200d; നിന്നു 11,400 കോടിയോളം രൂപ തട്ടിയെടുത്ത് രാജ്യം വിട്ടിരുന്നു. ഇതിനു പിന്നാലെ അഞ്ചു പൊതുമേഖലാ ബാങ്കുകളില്&#x200d; നിന്നായി 800 കോടിയോളം രൂപയുടെ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ റോട്ടോമാക് പെന്&#x200d;സ് കമ്പനി ഉടമ വിക്രം കോത്താരിയും രാജ്യംവിട്ടിരുന്നു. സമാന രീതിയില്&#x200d; മറ്റു ബാങ്കുകളിലും അരങ്ങേറിയ തട്ടിപ്പുകള്&#x200d; പുറത്തു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പട്ടേലിന്റെ പ്രതികരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/urjit-patel-breaks-his-silence-on-pnb-says-rbi-alone-cant-be-held-responsible-for-frauds.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ വായ്പാനയം; വളര്‍ച്ചാ നിരക്ക് താഴ്ത്തി</title>
		<link>https://www.chandrikadaily.com/rbi-hawkish-tone-and-its-decision-to-keep-interest-rates-unchanged.html</link>
					<comments>https://www.chandrikadaily.com/rbi-hawkish-tone-and-its-decision-to-keep-interest-rates-unchanged.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 04 Oct 2017 15:06:35 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#EconomicSurvey]]></category>
		<category><![CDATA[economic crisis]]></category>
		<category><![CDATA[RBI]]></category>
		<category><![CDATA[urjit patel]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=46355</guid>

					<description><![CDATA[ന്യൂഡല്‍ഹി: പ്രതീക്ഷിക്കപ്പെട്ട പോലെ പ്രധാന പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) വായ്പാനയം പ്രഖ്യാപിച്ചു. പണപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ധനവായ്പാ നയസമിതി തീരുമാനമെടുക്കുകയായിരുന്നു. ഇതോടെ റിപ്പോ നിരക്ക് ആറും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ഉം ശതമാനമായി തുടരും. കരുതല്‍ ധനാനുപാതം (സി.ആര്‍.ആര്‍) നാലു ശതമാനമാണ്. അതേസമയം, സാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം 6.7 ആക്കി ചുരുക്കി. നേരത്തെ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പ്രതീക്ഷിക്കപ്പെട്ട പോലെ പ്രധാന പലിശ നിരക്കുകളില്&#x200d; മാറ്റം വരുത്താതെ റിസര്&#x200d;വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്&#x200d;.ബി.ഐ) വായ്പാനയം പ്രഖ്യാപിച്ചു. പണപ്പെരുപ്പം ഉയര്&#x200d;ന്നുനില്&#x200d;ക്കുന്ന സാഹചര്യത്തില്&#x200d; നിരക്കുകളില്&#x200d; മാറ്റം വരുത്തേണ്ടെന്ന് ഗവര്&#x200d;ണര്&#x200d; ഉര്&#x200d;ജിത് പട്ടേലിന്റെ അധ്യക്ഷതയില്&#x200d; ചേര്&#x200d;ന്ന ധനവായ്പാ നയസമിതി തീരുമാനമെടുക്കുകയായിരുന്നു. ഇതോടെ റിപ്പോ നിരക്ക് ആറും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ഉം ശതമാനമായി തുടരും. കരുതല്&#x200d; ധനാനുപാതം (സി.ആര്&#x200d;.ആര്&#x200d;) നാലു ശതമാനമാണ്.</p>
<p>അതേസമയം, സാമ്പത്തിക വര്&#x200d;ഷത്തിലെ സാമ്പത്തിക വളര്&#x200d;ച്ചാ പ്രവചനം 6.7 ആക്കി ചുരുക്കി. നേരത്തെ ഇത് 7.3 ശതമാനമായിരുന്നു. വാണിജ്യ ബാങ്കുകളുടെ ഇടക്കാല വായ്പാ പദ്ധതിയുടെ (മാര്&#x200d;ജിനല്&#x200d; സ്റ്റാന്&#x200d;ഡിങ് ഫെസിലിറ്റി) പലിശയിലും മാറ്റം വരുത്തിയില്ല. ഇത് 6.25 ശതമാനമായി തുടരും. അതേസമയം, ബാങ്ക് ക്രഡിറ്റുകളെ നിയന്ത്രിക്കുന്ന സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി അനുപാതം (എസ്.എല്&#x200d;.ആര്&#x200d;) അമ്പത് ബേസിസ് പോയിന്റ് കുറച്ച് 19.5 ശതമാനമാക്കി. ഇത് ഒക്ടോബര്&#x200d; 14 മുതല്&#x200d; പ്രാബല്യത്തില്&#x200d; വരും. ബാങ്കുകളിലെ പണലഭ്യത വര്&#x200d;ധിപ്പിക്കാനാണ് എസ്.എല്&#x200d;.ആര്&#x200d; കുറയ്ക്കുന്നത്.</p>
<p>ജൂണിലെ റെക്കോര്&#x200d;ഡ് താഴ്ചയ്ക്കു ശേഷം പണപ്പെരുപ്പം വര്&#x200d;ധിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് വാര്&#x200d;ത്താസമ്മേളനത്തില്&#x200d; ഉര്&#x200d;ജിത് പട്ടേല്&#x200d; പറഞ്ഞു. തുടര്&#x200d;ച്ചയായ രണ്ടു മാസങ്ങളിലെ ഉപഭോക്തൃത വിലസൂചികയും (സി.പി.ഐ) മൊത്തവില സൂചികയും (ഡബ്യൂ.പി.ഐ) ഉയര്&#x200d;ന്നു നില്&#x200d;ക്കുകയാണ്. ജൂലൈ-ഓഗസ്റ്റില്&#x200d; ഡബ്യൂ.പി.ഐ 246 ഉം സി.പി.ഐ 182 ഉം ബേസിസ് പോയിന്റാണ് ഉയര്&#x200d;ന്നത്. ഓഗസ്റ്റില്&#x200d; 3.36 ശതമാനമാണ് സി.പി.ഐ. ഡബ്യൂ.പി.ഐ 3.24 ശതമാനവും. ഇന്ധന-ഭക്ഷ്യ-പച്ചക്കറി വില ഇപ്പോഴും ഉയര്&#x200d;ന്നു നില്&#x200d;ക്കുന്നതാണ് മൊത്ത വില സൂചികയെ ബാധിച്ചത്. ഇന്ധനവിലയില്&#x200d; മാറ്റങ്ങളില്ലാത്ത സാഹചര്യത്തില്&#x200d; പണപ്പെരുപ്പം താഴാനിടയില്ലെന്നാണ് വിലയിരുത്തല്&#x200d;.</p>
<p>സാമ്പത്തിക വളര്&#x200d;ച്ച മൂന്നു വര്&#x200d;ഷത്തെ ഏറ്റവും താഴ്ന്ന നിലയില്&#x200d; നില്&#x200d;ക്കുന്ന സാഹചര്യത്തിലാണ് സാമ്പത്തിക വളര്&#x200d;ച്ചാ നിരക്ക് ആര്&#x200d;.ബി.ഐ വീണ്ടും താഴ്ത്തിയത്. 5.7 ശതമാനമാണ് ഇപ്പോഴത്തെ സാമ്പത്തിക വളര്&#x200d;ച്ച. അതേസമയം, ഇന്നലെ പുറത്തുവിട്ട കണക്കു പ്രകാരം പ്രധാന മേഖലകളിലെ വളര്&#x200d;ച്ചയില്&#x200d; നേട്ടമുണ്ടായിട്ടുണ്ട്. ഓഗസ്റ്റില്&#x200d; ഇത് 4.9 ശതമാനമാണ്. ജൂലൈയില്&#x200d; ഇത് 2.9 ശതമാനമായിരുന്നു.<br />
ഒന്നിനെതിരെ അഞ്ചു വോട്ടുകള്&#x200d;ക്കാണ് വായ്പാ നിരക്കുകളില്&#x200d; മാറ്റം വരുത്തേണ്ടതില്ലെന്ന് ആര്&#x200d;.ബി.ഐ ധനനയ സമിതി തീരുമാനിച്ചത്. നിരക്ക് കാല്&#x200d;ശതമാനം കുറയ്ക്കണമെന്നായിരുന്നു രവീന്ദ്ര എച്ച് ധോല്&#x200d;കിയയുടെ ആവശ്യം. എന്നാല്&#x200d; ഉര്&#x200d;ജിത് പട്ടേല്&#x200d;, വിരാള്&#x200d; വിച ആചാര്യ, മൈക്കല്&#x200d; ദെബാബ്രത പത്ര, പമി ദുവ, ചേതന്&#x200d; ഘാട്ടെ എന്നിവര്&#x200d; ഇതിനെ അനുകൂലിച്ചില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rbi-hawkish-tone-and-its-decision-to-keep-interest-rates-unchanged.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>200 രൂപയുടെ നോട്ട് വെള്ളിയാഴ്ച പുറത്തിറക്കും; പ്രത്യേകതകള്‍</title>
		<link>https://www.chandrikadaily.com/rbi-to-issue-rs-200-note-tomorrow-here-is-how-it-looks.html</link>
					<comments>https://www.chandrikadaily.com/rbi-to-issue-rs-200-note-tomorrow-here-is-how-it-looks.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 24 Aug 2017 15:51:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[200 note]]></category>
		<category><![CDATA[200rs]]></category>
		<category><![CDATA[RBI]]></category>
		<category><![CDATA[urjit patel]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41615</guid>

					<description><![CDATA[ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ 200 രൂപയുടെ നോട്ടുകള്‍ വെള്ളിയാഴ്ച പുറത്തിറങ്ങും. മഹാത്മാഗാന്ധി സീരീസില്‍പ്പെട്ട നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പോടു കൂടിയാണ് പുറത്തിറങ്ങുന്നത്. നേരത്തെ അടുത്തമാസം ആദ്യവാരം നോട്ട് പുറത്തിറക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ആര്‍.ബി.ഐയുടെ തിരഞ്ഞെടുക്കപ്പെട്ട ഓഫീസുകളില്‍നിന്നും ചില ബാങ്കുകള്‍ വഴിയുമായിരിക്കും നോട്ടുകള്‍ പുറത്തിറക്കുക. സുരക്ഷാമാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് പുതിയനോട്ട് പുറത്തിറക്കുന്നത്. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന സാഞ്ചി സ്തൂപത്തിന്റെ ചിത്രമാണ് 200 രൂപാ നോട്ടിന്റെ മുഖ്യ ഘടകം. ലോകത്തിലെ ഏറ്റവും പ്രാചീനമായ ബുദ്ധമത സ്മാരകങ്ങളാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യത്ത് പുതിയ 200 രൂപയുടെ നോട്ടുകള്&#x200d; വെള്ളിയാഴ്ച പുറത്തിറങ്ങും. മഹാത്മാഗാന്ധി സീരീസില്&#x200d;പ്പെട്ട നോട്ടുകള്&#x200d; റിസര്&#x200d;വ് ബാങ്ക് ഗവര്&#x200d;ണര്&#x200d; ഊര്&#x200d;ജിത് പട്ടേലിന്റെ ഒപ്പോടു കൂടിയാണ് പുറത്തിറങ്ങുന്നത്. നേരത്തെ അടുത്തമാസം ആദ്യവാരം നോട്ട് പുറത്തിറക്കുമെന്നായിരുന്നു റിപ്പോര്&#x200d;ട്ട്. ആര്&#x200d;.ബി.ഐയുടെ തിരഞ്ഞെടുക്കപ്പെട്ട ഓഫീസുകളില്&#x200d;നിന്നും ചില ബാങ്കുകള്&#x200d; വഴിയുമായിരിക്കും നോട്ടുകള്&#x200d; പുറത്തിറക്കുക. സുരക്ഷാമാനദണ്ഡങ്ങള്&#x200d; കൃത്യമായി പാലിച്ചാണ് പുതിയനോട്ട് പുറത്തിറക്കുന്നത്. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന സാഞ്ചി സ്തൂപത്തിന്റെ ചിത്രമാണ് 200 രൂപാ നോട്ടിന്റെ മുഖ്യ ഘടകം. ലോകത്തിലെ ഏറ്റവും പ്രാചീനമായ ബുദ്ധമത സ്മാരകങ്ങളാണ് മധ്യപ്രദേശിലെ സാഞ്ചിയിലുള്ളത്. പുറകുവശത്തായാണ് ചിത്രം ഉള്&#x200d;ക്കൊള്ളിച്ചിരിക്കുന്നത്. കടുംനിറത്തിലുള്ള മഞ്ഞയാണ് നോട്ടിന് അടിസ്ഥാന നിറം. സ്വച്ഛ് ഭാരത് പദ്ധതിയുടെ ലോഗോയും മുദ്രാവാക്യവും നോട്ടില്&#x200d; ഉള്&#x200d;പ്പെടുത്തിയിട്ടുണ്ട്.</p>
<p><strong>പ്രത്യേകതകള്&#x200d;:</strong><br />
<strong>മുന്&#x200d;ഭാഗം</strong><br />
<em>ദേവനാഗരിയിലും അക്കത്തിലും 200 എന്ന് എഴുതിയിരിക്കുന്നു.</em><br />
<em>നടുവിലായി മഹാത്മഗാന്ധിയുടെ പോര്&#x200d;ട്രെയിറ്റ്.</em><br />
<em>ആര്&#x200d;.ബി.ഐ എന്ന് ഇംഗ്ലീഷിലും ഭാരത് എന്ന് ഹിന്ദിയിലും ചെറിയ അക്ഷരങ്ങളിലായി എഴുതിയിരിക്കുന്നു.</em><br />
<em>നോട്ട് തിരിക്കുമ്പോള്&#x200d; നീലയും പച്ചയും നിറം മാറിവരുന്ന സെക്യൂരിറ്റി ത്രെഡ്.</em><br />
<em>ആര്&#x200d;ബിഐ ഗവര്&#x200d;ണറുടെ ഒപ്പ്.</em><br />
<em>മുന്&#x200d;വശത്ത് അശോക ചക്രത്തിന്റെ എംബ്ലം.</em><br />
<em>അന്ധര്&#x200d;ക്ക് കണ്ടുപിടിക്കാനായി അടയാളം</em></p>
<p><strong>പിന്&#x200d;ഭാഗം</strong><br />
<em>ഇടതുഭാഗത്തായി നോട്ട് അച്ചടിച്ച വര്&#x200d;ഷം</em><br />
<em>സ്വച്ഛ് ഭാരത് ലോഗോയോടൊപ്പം മുദ്രാവാക്യവും</em><br />
<em>വിവിധ ഭാഷകളിലായി 200 രൂപ എന്ന് എഴുതിയിരിക്കുന്നു</em><br />
<em>ദേവനാഗിരി ലിപിയില്&#x200d; 200 എന്ന് എഴുതിയിരിക്കുന്നു.</em></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rbi-to-issue-rs-200-note-tomorrow-here-is-how-it-looks.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നോട്ട് നിരോധനം സമ്പദ്‌വ്യവസ്ഥയെ നക്കിത്തുടച്ചു: ഐ.എം.എഫ്</title>
		<link>https://www.chandrikadaily.com/demonetisation-sucked-in-cash-like-vacuum-cleaner-imf-official.html</link>
					<comments>https://www.chandrikadaily.com/demonetisation-sucked-in-cash-like-vacuum-cleaner-imf-official.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 24 Feb 2017 17:27:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[demonetisation]]></category>
		<category><![CDATA[imf]]></category>
		<category><![CDATA[RBI]]></category>
		<category><![CDATA[urjit patel]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=21052</guid>

					<description><![CDATA[വാഷിങ്ടണ്‍: നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെന്ന വിമര്‍ശനവുമായി അന്താരാഷ്ട്ര നാണയനിധി (ഐ.എംഎഫ്). കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കടുത്ത സാമ്പത്തീക പ്രതിസന്ധിയുണ്ടാക്കിയെന്നും വാക്വം ക്ലീനര്‍ പോലെ പണത്തെ നക്കിത്തുടച്ചെന്നും ഐ.എം.എഫ് ഏഷ്യാ പസഫിക് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ പോള്‍ എ കാഷിന്‍ വ്യക്തമാക്കി. നോട്ട് നിരോധനം ഇന്ത്യന്‍ സാമ്പത്തീക വളര്‍ച്ച കുറയ്ക്കുമെന്ന ഐ.എം.എഫ് റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനം നടപ്പില്‍ വന്നതോടെ വിപണിയില്‍ നിന്നും പണം സാവധാനം അപ്രത്യക്ഷമായി. ഇത് രാജ്യത്ത് വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്. [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: നോട്ട് നിരോധനം ഇന്ത്യന്&#x200d; സമ്പദ് വ്യവസ്ഥയെ തകര്&#x200d;ത്തെന്ന വിമര്&#x200d;ശനവുമായി അന്താരാഷ്ട്ര നാണയനിധി (ഐ.എംഎഫ്). കേന്ദ്ര സര്&#x200d;ക്കാര്&#x200d; തീരുമാനം കടുത്ത സാമ്പത്തീക പ്രതിസന്ധിയുണ്ടാക്കിയെന്നും വാക്വം ക്ലീനര്&#x200d; പോലെ പണത്തെ നക്കിത്തുടച്ചെന്നും ഐ.എം.എഫ് ഏഷ്യാ പസഫിക് ഡിപ്പാര്&#x200d;ട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്&#x200d; പോള്&#x200d; എ കാഷിന്&#x200d; വ്യക്തമാക്കി. നോട്ട് നിരോധനം ഇന്ത്യന്&#x200d; സാമ്പത്തീക വളര്&#x200d;ച്ച കുറയ്ക്കുമെന്ന ഐ.എം.എഫ് റിപ്പോര്&#x200d;ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനം നടപ്പില്&#x200d; വന്നതോടെ വിപണിയില്&#x200d; നിന്നും പണം സാവധാനം അപ്രത്യക്ഷമായി. ഇത് രാജ്യത്ത് വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്. ഉപഭോഗ മേഖലയെ കാര്യമായി ബാധിച്ചു- കാഷിന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. 2016-17 സാമ്പത്തിക വര്&#x200d;ഷത്തില്&#x200d; ഇന്ത്യയുടെ സമ്പത്തിക വളര്&#x200d;ച്ചനിരക്ക് 6.6 ശതമാനം മാത്രമായിരിക്കുമെന്നായിരുന്നു ഐ.എം.എഫ് റിപ്പോര്&#x200d;ട്ട്. 7.6 ശതമാനം വളര്&#x200d;ച്ചയായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/demonetisation-sucked-in-cash-like-vacuum-cleaner-imf-official.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവരങ്ങള്‍ വീണ്ടും വെളിപ്പെടുത്താന്‍ വിസമ്മതിച്ച് ആര്‍.ബി.ഐ</title>
		<link>https://www.chandrikadaily.com/rbi-explains-note-ban-and-measures-taken-to-offset-currency-crunch.html</link>
					<comments>https://www.chandrikadaily.com/rbi-explains-note-ban-and-measures-taken-to-offset-currency-crunch.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 20 Feb 2017 14:34:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[demonetisation]]></category>
		<category><![CDATA[RBI]]></category>
		<category><![CDATA[urjit patel]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20668</guid>

					<description><![CDATA[മുംബൈ: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ആര്‍.ബി.ഐയുടെ &#8216;ഒളിച്ചുകളി&#8217; തുടരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി നടന്ന ഡയറക്ടര്‍മാരുടെ യോഗത്തിന്റെ മിനുട്‌സ് ആവശ്യപ്പെട്ട അപേക്ഷയിലാണ് ആര്‍.ബി.ഐ വീണ്ടും ഉടക്കിയത്. മറുപടി നല്‍കണമെങ്കില്‍ ഏതെല്ലാം വിവരങ്ങളാണ് വേണ്ടതെന്ന് വിശദമായി അറിയിക്കാന്‍ ആര്‍.ബി.ഐ ആവശ്യപ്പെട്ടു. 2013 ജനുവരി മുതല്‍ 2017 ജനുവരി വരെയുള്ള കേന്ദ്ര ഡയറക്ടര്‍ ബോര്‍ഡിന്റെ മിനുട്‌സ്, യോഗത്തില്‍ ആരെല്ലാം പങ്കെടുത്തു തുടങ്ങിയ വിവരങ്ങളാണ് അപേക്ഷകന്‍ ആവശ്യപ്പെട്ടിരുന്നത്. ആര്‍.ബി.ഐക്കു കീഴിലുള്ള കേന്ദ്ര വിവരാവകാശ ഉദ്യോഗസ്ഥന്‍ നല്‍കിയ മറുപടി പ്രകാരം, മിനുട്‌സില്‍ നിരവധി [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ആര്&#x200d;.ബി.ഐയുടെ &#8216;ഒളിച്ചുകളി&#8217; തുടരുന്നു. കഴിഞ്ഞ നാലു വര്&#x200d;ഷമായി നടന്ന ഡയറക്ടര്&#x200d;മാരുടെ യോഗത്തിന്റെ മിനുട്‌സ് ആവശ്യപ്പെട്ട അപേക്ഷയിലാണ് ആര്&#x200d;.ബി.ഐ വീണ്ടും ഉടക്കിയത്. മറുപടി നല്&#x200d;കണമെങ്കില്&#x200d; ഏതെല്ലാം വിവരങ്ങളാണ് വേണ്ടതെന്ന് വിശദമായി അറിയിക്കാന്&#x200d; ആര്&#x200d;.ബി.ഐ ആവശ്യപ്പെട്ടു.<br />
2013 ജനുവരി മുതല്&#x200d; 2017 ജനുവരി വരെയുള്ള കേന്ദ്ര ഡയറക്ടര്&#x200d; ബോര്&#x200d;ഡിന്റെ മിനുട്‌സ്, യോഗത്തില്&#x200d; ആരെല്ലാം പങ്കെടുത്തു തുടങ്ങിയ വിവരങ്ങളാണ് അപേക്ഷകന്&#x200d; ആവശ്യപ്പെട്ടിരുന്നത്.<br />
ആര്&#x200d;.ബി.ഐക്കു കീഴിലുള്ള കേന്ദ്ര വിവരാവകാശ ഉദ്യോഗസ്ഥന്&#x200d; നല്&#x200d;കിയ മറുപടി പ്രകാരം, മിനുട്‌സില്&#x200d; നിരവധി വിവരങ്ങള്&#x200d; അടങ്ങിയിട്ടുണ്ടെന്നും ഏതെല്ലാമാണ് വേണ്ടതെന്നും അറിയിക്കണമെന്ന് അപേക്ഷകനോട് ആവശ്യപ്പെട്ടു.<br />
സാങ്കേതിക വിഷയങ്ങള്&#x200d; ചൂണ്ടിക്കാട്ടിയാണ് വീണ്ടും അപേക്ഷ സമര്&#x200d;പ്പിക്കാന്&#x200d; ആവശ്യപ്പെട്ടതെന്ന് വിദഗ്ധര്&#x200d; ചൂണ്ടിക്കാട്ടുന്നു. ആര്&#x200d;.ടി.ഐ ആക്ടിലെ വകുപ്പ് രണ്ട് (എഫ്) പ്രകാരം റെക്കോര്&#x200d;ഡ്, രേഖ, മെമോ തുടങ്ങിയവയാണ് ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; (വിവരം) എന്ന സംജ്ഞയ്ക്കു കീഴില്&#x200d; വരുന്നത്. ഇലക്ട്രോണിക് രൂപത്തില്&#x200d; സൂക്ഷിക്കപ്പെട്ടവയും ഇതിനു കീഴില്&#x200d; വരും. എന്നാല്&#x200d; അപേക്ഷകന്&#x200d; മിനുട്‌സിന്റെ പകര്&#x200d;പ്പാണ് (കോപി) ആവശ്യപ്പെട്ടത്. ഇതു ചൂണ്ടിക്കാട്ടിയാണ്, ഏതെല്ലാം വിവരമാണ് (ഇന്&#x200d;ഫര്&#x200d;മേഷന്&#x200d;) വേണ്ടതെന്ന് പ്രത്യേകം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ആര്&#x200d;.ബി.ഐ അപേക്ഷകന് മറുപടി നല്&#x200d;കിയത്.<br />
നോട്ടു നിരോധനം ആര്&#x200d;.ബി.ഐ ഡയറക്ടര്&#x200d; ബോര്&#x200d;ഡിന്റെ അനുമതിയോടെയാണെന്ന് കേന്ദ്രധനമന്ത്രി അരുണ്&#x200d; ജെയ്റ്റ്‌ലി നേരത്തെ പാര്&#x200d;ലമെന്റില്&#x200d; വ്യക്തമാക്കിയിരുന്നു. എന്നാല്&#x200d; സര്&#x200d;ക്കാര്&#x200d; ആവശ്യപ്രകാരം ആര്&#x200d;.ബി.ഐ യോഗം വിളിക്കുകയായിരുന്നു എന്നാണ് നേരത്തെ വിവരാവകാശ പ്രകാരം നല്&#x200d;കിയ മറുപടിയില്&#x200d; കേന്ദ്രബാങ്ക് വ്യക്തമാക്കിയിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rbi-explains-note-ban-and-measures-taken-to-offset-currency-crunch.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നോട്ട് വിവാദം തീരുന്നില്ല; രഘുറാം രാജന്റെ കാലത്ത് അച്ചടി തുടങ്ങിയ 2000 നോട്ടില്‍ ഉര്‍ജിത് പട്ടേലിന്റെ ഒപ്പ് വന്നതെങ്ങനെ?</title>
		<link>https://www.chandrikadaily.com/demonitization-new-reveleations-about-signature.html</link>
					<comments>https://www.chandrikadaily.com/demonitization-new-reveleations-about-signature.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 17 Feb 2017 10:45:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[demonitisation]]></category>
		<category><![CDATA[raghuram rajan]]></category>
		<category><![CDATA[urjit patel]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20353</guid>

					<description><![CDATA[മുംബൈ: പുതിയ 2000 രൂപാ നോട്ടുകളുടെ അച്ചടി ആരംഭിച്ചത് രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയിരിക്കുമ്പോഴെന്ന് പുതിയ വെളിപ്പെടുത്തല്‍. 2016 ഓഗസ്റ്റ് 22-നാണ് 2000 രൂപ അച്ചടിയുടെ ആദ്യ ജോലികള്‍ ആരംഭിച്ചതെന്ന് റിസര്‍വ് ബാങ്ക് ഇന്ത്യയുടെ രണ്ട് പ്രസ്സുകളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പുതിയ ഗവര്‍ണര്‍ ആയി ഉര്‍ജിത് പട്ടേലിനെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യ ദിവസമായിരുന്നു ഓഗസ്റ്റ് 22. പക്ഷേ, അപ്പോഴും ഗവര്‍ണര്‍ രഘുറാം രാജന്‍ തന്നെയായിരുന്നു. പിന്നീട് രണ്ടാഴ്ചയോളം [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: പുതിയ 2000 രൂപാ നോട്ടുകളുടെ അച്ചടി ആരംഭിച്ചത് രഘുറാം രാജന്&#x200d; റിസര്&#x200d;വ് ബാങ്ക് ഗവര്&#x200d;ണര്&#x200d; ആയിരിക്കുമ്പോഴെന്ന് പുതിയ വെളിപ്പെടുത്തല്&#x200d;. 2016 ഓഗസ്റ്റ് 22-നാണ് 2000 രൂപ അച്ചടിയുടെ ആദ്യ ജോലികള്&#x200d; ആരംഭിച്ചതെന്ന് റിസര്&#x200d;വ് ബാങ്ക് ഇന്ത്യയുടെ രണ്ട് പ്രസ്സുകളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്&#x200d; ടൈംസ് റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>പുതിയ ഗവര്&#x200d;ണര്&#x200d; ആയി ഉര്&#x200d;ജിത് പട്ടേലിനെ കേന്ദ്ര സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യ ദിവസമായിരുന്നു ഓഗസ്റ്റ് 22. പക്ഷേ, അപ്പോഴും ഗവര്&#x200d;ണര്&#x200d; രഘുറാം രാജന്&#x200d; തന്നെയായിരുന്നു. പിന്നീട് രണ്ടാഴ്ചയോളം കഴിഞ്ഞാണ് ഉര്&#x200d;ജിത് പട്ടേല്&#x200d; ചുമലതയേല്&#x200d;ക്കുന്നത്. രഘുറാം രാജന്റെ കാലത്ത് അച്ചടി തുടങ്ങി നോട്ടുകളില്&#x200d; ഉര്&#x200d;ജിത് പട്ടേലിന്റെ ഒപ്പ് എങ്ങനെ വന്നുവെന്ന കാര്യം ദുരൂഹമായി തുടരുന്നു. വിവരാവകാശ നിയമപ്രകാരമാണ് ബാങ്കുകള്&#x200d; വിവരം നല്&#x200d;കിയതെന്ന് ഹിന്ദുസ്ഥാന്&#x200d; ടൈംസ് പറയുന്നു.</p>
<div id="attachment_20354" style="width: 217px" class="wp-caption alignleft"><img aria-describedby="caption-attachment-20354" loading="lazy" class="size-medium wp-image-20354" src="https://www.chandrikadaily.com/wp-content/uploads/2017/02/raghuram-rajan-207x300.jpg" alt="രഘുറാം രാജന്&#x200d; " width="207" height="300" srcset="https://www.chandrikadaily.com/wp-content/uploads/2017/02/raghuram-rajan-207x300.jpg 207w, https://www.chandrikadaily.com/wp-content/uploads/2017/02/raghuram-rajan.jpg 400w, https://www.chandrikadaily.com/wp-content/uploads/2017/02/raghuram-rajan-290x420.jpg 290w" sizes="(max-width: 207px) 100vw, 207px" /><p id="caption-attachment-20354" class="wp-caption-text">രഘുറാം രാജന്&#x200d;</p></div>
<p>നോട്ട് നിരോധനം സംബന്ധിച്ചുള്ള പാര്&#x200d;ലമെന്ററി പാനലിനു മുമ്പാകെ ആര്&#x200d;.ബി.ഐ വ്യക്തമാക്കിയത് 2016 ജൂലൈയില്&#x200d; തന്നെ 2000 രൂപാ നോട്ടുകള്&#x200d; അടിക്കുന്നതിനുള്ള അനുവാദം ലഭിച്ചു എന്നായിരുന്നു. ആ സമയത്ത് രഘുറാം രാജന്&#x200d; ആയിരുന്നു ഗവര്&#x200d;ണര്&#x200d;. തന്റെ കാലത്ത് ആസൂത്രണവും അച്ചടിയും ആരംഭിച്ച നോട്ടുകളില്&#x200d; പിന്നീട് രഘുറാം രാജന്റെ ഒപ്പില്ലാത്തതിനു പിന്നില്&#x200d; കേന്ദ്ര സര്&#x200d;ക്കാറിന്റെ ഇപടപെടലാണോ എന്നു സംശയമുണ്ട്.</p>
<p>പുതിയ 500 രൂപാ നോട്ടുകള്&#x200d; അച്ചടിക്കുന്നതിനുള്ള തീരുമാനം റിസര്&#x200d;വ് ബാങ്ക് കൈക്കൊണ്ടത് നവംബര്&#x200d; 23-ന് മാത്രമാണെന്നും വിവരാവകാശ രേഖകള്&#x200d; പറയുന്നു. നവംബര്&#x200d; എട്ടിന് 500-ന്റെയും 1000-ന്റെയും നോട്ടുകള്&#x200d; പിന്&#x200d;വലിക്കുമ്പോള്&#x200d; 2000 നോട്ടുകള്&#x200d; മാത്രമാണ് അച്ചടിയിലുണ്ടായിരുന്നതെന്നും സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് സംബന്ധിച്ച് സര്&#x200d;ക്കാറിന് ഒരു ധാരണയും ഇല്ലായിരുന്നു എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/demonitization-new-reveleations-about-signature.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നോട്ട് നിരോധനം: കാര്യങ്ങള്‍ ഉടന്‍ സാധാരണ നിലയിലാകുമെന്ന് ഉര്‍ജിത് പട്ടേല്‍</title>
		<link>https://www.chandrikadaily.com/notes-ban-caused-hardship-rbi-governor-urjit-patel-to-parliamentary-panel.html</link>
					<comments>https://www.chandrikadaily.com/notes-ban-caused-hardship-rbi-governor-urjit-patel-to-parliamentary-panel.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 20 Jan 2017 15:16:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[demonetisation]]></category>
		<category><![CDATA[parliament panel]]></category>
		<category><![CDATA[RBI]]></category>
		<category><![CDATA[urjit patel]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=17472</guid>

					<description><![CDATA[&#160; ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെതുടര്‍ന്ന് സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധി ഉടന്‍ പരിഹരിക്കപ്പെടുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ കാര്യങ്ങള്‍ വൈകാതെ സാധാരണ നിലയിലാകുമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധന തീരുമാനവും പ്രത്യാഘാതവും സംബന്ധിച്ച് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട് കമ്മിറ്റി മുമ്പാകെ വിശദീകരണം നല്‍കുകയായിരുന്നു ആര്‍.ബി.ഐ ഗവര്‍ണര്‍. നോട്ടു നിരോധന ശേഷം നടന്ന അസാധാരണ നിക്ഷേപങ്ങള്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ്, ആദായ നികുതി വകുപ്പ് എന്നിവ പരിശോധിച്ചു വരികയാണ്. ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ക്കുള്ള നിരക്ക് കുറക്കുന്നതിന് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ന്യൂഡല്&#x200d;ഹി: നോട്ട് നിരോധനത്തെതുടര്&#x200d;ന്ന് സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധി ഉടന്&#x200d; പരിഹരിക്കപ്പെടുമെന്ന് റിസര്&#x200d;വ് ബാങ്ക് ഗവര്&#x200d;ണര്&#x200d; ഉര്&#x200d;ജിത് പട്ടേല്&#x200d;. ഗ്രാമങ്ങളില്&#x200d; ഉള്&#x200d;പ്പെടെ കാര്യങ്ങള്&#x200d; വൈകാതെ സാധാരണ നിലയിലാകുമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധന തീരുമാനവും പ്രത്യാഘാതവും സംബന്ധിച്ച് പാര്&#x200d;ലമെന്റിന്റെ പബ്ലിക് അക്കൗണ്ട് കമ്മിറ്റി മുമ്പാകെ വിശദീകരണം നല്&#x200d;കുകയായിരുന്നു ആര്&#x200d;.ബി.ഐ ഗവര്&#x200d;ണര്&#x200d;.<br />
നോട്ടു നിരോധന ശേഷം നടന്ന അസാധാരണ നിക്ഷേപങ്ങള്&#x200d; ഫിനാന്&#x200d;ഷ്യല്&#x200d; ഇന്റലിജന്&#x200d;സ് യൂണിറ്റ്, ആദായ നികുതി വകുപ്പ് എന്നിവ പരിശോധിച്ചു വരികയാണ്. ഡിജിറ്റല്&#x200d; പെയ്‌മെന്റുകള്&#x200d;ക്കുള്ള നിരക്ക് കുറക്കുന്നതിന് ആര്&#x200d;.ബി.ഐ ശ്രമം നടത്തി വരികയാ<br />
ണെന്നും ആര്&#x200d;.ബി.ഐ ഗവര്&#x200d;ണര്&#x200d; പറഞ്ഞു.<br />
അതേസമയം നോട്ട് അസാധുവാക്കല്&#x200d; നടപടി വഴി കള്ളനോട്ട് തടയനായിട്ടില്ലെന്ന് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങള്&#x200d; ആരോപിച്ചു. രണ്ടായിരം രൂപയുടെ കള്ളനോട്ട് പ്രദര്&#x200d;ശിപ്പിച്ചാണ് രാജ്യസഭാ എം.പിയും സമാജ്് വാദി പാര്&#x200d;ട്ടി നേതാവുമായ നരേഷ് അഗര്&#x200d;വാള്&#x200d; ആരോപണം ഉന്നയിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/notes-ban-caused-hardship-rbi-governor-urjit-patel-to-parliamentary-panel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തരംമുട്ടി ഉര്‍ജിത് പട്ടേല്‍</title>
		<link>https://www.chandrikadaily.com/no-idea-about-how-much-money-back-in-banks-rbi-governor-urjit-patel-tells-mps.html</link>
					<comments>https://www.chandrikadaily.com/no-idea-about-how-much-money-back-in-banks-rbi-governor-urjit-patel-tells-mps.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 18 Jan 2017 13:11:34 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Black money]]></category>
		<category><![CDATA[demonetisation]]></category>
		<category><![CDATA[parliament panel]]></category>
		<category><![CDATA[RBI]]></category>
		<category><![CDATA[urjit patel]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=17259</guid>

					<description><![CDATA[ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച പാര്‍ലമെന്റ് ധനകാര്യ സമിതിയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരംമുട്ടി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. നോട്ട് നിരോധനത്തിന് ശേഷം എത്ര പണം ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന കാര്യത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് വ്യക്തതയില്ലെന്ന് സിമിതി അംഗം സുഗത റോയ് വ്യക്തമാക്കി. നോട്ട് പിന്‍വലിച്ചതിനുശേഷം ബാങ്കില്‍ തിരികെയെത്തിയ തുകയെക്കുറിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലില്‍ നിന്നും ധനമന്ത്രാല ഉദ്യോഗസ്ഥരില്‍ നിന്നും വിശദീകരണം തേടിയ ശേഷം അറിയിച്ചതാണ് ഇക്കാര്യം. വിഷയത്തില്‍ കൃത്യമായി വിശദീകണം നല്‍കാന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: നോട്ട് അസാധുവാക്കല്&#x200d; സംബന്ധിച്ച പാര്&#x200d;ലമെന്റ് ധനകാര്യ സമിതിയുടെ ചോദ്യങ്ങള്&#x200d;ക്കു മുന്നില്&#x200d; ഉത്തരംമുട്ടി റിസര്&#x200d;വ് ബാങ്ക് ഗവര്&#x200d;ണര്&#x200d; ഉര്&#x200d;ജിത് പട്ടേല്&#x200d;.</p>
<p>നോട്ട് നിരോധനത്തിന് ശേഷം എത്ര പണം ബാങ്കുകളില്&#x200d; തിരിച്ചെത്തിയെന്ന കാര്യത്തില്&#x200d; റിസര്&#x200d;വ് ബാങ്ക് ഗവര്&#x200d;ണര്&#x200d;ക്ക് വ്യക്തതയില്ലെന്ന് സിമിതി അംഗം സുഗത റോയ് വ്യക്തമാക്കി. നോട്ട് പിന്&#x200d;വലിച്ചതിനുശേഷം ബാങ്കില്&#x200d; തിരികെയെത്തിയ തുകയെക്കുറിച്ച് റിസര്&#x200d;വ് ബാങ്ക് ഗവര്&#x200d;ണര്&#x200d; ഊര്&#x200d;ജിത് പട്ടേലില്&#x200d; നിന്നും ധനമന്ത്രാല ഉദ്യോഗസ്ഥരില്&#x200d; നിന്നും വിശദീകരണം തേടിയ ശേഷം അറിയിച്ചതാണ് ഇക്കാര്യം. വിഷയത്തില്&#x200d; കൃത്യമായി വിശദീകണം നല്&#x200d;കാന്&#x200d; ഗവര്&#x200d;ണര്&#x200d;ക്കു കഴിഞ്ഞില്ലെന്നാണ് കമ്മിറ്റി അംഗവും തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് നേതാവുമായ സുഗത വ്യക്തമാക്കിയത്. തിരിച്ചെത്തിയ പണത്തിന്റെ കണക്ക് ഇതുവരെ തിട്ടപ്പെടുത്തിക്കഴിഞ്ഞിട്ടില്ലെന്നായിരുന്നു ഊര്&#x200d;ജിത് പട്ടേലിന്റെ മറുപടി. പ്രതിസന്ധി എന്നുതീരുമെന്ന ചോദ്യത്തിനും ഉത്തരം കിട്ടിയില്ലെന്ന് സമിതി അറിയിച്ചു.</p>
<p>അതേസമയം, നോട്ട് അസാധു നിലവില്&#x200d; വന്ന നവംബര്&#x200d; 8ന് ശേഷം 9.2 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്&#x200d; വിപണിയിലെത്തിച്ചുവെന്ന് ഊര്&#x200d;ജിത് പട്ടേല്&#x200d; പിഎസിയോട് പറഞ്ഞതായാണ് അറിവ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്&#x200d; വാര്&#x200d;ത്ത ഏജന്&#x200d;സിയായ എഎന്&#x200d;ഐ റിപ്പോര്&#x200d;ട്ടു ചെയ്തു. 15.44 ലക്ഷം കോടി രൂപയുടെ 500, 1000 രൂപ നോട്ടുകളാണ് 2016 നവംബര്&#x200d; എട്ടിന് കേന്ദ്രസര്&#x200d;ക്കാര്&#x200d; പിന്&#x200d;വലിച്ചത്. വിപണിയിലുണ്ടായിരുന്നതിന്റെ 86 ശതമാനത്തോളം തുകയായിരുന്നു ഇത്.</p>
<p>നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് റിസര്&#x200d;വ് ബാങ്ക് കൈക്കൊണ്ട നടപടികള്&#x200d;, ക്യാഷ്‌ലെസ് ഇടപാട് വ്യവസ്ഥയുടെ സാധ്യതകള്&#x200d;, നിയമസാധുത തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ചാണ് സമിതി ആരാഞ്ഞത്. നോട്ട് അസാധുവാക്കല്&#x200d; മൂലം ഉണ്ടായ പ്രശ്‌നങ്ങളെ നേരിടാന്&#x200d; എന്തുനടപടിയെടുത്തുവെന്ന് വ്യക്തമാക്കണമെന്നും സമിതി നിര്&#x200d;ദേശിച്ചു. നോട്ട് അസാധുവാക്കല്&#x200d; നടപടികള്&#x200d;ക്ക് തുടക്കമിട്ടത് കഴിഞ്ഞ ജനുവരിയിലായിരുന്നുവെന്ന് ഊര്&#x200d;ജിത് പട്ടേല്&#x200d; സമിതിയെ അറിയിച്ചു. അതേസമയം നോട്ട് നിരോധിക്കാനുള്ള ഉപദേശം നല്&#x200d;കിയത് നവംബര്&#x200d; ഏഴിനാണെന്നായിരുന്നു മുമ്പ് പാര്&#x200d;ലമെന്റ് സമിതിക്ക് എഴുതി നല്&#x200d;കിയ വിശദീകരണത്തില്&#x200d; ഊര്&#x200d;ജിത് പട്ടേല്&#x200d; അറിയിച്ചിരുന്നത്. ഈ വൈരുദ്ധ്യത്തെക്കുറിച്ചും ഒന്നും പറഞ്ഞില്ലെന്നാണ് സൂചന.</p>
<p>കൂടുതല്&#x200d; കാര്യങ്ങളില്&#x200d; വ്യക്തത വരുത്തുന്നതിനായി വീണ്ടും ഹാജരാകാന്&#x200d; ണമെന്ന് ഊര്&#x200d;ജിത് പട്ടേലിന് പിഎസി നിര്&#x200d;ദേശം നല്&#x200d;കി. കോണ്&#x200d;ഗ്രസ് നേതാവ് വീരപ്പമൊയ്‌ലി അധ്യക്ഷനായ സമിതിയാണ് ധനകാര്യ സമിതി. കൂടുതല്&#x200d; കാര്യങ്ങളില്&#x200d; വ്യക്തത വരുത്തുന്നതിന് വ്യാഴാഴ്ച വീണ്ടും ഹാജരാകാന്&#x200d; ഊര്&#x200d;ജിത് പട്ടേലിന് സമിതി നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-idea-about-how-much-money-back-in-banks-rbi-governor-urjit-patel-tells-mps.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നോട്ട് അസാധു: കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെതിരെ ആര്‍ബിഐ ഉദ്യോഗസ്ഥര്‍</title>
		<link>https://www.chandrikadaily.com/rbi-employees-ask-governor-to-stop-finance-ministry-interference.html</link>
					<comments>https://www.chandrikadaily.com/rbi-employees-ask-governor-to-stop-finance-ministry-interference.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 14 Jan 2017 11:57:24 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[500&1000 rs]]></category>
		<category><![CDATA[demonetisation]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[pm modi]]></category>
		<category><![CDATA[RBI]]></category>
		<category><![CDATA[urjit patel]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=16737</guid>

					<description><![CDATA[മുബൈ: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് അസാധു നടപടി റിസര്‍വ്ബാങ്കിന് വളരെയധികം അപമാനമുണ്ടാക്കിയെന്ന പരാതിയുമായി റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ രംഗത്ത്. റിസര്‍വ് ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് നല്‍കിയ കത്തിലാണ് കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് അസാധു നടപടിക്കെതിരേയും ധനകാര്യ മന്ത്രാലയത്തിനെതിരേയും കടുത്ത വിമര്‍ശനം ഉന്നയിച്ചത്. നോട്ട് റദ്ദാക്കലിനെ തുടര്‍ന്നുള്ള സംഭവങ്ങളിലൂടെ റിസര്‍വ് ബാങ്കിന്റെ പ്രതിച്ഛായ പരിഹരിക്കാനാകാത്ത വിധം മോശമായെന്ന് യുണൈറ്റഡ് ഫോറം ഓഫ് റിസര്‍വ് ബാങ്ക് ഓഫീസേഴ്‌സ് എംപ്ലോയിസ് ആര്‍ ബി ഐ [&#8230;]]]></description>
										<content:encoded><![CDATA[<p>മുബൈ: കേന്ദ്രസര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ച നോട്ട് അസാധു നടപടി റിസര്&#x200d;വ്ബാങ്കിന് വളരെയധികം അപമാനമുണ്ടാക്കിയെന്ന പരാതിയുമായി റിസര്&#x200d;വ് ബാങ്ക് ഉദ്യോഗസ്ഥര്&#x200d; രംഗത്ത്. റിസര്&#x200d;വ് ബാങ്കിലെ മുതിര്&#x200d;ന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ആര്&#x200d;ബിഐ ഗവര്&#x200d;ണര്&#x200d; ഉര്&#x200d;ജിത് പട്ടേലിന് നല്&#x200d;കിയ കത്തിലാണ് കേന്ദ്ര സര്&#x200d;ക്കാറിന്റെ നോട്ട് അസാധു നടപടിക്കെതിരേയും ധനകാര്യ മന്ത്രാലയത്തിനെതിരേയും കടുത്ത വിമര്&#x200d;ശനം ഉന്നയിച്ചത്.</p>
<p>നോട്ട് റദ്ദാക്കലിനെ തുടര്&#x200d;ന്നുള്ള സംഭവങ്ങളിലൂടെ റിസര്&#x200d;വ് ബാങ്കിന്റെ പ്രതിച്ഛായ പരിഹരിക്കാനാകാത്ത വിധം മോശമായെന്ന് യുണൈറ്റഡ് ഫോറം ഓഫ് റിസര്&#x200d;വ് ബാങ്ക് ഓഫീസേഴ്‌സ് എംപ്ലോയിസ് ആര്&#x200d; ബി ഐ ഗവര്&#x200d;ണര്&#x200d; ഊര്&#x200d;ജിത് പട്ടേലിന് അയച്ച കത്തില്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>500, 1000 രൂപാ നോട്ടുകള്&#x200d; നിരോധിച്ച തീരുമാനം പ്രഖ്യാപിക്കുന്നതിന് മുന്&#x200d;പ് വേണ്ടത്ര മുന്നൊരുക്കം ഉണ്ടായില്ല. നോട്ട് നിരോധിച്ചതിനെ തുടര്&#x200d;ന്നുണ്ടായ പ്രശ്‌നങ്ങള്&#x200d; പരിഹരിക്കുന്നതിലും വന്&#x200d; കെടുകാര്യസ്ഥതയാണ് ഉണ്ടായതെന്നും കത്തില്&#x200d; കുറ്റപ്പെടുത്തുന്നുണ്ട്.</p>
<p>അതേസമയം, നോട്ട് റദ്ദാക്കലിനെത്തുടര്&#x200d;ന്നുള്ള ആര്&#x200d;ബിഐ പ്രവര്&#x200d;ത്തനങ്ങളുടെ മേല്&#x200d;നോട്ടത്തിനായി ധനകാര്യ മന്ത്രാലയം ഉദ്യോഗസ്ഥനെ നിയമിച്ച നടപടിയെയും ആര്&#x200d;ബിഐ ജീവനക്കാര്&#x200d; വിമര്&#x200d;ശിച്ചു. ആര്&#x200d;ബിഐയുടെ സ്വയംഭരണാവകാശത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഇതെന്നും ജീവനക്കാര്&#x200d; കുറ്റപ്പെടുത്തി. വിഷയത്തില്&#x200d; ഗവര്&#x200d;ണര്&#x200d; ഉടന്&#x200d; ഇടപെടണമെന്നും ആര്&#x200d;ബിഐ ജീവനക്കാര്&#x200d; ഊര്&#x200d;ജിത് പട്ടേലിനോട് കത്തിലൂടെ ആവശ്യപ്പെട്ടു.</p>
<p>നവംബര്&#x200d; 8ലെ നോട്ട് പിന്&#x200d;വലിക്കല്&#x200d; നടപടിയെ തുടര്&#x200d;ന്ന് ഒരു രാജ്യവും അനുഭവിക്കാത്ത ജോലിഭാരമാണ് ആര്&#x200d;ബിഐക്ക് ഏറ്റെടുക്കേണ്ടിവന്നത്. നോട്ടു മാറ്റവുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്&#x200d; പണമെത്തിക്കാനും മറ്റുമായി വലിയ ദുരിതം അനുഭവിച്ചതായും കത്തില്&#x200d; പറയുന്നു.</p>
<p>കത്തിനെക്കുറിച്ചു പുറത്തു വന്ന വിവരങ്ങള്&#x200d; ജീവനക്കാരുടെ സംഘടനകളായ ഓള്&#x200d; ഇന്ത്യ റിസര്&#x200d;വ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്&#x200d; പ്രതിനിധി സമീര്&#x200d; ഘോഷും, ഓള്&#x200d; ഇന്ത്യ റിസര്&#x200d;വ് ബാങ്ക് വര്&#x200d;ക്കേഴ്‌സ് ഫെഡറേഷന്&#x200d; പ്രതിനിധി സൂര്യകാന്ത് മഹാദിക്കും സ്ഥിരീകരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rbi-employees-ask-governor-to-stop-finance-ministry-interference.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
