<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>uthar pradesh &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/uthar-pradesh/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 28 Nov 2025 12:06:05 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>uthar pradesh &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും</title>
		<link>https://www.chandrikadaily.com/aadhaar-cannot-be-considered-as-a-birth-certificate-maharashtra-and-uttar-pradesh-take-new-action.html</link>
					<comments>https://www.chandrikadaily.com/aadhaar-cannot-be-considered-as-a-birth-certificate-maharashtra-and-uttar-pradesh-take-new-action.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 28 Nov 2025 12:05:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[India]]></category>
		<category><![CDATA[uthar pradesh]]></category>
		<category><![CDATA[yogi adhithyanadh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365814</guid>

					<description><![CDATA[ഉത്തരവ് കുടിയേറ്റക്കാർക്കെതിരായ യോഗി ആദിത്യനാഥിന്റെ നടപടികൾക്ക് പിന്നാലെ.]]></description>
										<content:encoded><![CDATA[<p>ജനനത്തീയതി കണക്കാക്കാനോ ജനനസർട്ടിഫിക്കറ്റിന് പകരമായോ ആധാർകാർഡ് ഉപയോഗിക്കാനാവില്ലെന്ന് ഉത്തരവുമായി ഉത്തർപ്രദേശ് സർക്കാർ. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താനും തടവിൽ വെക്കാനുമുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവിനെ തുടർന്നാണ് പുതിയ നടപടി. മഹാരാഷ്ട്ര സർക്കാരും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.</p>
<p>2023 ലെ നിയമപ്രകാരം ആധാർ കാർഡ് ഉപയോഗിച്ച് ഉണ്ടാക്കിയ ജനനസർട്ടിഫിക്കറ്റുകളും അസാധുവാകുമെന്നും ഇത്തരത്തിൽ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാവുമെന്നും മഹാരാഷ്ട്ര സർക്കാർ ഉത്തരവിറക്കി. ബീഹാർ എസ്‌ഐആറിൽ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനുള്ള രേഖയായി ആധാർ കാർഡ് ഉപയോഗിക്കാമെന്ന സുപ്രീം കോടതി വിധി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aadhaar-cannot-be-considered-as-a-birth-certificate-maharashtra-and-uttar-pradesh-take-new-action.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുപി സർക്കാരിന് കൊളോണിയൽ ചിന്താഗതി; രൂക്ഷ വിമർശനവുമായി സുപ്രിംകോടതി</title>
		<link>https://www.chandrikadaily.com/up-government-has-colonial-mindset-supreme-court-strongly-criticizes.html</link>
					<comments>https://www.chandrikadaily.com/up-government-has-colonial-mindset-supreme-court-strongly-criticizes.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 26 Nov 2025 10:31:42 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[uthar pradesh]]></category>
		<category><![CDATA[yogi adityanath]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365439</guid>

					<description><![CDATA[ന്യൂഡൽഹി: കൊളോണിയൽ കാലഘട്ടത്തിലെ മനോഭാവം പുലർത്തുന്നെന്ന് ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ജില്ലാ മജിസ്‌ട്രേറ്റ് (കളക്ടർ) ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരെ സഹകരണസംഘങ്ങളുടെയും സമാന സ്ഥാപനങ്ങളുടെയും എക്‌സ് ഒഫീഷ്യോ അംഗങ്ങളായി നിയമിക്കുന്ന രീതിയെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്. കൊളോണിയൽ കാലത്തെ രീതി പിന്തുടരുന്ന ഇത്തരം നടപടി അവസാനിപ്പിക്കാൻ രണ്ടുമാസത്തിനകം ബന്ധപ്പെട്ട വകുപ്പുകളിൽ മാറ്റംവരുത്താൻ ഉത്തർപ്രദേശ് സർക്കാരിന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദേശംനൽകി. ഉത്തർപ്രദേശിലെ ഒട്ടേറെ സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: കൊളോണിയൽ കാലഘട്ടത്തിലെ മനോഭാവം പുലർത്തുന്നെന്ന് ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ജില്ലാ മജിസ്‌ട്രേറ്റ് (കളക്ടർ) ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരെ സഹകരണസംഘങ്ങളുടെയും സമാന സ്ഥാപനങ്ങളുടെയും എക്‌സ് ഒഫീഷ്യോ അംഗങ്ങളായി നിയമിക്കുന്ന രീതിയെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്. കൊളോണിയൽ കാലത്തെ രീതി പിന്തുടരുന്ന ഇത്തരം നടപടി അവസാനിപ്പിക്കാൻ രണ്ടുമാസത്തിനകം ബന്ധപ്പെട്ട വകുപ്പുകളിൽ മാറ്റംവരുത്താൻ ഉത്തർപ്രദേശ് സർക്കാരിന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദേശംനൽകി.</p>
<p>ഉത്തർപ്രദേശിലെ ഒട്ടേറെ സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ് ഉൾപ്പെടെയുള്ള പദവികൾ ചീഫ് സെക്രട്ടറി, ജില്ലാമജിസ്‌ടേറ്റ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാർക്ക് നൽകുന്ന വ്യവസ്ഥകളാണ് നിലവിലുള്ളത്. ജനാധിപത്യ തത്ത്വങ്ങളുമായി ഒട്ടും യോജിച്ചുപോകാത്തവയാണ് ഇത്തരം വ്യവസ്ഥകൾ -കോടതി ചൂണ്ടിക്കാട്ടി.</p>
<div id="outstream_ad">ബുലന്ദ്ശഹറിലെ വനിതാ സ്വയംസഹായസംഘമായ സിഎം ജില്ലാ മഹിളാസമിതി നൽകിയ ഹർജിയിലാണ് വിമർശനം. സമിതിയുടെ എക്‌സ് ഒഫീഷ്യോ പ്രസിഡന്റായി ജില്ലാ മജിസ്‌ട്രേറ്റിന്റെ ഭാര്യയെ നിയമിച്ചത് ചോദ്യംചെയ്താണ് കോടതിയെ സമീപിച്ചത്. ജനാധിപത്യ പ്രക്രിയയൊന്നുമില്ലാതെ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഭാര്യയെ എന്തിന് സഹകരണസംഘം എക്‌സ് ഒഫീഷ്യോ പ്രസിഡന്റാക്കണമെന്ന് കോടതി ചോദിച്ചു. പൊതുസംവിധാനങ്ങൾ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് നയിക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/up-government-has-colonial-mindset-supreme-court-strongly-criticizes.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്തഫാബാദിനെ കബീര്‍ധാംമെന്ന് പുനര്‍നാമകരണം ചെയ്യണം; യോഗി</title>
		<link>https://www.chandrikadaily.com/yogi-should-rename-mustafabad-as-kabirdham.html</link>
					<comments>https://www.chandrikadaily.com/yogi-should-rename-mustafabad-as-kabirdham.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 27 Oct 2025 11:05:38 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Kabirdham]]></category>
		<category><![CDATA[Mustafabad]]></category>
		<category><![CDATA[uthar pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360521</guid>

					<description><![CDATA[മുസ്തഫാബാദ് ഗ്രാമത്തിന് ''കബീര്‍ധാം'' എന്നായി പുനര്‍നാമകരണം ചെയ്യണമെന്ന് അദ്ദേഹം വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>ലഖിംപൂര്&#x200d;ഖേരി (ഉത്തര്&#x200d;പ്രദേശ്): സംസ്ഥാനത്ത് സ്ഥലപ്പേരുകള്&#x200d; മാറ്റുന്ന പ്രവണത തുടരുന്ന സാഹചര്യത്തില്&#x200d;, ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുതിയ നിര്&#x200d;ദേശം മുന്നോട്ട് വെച്ചു. മുസ്തഫാബാദ് ഗ്രാമത്തിന് &#8221;കബീര്&#x200d;ധാം&#8221; എന്നായി പുനര്&#x200d;നാമകരണം ചെയ്യണമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രശസ്ത ഹിന്ദി കവി സന്ത് കബീര്&#x200d;ദാസ്ുമായി ഈ പ്രദേശത്തിന് ചരിത്രബന്ധമുണ്ടെന്നാണ് ബി.ജെ.പി വാദിക്കുന്നത്.</p>
<p>സ്മൃതി പ്രകത്യോത്സവ് മേളയില്&#x200d; സംസാരിക്കവെ, &#8221;ഗ്രാമം സന്ദര്&#x200d;ശിക്കുമ്പോള്&#x200d; മുസ്ലിം വിഭാഗത്തില്&#x200d; പെട്ട ആരെയും കാണാനായില്ല. അതിനാല്&#x200d; ഗ്രാമത്തിന്റെ പേര് &#8216;കബീര്&#x200d;ധാം&#8217; എന്ന് മാറ്റി യഥാര്&#x200d;ത്ഥ സാംസ്‌കാരിക സ്വത്വം പുനഃസ്ഥാപിക്കണം എന്നാണ് ഞാന്&#x200d; കരുതുന്നത്,&#8221; എന്ന് യോഗി പറഞ്ഞു.</p>
<p>അദ്ദേഹം മുന്&#x200d; സര്&#x200d;ക്കാരുകളെ വിമര്&#x200d;ശിച്ച്, &#8221;കോണ്&#x200d;ഗ്രസ് ഭരണകാലത്ത് സാംസ്‌കാരിക പൈതൃകം ഇല്ലാതാക്കാനുള്ള ശ്രമങ്ങളായിരുന്നു നടന്നത്. അയോധ്യയെ ഫൈസാബാദ് എന്നും, പ്രയാഗ്രാജിനെ അലഹബാദ് എന്നും, കബീര്&#x200d;ധാമിനെ മുസ്തഫാബാദ് എന്നും ആക്കിയതിലൂടെ അവര്&#x200d; അത് തെളിയിച്ചു. ഞങ്ങള്&#x200d; അധികാരത്തിലെത്തിയതോടെ, ആ സ്ഥലങ്ങള്&#x200d; അവരുടെ യഥാര്&#x200d;ത്ഥ പേരുകള്&#x200d; തിരിച്ചുപിടിച്ചു,&#8221; എന്നും യോഗി വ്യക്തമാക്കി.</p>
<p>യോഗിയുടെ പുതിയ നിര്&#x200d;ദേശം സാമൂഹിക മാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും ചര്&#x200d;ച്ചയാവുകയാണ്. ബി.ജെ.പി നേതാക്കള്&#x200d; ഇത് &#8221;സാംസ്‌കാരിക പുനരുദ്ധാരണം&#8221; എന്ന് വിശേഷിപ്പിക്കുന്നിടത്ത്, പ്രതിപക്ഷം അത് &#8221;സമുദായ വൈരുദ്ധ്യം വളര്&#x200d;ത്താനുള്ള നീക്കം&#8221; എന്ന് യോഗി ആരോപിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yogi-should-rename-mustafabad-as-kabirdham.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ നിന്നും യുവതികള്‍ വിട്ടുനില്‍ക്കണമെന്ന് യുപി ഗവര്‍ണര്‍, വിവാദം</title>
		<link>https://www.chandrikadaily.com/up-governor-asks-young-women-to-abstain-from-live-in-relationships-controversy.html</link>
					<comments>https://www.chandrikadaily.com/up-governor-asks-young-women-to-abstain-from-live-in-relationships-controversy.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 10 Oct 2025 09:17:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Governor]]></category>
		<category><![CDATA[live-in relationships]]></category>
		<category><![CDATA[uthar pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357758</guid>

					<description><![CDATA[അത്തരം ബന്ധങ്ങളില്‍ നിന്നും യുവതി വിട്ടുനില്‍ക്കണമെന്നും, അതിനില്ലെങ്കില്‍ '50 കഷ്ണമാകാന്‍'' സാധ്യതയുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു]]></description>
										<content:encoded><![CDATA[<p>ലഖ്‌നൗ വാരണാസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിലെ 47-ാമത് ബിരുദദാന ചടങ്ങില്&#x200d; സംസാരിക്കവേ, ഉത്തര്&#x200d;പ്രദേശ് ഗവര്&#x200d;ണര്&#x200d; ആനന്ദി ബെന്&#x200d; പട്ടേല്&#x200d; ലിവ് ഇന്&#x200d; റിലേഷന്&#x200d;ഷിപ്പുകളെക്കുറിച്ചുള്ള വിവാദ പരാമര്&#x200d;ശങ്ങള്&#x200d; നടത്തി.</p>
<p>അത്തരം ബന്ധങ്ങളില്&#x200d; നിന്നും യുവതി വിട്ടുനില്&#x200d;ക്കണമെന്നും, അതിനില്ലെങ്കില്&#x200d; &#8217;50 കഷ്ണമാകാന്&#x200d;&#8221; സാധ്യതയുണ്ടെന്നും ഗവര്&#x200d;ണര്&#x200d; പറഞ്ഞു.  15-20 വയസ്സുള്ള പെണ്&#x200d;കുട്ടികള്&#x200d;ക്ക് അനാഥാലയങ്ങളില്&#x200d; കുഞ്ഞുങ്ങളോടൊപ്പം കഴിയുന്ന ദൃശ്യങ്ങള്&#x200d; കാണാനാകും എന്നായിരുന്നു ഗവര്&#x200d;ണറുടെ വാദം.</p>
<p>പോക്‌സോ നിയമത്തെക്കുറിച്ച് പരാമര്&#x200d;ശിക്കുമ്പോള്&#x200d;, ഇരയായ പെണ്&#x200d;കുട്ടികളെ താന്&#x200d; നേരിട്ട് കണ്ടിട്ടുണ്ടെന്നും അവരില്&#x200d; ഓരോരുത്തര്&#x200d;ക്കും അസ്വസ്ഥതയുണ്ടാക്കുന്നതും പേടിപ്പെടുത്തുന്നതുമായ കഥകളുണ്ടെന്നും ഗവര്&#x200d;ണര്&#x200d; പറഞ്ഞു.</p>
<p>ഗവര്&#x200d;ണര്&#x200d; ലിവ്-ഇന്&#x200d; ബന്ധങ്ങളുടെ പ്രത്യാഘാതങ്ങളെ ശക്തമായി അപലപിക്കുകയും, യുവതികളെ ഇത്തരം സാഹചര്യങ്ങളില്&#x200d; ഇരയാകാതിരിക്കാനും, മഹത്തായ ലക്ഷ്യങ്ങള്&#x200d;ക്കായി ജീവിതം സമര്&#x200d;പ്പിക്കാനും ഉപദേശിച്ചു.</p>
<p>ഇത് ഗവര്&#x200d;ണറുടെ ലിവ് ഇന്&#x200d; റിലേഷന്&#x200d;ഷിപ്പുകളെക്കുറിച്ചുള്ള വിവാദ പരാമര്&#x200d;ശത്തിന്റെ രണ്ടാം അവസരമാണ്. മുന്&#x200d;പ് ചൊവ്വാഴ്ച ബല്ലിയയില്&#x200d; നടന്ന സര്&#x200d;വകലാശാല ബിരുദദാന ചടങ്ങിലും സമാന പരാമര്&#x200d;ശങ്ങള്&#x200d; ഉണ്ടായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/up-governor-asks-young-women-to-abstain-from-live-in-relationships-controversy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ കോളേജ് വാട്ടര്‍ ടാങ്കില്‍ 10 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി</title>
		<link>https://www.chandrikadaily.com/1110-day-old-body-found-in-medical-college-water-tank-in-uttar-pradesh.html</link>
					<comments>https://www.chandrikadaily.com/1110-day-old-body-found-in-medical-college-water-tank-in-uttar-pradesh.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 08 Oct 2025 08:54:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[medical college]]></category>
		<category><![CDATA[uthar pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357442</guid>

					<description><![CDATA[അഴുകിയ നിലയിലായിരുന്ന മൃതദേഹം പൊലീസ് സാന്നിധ്യത്തില്‍ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടിന് ആശുപത്രിയില്‍ മാറ്റി]]></description>
										<content:encoded><![CDATA[<p>നോയ്ഡ: ഉത്തര്&#x200d;പ്രദേശിലെ ദിയോറിയയിലെ മഹര്&#x200d;ഷി ദേവ്രഹ ബാബ സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളേജിലെ കുട്ടികളും ജീവനക്കാരും ഉപയോഗിച്ചിരുന്ന കുടിവെള്ള ടാങ്കില്&#x200d; പത്ത് ദിവസം പഴക്കമുള്ള ഒരു മൃതദേഹം കണ്ടെത്തി.</p>
<p>ജീവനക്കാര്&#x200d; വെള്ളത്തില്&#x200d; രൂക്ഷമായ ദുര്&#x200d;ഗന്ധം അനുഭവിച്ചതോടെ അഞ്ചാം നിലയിലെ ടാങ്ക് പരിശോധിക്കുകയായിരുന്നു. പരിശോധനക്കിടെ അഴുകിയ മൃതദേഹം കണ്ടതായി അധികൃതര്&#x200d; അറിയിച്ചു.</p>
<p>തിരിച്ചറിയാനാവാത്ത വിധം അഴുകിയ നിലയിലായിരുന്ന മൃതദേഹം പൊലീസ് സാന്നിധ്യത്തില്&#x200d; പുറത്തെടുത്ത് പോസ്റ്റ്‌മോര്&#x200d;ട്ടിന് ആശുപത്രിയില്&#x200d; മാറ്റി. ദുരന്തകാലയളവില്&#x200d; ഈ വാട്ടര്&#x200d; ടാങ്കില്&#x200d;നിന്ന് ആശുപത്രിയിലെ ഓപ്പിഡി ഡിപാര്&#x200d;ട്ട്‌മെന്റുകളിലും വാര്&#x200d;ഡുകളിലേക്കും വെള്ളം വിതരണം ചെയ്തിരുന്നുവെന്ന് അധികൃതര്&#x200d; വ്യക്തമാക്കി.</p>
<p>സംഭവം അന്വേഷിക്കാന്&#x200d; ദിയോറിയ ജില്ലാ മജിസ്‌ട്രേറ്റ് ദിവ്യ മിത്തല്&#x200d; അന്വേഷണം നടത്താനായി ഉദ്യോഗസ്ഥനെ നിയമിച്ചു. മെഡിക്കല്&#x200d; കോളേജ് പ്രിന്&#x200d;സിപ്പല്&#x200d; ഡോ. രാജേഷ് കുമാറിനെ താല്&#x200d;ക്കാലികമായി ചുമതലയില്&#x200d; നിന്നും മാറ്റി. മജിസ്‌ട്രേറ്റ് പ്രകാരം, അഞ്ചാം നിലയിലെ വാട്ടര്&#x200d; ടാങ്ക് അടച്ചിടേണ്ടതായിരുന്നു, പക്ഷേ തുറന്ന് വാട്ടര്&#x200d; ടാങ്ക് തുറന്നുകിടക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ടാങ്കും പരിസരവും പോലീസ് സീല്&#x200d; ചെയ്തു.</p>
<p>വെള്ളത്തിനായി ബദല്&#x200d; മാര്&#x200d;ഗങ്ങള്&#x200d; ഒരുക്കിയിട്ടുണ്ട്. ചീഫ് ഡെവലപ്‌മെന്റ് ഓഫീസര്&#x200d; നേതൃത്വം നല്&#x200d;കുന്ന അഞ്ച് അംഗ സംഘം സംഭവത്തെ വിശദമായി അന്വേഷിക്കുമെന്നാണ് അധികൃതര്&#x200d; അറിയിച്ചത്. രണ്ട് ദിവസത്തിനുള്ളില്&#x200d; റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കണമെന്ന് നിര്&#x200d;ദേശം ലഭിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1110-day-old-body-found-in-medical-college-water-tank-in-uttar-pradesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അലഹബാദ് ഹൈക്കോടതി: സംഭല്‍ മസ്ജിദ് പൊളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട ഹരജി തള്ളി</title>
		<link>https://www.chandrikadaily.com/allahabad-high-court-petition-seeking-stay-on-demolition-of-sambhal-masjid-dismissed.html</link>
					<comments>https://www.chandrikadaily.com/allahabad-high-court-petition-seeking-stay-on-demolition-of-sambhal-masjid-dismissed.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 04 Oct 2025 11:19:53 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[allahabad high court]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sambhal masjid]]></category>
		<category><![CDATA[uthar pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356854</guid>

					<description><![CDATA[ദസറ ദിനത്തില്‍ 200-ത്തിലധികം പൊലീസിന്റെ സാന്നിധ്യത്തില്‍ ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് വിവാഹ മണ്ഡപം പൊളിച്ചുമാറ്റിയതായും പ്രദേശവാസികള്‍ ആരോപിച്ചു]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശിലെ സംഭാല്&#x200d; ജില്ലയിലെ സര്&#x200d;ക്കാര്&#x200d; ഭൂമിയില്&#x200d; നിര്&#x200d;മിച്ചതായി ആരോപിക്കപ്പെടുന്ന പള്ളി, വിവാഹ മണ്ഡപം, ആശുപത്രി എന്നിവ പൊളിക്കുന്നത് തടയണമെന്ന ആവശ്യമുന്നയിച്ച് പള്ളി കമ്മിറ്റി സമര്&#x200d;പ്പിച്ച അടിയന്തര ഹരജിയെ അലഹബാദ് ഹൈക്കോടതി തള്ളിക്കളഞ്ഞു.</p>
<p>ജസ്റ്റിസ് ദിനേശ് പഥക്കിന്റെ സിംഗിള്&#x200d; ജഡ്ജി ബെഞ്ചാണ് ഹരജി തള്ളിയത്. ഇരുപക്ഷങ്ങളുടെ വാദങ്ങള്&#x200d; കേട്ട കോടതി അടിയന്തര സ്റ്റേ ആവശ്യം നിരാകരിക്കുകയും, ആവശ്യമായ നടപടികള്&#x200d;ക്കായി കീഴ്‌ക്കോടതിയെ സമീപിക്കണമെന്ന നിര്&#x200d;ദ്ദേശവും നല്&#x200d;കി.</p>
<p>സര്&#x200d;ക്കാര്&#x200d; ഭൂമിയില്&#x200d; നിര്&#x200d;മാണം നടത്തിയെന്നാരോപിച്ച് ഭരണകൂടം പള്ളിക്ക് നോട്ടീസ് നല്&#x200d;കി നാല് ദിവസത്തെ സമയം അനുവദിച്ചിരുന്നു. സമയപരിധി കഴിയുന്നതിന് മുമ്പ് തന്നെ കമ്മിറ്റിയംഗങ്ങള്&#x200d; മതിലിന്റെ ചില ഭാഗങ്ങള്&#x200d; സ്വയം പൊളിച്ചു തുടങ്ങി എന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;.</p>
<p>ദസറ ദിനത്തില്&#x200d; 200-ത്തിലധികം പൊലീസിന്റെ സാന്നിധ്യത്തില്&#x200d; ജില്ലാ ഭരണകൂടം ബുള്&#x200d;ഡോസര്&#x200d; ഉപയോഗിച്ച് വിവാഹ മണ്ഡപം പൊളിച്ചുമാറ്റിയതായും പ്രദേശവാസികള്&#x200d; ആരോപിച്ചു. ഭൂമിയുടെ രേഖകള്&#x200d; സമര്&#x200d;പ്പിക്കാന്&#x200d; കോടതിയില്&#x200d; ആവശ്യപ്പെട്ടിരുന്നെങ്കിലും മതിയായ രേഖകള്&#x200d; ഹരജിക്കാര്&#x200d; സമര്&#x200d;പ്പിച്ചില്ലെന്ന് കോടതി വ്യക്തമാക്കി.</p>
<p>സംസ്ഥാന സര്&#x200d;ക്കാര്&#x200d;, ജില്ലാ മജിസ്‌ട്രേറ്റ്, പൊലീസ് സൂപ്രണ്ട്, എഡിഎം, തഹസില്&#x200d;ദാര്&#x200d;, ഗ്രാമസഭ എന്നിവരെ ഹരജിയില്&#x200d; കക്ഷികളാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/allahabad-high-court-petition-seeking-stay-on-demolition-of-sambhal-masjid-dismissed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുപിയില്‍ മുഹമ്മദ് നബിയെയും ഖുര്‍ആനെയും അവഹേളിച്ച് പോസ്റ്റ്; പ്രതി അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/post-insulting-prophet-muhammad-and-quran-in-up-suspect-arrested.html</link>
					<comments>https://www.chandrikadaily.com/post-insulting-prophet-muhammad-and-quran-in-up-suspect-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 16 Sep 2025 06:05:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[up]]></category>
		<category><![CDATA[uthar pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354353</guid>

					<description><![CDATA[ വിദ്വേഷ പോസ്റ്റിനെ തുടര്‍ന്ന് പ്രദേശത്ത് വലിയ പ്രതിഷേധം ഉയര്‍ന്നതോടെ സംഘര്‍ഷം രൂക്ഷമായി.
]]></description>
										<content:encoded><![CDATA[<p>ലഖ്‌നൗ: ഉത്തര്&#x200d;പ്രദേശിലെ ഷാജഹാന്&#x200d;പൂരില്&#x200d; പ്രവാചകന്&#x200d; മുഹമ്മദ് നബിയെയും ഖുര്&#x200d;ആനെയും അവഹേളിച്ച് സോഷ്യല്&#x200d; മീഡിയയില്&#x200d; പോസ്റ്റ് ചെയ്ത 45കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്വേഷ പോസ്റ്റിനെ തുടര്&#x200d;ന്ന് പ്രദേശത്ത് വലിയ പ്രതിഷേധം ഉയര്&#x200d;ന്നതോടെ സംഘര്&#x200d;ഷം രൂക്ഷമായി.</p>
<p>അറസ്റ്റിന് ശേഷവും പ്രതിഷേധക്കാര്&#x200d; പൊലീസ് സ്റ്റേഷനിലേക്ക് മാര്&#x200d;ച്ച് നടത്തി. പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കടക്കാന്&#x200d; ശ്രമിച്ചപ്പോള്&#x200d; ഉന്തുംതള്ളും ഉണ്ടായി. പ്രതിഷേധക്കാര്&#x200d; രണ്ട് ഇരുചക്രവാഹനങ്ങള്&#x200d;ക്ക് തീയിട്ടതായും ന്യൂ ഇന്ത്യന്&#x200d; എക്സ്പ്രസ് റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>പ്രതിയെ അറസ്റ്റ് ചെയ്തതായി വ്യക്തമാക്കിയിട്ടും ജനക്കൂട്ടം പിന്മാറാന്&#x200d; തയ്യാറായില്ലെന്ന് പൊലീസ് അറിയിച്ചു. തുടര്&#x200d;ന്ന് ജനങ്ങളെ പിരിച്ചുവിടാന്&#x200d; ലാത്തി വീശേണ്ടി വന്നതായി ഷാജഹാന്&#x200d;പൂര്&#x200d; പൊലീസ് സൂപ്രണ്ട് രാജേഷ് ദ്വിവേദി പറഞ്ഞു. തിരിച്ചറിയാത്ത 200 പേരെതിരെ കേസെടുത്തിട്ടുണ്ട്. വീഡിയോ, സിസിടിവി ദൃശ്യങ്ങള്&#x200d;, പൊലീസ് റെക്കോര്&#x200d;ഡിങ്ങുകള്&#x200d; എന്നിവ പരിശോധിച്ച് പ്രതികളെ കണ്ടെത്താന്&#x200d; ശ്രമം തുടരുന്നു.</p>
<p>നഗരത്തില്&#x200d; സ്ഥിതിഗതികള്&#x200d; നിയന്ത്രണത്തിലുള്ളതായിരുന്നാലും മുന്&#x200d;കരുതലിന്റെ ഭാഗമായി വ്യാപകമായ പൊലീസ് വിന്യാസം നടപ്പാക്കി. വിവിധ പ്രദേശങ്ങളില്&#x200d; പൊലീസ് ഫ്‌ലാഗ് മാര്&#x200d;ച്ചും നടത്തി.</p>
<p>സോഷ്യല്&#x200d; മീഡിയയില്&#x200d; മതവിദ്വേഷം പരത്തുന്ന തരത്തിലുള്ള പോസ്റ്റുകള്&#x200d; ഒഴിവാക്കണമെന്ന് ജില്ലാ പൊലീസ് പൊതുജനങ്ങളോട് അഭ്യര്&#x200d;ത്ഥിച്ചു. ഇത്തരം പോസ്റ്റുകള്&#x200d; ഇടുന്നവരുടെ പട്ടിക സോഷ്യല്&#x200d; മീഡിയ മോണിറ്ററിംഗ് ടീം തയ്യാറാക്കിയിട്ടുണ്ടെന്നും എസ്പി അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/post-insulting-prophet-muhammad-and-quran-in-up-suspect-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുപിയില്‍ ട്രാക്ടര്‍ കണ്ടെയ്‌നറുമായി കൂട്ടിയിടിച്ച്  8 പേര്‍ മരിച്ചു</title>
		<link>https://www.chandrikadaily.com/8-killed-in-tractor-container-collision-in-up.html</link>
					<comments>https://www.chandrikadaily.com/8-killed-in-tractor-container-collision-in-up.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 25 Aug 2025 07:07:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[uthar pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351580</guid>

					<description><![CDATA[ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ കണ്ടെയ്‌നറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 8 പേര്‍ മരിച്ചു. 43 പേര്‍ക്ക് പരിക്കേറ്റു. ]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശില്&#x200d; ട്രാക്ടര്&#x200d; കണ്ടെയ്‌നറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്&#x200d; 8 പേര്&#x200d; മരിച്ചു. 43 പേര്&#x200d;ക്ക് പരിക്കേറ്റു. കസ്‌കഞ്ചില്&#x200d; നിന്ന് രാജസ്ഥാനിലെ ഗോഗമേഡിയിലേക്ക് പോകുന്ന ട്രാക്ടര്&#x200d; ആണ് അപകടത്തില്&#x200d;പ്പെട്ടത് .ബുലന്ദ്ഷഹര്&#x200d;-അലിഗഢ് അതിര്&#x200d;ത്തിയില്&#x200d; അര്&#x200d;ണിയ ബൈപ്പാസിന് സമീപം ഇന്ന് പുലര്&#x200d;ച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്.</p>
<p>അമിത വേഗതയില്&#x200d; എത്തിയ കണ്ടെയ്‌നര്&#x200d; ട്രക്കിലേക്ക് ഇടിച്ചാണ് അപകടം ഉണ്ടായതെന്നും ട്രക്ക് കസ്റ്റഡിയിലെടുത്തുവെന്നും ഉത്തര്&#x200d;പ്രദേശ് ബുലന്ദ്ഷഹര്&#x200d; എസ്എസ്പി ദിനേശ് കുമാര്&#x200d; സിങ് പറഞ്ഞു. 61 ഓളം തീര്&#x200d;ത്ഥാടകരായിരുന്നു ട്രാക്ടറിലുണ്ടായിരുന്നത്. പരിക്കേറ്റവരെ അലിഗഡ് മെഡിക്കല്&#x200d; കോളേജ്, ബുലന്ദ്ഷഹര്&#x200d; ജില്ലാ ആശുപത്രി, കൈലാഷ് ആശുപത്രി എന്നിവിടങ്ങളിലേക്ക് എത്തിച്ചു. വെന്റിലേറ്ററില്&#x200d; കഴിയുന്ന മൂന്ന് പേരുടെ നില ഗുരുതരമാണ്.<br />
കാസ്ഗഞ്ച് ജില്ലക്കാരായ ട്രാക്ടര്&#x200d; ഡ്രൈവര്&#x200d;മാരായ ഇ.യു ബാബു (40), റാംബേട്ടി (65), ചാന്ദ്നി (12), ഗാനിറാം (40), മോക്ഷി (40), ശിവാന്&#x200d;ഷ് (6), യോഗേഷ് (50), വിനോദ് (45) എന്നിവരാണ് മരിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/8-killed-in-tractor-container-collision-in-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം</title>
		<link>https://www.chandrikadaily.com/attempt-to-sabotage-trains-by-tying-wooden-logs-on-tracks-in-uttar-pradesh.html</link>
					<comments>https://www.chandrikadaily.com/attempt-to-sabotage-trains-by-tying-wooden-logs-on-tracks-in-uttar-pradesh.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 20 May 2025 07:29:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Railway]]></category>
		<category><![CDATA[track]]></category>
		<category><![CDATA[uthar pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341817</guid>

					<description><![CDATA[ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചാണ് പാളം തെറ്റിക്കാന്‍ ശ്രമിച്ചത്. ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്. തിങ്കളാഴ്ച വൈകുന്നേരം ദലേല്‍നഗര്‍, ഉമര്‍ത്താലി സ്റ്റേഷനുകള്‍ക്കിടയിലുളള ട്രാക്കില്‍ അഞ്ജതരായ ആക്രമികള്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച് മരക്കഷണങ്ങള്‍ കെട്ടിയതായി പൊലീസ് പറഞ്ഞു. രാജധാനി എക്സ്പ്രസ് (20504) ട്രയിനിന്റെ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് ബ്രേക്ക് ഇടുകയും ഉടനെ റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തുവെന്ന് പോലീസ് റിപ്പോര്‍ട്ട്. രാജധാനി എക്സ്പ്രസിന് പിന്നാലെ വന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശില്&#x200d; ട്രെയിനുകള്&#x200d; അട്ടിമറിക്കാന്&#x200d; ശ്രമം. ട്രാക്കുകളില്&#x200d; മരത്തടി കെട്ടിവച്ചാണ് പാളം തെറ്റിക്കാന്&#x200d; ശ്രമിച്ചത്. ഉമര്&#x200d;ത്താലി റെയില്&#x200d;വേ സ്റ്റേഷനുകള്&#x200d;ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.</p>
<p>തിങ്കളാഴ്ച വൈകുന്നേരം ദലേല്&#x200d;നഗര്&#x200d;, ഉമര്&#x200d;ത്താലി സ്റ്റേഷനുകള്&#x200d;ക്കിടയിലുളള ട്രാക്കില്&#x200d; അഞ്ജതരായ ആക്രമികള്&#x200d; എര്&#x200d;ത്തിംഗ് വയര്&#x200d; ഉപയോഗിച്ച് മരക്കഷണങ്ങള്&#x200d; കെട്ടിയതായി പൊലീസ് പറഞ്ഞു. രാജധാനി എക്സ്പ്രസ് (20504) ട്രയിനിന്റെ തടസ്സം കണ്ടതിനെത്തുടര്&#x200d;ന്ന് ലോക്കോ പൈലറ്റ് ബ്രേക്ക് ഇടുകയും ഉടനെ റെയില്&#x200d;വെ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തുവെന്ന് പോലീസ് റിപ്പോര്&#x200d;ട്ട്.</p>
<p>രാജധാനി എക്സ്പ്രസിന് പിന്നാലെ വന്ന കാത്ഗോടം എക്സ്പ്രസ് (15044) പാളം തെറ്റിക്കാന്&#x200d; രണ്ടാമതും ശ്രമം<br />
നടന്നു. ലോക്കോ പൈലറ്റിന്റെ ബോധപൂര്&#x200d;വമായ ഇടപെടലിനെ തുടര്&#x200d;ന്ന് അത് ഒഴുവാവുകയായിരുന്നു. തിങ്കഴളാഴ്ച വൈകുന്നേരം സൂപ്രണ്ട് നീരജ് കുമാര്&#x200d; ജാദൗണ്&#x200d; സ്ഥലം സന്ദര്&#x200d;ശിക്കുകയും നിര്&#x200d;ദ്ദേശങ്ങള്&#x200d; നല്&#x200d;കുകയും ചെയ്തു.</p>
<p>ഗവണ്&#x200d;മെന്റ് റെയില്&#x200d;വെ പോലീസ്, റെയില്&#x200d;വേ പ്രൊട്ടക്ഷന്&#x200d; ഫോഴ്സ്, ലോക്കല്&#x200d; പോലീസ് എന്നിടങ്ങളില്&#x200d; നിന്നുളള സംഘങ്ങള്&#x200d; സംഭവം അന്വേഷിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attempt-to-sabotage-trains-by-tying-wooden-logs-on-tracks-in-uttar-pradesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സയെയും ഫലസ്തീനെയും സ്വതന്ത്രമാക്കുകയെന്നും ആവശ്യപ്പെട്ട് പോസ്റ്റർ ഒട്ടിച്ചു; ഏഴ് മുസ്‌ലിംകളെ അറസ്റ്റ് ചെയ്‌ത്‌ യു പി പൊലീസ്</title>
		<link>https://www.chandrikadaily.com/up-police-arrest-seven-muslims-for-pasting-posters-demanding-the-liberation-of-gaza-and-palestine.html</link>
					<comments>https://www.chandrikadaily.com/up-police-arrest-seven-muslims-for-pasting-posters-demanding-the-liberation-of-gaza-and-palestine.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 21 Apr 2025 09:51:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[muslims]]></category>
		<category><![CDATA[police]]></category>
		<category><![CDATA[poster]]></category>
		<category><![CDATA[uthar pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338822</guid>

					<description><![CDATA[ഇസ്രായേൽ ഉൽപന്നങ്ങൾ ബഹിഷ്‌കരിച്ച് പകരം ഇന്ത്യൻ ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുക, ​ഗസ്സയെയും ഫലസ്തീനെയും സ്വതന്ത്രമാക്കുക എന്നീ ആവശ്യങ്ങളുള്ള പോസ്റ്ററൊട്ടിച്ചതിനാണ് ഏഴ് മുസ്ലിം യുവാക്കൾക്കെതിരെ സംഭൽ പൊലീസ് കേസെടുത്തത്. സമ്പലിൽ ഗസ്സ വംശഹത്യക്കെതിരെ പോസ്റ്ററുകൾ കാണപ്പെട്ടതിനെ തുടർന്ന് സിസിടിവി മുഖേന നടത്തിയ അന്വേഷണത്തിലാണ് 7 പേരെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. ലോകത്താകമാനമായി ഇസ്രായേലി ഉൽപന്നങ്ങൾക്കെതിരെ നടക്കുന്ന ബഹിഷ്‌കരണങ്ങൾ അനുകരിച്ചാണ് യുവാക്കൾ പോസ്റ്ററൊട്ടിച്ചിട്ടുള്ളത്. യുവാക്കൾക്കെതിരെ ഏതെല്ലാം വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.]]></description>
										<content:encoded><![CDATA[<p>ഇസ്രായേൽ ഉൽപന്നങ്ങൾ ബഹിഷ്‌കരിച്ച് പകരം ഇന്ത്യൻ ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുക, ​ഗസ്സയെയും ഫലസ്തീനെയും സ്വതന്ത്രമാക്കുക എന്നീ ആവശ്യങ്ങളുള്ള പോസ്റ്ററൊട്ടിച്ചതിനാണ് ഏഴ് മുസ്ലിം യുവാക്കൾക്കെതിരെ സംഭൽ പൊലീസ് കേസെടുത്തത്. സമ്പലിൽ ഗസ്സ വംശഹത്യക്കെതിരെ പോസ്റ്ററുകൾ കാണപ്പെട്ടതിനെ തുടർന്ന് സിസിടിവി മുഖേന നടത്തിയ അന്വേഷണത്തിലാണ് 7 പേരെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.</p>
<p>ലോകത്താകമാനമായി ഇസ്രായേലി ഉൽപന്നങ്ങൾക്കെതിരെ നടക്കുന്ന ബഹിഷ്‌കരണങ്ങൾ അനുകരിച്ചാണ് യുവാക്കൾ പോസ്റ്ററൊട്ടിച്ചിട്ടുള്ളത്. യുവാക്കൾക്കെതിരെ ഏതെല്ലാം വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/up-police-arrest-seven-muslims-for-pasting-posters-demanding-the-liberation-of-gaza-and-palestine.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
