<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>US Parliament &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/us-parliament/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 07 Jan 2021 08:13:10 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>US Parliament &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കാപ്പിറ്റോളിലേയും കേരള നിയമസഭയിലെയും അക്രമം  താരതമ്യപ്പെടുത്തി സമൂഹമാധ്യമങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/us-capitol-violence-kerala-legislative-assembly-violence.html</link>
					<comments>https://www.chandrikadaily.com/us-capitol-violence-kerala-legislative-assembly-violence.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 07 Jan 2021 08:13:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kerala legislative assembly]]></category>
		<category><![CDATA[US Parliament]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=175315</guid>

					<description><![CDATA[ജനാധിപത്യത്തിനെതിരായ എല്ലാ അക്രമങ്ങളും അപലപിക്കപ്പെടേണ്ടതാണ്. അമേരിക്കയിലായാലും കേരളത്തിലായാലും]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: അമേരിക്കന്&#x200d; പാര്&#x200d;ലമെന്റ് മന്ദിരമായ യു.എസിലെ കാപ്പിറ്റോളില്&#x200d; അരങ്ങേറിയ അതിക്രമത്തിന്റെ പശ്ചാത്തലത്തില്&#x200d; കേരള നിയമസഭയില്&#x200d; നടന്ന അക്രമസംഭവങ്ങള്&#x200d; വീണ്ടും ചര്&#x200d;ച്ചയാകുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്&#x200d;ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന കെ.എം മാണി ബജറ്റ് അവതരിപ്പിക്കവെ സ്പീക്കറുടെ കസേരയടക്കം തള്ളിതാഴെയിടുകയും അതിക്രമം നടത്തുകയും ചെയ്ത പ്രതിപക്ഷ നേതാക്കളുടെ പ്രവര്&#x200d;ത്തനമാണ് ചോദ്യം ചെയ്യപ്പെടുന്നത്. കേരള നിയമസഭാ ചരിത്രത്തിലെ കറുത്ത അധ്യായമായ അന്നത്തെ സംഭവങ്ങളും യു.എസിലെ ട്രംപ് അനുകൂലികള്&#x200d; പാര്&#x200d;ലിമെന്റ് ഹൗസ് കൈയേറി ഇന്ന് നടത്തിയ പ്രതിഷേധങ്ങളും താരതമ്യപ്പെടുത്തി നിരവധിപേരാണ് സമൂഹമാധ്യമങ്ങളില്&#x200d; രംഗത്തെത്തിയത്. നിയമസഭാ അതിക്രമത്തില്&#x200d; മന്ത്രി കെ.ടി ജലീല്&#x200d; ഉള്&#x200d;പ്പെടെയുള്ള എല്&#x200d;.ഡി.എഫ് നേതാക്കള്&#x200d;ക്കെതിരെ കേസെടുത്തിരുന്നു. അന്ന് അക്രമത്തില്&#x200d; പങ്കെടുത്ത ഇന്നത്തെ നിയമസഭാ സ്പീക്കര്&#x200d; പി. ശ്രീരാമകൃഷ്ണന്&#x200d; ഉള്&#x200d;പ്പെടെയുള്ളവര്&#x200d; പില്&#x200d;കാലത്ത് ആ സംഭവം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പറയുകയും ചെയ്തിരുന്നു.<br />
ജനാധിപത്യത്തിനെതിരായ എല്ലാ അക്രമങ്ങളും അപലപിക്കപ്പെടേണ്ടതാണ്. അമേരിക്കയിലായാലും കേരളത്തിലായാലും- കോണ്&#x200d;ഗ്രസ് എം.പി കൊടിക്കുന്നില്&#x200d; സുരേഷ് ഫേസ്ബുക്കില്&#x200d; കുറിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/us-capitol-violence-kerala-legislative-assembly-violence.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെസ്റ്റ് ബാങ്ക്; യുഎസ് അംബാസിഡര്&#x200d;ക്കെതിരെ അന്തര്&#x200d;ദേശീയ കോടതിയെ സമീപിക്കുമെന്ന് ഫലസ്തീന്&#x200d;</title>
		<link>https://www.chandrikadaily.com/us-envoy-says-israel-has-right-to-annex-west-bank-land.html</link>
					<comments>https://www.chandrikadaily.com/us-envoy-says-israel-has-right-to-annex-west-bank-land.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 09 Jun 2019 14:19:38 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[Jerusalem]]></category>
		<category><![CDATA[palestine]]></category>
		<category><![CDATA[palestine-israel]]></category>
		<category><![CDATA[US Parliament]]></category>
		<category><![CDATA[west bank]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129650</guid>

					<description><![CDATA[വെസ്റ്റ്ബാങ്കിന്റ മേഖലയെ ചൊല്ലിയുള്ള അവകാശതര്&#x200d;ക്കത്തില്&#x200d; അന്തര്&#x200d;ദേശീയ ക്രിമിനല്&#x200d; കോടതിയെ സമീപിക്കാന്&#x200d; ഫലസ്തീന്&#x200d; തയാറെടുക്കുന്നു. കഴിഞ്ഞ ദിവസം വെസ്റ്റ്ബാങ്കിനെ കുറിച്ച് യു.എസ് അംബാസിഡര്&#x200d; ഡേവിഡ് ഫ്രീഡ്മാന്&#x200d; വിവാദ പരാമര്&#x200d;ശം നടത്തിയതിനെ തുടര്&#x200d;ന്നാണ് നട പടി. After US Ambassador to Israel David Friedman announces Israel has right to annex &#39;some&#39; of occupied West Bank as part of Trump&#39;s apartheid plan, one Palestinian ministry considers filing a complaint [&#8230;]]]></description>
										<content:encoded><![CDATA[
<p><br> വെസ്റ്റ്ബാങ്കിന്റ മേഖലയെ ചൊല്ലിയുള്ള അവകാശതര്&#x200d;ക്കത്തില്&#x200d;  അന്തര്&#x200d;ദേശീയ ക്രിമിനല്&#x200d; കോടതിയെ സമീപിക്കാന്&#x200d; ഫലസ്തീന്&#x200d; തയാറെടുക്കുന്നു. കഴിഞ്ഞ ദിവസം വെസ്റ്റ്ബാങ്കിനെ കുറിച്ച് യു.എസ് അംബാസിഡര്&#x200d; ഡേവിഡ് ഫ്രീഡ്മാന്&#x200d; വിവാദ പരാമര്&#x200d;ശം നടത്തിയതിനെ തുടര്&#x200d;ന്നാണ് നട<br> പടി.</p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">After US Ambassador to Israel David Friedman announces Israel has right to annex &#39;some&#39; of occupied West Bank as part of Trump&#39;s apartheid plan, one Palestinian ministry considers filing a complaint to the International Criminal Court. <a href="https://t.co/d4hscxasOY">https://t.co/d4hscxasOY</a> <a href="https://t.co/sU4nHBgt1n">pic.twitter.com/sU4nHBgt1n</a></p>&mdash; The IMEU (@theIMEU) <a href="https://twitter.com/theIMEU/status/1137713479782211585?ref_src=twsrc%5Etfw">June 9, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<figure class="wp-block-image"><img loading="lazy" width="600" height="314" src="https://www.chandrikadaily.com/wp-content/uploads/2019/06/jPUcxHik.jpg" alt="" class="wp-image-129654"/><figcaption> The Israeli settlement of Givat Zeev, near the West Bank city of Ramallah, in April.  </figcaption></figure>



<p>വെസ്റ്റ്ബാങ്കിന്റ ചില ഭാഗങ്ങളില്&#x200d; ഇസ്രാഈലിന് അവകാശമുണ്ടെന്നായിരുന്നു യു.എസ് അംബാസിഡര്&#x200d; ഡേവിഡ് ഫ്രീഡ്‌മെന്റെ പരാമര്&#x200d;ശം. മേഖലയില്&#x200d; സമാധാനം കൊണ്ടുവരാനായുള്ള ശ്രമങ്ങള്&#x200d;ക്കിടെയാണ് യു.എസ് അംബാസിഡറുടെ പരാമര്&#x200d;ശം. <br>
അതേസമയം ഫ്രീഡ്മാനെതിരെ കേസ് ഫയല്&#x200d; ചെയ്യുമെന്നും ഫലസ്തീന്&#x200d; വിദേശകാര്യമന്ത്രാലയം അറിയിച്ചു. &#8216;ഫ്രീഡ്മാന്റെ പ്രസ്ഥാവന ദേശത്തെ സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണ്. അധിവിവേശത്തിന്റെയും കോളനിവത്കരണത്തിന്റെയും രീതിയാണിതെന്നും യുഎസ് ഭരണകൂടത്തിന്റെ നയമാണ് പ്രസ്ഥാവനയിലൂടെ വെളിവാകുന്നതെന്നും ഫലസ്തീന്&#x200d; വിദേശകാര്യമന്ത്രാലയ വക്താവ് വ്യക്തമാക്കി. ഇസ്രായേലിന്റെ കയ്യേറ്റ നടപടികള്&#x200d;ക്ക് ആക്കം കൂട്ടുന്നതാണ് അമേരിക്കയുടെ നിലപാടെന്ന് ഫലസ്തീന്&#x200d; പ്രതികരിച്ചു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/us-envoy-says-israel-has-right-to-annex-west-bank-land.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇടക്കാല തെരഞ്ഞെടുപ്പില്&#x200d; ഡെമോക്രാറ്റിന് വന്&#x200d; മുന്നേറ്റം; ട്രംപിനു തിരിച്ചടി</title>
		<link>https://www.chandrikadaily.com/democrats-retake-control-of-us-house-of-representatives-reports.html</link>
					<comments>https://www.chandrikadaily.com/democrats-retake-control-of-us-house-of-representatives-reports.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 07 Nov 2018 03:33:58 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[American President]]></category>
		<category><![CDATA[democratic]]></category>
		<category><![CDATA[Donald J Trump]]></category>
		<category><![CDATA[us election]]></category>
		<category><![CDATA[US Parliament]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=109731</guid>

					<description><![CDATA[വാഷിങ്ടന്&#x200d;: അമേരിക്കന്&#x200d; പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപിനു നിര്&#x200d;ണായകമായ ഇടക്കാല തിരഞ്ഞെടുപ്പില്&#x200d; ആദ്യഫല സൂചനകള്&#x200d; വന്നു തുടങ്ങിയപ്പോള്&#x200d; തിരിച്ചടി. പലയിടത്തും ഡെമോക്രാറ്റ് മുന്നേറ്റമാണ് ആദ്യ മണിക്കൂറുകളില്&#x200d; കാണുന്നത്. ആദ്യഫല സൂചനകള്&#x200d; ട്രംപിനു തിരിച്ചടിയാണ് സമ്മാനിക്കുന്നത്. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ നൂറില്&#x200d; 35 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. ഒപ്പം 36 സംസ്ഥാനങ്ങളിലെ ഗവര്&#x200d;ണര്&#x200d; പദവികളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. ഡെമോക്രാറ്റുകള്&#x200d; ജനപ്രതിനിധി സഭയില്&#x200d; ഭൂരിപക്ഷം നേടിയാല്&#x200d; അത് ട്രംപ് ഭരണത്തിന് കടുത്ത വെല്ലുവിളിയാകും. ട്രംപ് പ്രസിഡന്റായശേഷം നടക്കുന്ന ആദ്യ പ്രധാന [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിങ്ടന്&#x200d;: അമേരിക്കന്&#x200d; പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപിനു നിര്&#x200d;ണായകമായ ഇടക്കാല തിരഞ്ഞെടുപ്പില്&#x200d; ആദ്യഫല സൂചനകള്&#x200d; വന്നു തുടങ്ങിയപ്പോള്&#x200d; തിരിച്ചടി. പലയിടത്തും ഡെമോക്രാറ്റ് മുന്നേറ്റമാണ് ആദ്യ മണിക്കൂറുകളില്&#x200d; കാണുന്നത്. ആദ്യഫല സൂചനകള്&#x200d; ട്രംപിനു തിരിച്ചടിയാണ് സമ്മാനിക്കുന്നത്. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ നൂറില്&#x200d; 35 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. ഒപ്പം 36 സംസ്ഥാനങ്ങളിലെ ഗവര്&#x200d;ണര്&#x200d; പദവികളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. ഡെമോക്രാറ്റുകള്&#x200d; ജനപ്രതിനിധി സഭയില്&#x200d; ഭൂരിപക്ഷം നേടിയാല്&#x200d; അത് ട്രംപ് ഭരണത്തിന് കടുത്ത വെല്ലുവിളിയാകും.</p>
<p>ട്രംപ് പ്രസിഡന്റായശേഷം നടക്കുന്ന ആദ്യ പ്രധാന തെരഞ്ഞെടുപ്പാണിത്, ട്രംപിന്റെ രണ്ടു വര്&#x200d;ഷത്തെ ഭരണത്തിന്റെ വിലയിരുത്തലും. സെനറ്റില്&#x200d; ഫലം വന്ന മാസച്യുസെറ്റ്‌സില്&#x200d; ഡമോക്രറ്റിക് സ്ഥാനാര്&#x200d;ഥി എലിസബത്ത് വാരന്&#x200d; വിജയിച്ചു. വെര്&#x200d;മൗണ്ടില്&#x200d; സ്വതന്ത്ര സ്ഥാനാര്&#x200d;ഥിയായി മത്സരിച്ച ബര്&#x200d;ണി സെന്&#x200d;ഡേഴ്‌സിനാണു വിജയം.</p>
<p>വോട്ടിങ്ങ് ആരംഭിച്ചതു മുതല്&#x200d; വിവിധ ബൂത്തുകള്&#x200d;ക്കു മുന്നില്&#x200d; വലിയ തിരക്കാണ് കണ്ടത്. ഉച്ചയോടെ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകള്&#x200d; അറിയാന്&#x200d; സാധിക്കുമെന്നാണ് കരുതുന്നത്.</p>
<p>ഡമോക്രാറ്റ് സെനറ്റർ കിർസ്റ്റൻ ഗില്ലിബ്രാൻഡ് ന്യൂയോർക്കിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക് പാർട്ടിയുടെ  ഭാവിയിലെ പ്രസിഡന്റ് സ്ഥാനാർഥി കൂടിയാണ് ഗില്ലിബ്രാൻഡ്.</p>
<p>പ്രാരംഭഘട്ടത്തിലെ കണക്കുകൾ അനുസരിച്ചു വോട്ടു ചെയ്ത 55 % പേരും  ട്രംപിനെതിരെ വോട്ടു രേഖപ്പെടുത്തിയതാണ് സി.എൻ.എൻ എക്സിറ്റ് പോൾ വ്യക്തമാക്കുന്നത്. 44 % ആളുകൾ ട്രംപിനെ പിന്തുണച്ചു.</p>
<p>അമേരിക്കന്&#x200d; കോണ്&#x200d;ഗ്രസിന്റെ ഇരുസഭകളിലേക്കും വോട്ടെടുപ്പ് പൂര്&#x200d;ത്തിയാകുമ്പോള്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെ ക്യാമ്പിലെ ആശങ്ക കൂടികയാണ്. ഭൂരിഭാഗം സ്റ്റേറ്റുകളിലും വന്&#x200d; പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണത്തെ വിലയിരുത്തുന്ന ഹിതപരിശോധനയെന്ന് വിശേഷിപ്പിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പ് ഫലം ഡെമോക്രാറ്റുകള്&#x200d;ക്ക് അനുകൂലമാകുന്നത് ട്രംപിനും റിപ്പബ്ലിക്കന്&#x200d; പാര്&#x200d;ട്ടിക്കും തലവേദനയാണ്. യു.എസ് കോണ്&#x200d;ഗ്രസിന്റെ 435 സീറ്റുകളിലേക്കും 100 അംഗ സെനറ്റിന്റെ 35 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. 36 സ്റ്റേറ്റ ഗവര്&#x200d;ണര്&#x200d;മാരെയും ഇതോടൊപ്പം തെരഞ്ഞെടുക്കും.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Democrats retake control of US House of Representatives. <a href="https://twitter.com/hashtag/Midterms2018?src=hash&amp;ref_src=twsrc%5Etfw">#Midterms2018</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/1060015836755304448?ref_src=twsrc%5Etfw">November 7, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>യുഎസ് ജനപ്രതിനിധി സഭ ഡെമോക്രാറ്റുകള്&#x200d; കീഴടിക്കിയെങ്കിലും യുഎസ് സെനറ്റില്&#x200d; ട്രംപിന്റെ റിപ്ലബിക്ക് പാര്&#x200d;ട്ടിക്ക് ഇപ്പോഴും വ്യക്തമായ ഭൂരിപക്ഷമുണ്ട്. അതിനാല്&#x200d; തന്നെ ട്രംപിന്റെ പ്രസിഡന്റ് സ്ഥാനത്തിന് തെരഞ്ഞെടുപ്പ് ഫലം ഇളക്കം വരുത്തില്ലെന്നാണ് വിലയിരുത്തല്&#x200d;. അതേസമയം ട്രംപിനെതിരെ ഇംപീച്ച്‌മെന്റെ കൊണ്ട് വരാന്&#x200d; ഡെമോക്രാറ്റുകള്&#x200d;ക്ക് ആവും.</p>
<p>യു.എസ് കോണ്&#x200d;ഗ്രസിന്റെ ജനപ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ലിക്കന്&#x200d; പാര്&#x200d;ട്ടി ഭൂരിപക്ഷം നിലനിര്&#x200d;ത്തുകയാണെങ്കില്&#x200d; സ്വന്തം അജണ്ടകളുമായി മുന്നോട്ടുപോകാനും ട്രംപിന്റെ ഭരണനടപടികള്&#x200d; തുടരാനും സാധിക്കും. തെരഞ്ഞെടുപ്പ് ഫലം ഡെമോക്രാറ്റുകള്&#x200d;ക്ക് അനുകൂലമാണെങ്കില്&#x200d; ട്രംപിന്റെ പദ്ധതികള്&#x200d;ക്ക് മാര്&#x200d;ഗതടസം സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഡെമോക്രാറ്റുകള്&#x200d;ക്ക് നിലവിലുള്ളതിനെക്കാള്&#x200d; 23 സീറ്റുകള്&#x200d; അധികം ലഭിക്കുമെന്നാണ് അഭിപ്രായ സര്&#x200d;വേകള്&#x200d; നല്&#x200d;കുന്ന സൂചന.</p>
<p>ചുരുങ്ങിയത് 15 സീറ്റുകളെങ്കിലും കിട്ടുമെന്ന് നിരീക്ഷകര്&#x200d; പറയുന്നു. സെനറ്റില്&#x200d; രണ്ട് സീറ്റുകള്&#x200d; അധികം കിട്ടിയാല്&#x200d; തന്നെ ഡെമോക്രാറ്റുകള്&#x200d;ക്ക് ഭൂരിപക്ഷമാകും. വിജയം ഉറപ്പാക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു ട്രംപിന്റെ നീക്കങ്ങളെല്ലാം. പ്രചാരണത്തിന്റെ അവസാന ദിവസം ട്രംപ് മൂന്ന് റാലികളിലാണ് പങ്കെടുത്തത്. നാം കൈവരിച്ച നേട്ടങ്ങള്&#x200d; നാളെ അപകടത്തില്&#x200d; പെടാന്&#x200d; പോകുകയാണന്ന് റാലിയില്&#x200d; പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു. ജീവിതത്തിലെ അതിനിര്&#x200d;ണായക തെരഞ്ഞെടുപ്പെന്നാണ് ഡെമോക്രാറ്റുകള്&#x200d;ക്കുവേണ്ടി പ്രചാരണത്തിനെത്തിയ മുന്&#x200d; പ്രസിഡന്റ് ബറാക് ഒബാമ വോട്ടെടുപ്പിനെ വിശേഷിപ്പിച്ചത്. അമേരിക്കയുടെ സ്വഭാവം ബാലറ്റില്&#x200d; തീരുമാനിക്കുമെന്നും അദ്ദേഹം ഓര്&#x200d;മിപ്പിച്ചു. മാസങ്ങള്&#x200d; നീണ്ട പ്രചാരണത്തിനുവേണ്ടി കോടിക്കണക്കിന് ഡോളറാണ് യു.എസ് ചെലവവഴിച്ചത്. ഡെമോക്രാറ്റിക് സ്ഥാനാര്&#x200d;ത്ഥികള്&#x200d; വ്യക്തികളില്&#x200d;നിന്ന് 64.9 കോടി ഡോളര്&#x200d; സമാഹരിച്ചിരുന്നു. യു.എസ് കോണ്&#x200d;ഗ്രസ് പിടിക്കാന്&#x200d; സാധിക്കുമെന്ന ഉത്തമ പ്രതീക്ഷയോടെയായിരുന്നു ഡെമോക്രാറ്റിക് പാര്&#x200d;ട്ടിയുടെ നീക്കങ്ങള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/democrats-retake-control-of-us-house-of-representatives-reports.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗൗരി ലങ്കേഷ് വധത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തി യു.എസ് പാര്‍ലമെന്റ്</title>
		<link>https://www.chandrikadaily.com/gauri-lankesh-murder-raised-in-us-congress.html</link>
					<comments>https://www.chandrikadaily.com/gauri-lankesh-murder-raised-in-us-congress.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 16 Oct 2017 04:44:52 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[US Parliament]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=48049</guid>

					<description><![CDATA[വാഷിങ്ടണ്‍: ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തി അമേരിക്കന്‍ പാര്‍ലമെന്റ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ലോകത്ത് പലയിടത്തും നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് സൂചിപ്പിച്ചു കൊണ്ടാണ് ഇന്ത്യയില്‍ ഗൗരി ലങ്കേഷ്, ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി തുടങ്ങിയവരുടെ കൊലപാതകങ്ങളും ദളിത് എഴുത്തുകാരന്‍ കാഞ്ച ഐലയ്യക്കു നേരെയുണ്ടായ ആക്രമണങ്ങളും ചര്‍ച്ചാവിഷയമായത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധി ഹരോള്‍ഡ് ട്രെന്‍ഡ് ഫ്രാങ്ക്‌സ് സഭയില്‍ സംസാരിക്കുന്നതിനിടെയാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകം ചൂണ്ടിക്കാട്ടിയത്. അഭിപ്രായ സ്വാതന്ത്ര്യം ലോകത്താകമാനം ഹനിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ സ്വന്തം [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: ബംഗളൂരുവില്&#x200d; മാധ്യമപ്രവര്&#x200d;ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്&#x200d; ഉത്കണ്ഠ രേഖപ്പെടുത്തി അമേരിക്കന്&#x200d; പാര്&#x200d;ലമെന്റ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്&#x200d; ലോകത്ത് പലയിടത്തും നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് സൂചിപ്പിച്ചു കൊണ്ടാണ് ഇന്ത്യയില്&#x200d; ഗൗരി ലങ്കേഷ്, ഗോവിന്ദ് പന്&#x200d;സാരെ, എം.എം കല്&#x200d;ബുര്&#x200d;ഗി തുടങ്ങിയവരുടെ കൊലപാതകങ്ങളും ദളിത് എഴുത്തുകാരന്&#x200d; കാഞ്ച ഐലയ്യക്കു നേരെയുണ്ടായ ആക്രമണങ്ങളും ചര്&#x200d;ച്ചാവിഷയമായത്. റിപ്പബ്ലിക്കന്&#x200d; പാര്&#x200d;ട്ടി പ്രതിനിധി ഹരോള്&#x200d;ഡ് ട്രെന്&#x200d;ഡ് ഫ്രാങ്ക്‌സ് സഭയില്&#x200d; സംസാരിക്കുന്നതിനിടെയാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകം ചൂണ്ടിക്കാട്ടിയത്. അഭിപ്രായ സ്വാതന്ത്ര്യം ലോകത്താകമാനം ഹനിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. സമൂഹമാധ്യമങ്ങളില്&#x200d; സ്വന്തം അഭിപ്രായം പങ്കുവെക്കുന്നതു പോലും അക്രമങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും ഇടയാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gauri-lankesh-murder-raised-in-us-congress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
